 കേരള നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധേയനായ തത്വചിന്തകനും സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാനനായകനും ആണ് ശ്രീനാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു താഴ്നന്ന ജാതിയിൽപ്പെട്ടവർക്ക് ദൈവാരാധാന നടത്തുവാനായി ശ്രീനാരായണഗുരു കേരളത്തിലും തമിഴ്നാട്ടിലുമായി ഏതാണ്ട് നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം ഏകദേശം ഏട്ടാം നൂറ്റാണ്ടു മുതൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിലെ സമൂഹത്തെ സവർണർ അവർണർ എന്നീ രണ്ടു വിഭാഗങ്ങളായി മാറ്റി നിർത്തിയിരുന്നു ബ്രാഹമണർ ക്ഷത്രിയർ അന്തരാളർ ജാതിമാത്രർ അമ്പലവാസികൾ സങ്കരവർണ്ണക്കാർ ശൂദ്രർ പാരമ്പര്യകുലത്തൊഴിൽ ഉള്ള എല്ലാ നായർ വിഭാഗവും എന്നിവർ സവർണ്ണരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു ബാക്കി ഹിന്ദു ജനവിഭാഗത്തെ അവർണരായും ഗണിച്ചിരുന്നു ഇവരിൽ കുലത്തൊഴിൽ ചെയ്തിരുന്ന ചില വിഭാഗങ്ങളെ കണിയാർ കമ്മാളർ അഥവാ വിശ്വകർമജൻ തുടങ്ങിയവ രണ്ടു ഗണങ്ങൾക്കും അത്യന്താപേക്ഷിതമായും കണ്ടിരുന്നു മനുഷ്യരെ എല്ലാവരേയും ഒരേ പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അക്കാലത്ത് ഇതിനു പ്രധാനകാരണം ജാതീയമായ ഉച്ചനീചത്വങ്ങളും അതിനോടുബന്ധപ്പെട്ട തീണ്ടൽ തൊടീൽ മുതലായ അനാചാരങ്ങളും ആയിരുന്നു ജാതിയുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണർ ക്ഷത്രിയരടക്കമുള്ള നായർ അമ്പലവാസി ശൂദ്രനായർ വെള്ളാളർ തുടങ്ങിയവർ സവർണ്ണർ എന്നും കമ്മാളർ ഗണകർ തുടങ്ങി ചിലവർ രണ്ടിലും ചേരാത്തതായും ഈഴവർ അതിനു താഴെ നായാടി വരെയുള്ളവർ അവർണ്ണരെന്നും തരം തിരിച്ചിരുന്നു ക്ഷേത്രാരാധന വിദ്യാഭ്യാസം ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇവർക്ക് നിഷിദ്ധമായിരുന്നു അഞ്ചുരൂപ മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴവനും അക്കാലത്ത് സർക്കാർ ജോലിയിൽ ഉണ്ടായിരുന്നില്ല ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അവർണ്ണ ജാതിക്കാർ ഡോ പല്പുവും മറ്റും ഈ ശാഠ്യത്തിന്റെ ഇരകളായിത്തീർന്നു ഡോ പൽപ്പു ഈഴവനായ്ത് കൊണ്ട് മാത്രം അദ്ദേഹത്തിന് ട്രാവൻകൂർ മെഡിക്കൽ കോളേജിൽ അഡ്മിഷൻ നിഷേധിച്ചു അദ്ദേഹം മദ്രാസിൽ മെഡിസിന് പഠിക്കുകയും ശേഷം ക്യാംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലണ്ടനിൽ ഉപരിപഠനം നടത്തുകയും ചെയ്തു നാട്ടിൽ തിരിച്ചെത്തിയ ഡോക്ടർക്ക് പക്ഷെ തിരുവിതാംകൂർ മഹാരാജ്യത്ത് പ്രാക്ടീസ് ചെയ്യാൻ ജാതീയത അനുവദിച്ചില്ല അദ്ദേഹം ബ്രിട്ടീഷ് മൈസൂരിലാണ് പ്രാക്ടീസ് ചെയ്തത് ബ്രാഹ്മണർ ജന്മികളായിത്തീരുകയും കർഷകരായ അവർണ്ണ ജാതിക്കാർക്ക് ഭൂമി പാട്ടത്തിനു നൽകി വിളവ് കൊള്ളയടിക്കുകയും അടിമ വേല ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു അവർണ്ണരെ അടിമകളാക്കി വക്കുന്ന തരം ജന്മി കുടിയാൻ വ്യവസ്ഥകൾ അക്കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നു ഇതൊന്നും പോരാതെ സാമൂഹ്യമായ മർദ്ദനങ്ങളെ അതിക്രമിക്കും വിധമായിരുന്നു അവർണ്ണ ജാതിക്കാരുടെ മേൽ നടത്തിയിരുന്ന സാമ്പത്തിക ചൂഷണങ്ങൾ അടിക്കടിയുള്ള യുദ്ധങ്ങൾ കൊണ്ട് ഖജനാവ് ശോഷിച്ചപ്പോൾ പതിനാറിനും നാല്പതിനും ഇടക്കു പ്രായമുള്ള അവർണ്ണരിൽ നിന്നും തലയെണ്ണി നികുതി ചുമത്തി ഇതിനു തലവരി എന്നാണ് പറഞ്ഞിരുന്നത് കൂടാതെ വീടുമേയുക മീൻപിടിക്കുക എണ്ണയാട്ടുക കള്ളുചെത്തുക തുടങ്ങിയ എല്ലാ തൊഴിലുകൾക്കും നികുതി ഏർപ്പെടുത്തിയിരുന്നു പതിനാറിനും മുപ്പത്തിഅഞ്ചിനും ഇടയിലുള്ള അവർണ്ണയുവതികളിൽ നിന്നും മുലക്കരം പിരിച്ചിരുന്നു ഇതിൽ പ്രതിഷേധിച്ച് ചേർത്തലയിലെ കണ്ടപ്പന്റെ ഭാര്യ നങ്ങേലി എന്ന സ്ത്രീ തന്റെ മുല അരിഞ്ഞ് കരം പിരിവുകാരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തു വൈകുന്നേരത്തോടെ നങ്ങേലി രക്തം വാർന്ന് മരിച്ചു നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമർന്ന ചിതയിലേക്ക് എടുത്തുചാടി ഭർത്താവായ കണ്ടപ്പനും ആത്മാഹുതി ചെയ്തു ജാതിയുടെ ഏറ്റക്കുറച്ചിൽ നോക്കിയാണ് കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിരുന്നത് അവർണ്ണർക്ക് ഏർപ്പെടുത്തിയിരുന്ന ശിക്ഷകൾ അതിക്രൂരമായിരുന്നു ചെറിയ കുറ്റങ്ങൾക്കുപോലും അവയവങ്ങൾ മുറിച്ചു കളഞ്ഞിരുന്നു ചിത്രവധം അക്കാലത്ത് നടപ്പിലിരുന്ന ഏറ്റവും ക്രൂരമായ ശിക്ഷാവിധിയായിരുന്നു പൃഷ്ഠത്തിൽ നിന്നും കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ചിത്രവധം എന്നു പറഞ്ഞിരുന്നത് രണ്ടും മൂന്നും ദിവസം അവർ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെ ഒരു ഗ്രാമ പ്രദേശമായ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിലാണു കൊല്ലവർഷം ചിങ്ങം നാണു ജനിച്ചത് ക്രിസ്തുവർഷം ഓഗസ്റ്റ് മാസം ന് വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് അദ്ദേഹത്തിന്റെ പിതാവ് കൊച്ചുവിളയിൽ മാടൻ സംസ്കൃത അദ്ധ്യാപകനായിരുന്നു ജ്യോതിഷത്തിലും ആയുർവേദവൈദ്യത്തിലും ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത് കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര് മൂന്നു സഹോദരിമാരുണ്ടായിരുന്നു ഗുരുദേവന് തേവിയമ്മ കൊച്ചു മാത എന്നിവരായിരുന്നു അവർ നാണു എന്നാണ് കുട്ടിക്കാലത്ത് വിളിച്ചിരുന്നത് അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ് ഈ ക്ഷേത്രം നായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു പതിനഞ്ചാമത്തെ വയസ്സിൽ അമ്മ മരിച്ചു തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും പഠനത്തിലും അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു ചെറുപ്പത്തിലേ കാർഷികവൃത്തിയിൽ നാണു തൽപ്പരനായിരുന്നു ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന് പ്രിയമുള്ള കാര്യമായിരുന്നു ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയം മണിമേഖല തിരുക്കുറൾ കുണ്ഡലകേശി തേമ്പാമണി ചിലപ്പതികാരം അകനാനൂറ് തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി മണയ്ക്കൽ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത് ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവൻ കൃഷ്ണൻവൈദ്യന്റേയും ശിക്ഷണത്തിൽ വീട്ടിലിരുന്നും അറിവു നേടുന്നുണ്ടായിരുന്നു എട്ടു വീട്ടിൽ മൂത്ത പിള്ളയിൽ നിന്ന് നാണു സിദ്ധരൂപം ബാലപ്രബോധനം അമരകോശം എന്നീ പുസ്തകങ്ങളിലും അറിവ് നേടി കൂടാതെ തമിഴ് സംസ്കൃതം മലയാളം എന്നീ ഭാഷകളിലും പാണ്ഡിത്യം നേടി പിതാവായ മാടനാശാനിൽ നിന്നും അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു ബാലപ്രബോധനം സിദ്ധരൂപം അമരകോശം തുടങ്ങി പാരമ്പര്യരൂപത്തിലുള്ള പഠനം നാണു സ്വായത്തമാക്കി മാടനാശാനും അമ്മാവൻ കൃഷ്ണൻ വൈദ്യനും കൂടി ഉപരിപഠനത്തിനായി നാണുവിനെ കായംകുളത്തുള്ള രാമൻപിള്ള ആശാന്റെ അടുക്കൽ കൊണ്ടുചെന്നാക്കി ഈഴവവിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നതിനാൽ അദ്ദേഹത്തിനടുത്ത് സവർണ്ണവിദ്യാർത്ഥികൾ ധാരാളമായി ഉണ്ടായിരുന്നില്ല അലങ്കാരം തർക്കം വേദാന്തം വ്യാകരണം തുടങ്ങിയ ശാസ്ത്രവിഷയങ്ങളിലേക്ക് അധ്യയനം നീണ്ടപ്പോഴും മറ്റുള്ളവരെ പ്രസ്തുത ശാസ്ത്രഭാഗങ്ങൾ ആശാൻ പഠിപ്പിച്ചിരുന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുള്ള നാണുവിനു ആ ഭാഗങ്ങളൊക്കെ എളുപ്പത്തിൽ പഠിച്ചു തീർക്കാൻ കഴിഞ്ഞു സഹോദരിമാരുടെ നിർബന്ധപ്രകാരം പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം കഴിക്കേണ്ടി വന്നു സഹോദരിമാർപോയി നാണുവിനു വേണ്ടി പുടവയും കെട്ടുതാലിയും കൊടുത്ത് വധുവിനെയും കൂട്ടി വീട്ടിൽ തിരിച്ചെത്തുംമുമ്പേതന്നെ നാണു നാടുവിട്ടു ഭാര്യാഭർത്തൃബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല ഇക്കാരണത്താൽ ആ ബന്ധം താമസിയാതെ ഒഴിഞ്ഞു പോകുകയായിരുന്നു സത്യാന്വേഷണത്തോടുള്ള തൃഷ്ണയിൽ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവൻ അരുവിപ്പുറത്ത് എത്തിച്ചേരുന്നത് അത് ഒരു വനപ്രദേശം ആയിരുന്നു എന്നാൽ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി മാർച്ച് മാസത്തിൽ ശിവരാത്രിനാളിൽ ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ഒരു ശിവപ്രതിഷ്ഠ നടത്തി താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത് സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത് ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ശ്രീനാരായണഗുരു പറഞ്ഞത് ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട് ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ് ഗുരുവിനുണ്ടായിരുന്നത് ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല ജാതിലക്ഷണം ജാതിനിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല ഒന്നാണെന്നുമാണ് ഗുരു അനുശാസിച്ചത് തന്റെ മതദർശനത്തെ ഏകമതം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തിൽ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ് പരമപ്രധാനം ഈശ്വരന് അവിടെ താത്ത്വികാസ്തിത്വം ഇല്ല ദൃക് പദാർത്ഥമാണ് ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല അതിനാൽ തന്നെ അത് മിഥ്യയുമാണ് എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു അതാണ് ബ്രഹ്മാവ് വിഷ്ണു ശിവൻ എന്നീ ത്രയങ്ങളും എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ് വിവക്ഷിച്ചത് ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ് സമുദായോദ്ധാരകൻ എന്നീ നിലകളിലാണ് കൂടുതൽ പേരും അറിയുന്നത് ഒരു കവി കൂടിയായിരുന്നു അദ്ദേഹം അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ് ദർശനമാല തുടങ്ങി സംസ്കൃതത്തിലും ആത്മോപദേശശതകം തുടങ്ങി മലയാളത്തിലുമായി അനേകം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട് അരുവിപ്പുറം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് അവിടത്തെ ഭക്തജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മുൻപേ നടന്നുവന്നിരുന്ന വാവൂട്ടുയോഗം ൽ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ പിന്നീട് പുനഃസംഘടിപ്പിക്കപ്പെട്ടു ഇത് പിന്നീട് ജനുവരി ന് നാരായണഗുരു പ്രസിഡണ്ടും കുമാരനാശാൻ ജനറൽ സെക്രട്ടറിയുമായി രൂപംകൊണ്ട ശ്രീനാരായണ ധർമപരിപാലന എസ് എൻ ഡി പി യോഗമായി മാറി ഈ സംഘടനയെ മാതൃകാപരമായ ഒരു ജാതിമതാതീത സംഘടനയായി വളർത്തിക്കൊണ്ടുവരികയും സമൂഹത്തെ സർവതോമുഖമായ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം ആദ്യത്തെ ഏതാനും വർഷങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയി എന്നാൽ യോഗം നേതാക്കളിൽ പലരും അവസരോചിതമായി ഉയർന്നുചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തിൽ ക്രമേണ വിടവ് അനുഭവപ്പെട്ടു തന്റെ ദർശനത്തിന്റെ കാതലായ ഏകജാതിസന്ദേശം താൻ കെട്ടിപ്പടുത്ത സംഘത്തെപ്പോലും ബോധ്യപ്പെടുത്താനാവാത്തതിൽ അദ്ദേഹം ദുഃഖിതനായി ഒടുവിൽ മേയ് ന് നാരായണഗുരു എസ് എൻ ഡി പി യോഗവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി കാണിച്ചുകൊണ്ട് ഡോക്ടർ പൽപ്പുവിന് അദ്ദേഹം ഇപ്രകാരം കത്തെഴുതി ശിവഗിരിയിൽ വച്ചാണ് ശ്രീനാരായണഗുരു സമാധിയായത് അജീർണ്ണവും പ്രോസ്റ്റേറ്റ് വീക്കവുമായിരുന്നു ദേഹവിയോഗകാരണം തന്നെ ചികിത്സിക്കാനെത്തിയ അന്നത്തെ കാലത്തെ മഹാവൈദ്യന്മാരോടും ശിഷ്യന്മാരോടും ഗുരു മുൻകൂട്ടി തന്റെ സമാധി അടുത്തു എന്നും ആശ്രമം നന്നായി നോക്കി നടത്തണം എന്നും നന്മയുള്ളവരായി എല്ലാവരും ജീവിക്കണം എന്നും അദ്ദേഹം എല്ലാവരോടും പറഞ്ഞിരുന്നു ജനുവരി തീയതി കോട്ടയത്തു വെച്ച് കൂടിയ എസ് എൻ ഡി പി യോഗത്തിന്റെ വിശേഷാൽ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ് മലയാളം ഭാഷ എഴുതുന്നതിനായി ഉപയോഗിക്കുന്ന അക്ഷരങ്ങളെ മലയാള അക്ഷരമാല എന്നു പറയുന്നു മലയാളം അക്ഷരമാലയെ സ്വരാക്ഷരങ്ങൾ വ്യഞ്ജനാക്ഷരങ്ങൾ എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു ഭാരത ഭാഷകളിൽ തന്നെയും കൂടുതൽ വർണ്ണ അക്ഷരങ്ങൾ നിലകൊള്ളുന്ന ഒരേ ഒരു ഭാഷയാണ് മലയാളം സംസ്കൃതത്തിലും തമിഴിലും മറ്റ് ഭാഷകളിലും ഉള്ളതും ഇല്ലാത്തതുമായ എല്ലാ അക്ഷരങ്ങളും മലയാളം ഭാഷയിൽ നിലകൊള്ളുന്നു മലയാളം ഭാഷയിലെ ചില സുപ്രധാന അക്ഷരങ്ങളുടെ രൂപരേഖ ചിത്രം മലയാളം ഭാഷയിലെ ചില അക്കങ്ങളുടെ ഉം അക്ഷരങ്ങളുടെ ഉം ചിത്രീകരണം സ്വയം ഉച്ചരിക്കുവാൻ ക്ഷമതയുള്ള ശബ്ദ വർണ്ണമാണ് സ്വരം എഴുത്തിൽ അക്ഷരം രൂപത്തെ സ്വരാക്ഷരങ്ങൾ എന്ന് പറയുന്നു മലയാളം ഭാഷയിൽ സ്വരം അക്ഷരങ്ങൾ നിലനിൽക്കുന്നു എങ്കിലും ഋ ഌ അക്ഷരങ്ങളുടെ ദീർഘങ്ങൾ എഴുത്തു ഭാഷയിൽ പ്രത്യക്ഷത്തിൽ ഉപയോഗം ചെയ്യുന്നില്ല എന്നതിനാൽ സ്വരങ്ങൾ അക്ഷരങ്ങൾ ആയി കണക്കാക്കുന്നു വ്യഞ്ജനാക്ഷരങ്ങളുടെ കൂടെ സ്വരം ചേരുമ്പോൾ സ്വരം അക്ഷരങ്ങൾക്ക് പകരം സ്വരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നു മലയാളം ഭാഷയിലെ സ്വരാക്ഷരങ്ങൾ ഒഴിച്ച് ഓരോ അക്ഷരങ്ങൾക്കും ഇത്തരത്തിൽ തരം ചിഹ്നങ്ങൾ കൂട്ടിയിണക്കി അക്ഷരഭേദങ്ങൾ നിർമിക്കുവാൻ സാധിക്കുന്നു ഇത്തരത്തിൽ ഓളം അക്ഷരങ്ങളുടെ തരം അക്ഷര രൂപം മാതൃക നിർമിക്കാൻ സാധിക്കുന്നതിലൂടെ ഭാരതത്തിലും ലോകത്തിലും ഏറ്റവും കൂടുതൽ അക്ഷരങ്ങൾ ഉള്ള അക്കങ്ങളുള്ള ഭാഷയായി മലയാളം മാറുകയും ചെയ്യുന്നു സ്വയം ഉച്ചാരണം കഠിനമായതിനാൽ സ്വരം അക്ഷരങ്ങളുടെ സഹായത്തോട് കൂടി ഉച്ചാരണം ചെയ്യുന്ന വർണ്ണ ശബ്ദ അക്ഷരങ്ങളാണ് വ്യഞ്ജനാക്ഷരങ്ങൾ എന്നു പറയുന്നത് ആംഗലേയ ഭാഷാ അക്ഷരമാലയിൽ നിന്നും കടന്നുവന്ന പ്രത്യേകതരം ഉച്ചാരണത്തോടു കൂടിയ വർണ്ണങ്ങളാണ് ആംഗലേയ മധ്യമങ്ങൾ നവ മലയാളം ഭാഷയിൽ തത്ഭവ തത്സമ വാക്കുകൾ എഴുതുന്നതിന് ഇവയെ പൊതുവായും ഉപയോഗിക്കുന്നു കൂടാതെ ലക്ഷദീപിലെ മലയാളം ഭാഷയിൽ പ എന്ന വർണ്ണം നിലനിൽക്കുന്നില്ല പ എന്ന വർണത്തിനു ബദലായി എന്ന വർണ്ണമാണ് ഉച്ചരിക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ് ആംഗലേയ മധ്യമങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായ് ആംഗലേയ മധ്യമങ്ങൾ എന്ന താൾ സന്ദർശിക്കുക ഒന്നോ അതിലധികമോ വ്യഞ്ജന വർണ്ണങ്ങൾ കൂട്ടിച്ചേർത്തെഴുതുന്നവയാണ് കൂട്ടക്ഷരങ്ങൾ എന്നു പറയുന്നത് വ്യഞ്ജനാക്ഷരങ്ങളുടെ വർഗങ്ങളുടെയോ വർണ്ണങ്ങളുടേയോ ഇരട്ടിപ്പിലൂടെയും കൂട്ടക്ഷരങ്ങൾ ഉണ്ടാവുന്നുണ്ട് ഒന്നിലധികം വർണ്ണങ്ങൾ കൂടിച്ചേരുന്നതിൻ്റെ ഫലമായുണ്ടാകുന്ന അക്ഷരങ്ങളെ ഇപ്രകാരം കൂട്ടക്ഷരം എന്ന് പറയുന്നു തുടങ്ങിയ അക്ഷരങ്ങളും കൂടാതെ താഴെ ചേർത്തിരിക്കുന്ന അക്ഷരങ്ങളുമാണ് ഒട്ടുമിക്ക അക്ഷരങ്ങളുടെയും കൃത്യമായ രൂപം ദർശിക്കുന്നതിനായി നവീനമായ സർവ്വക്ഷരസഹിത ആവശ്യമാണ് മലയാളം ഭാഷയിലെ കൂട്ടക്ഷരങ്ങളെ കുറിച്ച് കൂടുതൽ വെക്തമായി അറിയുന്നതിനായി കൂട്ടക്ഷരം എന്ന താളുകൂടി സന്ദർശിക്കുക സ്വരസഹായം കൂടാതെ സ്വയം ഉച്ചരിക്കുവാൻ കഴിവുള്ള വ്യഞ്ജനങ്ങളാണ് ചില്ലുകൾ എന്ന് പറയുന്നത് മലയാളത്തിലെ വ്യഞ്ജനാക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ പൂർവ്വഭാഗത്ത് സ്വരശബ്ദം ഉത്പാദിപ്പിക്കുന്നുണ്ട് ഈ സ്വരശബ്ദത്തെ ഒഴിവാക്കി വ്യഞ്ജനം ഉച്ചരിച്ചാൽ ചില്ലിന്റെ സ്വഭാവമായി എന്നു വ്യാഖ്യാനിക്കാം അനുസ്വാരവും ം ചില്ലുതന്നെ അനുസ്വാരത്തിനു മ കാരത്തിനോടും വിസർഗത്തിനു ഃ ഹ കാരത്തിനോടും സാമ്യമുണ്ട് ചന്ദ്രക്കല ് ശുദ്ധ വ്യഞ്ജനത്തെ സൂചിപ്പിക്കുന്നു ആ നിലയ്ക്ക് സ്വന്തമായി അക്ഷര രൂപമുള്ള മേലെഴുതിയ ചില്ലുകൾ കൂടാതെ ഇതരവ്യഞ്ജനാക്ഷരങ്ങളും ചില സന്ദർഭങ്ങളിൽ പ്രത്യേക ഉച്ചാരണസമയത്ത് ചില്ലുണ്ടാക്കാറുണ്ട് അവയെ പറ്റിയും ചില്ലക്ഷരങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിനായ് ചില്ലക്ഷരം എന്ന താൾ സന്ദർശിക്കുക ആശയം ഗ്രഹിക്കുന്നത് ലളിതമാക്കുവാൻ ഉപയോഗിക്കുന്ന അടയാളങ്ങളെയും വരകളെയും ചിഹ്നങ്ങൾ എന്ന് വിളിക്കുന്നു വാക്യഘടനയിൽ ഉണ്ടായേക്കാവുന്ന സംശയം ദൂരീകരിക്കുക എന്നതാണ് ചിഹ്നങ്ങളുടെ പ്രധാന ലക്ഷ്യം വാക്യത്തെ സന്ദർഭാനുചിതമായി ചിട്ടപ്പെടുത്താൻ ചിഹ്നങ്ങളുടെ ഉപയോഗത്താൽ സാധിക്കുന്നു പ്രശ്ലേഷം തിലൂടെ സ്വപ്നേഽപി എന്നാക്കി സ്വപ്നേഅപി എന്നതിനെ മാറ്റുന്നു അകാരം ഇതിലൂടെ ലോപിക്കുന്നു എന്നതാണ് ഈ ചിഹ്നതിലൂടെ കാണിക്കുന്നത് എന്ന ചിഹ്നം ഉപയോഗിക്കുന്നത് ഓം എന്ന ഉച്ചാരണത്തിന് പകരമായാണ് പൂജ്യം മുതൽ ഒൻപതു വരെയുള്ള എണ്ണത്തെ സൂചിപ്പിക്കാനുള്ള ചിഹ്നങ്ങളാണ് അക്കങ്ങൾ ഇന്തോഅറബിയൻ സമ്പ്രദായ ചിഹ്നങ്ങൾ പൊതുവെ എല്ലായിടത്തും ഉപയോഗിക്കുന്നു എങ്കിലും മലയാളം ഭാഷയിലും തനതായ അക്കങ്ങൾ ഉരുപയോഗത്തിൽ നിലനിന്നിരുന്നു അവയാണ് മുകളിലെ പട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ളത് എഴുതാൻ ഉപയോഗിക്കുന്ന ഭാഷ വരമൊഴി എന്നും സംഭാഷണത്തിന് ഉപയോഗിക്കുന്ന ഭാഷ വായ്മൊഴി എന്നും അറിയപ്പെടുന്നു പൊതുവർഷം പതിനേഴാം നൂറ്റാണ്ടോടുകൂടി ഇന്നു നാം ഉപയോഗിക്കുന്ന മലയാള ലിപി രൂപം പ്രാപിച്ചു എന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം പഴയകാലത്ത് മലയാളത്തിൽ വെട്ടെഴുത്ത് കോലെഴുത്ത് മലയാണ്മ എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത് ഉളി കൊണ്ട് വെട്ടിയെഴുതിയിരുന്നതുകൊണ്ട് വെട്ടെഴുത്ത് എന്ന പേരു സിദ്ധിച്ചു പിന്നീട് അത് വട്ടെഴുത്ത് എന്നുമായി കോൽ എഴുത്താണി നാരായം കൊണ്ട് എഴുതി തുടങ്ങിയപ്പോൾ കോലെഴുത്ത് എന്നും വിളിച്ചുതുടങ്ങി അല്പം ഈഷദ് വ്യത്യാസങ്ങളോടെ മലയാണ്മ ലിപിയും രൂപപ്പെട്ടു സംസ്കൃത അക്ഷരമാല മലയാളത്തിൽ സ്വീകരിച്ചതോടെ ഗ്രന്ഥാക്ഷരം എന്നറിയപ്പെടുന്ന ലിപി മലയാളത്തിൽ നടപ്പിലായി ഈ ഗ്രന്ഥ ലിപിയുടെ രൂപാന്തരമാണ് ആര്യ എഴുത്ത് എന്ന് കൂടി പേരുള്ള മലയാള ലിപി ദ്രാവിഡഭാഷാ ഗോത്രത്തിൽപ്പെട്ട ഭാഷയാണ് മലയാളം ദ്രാവിഡഭാഷയ്ക്ക് മുപ്പത് അക്ഷരങ്ങളേ സ്വന്തമായിട്ടുണ്ടായിരുന്നുള്ളൂ തമിഴ് ഒഴികെയുള്ള കന്നഡ തെലുങ്ക് തുളു മലയാളം എല്ലാം സുപ്രധാന ദ്രാവിഡ ഭാഷകൾക്കും ഌ അതികം അക്ഷരങ്ങൾ നിലകൊള്ളുന്നു എന്നതും ശ്രദ്ധേയമാണ് എന്നിവ ആയിരുന്നു ലിപി പരിഷ്കരണ കമ്മറ്റിയുടെ ശുപാർശകൾ ൠ ൡ എന്നീ ദീർഘങ്ങൾ ഭാഷയിൽ പ്രയോഗത്തിലില്ല ഌ ക്ഌപ്തം എന്ന ഒരു വാക്കിലെ ഉപയോഗിക്കുന്നുള്ളൂ ആയതിനാൽ ൠ ൡ ഌ എന്നിവ ഒഴിവാക്കി മലയാള അക്ഷരമാല പരിഷ്കരിച്ചിട്ടുണ്ട് ഇങ്ങനെ പുതിയ ലിപി അക്ഷരമാലയിൽ സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളുമാണ് ഉള്ളത് മലയാള ഭാഷയിൽ കമ്പ്യൂട്ടറിനു വേണ്ടി യൂണീക്കോഡ് നിലവിൽ വന്നതോടുകൂടി നൂറിൽ താഴെ ലിപി ഉപയോഗിച്ച് പഴയ ലിപിയും പുതിയ ലിപിയും ഇപ്പോൾ എഴുതാം എന്നായി പഴയ അക്ഷരങ്ങളുടെ കൂടെ ഇപ്പോൾ ഺ റ്റ റ്റ എന്ന വ്യഞ്ജനം കൂടി കൂട്ടി ചേർത്ത് ആകെ അക്ഷരങ്ങൾ സ്വരങ്ങളും വ്യഞ്ജനങ്ങളും ഉണ്ട് അർത്ഥ യുക്തങ്ങളായ ശബ്ദങ്ങൾ ഉപയോഗിച്ച് ആശയപ്രകാശനം നടത്തുന്നതിനുള്ള ഉപാധിയാണ് ഭാഷ ഭാഷ തെറ്റ് കൂടാതെ ഉപയോഗിക്കുന്നതിനുള്ള നിയമത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രമാണ് വ്യാകരണം വർണ്ണവിഭാഗം ഭാഷ അപഗ്രഥിക്കുമ്പോൾ വാക്യം വാചകം പദം അക്ഷരം വർണ്ണം എന്നിങ്ങനെ പല ഘടകങ്ങൾ കാണുവാൻ സാധിക്കും പൂർണമായി അർത്ഥം പ്രതിപാദിക്കുന്ന പദസമൂഹമാണ് വാക്യം അർത്ഥപൂർത്തി വരാത്ത പദ സമൂഹത്തെയാണ് വാചകം എന്ന് വിളിക്കുന്നത് ഒറ്റയായിട്ടോ വ്യഞ്ജനത്തോടു ചേർന്നോ നിൽക്കുന്ന സ്വരമാണ് അക്ഷരം പിരിക്കാൻ പാടില്ലാത്ത കഴിയാത്ത ഒറ്റയായി നിൽക്കുന്ന ധ്വനിയാണ് വർണ്ണം അക്ഷരങ്ങൾ അഥവ ശബ്ദങ്ങൾ എഴുതി കാണിക്കുവാൻ ഉപയോഗിക്കുന്ന സാങ്കേതിക രൂപമാണ് ലിപി സ്വയം ഉച്ചാരണക്ഷമങ്ങളായ വർണ്ണമാണ് സ്വരം മലയാളം അക്ഷരമാല വർണ്ണ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്താൻ ശ്രമിക്കുന്നു ഈ യീ ഊ വൂ ഋ റൃ ഌ ലൢ മുതലായ അക്ഷരങ്ങൾ തുല്യമായ സാമ്യ ശബ്ദങ്ങളാണ് പ്രകടിപ്പിക്കുന്നത് ഇന്ത്യയിൽ പ്രധാനമായും കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം ഇതു ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെടുന്നു ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം മലയാള ഭാഷ കൈരളി മലനാട്ട് ഭാഷ എന്നും അറിയപ്പെടുന്നു കേരള സംസ്ഥാനത്തിലെ ഭരണഭാഷയും കൂടിയാണ് മലയാളം കേരളത്തിനും ലക്ഷദ്വീപിനും പുറമേ തമിഴ്നാട്ടിലെ ചില ഭാഗങ്ങളിലും കന്യാകുമാരി ജില്ല നീലഗിരി ജില്ല കർണാടകയുടെ ദക്ഷിണ കന്നഡ ജില്ല കൊടഗ് ഭാഗങ്ങളിലും ഗൾഫ് രാജ്യങ്ങൾ സിംഗപ്പൂർ മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് മറ്റ് ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ് മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ് പഴയ തമിഴ് കൊടുംതമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു യു എ ഇ യിലെ നാല് ഔദ്യോഗിക ഭാഷകളിൽ ഒന്നു മലയാളമാണ് മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികൾ മലയാളികൾ എന്നു വിളിക്കുമ്പോഴും ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയർ എന്നും വിളിച്ചു പോരുന്നു ലോകത്താകമാനം കോടി ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട് ദ്രാവിഡഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന മലയാളത്തിന് ഇതര ഭാരതീയ ഭാഷകളായ സംസ്കൃതം തമിഴ് എന്നീ ഉദാത്തഭാഷകളുമായി പ്രകടമായ ബന്ധമുണ്ട് മല എന്ന പദവും ആൾ ആളുക എന്ന നപുംസകപദവും ചേർന്നും സന്ധിനിയമമനുസരിച്ച് വിടവടക്കാൻ യ കാരം ചേർന്നുമാണ് മലയാളം ഉണ്ടായതെന്ന് കരുതുന്നു മലയാൺമ മലയായ്മ എന്നീ പദങ്ങളും ഇങ്ങനെ ആൺമൈ എന്നതിൽ നിന്നാണെന്ന് മലയാളത്തെ കുറിച്ച് പഠിച്ച വിദേശീയനായ റോബർട്ട് കാൽഡ്വൽ പറയുന്നു മലയാളം എന്ന പദം ഇംഗ്ലീഷിൽ എഴുതിയാൽ അനുലോമവിലോമപദം കൂടിയാണ് അതായത് ഇരുവശത്ത് നിന്നും വായിച്ചെടുക്കാൻ സാധിക്കുന്ന പദമാണ് മലയാള ഭാഷ സംസ്കൃതത്തിൽ നിന്ന് ഉദ്ഭവിച്ചതാണെന്നും അതല്ല സംസ്കൃതവും തമിഴും കൂടിക്കലർന്ന ഒരു മിശ്രഭാഷയാണെന്നും ആദ്യകാലങ്ങളിൽ വിശ്വസിച്ചിരുന്നു എന്നാൽ ഗവേഷണങ്ങൾ ഇതിനെയെല്ലാം നിരാകരിക്കുകയും മലയാളം മലനാട്ടു തമിഴിൽ നിന്നു് ഉദ്ഭവിച്ചു എന്നും മലയാളം മൂല ദ്രാവിഡ ഭാഷയിൽ നിന്ന് തമിഴിനൊപ്പം ഉണ്ടായി എന്നുമുള്ള രണ്ട് സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടു മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് സ്കോട്ട്ലന്ഡുകാരനായ ഭാഷ ചരിത്രകാരൻ റോബർട്ട് കാൾഡ്വെൽ ആണ് അദ്ദേഹം മലയാളം തമിഴിന്റെ ശാഖയാണ് എന്നാണ് അഭിപ്രായപ്പെട്ടത് പുരുഷഭേദ നിരാസം സംസ്കൃത ബാഹുല്യം എന്നിവ നിമിത്തം മലയാളം തമിഴിൽ നിന്ന് അകന്നു നിൽക്കുന്നു എന്നാണ് അദ്ദേഹം കരുതിയത് കാൽഡ്വെല്ലിനെ തുടർന്ന് എ ആർ രാജരാജവർമ്മയും മഹാകവി ഉള്ളൂരും മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചു രാജരാജവർമ്മ മലൈനാടായ മലയാളത്തിലെ ആദിമ നിവാസികൾ തമിഴർ ആയിരുന്നു എന്നും അവർ ചെന്തമിഴ് കൊടുന്തമിഴ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ഭാഷ ഉപയോഗിച്ചിരുന്നു എന്നും പലവക കൊടുന്തമിഴുകളിൽ ഒന്നാണ് മലയാളമായിത്തീർന്നതെന്നും അഭിപ്രായപ്പെട്ടപ്പോൾ മലയാളത്തിൽ മൊത്തമായും ഉപയോഗിച്ചിരുന്ന കൊടുന്തമിഴ് സംസ്കൃതത്തിന്റെ സ്വാധീനത്തിനു വഴങ്ങി സ്വന്തമായ വ്യക്തിത്വം പ്രകടിപ്പിച്ചു വിഘടിച്ചു എന്നാണ് ഉള്ളൂർ വിശ്വസിച്ചത് മലയാളം മദ്ധ്യകാലത്തിനു മുന്നേ തന്നെ വേർ തിരിഞ്ഞിട്ടുണ്ടാവാം എന്ന് എൻ വി രാമസ്വാമി അയ്യർ ടി ബറുവ എം ബി എമിന്യൂ എന്നീ ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട് ദ്രാവിഡമെന്ന മൂലഭാഷയിൽ നിന്നുണ്ടായതാണ് മലയാളം തമിഴ് കന്നഡ തെലുങ്ക് എന്നീ പ്രധാന ഭാഷകളും തുളു പോലുള്ള അപ്രധാന ഭാഷകളും എന്ന് എല്ലാ ഭാഷാ ശാസ്ത്രജ്ഞരും ഒരുപോലെ അവകാശപ്പെടുന്നു എന്നാൽ പി കെ പരമേശ്വരൻ നായരുടെ അഭിപ്രായത്തിൽ മലയാളവും തമിഴും സ്വതന്ത്ര ഭാഷയായി രൂപപ്പെട്ടു വരുന്ന കാലത്തും കേരളത്തിന് ചോഴ പാണ്ടി ദേശക്കാരുമായി ബന്ധമുണ്ടായിരുന്നതിനാൽ ശക്തമായ സ്വാധീനം മലയാളത്തിൽ പ്രകടമായി ഉണ്ടായി രാജശാസനങ്ങളും ഉയർന്നവരുടെ വ്യവഹാരങ്ങളും ചെന്തമിഴ് ആവാൻ കാരണം അതാണ് എന്നാൽ ഈ സ്വാധീനം രാജാക്കന്മാരിലും മറ്റുമായിരുന്നെങ്കിലും ജനങ്ങളുടെ വ്യവഹാരഭാഷ മലനാടു ഭാഷ തന്നെയായിരുന്നു പ്രൊഫ ഏ ആർ രാജരാജവർമ്മ കേരള ഭാഷയെ മൂന്നു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട് ഭാഷയുടെ വികസനത്തിന്റെ ഘട്ടത്തിൽ മലയാണ്മ എന്നു വിളിച്ചുപോന്നിരുന്ന മലയാളം തമിഴ് കോട്ട കൊടഗ് കന്നഡ എന്നീ ഭാഷകൾ അടങ്ങിയ ദക്ഷിണ ദ്രാവിഡ ഭാഷകളിൽ ഒന്നാണ് ഭാഷയ്ക്ക് മലയാളം ഭാഷയെ കുറിച്ച് തനിയെ പ്രതിപാദിക്കുമ്പോൾ ഭാഷ എന്നു മാത്രം ഉപയോഗിച്ച് കാണാറുണ്ട് പ്രധാന ദ്രാവിഡഭാഷയായ തമിഴുമായുള്ള ബന്ധം വളരെ ശ്രദ്ധേയമാണ് ഭരണ അദ്ധ്യയന ഭാഷയായി ഒരു കാലത്തു കേരളദേശത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന തമിഴിന്റെ സ്വാധീനം മലയാളത്തിൽ കാണുന്നതു തികച്ചും സ്വാഭാവികവുമാണ് ഉത്തരഭാരതത്തിൽ നിന്നുള്ള ബ്രാഹ്മണകുടിയേറ്റങ്ങൾ വഴി ഭാഷയിൽ വ്യക്തമായ സ്വാധീനം ചെലുത്തുവാൻ ഇന്തോ ആര്യൻ ഭാഷകൾക്കും അറബ് യൂറോപ്പ്യൻ ദേശങ്ങളുമായിട്ടുള്ള കച്ചവടബന്ധങ്ങൾ വഴി അതത് ദേശത്തെ ഭാഷകളും മലയാളഭാഷയിൽ പ്രകടമായ ചില പരിവർത്തനങ്ങൾ വരുത്തിയിട്ടുണ്ട് മലയാളം എന്ന വാക്ക് ഒരു കാലത്തു ദേശനാമം മാത്രമായിരുന്നു മലയാളനാട്ടിലെ ഭാഷ എന്ന നിലയ്ക്ക് മലയാളഭാഷ എന്നു പറഞ്ഞുപോന്നിരിക്കുവാനും സാദ്ധ്യതയുണ്ട് എങ്കിലും ഈ ഭാഷ അറിയപ്പെട്ടിരുന്നതു മലയാണ്മ എന്നായിരുന്നു ദേശനാമം തന്നെ ഭാഷാനാമമായി പരിണമിച്ചതോടെ പഴയ മലയാളം ഭാഷ എന്നു സൂചിപ്പിക്കുവാൻ മലയാണ്മ എന്ന വാക്ക് ഉപയോഗിക്കാറുണ്ട് തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളുടെ പൊതുപൂർവ്വികഭാഷയായ ആദിദ്രാവിഡഭാഷയിൽ നിന്നാണു മലയാളത്തിന്റെ ജനനം മറ്റെല്ലാ ഭാഷയിലും എന്നതുപോലെ തമിഴിലും ദേശഭേദങ്ങളുണ്ടായിരുന്നു ഇതിൽ ഒരു വകഭേദമായ കൊടുംതമിഴാണു പിന്നീട് മലനാട്ടിലെ ഭാഷയായ മലയാളമായി രൂപം പ്രാപിച്ചതെന്നു പി പരമേശ്വരനെ പോലുള്ള ചില ഭാഷാശാസ്ത്രജ്ഞർ കരുതുന്നു ഇപ്രകാരമൊരു മാറ്റം സംഭവിക്കുവാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നതു ഈ വക കാര്യങ്ങളാണ് മലയാളം ഭാഷാചരിത്രത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ സാമൂഹ്യസംഭവങ്ങളിൽ പ്രധാനവും പ്രകടവുമായ ഒരു ഘടകം നമ്പൂരിമാർക്ക് സമൂഹത്തിൽ ലഭിച്ച മേൽക്കൈയ്യും അതുമൂലം സംസ്കൃതഭാഷാപ്രയോഗത്തിനു് പ്രാദേശികമായി ഉണ്ടായ പ്രചാരവുമാണ് പാണ്ഡ്യചോളചേര രാജാക്കന്മാർക്ക് ദക്ഷിണഭാരതത്തിലുണ്ടായിരുന്ന അധികാരം നഷ്ടമായതും മലയാളനാട്ടിലെ പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും തമിഴ്മൊഴി നാടുകളുമായി ജനങ്ങൾക്കുണ്ടായിരുന്ന ഇടപാടുകളിൽ കാര്യമായ കുറവു വരുത്തിയിരുന്നു കിഴക്കൻ അതിർത്തിയിലെ സഹ്യമലനിരകൾ കടന്നുള്ള ദുഷ്കരമായുള്ള യാത്രകളും കാലാവസ്ഥയിലെ വ്യതിയാനങ്ങളും തമിഴ് ദേശക്കാരെയും മലയാളം ദേശക്കാരെയും സാംസ്കാരികമായും ഭാഷാപരമായും പരസ്പരം അകറ്റുന്നതിൽ ഭാഗമായി മലയാളദേശത്തെ ജനസമൂഹങ്ങളിൽ മറ്റു ദ്രാവിഡദേശക്കാർക്കില്ലാതിരുന്ന മരുമക്കത്തായം മുൻകുടുമ മുണ്ടുടുപ്പ് എന്നീ ആചാരങ്ങൾ ഉടലെടുത്തതും ഇത്തരം അകൽച്ചയുമായി ബന്ധപ്പെട്ടതാണു് എന്നാൽ മറ്റുചില തെളിവുകൾ പ്രകാരം മലയാളഭാഷക്ക് കന്നഡയുമായും പ്രകടമായ സാമ്യമുണ്ട് ഉദാ മലയാളം തോണി കന്നഡ ദോണി തമിഴിൽ ഇതിനോടു സാമ്യമുള്ള ഒരു വാക്കില്ല മലയാളം ഒന്ന് കന്നഡ ഒന്ദുമലയാളം വേലി കന്നഡ ബേലി ക്രിസ്ത്വബ്ദം ആറാം ശതകത്തോടെ തന്നെ ഗ്രാമങ്ങളടക്കം കേരളത്തിലേയ്ക്ക് കുടിയേറുവാൻ തുടങ്ങിയ ബ്രാഹ്മണർക്ക് സാമൂഹ്യവ്യവസ്ഥിതിയിൽ കാര്യമായ കൈകടത്തലുകൾക്ക് അവസരം ലഭിച്ച കാലഘട്ടമായിരുന്നു പെരുമാക്കന്മാരുടെ വാഴ്ച അന്യം നിന്നതിനുശേഷമുള്ള കാലം സ്വതേ ശീലിച്ചുപോന്നിരുന്ന ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദ്രാവിഡ ജനതയുമായുള്ള സമ്പർക്കത്തിൽ ഉപേക്ഷിക്കുവാനും ബ്രാഹ്മണർ തുനിഞ്ഞതോടെ അവർക്ക് പ്രാദേശികജീവിതത്തിലേക്ക് സ്വച്ഛന്ദമായ ഒരു ഇഴുകിച്ചേരൽ സാധ്യമാവുകയും ചെയ്തു ബ്രാഹ്മണരിൽ നിന്നു സംസ്കൃതവും സാമാന്യജനത്തിന്റെ ഭാഷയിലേക്ക് പകർന്നു പോരുകയും കൊടുംതമിഴും സംസ്കൃതവും ക്രമാനുഗതമായ പരിവർത്തനഫലമായി മലയാണ്മയെന്ന ഭാഷ രൂപപ്പെടുകയുമാണുണ്ടായത് ബി സി ലെ അശോകന്റെ രണ്ടാം ശിലാശാസനത്തിൽ കേരളപുത്ര എന്ന ദേശത്തെ പറ്റി പരാമർശിക്കുന്നുണ്ട് ഒമ്പതാം നൂറ്റാണ്ടിൽ മഹോദയപുരത്തെ ചേരന്മാർ അവരുടെ ശിലാലിഖിതങ്ങളിൽ മലയാളം അതിന്റെ ആദ്യകാലലിപിയിൽ ഉപയോഗിച്ചിട്ടുണ്ട് ഔദ്യോഗികരേഖകളിൽ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷയുടെ ഉപയോഗത്തിന് ഇത് ഇന്ത്യാ ഉപഭൂഖണ്ഡത്തിൽത്തന്നെ ആദ്യ ഉദാഹരണങ്ങളിലൊന്നാണ് ഒരു സ്വതന്ത്രഭാഷ എന്ന നിലയിൽ മലയാളത്തിന് നാനൂറോളം വർഷങ്ങളുടെ പഴക്കം അനുമാനിക്കപ്പെടുന്നു ആദിദ്രാവിഡ ഭാഷയിൽ നിന്ന് പരിണമിച്ചു വന്നതാകാം മലയാളം മൂലഭാഷയിലെ പല പ്രയോഗങ്ങളും ഇന്നും മലയാളത്തിൽ പ്രചാരത്തിലുണ്ട് മലയാള ഭാഷയിലെ ഈ പ്രയോഗങ്ങളുടെ പഴക്കം തെളിയിക്കുന്നതിൽ സുപ്രധാനമാണ് തമിഴ്നാട്ടിലെ തേനി ജില്ലയിലെ പുളിമാങ്കൊമ്പിൽ നിന്നു ലഭിച്ച ബിസി രണ്ടാം നൂറ്റാണ്ടിലെ വീരക്കൽ ലിഖിതം ഈ ലിഖിതത്തിലെ കുടല്ലൂർ ആ കോൾ പെടു തീയൻ അന്തവൻ കൽ എന്ന വാക്യത്തിലെ പെടു ധാതു മലയാളമാണ് നശിച്ചുവീഴുക മരണപ്പെടുക തുടങ്ങിയ അർഥങ്ങൾ പെടു എന്ന ധാതുവിനുണ്ട് കൂടല്ലൂരിലെ കന്നുകാലി കവർച്ചാശ്രമത്തിൽ മരിച്ചുവീണ തീയർ അന്തവന്റെ സ്മാരകമായിട്ടുള്ള വീരക്കൽ എന്നാണ് ഈ വാചകത്തിന്റെ അർഥം വർഷം പഴക്കമുള്ള വീരക്കൽ ലിഖിതത്തിൽ കാണുന്ന വ്യാകരണ സവിശേഷതകൾ ഇന്ന് മലയാളത്തിൽ മാത്രമാണ് അവശേഷിക്കുന്നത് ഇടയ്ക്കൽ ഗുഹകളിൽനിന്ന് കിട്ടിയ നൂറ്റാണ്ടിലെ ഏഴ് ലിഖിതങ്ങളിൽ നാലെണ്ണം പട്ടണം ഉൽഖനനത്തിൽ കണ്ടെത്തിയ രണ്ടാം നൂറ്റാണ്ടിലെ അവശിഷ്ടങ്ങൾ നിലമ്പൂരിൽ കണ്ടെത്തിയ അഞ്ചാം നൂറ്റാണ്ടിലെ ലിഖിതം എന്നിവയിൽ മലയാളം വാക്കുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു പലവാക്കുകളും നിലവിൽ മലയാളത്തിൽ ഉപയോഗിക്കുന്നതും എന്നാൽ തമിഴിൽ പ്രയോഗത്തിലില്ലാത്തതുമാണ് തമിഴ് ശൈലിയായ എൈ കാരത്തിന് പകരം മലയാളം ശൈലിയായ അ കാരമാണ് വാക്കുകളിലുള്ളത് ഇടയ്ക്കൽ ഗുഹകളിലുള്ള ശിലാലിഖിതങ്ങൾ മലയാളത്തിന്റെ ആദ്യമാതൃകകളാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട് വടക്കൻ പരവൂരിനടുത്തുള്ള പട്ടണത്തിൽ നിന്നു ലഭിച്ച ലിഖിതങ്ങൾ മലയാളത്തിന്റെ പഴമ തെളിയിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു ഖനനത്തിലൂടെ ലഭിച്ച പ്രാചീന വസ്തുക്കളിൽ ദ്രാവിഡ ബ്രാഹ്മി ലിപിയിൽ എഴുതിയ രണ്ട് ഓട്ടക്കലക്കഷണങ്ങളുണ്ട് ഇതിൽ ഊർപാവ ഓ എന്നും ചാത്തൻ എന്നും രേഖപ്പെടുത്തിയിട്ടുണ്ട് ക്രിസ്തുവിനുശേഷം അഞ്ചാം നൂറ്റാണ്ടിലെ നിലമ്പൂര് ശിലാരേഖയിലും മലയാളഭാഷയും വ്യാകരണപ്രത്യേകതകളും കാണാം അവിടെ നിന്നും മലയാളം ഉയർന്നു വന്നു സംഘകാലകൃതികളടക്കം ഏട്ടാം നൂറ്റാണ്ട് വരെയുള്ള ദ്രാവിഡസാഹിത്യം മലയാളത്തിനു കൂടി അവകാശപ്പെട്ട പൊതുസ്വത്താണ് സംഘകാലകൃതികളിൽ പ്രധാനപ്പെട്ടവ പലതും കേരളത്തിലുണ്ടായതാണെന്ന് കണ്ടെത്തിയിട്ടുണ്ട് അമ്പതോളം സംഘകാല എഴുത്തുകാർ കേരളീയരായിരുന്നുവത്രെ ഇപ്പോഴും പ്രയോഗത്തിലുള്ള ലധികം മലയാളം വാക്കുകൾ സംഘകാല കൃതികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട് ഇന്നത്തെ തമിഴർക്കോ ഇന്നത്തെ മലയാളികൾക്കോ സംഘസാഹിത്യഭാഷ പ്രത്യേക പരിശീലനം കൂടാതെ മനസ്സിലാവില്ല എന്നും അതുകൊണ്ട് ആഭാഷ തമിഴോ മലയാളമോ അല്ല എന്നും മൂലദ്രാവിഡഭാഷയാണെന്നും കണക്കാക്കപ്പെടുന്നു സംഘസാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്ന തുറമുഖ നഗരങ്ങൾ മുചിരിതൊണ്ടി ഏഴിമല വിഴിഞ്ഞം നാടുവാഴികൾ ചേരന്മാർ ഏഴിമലയിലെ മൂവൻമാർ വിഴിഞ്ഞത്തെ ആയന്മാര് കവികൾ സംഭവങ്ങൾ എന്നിവയുടെ നല്ലൊരു ഭാഗം ഇന്നത്തെ കേരള പ്രദേശത്തു നിന്നാണ് മൂലദ്രാവിഡഭാഷയിൽ എഴുതപ്പെട്ടതാണ് സംഘം കൃതികളെന്നും ഈ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് തമിഴും മലയാളവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു ഏറ്റവും പഴക്കമുള്ള ദ്രാവിഡ വ്യാകരണഗ്രന്ഥമായ തൊൽക്കാപ്പിയത്തിലെ ശതമാനം നിയമങ്ങളും മലയാളത്തിനു മാത്രമേ യോജിക്കുന്നുള്ളൂ പതിറ്റുപത്ത് ഐങ്കൂറ് നൂറ് അകനാനൂറ് പുറനാനൂറ് എന്നീ കൃതികളിലൊക്കെ കാണുന്ന മലനാട്ടുഭാഷയിൽ തമിഴിനവകാശപ്പെടാൻ കഴിയാത്ത ഒരുപാടു മലയാളവ്യാകരണ ഭാഷാപ്രയോഗങ്ങളുണ്ട് കൂത്ത് കൂടിയാട്ടം എന്നിവയ്ക്കായി ഒമ്പതാം നൂറ്റാണ്ടിൽതന്നെ ആട്ടക്കഥകളും ക്രമദീപികയും രചിച്ചിട്ടുണ്ട് അർഥശാസ്ത്രം ഭഗവദ്ഗീത എന്നിവയ്ക്ക് ഭാരതത്തിൽ ആദ്യം വിവർത്തനമുണ്ടായത് മലയാളത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയതത്ത്വശാസ്ത്രകൃതിയാണ് അർഥശാസ്ത്രം പത്താം നൂറ്റാണ്ടിൽ ഈ കൃതിയുടെ പരിഭാഷ മലയാളത്തിലുണ്ടായി മലയാളകൃതികളായ രാമചരിതവും ഭാഷാകൗടീലിയവും പതിനൊന്നാം നൂറ്റാണ്ടിനു മുൻപ് എഴുതപ്പെട്ടവയാണ് ഭാഷകളിൽ തമിഴിനുള്ളതുപോലെ പഴക്കം മലയാളത്തിനുമുണ്ട് മലയാളത്തിലും കന്നടയിലും തെലുഗുവിലും ഉള്ള ആ ഈ എന്ന സ്വരദീർഘമുള്ള ചുട്ടെഴുത്തു് തമിഴിൽ ഇല്ല തൊൽകാപ്പിയം പറയുന്നതു് ആ എന്നതു് കാവ്യഭാഷയിൽ മാത്രമുള്ളതാണെന്നാണു് അതായതു് കാവ്യഭാഷയിൽ തങ്ങിനില്ക്കുന്ന പഴമയായിരുന്നു പഴന്തമിഴ് വ്യാകരണത്തിന്റെ കാലത്തുപോലും അതു് എന്നർത്ഥം ആ വീടു് ഈ മരം ഇവയൊക്കെയാണു് പഴയതു് അന്ത വീടും ഇന്ത മരവും അല്ല മലയാളം ഈ വിഷയത്തിൽ പഴന്തമിഴിനേക്കാൾ പഴമ പ്രദർശിപ്പിക്കുന്നു ആദിദ്രാവിഡത്തിൽ നിലനിന്ന തായ് മാർ എന്ന തരം ബഹുവചനപ്രത്യയരൂപം തമിഴിൽ ഇല്ലാതായി എന്നാൽ മലയാളത്തിലെ മിടുക്കന്മാരും ചേച്ചിമാരും ആ പാരമ്പര്യത്തിന്റെ തുടർച്ചയാണു് പഴന്തമിഴിൽ പ്രയോഗിച്ചിരുന്ന പല ആദത്തപദങ്ങളും ഇന്നും മലയാളത്തിലുണ്ടു് തമിഴിൽ ഇല്ല ആശാൻ ആചാര്യ അങ്ങാടി സംഘാടി വഴികൾ ചേരുന്ന സ്ഥലം പീടിക പീഠിക മുതലായവ ഉദാഹരണങ്ങളാണ് മലയാളത്തിലെ മുതുക്കൻ കുറുക്കൻ എന്നിവയിലെ ക്കൻ തമിഴിൽ ഇല്ല പക്ഷേ മറ്റുദ്രാവിഡഭാഷകളിലുണ്ടു് അതുകൊണ്ടു് ഈ പദങ്ങളിലെ പ്രത്യയത്തിനു് പഴക്കമുണ്ടു് പനിയത്തു് മഞ്ഞിൽ വളിയത്ത് കാറ്റിൽ എന്നൊക്കെ ആദിദ്രാവിഡത്തിൽ ഉണ്ടായിരുന്നുവെന്നു് തൊൽകാപ്പിയം സാക്ഷ്യപ്പെടുത്തുന്നു അത്തരം അധികരണരൂപങ്ങൾ എന്നേ തമിഴിൽ നിന്ന് പൊയ്പ്പോയ് മലയാളത്തിൽ ആ പഴമ ഇന്നും സജീവമാണു് ഇരുട്ടത്തു് നിലാവത്തു് കാറ്റത്തു് വയറ്റത്തു് കവിളത്തു് വെയിലത്തു് തുടങ്ങിയവ ഉദാഹരണങ്ങൾ കുഴന്തൈ തമിഴർക്കു് കൊളന്തെ എന്നു മാറിയരൂപത്തിൽ അറിയാമെങ്കിലും കുഴവി തമിഴിൽ ഇല്ല മലയാളികൾക്ക് പ്രാദേശികമായെങ്കിലും അമ്മിക്കുട്ടി അമ്മിപ്പിള്ള ഇവയെ്ക്കാപ്പം അമ്മിക്കുഴവി അറിയാം ആദിദ്രാവിഡത്തിൽ ഉണ്ടായിരുന്ന പല സൂക്ഷ്മാർത്ഥഭേദങ്ങളും അവയുടെ വ്യാകരണരൂപസവിശേഷതകളോടെ മലയാളത്തിലുണ്ടു് തമിഴിൽ എന്നേ അതൊക്കെ പൊയ്പ്പോയി അതിൽ സർവ്വസാധാരണമായ ഒന്നാണു് തരു കൊടു വ്യാവർത്തനം എനിക്കും നിനക്കും തരുമ്പോൾ അവൾക്കു് കൊടുക്കും എനിക്കു് കൊടുക്കു് എന്നതു് അനൗപചാരികവും ഹാസ്യാത്മകവും പ്രാദേശികവുമായി ഉപയോഗിച്ചേക്കാം എന്നാൽ നിനക്കു് കൊടുക്കൽ അത്യന്തവിരളം ഈ നിയന്ത്രണം അനുപ്രയോഗമാകുമ്പോഴും നിർബന്ധമാണു് അയാൾ നിനക്കു് വളരെ ഉപകാരങ്ങൾ ചെയ്തുതന്നിട്ടില്ലേ ഞാൻ കുഞ്ഞുണ്ണിക്കു് പാട്ടു് പഠിപ്പിച്ചുകൊടുത്തു നിനക്കു് ഇതു് ആരാണു് പറഞ്ഞുതന്നതു് ഈ തരു കൊടു വ്യാവർത്തനത്തിന്റെ വേര് ആദിദ്രാവിഡത്തോളം ചെല്ലും തമിഴർക്കു് ഇതു് എന്നേ അന്യമായിക്കഴിഞ്ഞു കൺപീലി പോകട്ടെ മയിൽപ്പീലിയും തമിഴിൽ ഇല്ല മയിൽചിറകും ഇറകുമാണ് തമിഴിൽ പീലിപെയ് ചാകാടും അച്ചിറും എന്നു് തിരുക്കുറൽ ദ്രാവിഡവർണങ്ങളുടെ ഉച്ചാരണത്തനിമ കാത്തുസൂക്ഷിച്ചിരിക്കുന്നതും മലയാളമാണ് പദാദിയിൽ ഇന്നത്തെ തമിഴിൽ ച എന്നുച്ചരിക്കുന്നത് തെക്കൻതമിഴ്നാട്ടിലെ കീഴാളർ മാത്രമാണ് മറ്റുള്ളവർക്ക് സൂട്ട് ചൂട്ട് സിന്തനൈ ചിന്തന എന്നൊക്കെയാണ് ചൂട്ടും ചിന്തനയുമാണ് ദ്രാവിഡത്തനിമയിൽ ഉള്ളത് മലയാളികൾക്ക് ചാറും ചോറും ചട്ടിയും ചീരയും ചിരിയും ചൂടും ഒക്കെയാണ് ദ്രാവിഡം ആറ് അനുനാസികങ്ങളെ അംഗീകരിക്കുന്നു ങ ഞ ണ ന ദന്ത്യം ന വർത്സ്യം മ എന്നിവ ന ദന്ത്യം ന വർത്സ്യം ഇവ തമ്മിലുള്ള വ്യാവർത്തനം കൃത്യമായി ഇന്നും ദീക്ഷിക്കുന്നത് മലയാളികളാണ് ന ന ദന്ത്യാനുനാസികവും വർത്സ്യാനനാസികവും ഇവ തമിഴിൽ വെവ്വേറെ ലിപിയുണ്ടെങ്കിലും ഉച്ചാരണത്തിൽ ഒന്നായിത്തീർന്നു ആറ് ദ്രാവിഡാനുനാസികങ്ങളുടെ സ്ഥാനത്ത് ഏറി വന്നാൽ മൂന്നെണ്ണം വേർതിരിച്ച് കേൾക്കാനും കേൾപ്പിക്കാനും മാത്രമേ മിക്ക തമിഴർക്കും കഴിയൂ മലയാളികളാവട്ടെ ഈ ആറും തമ്മിൽ കൃത്യമായി വ്യാവർത്തിപ്പിക്കാൻ പ്രയാസം അനുഭവിക്കുന്നില്ല കുന്നിയും കന്നിയും തമ്മിലുള്ള അനുനാസികങ്ങളിലെ വ്യത്യാസം വെവ്വേറെ ലിപിയില്ലാതെയും മലയാളികൾ ദീക്ഷിക്കുന്നു നാൻ എന്നതിലെ ആദ്യത്തേതും അവസാനത്തേതും വെവ്വേറെ ലിപിയുണ്ടായിട്ടും തമിഴർ ദീക്ഷിക്കുന്നുമില്ല ദന്ത്യവും വർത്സ്യവുമായ ന കൾ തമ്മിലെ വ്യത്യാസമെന്നതുപോലെ ര റ വ്യത്യാസവും മിക്കവാറും തമിഴർ ദീക്ഷിക്കുന്നില്ല ഇതേപോലെ ല ള ഴ വ്യത്യാസം ദീക്ഷിക്കുന്നവരും വളരെ വിരളമാണ് ഈ വ്യത്യാസങ്ങളൊക്കെ ആദിദ്രാവിഡത്തിൽ ഉണ്ടായിരുന്നതും മലയാളം ഇന്നും മാറ്റമില്ലാതെ ദീക്ഷിക്കുന്നതുമാണ് നിത്യസാധാരണഭാഷണത്തിൽ ധാരാളമായും ഔപചാരികസന്ദർഭത്തിൽ പരക്കെയും ഴ നിലനിറുത്തുന്നത് മലയാളികളാണ് തമിഴ്നാട്ടിൽ പണ്ഡിതന്മാർക്കും ശ്രമിച്ചാലേ ഴ വഴങ്ങൂ തമിഴുക്ക് ഴ അഴകു എന്നു പാടാൻ മലയാളിയെ അന്വേഷിക്കേണ്ട സ്ഥിതിയാണ് മലയാളത്തിന്റെ പരിണാമ ഘട്ടത്തെ മൂലദ്രാവിഡ ആദിദ്രാവിഡ കാലം എ ഡി വരെ പ്രാചീന മലയാള കാലം എ ഡി മധ്യ മലയാളകാലം ആധുനിക മലയാളകാലം മുതൽ എന്നിങ്ങനെ തരം തിരിക്കാൻ കഴിയും മലയാള സാഹിത്യത്തിന്റെ ആദ്യകാലം നാടോടി ഗാനങ്ങളിലൂടെയും തമിഴ് സംസ്കൃതം ഭാഷകളിലൂടെയും ആണ് വികാസം പ്രാപിച്ചത് മലയാളത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും പുരാതനമായ ലിഖിതം ചേരപ്പെരുമാക്കന്മാരിൽ രാജശേഖര പെരുമാളിന്റെ കാലത്തുള്ളതാണ് ക്രി ൽ എഴുതപ്പെട്ടതു എന്നു തിട്ടപ്പെടുത്തിയ വാഴപ്പള്ളി ലിഖിതമാണിത് ഈ ലിഖിതം കണ്ടെടുത്തത് വാഴപ്പള്ളി മഹാക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തലവനമഠത്തിൽ നിന്നുമാണ് പല്ലവഗ്രന്ഥലിപിയിൽ എഴുതപ്പെട്ട വാഴപ്പള്ളി ലിഖിതത്തിൽ ചേരപ്പെരുമാക്കന്മാരുടെ വംശാവലിയും നാമമാത്രമായിട്ടെങ്കിലും കാർഷികവിവരങ്ങളും സംക്ഷിപ്തമായിരുന്നു ഈ കാലഘട്ടത്തിനു ശേഷം വളർന്നു വന്ന മലയാളസാഹിത്യത്തിനെ ഇപ്രകാരം വേർതിരിച്ചെഴുതാവുന്നതാണ് പാട്ടുരീതിയിൽ എഴുതപ്പെട്ട കൃതികളിൽ പഴക്കമേറിയത് ചീരാമകവിയുടെ രാമചരിതമാണ് പേരിൽ സൂചിപ്പിക്കുന്നതുപോലെ രാമകഥയാണ് ഇതിവൃത്തമെങ്കിലും യുദ്ധകാണ്ഡത്തിലെ സംഭവങ്ങളുടെ വിവരണങ്ങൾക്കായിരുന്നു പ്രാധാന്യം സംസ്കൃത കാവ്യപാരമ്പര്യങ്ങളിൽ നിന്നു വിട്ട് തദ്ദേശീയമായ രീതിയിൽ എഴുതപ്പെട്ട കാവ്യം എന്ന നിലയിൽ രാമചരിതം ശ്രദ്ധേയ കൃതിയാണ് ലീലാതിലകത്തിലും മറ്റും വ്യവസ്ഥചെയുന്ന പാട്ടുരീതിയിലാണു കാവ്യമെങ്കിലും പാരായണാനുഭവത്തിൽ ഒരു തമിഴ് കൃതിയെന്നേ സാമാന്യവായനക്കാരനു് തോന്നൂ തമിഴിന്റെ സ്വാധീനത്തിൽ നിന്നു മുക്തിനേടി കുറേകൂടി വ്യക്തമായ മലയാളകവന രീതിയാണു കണ്ണശ്ശരാമായണത്തിൽ കാണാനാകുന്നത് ക്രിസ്തുവർഷം പതിനാലാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലായി തിരുവല്ലയ്ക്കടുത്ത് നിരണം എന്ന സ്ഥലത്തായിരുന്നു കണ്ണശ്ശന്റെ ജീവിതം എന്നിങ്ങനെ തമിഴ് സമ്പുഷ്ടമായിരുന്നു രാമചരിതമെങ്കിൽ എന്നു തെളി മലയാളത്തിൽ ആയിരുന്നു കണ്ണശ്ശരാമായണം രാമചരിതത്തിന്റെ രചനാകാലഘട്ടമായ പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ എഴുതപ്പെട്ട കൃതിയാണു വൈശികതന്ത്രം എന്ന മണിപ്രവാള ഗ്രന്ഥം സംസ്കൃതത്തിൽ ദാമോദരഗുപ്തന്റെ കുട്ടനീമതം പോലുള്ള കൃതികളെ പിന്തുടരുന്ന മണിപ്രവാളം കൃതിയായിരുന്നു വൈശികതന്ത്രവും മണിപ്രവാളകൃതികൾ പൊതുവെ സംസ്കൃത വിഭക്തിപ്രയോഗങ്ങളും തമിഴ് പദങ്ങളും പഴയ മലയാളം പദങ്ങളും ചേരുന്ന രചനകളായിരുന്നു കൂടുതൽ സംസ്കൃത അഭിവാഞ്ഛ പ്രകടിപ്പിക്കുന്ന സുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസവും ശങ്കരാചാര്യരുടെ കാലം മുതൽക്കേയുള്ള സ്തോത്രപാരമ്പര്യത്തിലുള്ള കൃതികളും ഇതേ കാലയളവിൽ പ്രസിദ്ധമായിരുന്നു വില്വമംഗലത്തു സ്വാമിയാരുടെ സംസ്കൃതസ്തോത്രങ്ങൾക്ക് സമകാലികമായി മണിപ്രവാളത്തിൽ വസുദേവസ്തവം പോലുള്ള കൃതികളും പന്ത്രണ്ടാം നൂറ്റാണ്ടിന്റെയും പതിമൂന്നാംനൂറ്റാണ്ടിന്റെയും മധ്യകാലങ്ങളിൽ സൃഷ്ടിക്കപ്പെട്ടിരുന്നു കേരളീയ കാവ്യപാരമ്പര്യം കുറേകൂടി തെളിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയോടെയാണ് തമിഴിന്റെയും സംസ്കൃതത്തിന്റെയും സ്വാധീനത്തിൽ നിന്നു അകന്നു നിന്ന് നാടൻ ഈണത്തിൽ രചിക്കപ്പെട്ട കൃതിയെന്നുകൂടി കൃഷ്ണഗാഥയെ കുറിച്ച് പറയണം അന്യഭാഷാസ്വാധീനം പൂർണ്ണമായും ഇല്ലെന്നല്ല മണിപ്രവാളത്തിന്റെയും മധ്യയുഗങ്ങളിൽ തമിഴ്നാട്ടിൽ നിലനിന്നിരുന്ന ഉന്തിപ്പാട്ടിന്റെയും സാദൃശ്യം കൃതിയിൽ ചൂണ്ടിക്കാണിക്കാവുന്നതുമാണ് ഗൃഹാന്തരീക്ഷവും നാടോടിശീലുകളും തെളിമയാർന്ന മലയാള ഭാഷയും ചേർന്ന കൃഷ്ണഗാഥ മലയാളം കവിതയ്ക്ക് ഒരു പുതിയ പിറവി നൽകുകയാണുണ്ടായത് ആധുനിക കാലത്തെ മലയാളം കവികളായ വള്ളത്തോൾ വൈലോപ്പിള്ളി ബാലാമണിയമ്മ എന്നിവരുടെ കവിതകളിൽ പോലും കൃഷ്ണഗാഥയുടെ സ്വാധീനം കാണാവുന്നതാണ് സ്വതന്ത്രമായ രചനാ സമ്പ്രദായങ്ങൾ എന്ന നിലയിൽ മലയാളസാഹിത്യത്തിൽ സന്ദേശകാവ്യങ്ങളും ചമ്പൂക്കളും പ്രസക്തമാണ് സന്ദേശകാവ്യങ്ങളിലും ചമ്പൂക്കളിലും സാഹിത്യഭംഗിയേക്കാൾ കൃഷി വാണിജ്യം ഭോഗാലസ ജീവിതം ഭക്തി എന്നിവയുടെ വർണ്ണനകൾക്കാണ് പ്രാധാന്യം കൊടുത്തുകാണുന്നത് പാശ്ചാത്യ സാഹിത്യത്തിന്റെ സ്വാധീനം മൂലം മലയാള സാഹിത്യലോകത്ത് വന്ന മാറ്റങ്ങളെ ആധുനിക സാഹിത്യമെന്നു വിവക്ഷിക്കുന്നു കൊളോണിയൽ ഭരണകാലത്ത് യൂറോപ്പ്യൻ ഭാഷകൾ പഠിക്കുവാനും പ്രസ്തുതഭാഷകളിലെ കൃതികൾ വായിക്കുവാനും ലഭിച്ച അവസരങ്ങൾ സാഹിത്യപരമായ ചില നവോത്ഥാനചിന്തകൾക്ക് വഴി തെളിച്ചു നിഘണ്ടു വ്യാകരണഗ്രന്ഥങ്ങൾ എന്നിവയുടെ ലഭ്യതയും പ്രസിദ്ധീകരണ ഉപകരണങ്ങൾ വാർത്താപത്രങ്ങൾ എന്നിവയുടെ ലഭ്യതയും ഈ വളർച്ചയ്ക്ക് സഹായകമായി വർത്തിച്ചു കൊളോണിയൽ ഭരണകൂടങ്ങൾ നിഷ്കർഷിച്ച വിദ്യാഭ്യാസ വ്യവസ്ഥകൾ മൂലം ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ കൈവരിച്ച അറിവും ദേശീയ അവബോധവും ആധുനിക മലയാള സാഹിത്യത്തിന്റെ ഗതി നിർണ്ണയിച്ചു ഗദ്യസാഹിത്യത്തിനു പ്രാധാന്യം കൈവന്നതായിരുന്നു ആധുനിക സാഹിത്യത്തിന്റെ മുഖമുദ്ര തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാഷാശാകുന്തളം കാളിദാസ കൃതിയായ അഭിജ്ഞാന ശാകുന്തളത്തിന്റെ സ്വതന്ത്ര വിവർത്തനമായിരുന്നു പിൽക്കാലങ്ങളിൽ മലയാള സാഹിത്യം ഗദ്യത്തിലേക്ക് വഴിമാറിയൊഴുകുന്നതിന്റെ സൂചനയും തുടക്കവുമായിരുന്നു ഈ കൃതി അന്യഭാഷകളിൽ നിന്നു സാഹിത്യസൃഷ്ടികൾ വിവർത്തനം ചെയ്യുന്ന രീതി രാമവർമ്മയുടെ കാലം മുതൽ ഇങ്ങോട്ട് വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ തുടർന്നുപോരുന്നു ആയില്യം തിരുനാളിന്റെ പിൻഗാമിയായിരുന്ന വിശാഖം തിരുനാൾ മഹാരാജാവായിരുന്നു മലയാളത്തിലെ ആദ്യകാല ഉപന്യാസലേഖകരിൽ ഒരാൾ ബെഞ്ചമിൻ ബെയ്ലി ജോസഫ് പീറ്റ് എന്നീ വിദേശീയരും പാശ്ചാത്യ ഉപന്യാസരീതികൾ അവലംബിച്ച് മലയാളം ഗദ്യശാഖയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട് ഹെർമൻ ഗുണ്ടർട്ട് എന്ന ജെർമൻ പാതിരിയുടെ പരിശ്രമഫലമായി മലയാളത്തിൽ ആദ്യത്തെ നിഘണ്ടുവും വ്യാകരണഗ്രന്ഥവും സൃഷ്ടിക്കപ്പെട്ടു ഈ സൃഷ്ടികളെ മാതൃകയാക്കി മലയാളത്തിൽ നിരവധി പ്രമാണഗ്രന്ഥങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ പ്രസിദ്ധീകൃതമായി പി ഗോവിന്ദപിള്ളയുടെ ഭാഷാചരിത്രം പ്രസിദ്ധപ്പെടുത്തിയതും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ് ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാഷാശാകുന്തളം അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആധുനിക സാഹിത്യത്തിന്റെ വക്താവായി നിലകൊണ്ടിരുന്നു കാളിദാസകവിയുടെ അഭിജ്ഞാനശാകുന്തളവും ൽ പൂർത്തിയാക്കി വോൺ ലിംബർഗിന്റെ അക്ബറും വിവർത്തനം ചെയ്ത് ഒരേ സമയം സംസ്കൃത സാഹിത്യത്തിന്റെയും പാശ്ചാത്യ സാഹിത്യത്തിന്റെയും രീതികൾ അവലംബിക്കുക വഴി അദ്ദേഹം ആധുനിക മലയാളസാഹിത്യത്തിന്റെ അടിത്തറപാകുകയാണുണ്ടായത് കേരളവർമ്മയുടെ മാതുലനായ എ ആർ രാജരാജവർമ്മയുടെ സാഹിത്യപ്രഭാവം മലയാളത്തിലെ നിയോക്ലാസിക് രചാനാരീതികൾക്ക് അറുതി വരുത്തുകയും റൊമാന്റിസത്തിനു തുടക്കം കുറിക്കുകയും ചെയ്തു ദിത്വീയാക്ഷരപ്രാസം പോലുള്ള കവനരീതികളോട് ഏ ആർ കാണിച്ചിരുന്ന എതിർപ്പ് ആധുനിക സാഹിത്യത്തിൽ ലളിതവത്കരിക്കപ്പെട്ട കവനരീതികൾക്ക് തുടക്കമായിരുന്നു വിഭജിക്കാൻ പാടില്ലാത്ത ധ്വനി സ്വരം ഭാഷയിലെ ഏറ്റവും ചെറിയ ഘടകം ആണ് വർണം ഉദാ വസ്ത്രം വ് അ സ് ത് ര് അം തനിയെ ഉച്ചരിക്കാവുന്ന വർണം സ്വരം എന്നും അന്യവർണങ്ങളുടെ സഹായത്തോടെ ഉച്ചരിക്കാവുന്ന വർണം വ്യഞ്ജനം എന്നും പറയപ്പെടുന്നു സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന ചില വ്യഞ്ജനങ്ങൾ ഉണ്ട് അവ ചില്ലുകൾ ൾ ർ ൻ ൺ ൽ എന്നറിയപ്പെടുന്നു വർണങ്ങളെയും അക്ഷരങ്ങളെയും സൂചിപ്പിക്കുന്ന രേഖകൾ ആണ് ലിപികൾ വ്യഞ്ജനങ്ങളെ പല വിധത്തിൽ വിഭജിക്കാറുണ്ട് സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനാക്ഷരങ്ങളാണ് ചില്ലുകൾ ദക്ഷിണഭാരതത്തിൽ ലിപിവ്യവസ്ഥിതിയുടെ പ്രചാരകർ ബുദ്ധ ജൈന സന്യാസികളാണെന്നു ചില ഗുഹാലിഖിതങ്ങൾ സൂചിപ്പിക്കുന്നുണ്ട് ഈ ലിപിയാകട്ടെ ബ്രാഹ്മി ലിപിയിൽ നിന്നു ദ്രാവിഡഭാഷകൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തിയതായിരുന്നു ഈ എഴുത്തുസമ്പ്രദായം പിന്നീട് തമിഴകത്തും മലനാട്ടിലും വട്ടെഴുത്ത് എന്ന പേരിൽ വ്യാപരിക്കുകയുണ്ടായി ദ്രാവിഡശബ്ദവ്യവസ്ഥിതികൾക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഈ ലിപി സംസ്കൃത പ്രാകൃത ഭാഷകൾ എഴുതുവാൻ അപര്യാപ്തമായിരുന്നു ഇതാണു സംസ്കൃതമെഴുതുവാൻ ഗ്രന്ഥലിപികൾ ഉപയോഗപ്പെടുത്തുന്നതിന്റെ കാരണമായി ഭവിച്ചത് പല്ലവഗ്രന്ഥം തമിഴ്ഗ്രന്ഥം എന്നീ ഗ്രന്ഥലിപികളിൽ പഴക്കമേറിയ പല്ലവഗ്രന്ഥമാണു കേരളത്തിൽ പ്രചാരത്തിൽ വന്നത് മലയാളത്തിൽ ലഭ്യമായ ആദ്യ ലിഖിതമായ വാഴപ്പള്ളി ലിഖിതത്തിലും പല്ലവഗ്രന്ഥമാണു ഉപയോഗിച്ചിരിക്കുന്നത് സംസ്കൃതത്തിന്റെ പ്രചാരം വർദ്ധിച്ചതോടെ സംസ്കൃതം മൂലമായ വാക്കുകൾ ഉപയോഗിക്കുന്ന ലിഖിതങ്ങൾ എഴുതുവാൻ വട്ടെഴുത്ത് അപര്യാപ്തമായി പ്രാചീനകാലത്ത് സംസ്കൃതത്തിനു ഏകതാനമായ ഒരു ലിപിസഞ്ചയം ഇല്ലാതിരുന്നതുകാരണം ഭാഷാസാഹിത്യത്തിൽ സംസ്കൃതം വാക്കുകൾ എഴുതുവാൻ ഗ്രന്ഥലിപികൾ ഉപയോഗിച്ചുതുടങ്ങിയിരുന്നു ദ്രാവിഡ വാക്കുകൾ വട്ടെഴുത്തുകൊണ്ടും സംസ്കൃതവാക്കുകൾ ഗ്രന്ഥലിപികൊണ്ടും എഴുതിയിരുന്നതുകൊണ്ടു പതിനഞ്ചാം നൂറ്റാണ്ടോടെ ഈ രണ്ടു ലിപികളും ഇടകലർത്തിയെഴുതിയ കൃതികൾ യഥേഷ്ടമായിരുന്നു മണിപ്രവാളം സാഹിത്യരചനകൾ മിക്കവാറും ഇപ്രകാരമായിരുന്നു എഴുതിക്കൊണ്ടിരുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരേയ്ക്കും മലയാളം എഴുതുന്നതു ഗ്രന്ഥലിപി ഉപയോഗിച്ചു തന്നെയായിരുന്നു കാലാകാലങ്ങളിൽ ലിപിയിൽ പരിവർത്തനങ്ങൾ വരികയും ചെയ്തിരുന്നു ഇന്നു കാണുന്ന മലയാളം ലിപി ഗ്രന്ഥലിപിയിൽ അഞ്ചോ ആറോ നൂറ്റാണ്ടുകളിൽ വന്നുപോയ മാറ്റങ്ങൾ ഉൾക്കൊണ്ടതാണ് വട്ടെഴുത്തിൽ നിന്ന് രൂപം പ്രാപിച്ചതും പത്തൊമ്പതാം നൂറ്റാണ്ടുവരെ നില നിന്നിരുന്ന ഒരു ലിപി സമ്പ്രദായമാണു കോലെഴുത്ത് മലയാള അക്കങ്ങളാണ് താഴെ കാണുന്നത് പക്ഷേ ഇപ്പോൾ മലയാളികൾ എല്ലായിടത്തും ഇൻഡോ അറബിക് അക്കങ്ങൾ ഉപയോഗിക്കുന്നതു മൂലം ഈ മലയാള അക്കങ്ങൾ വിസ്മൃതമായിക്കൊണ്ടിരിക്കുന്നു ഇതിനു പുറമേ ചില സംഖ്യങ്ങൾക്ക് പ്രത്യേക ചിഹ്നങ്ങളും ഉപയോഗത്തിലുണ്ടായിരുന്നു അതിൽ ചിലത് താഴെ മലയാളം യുണീകോഡ് മുതൽ വരെയാണ് ചാരനിറത്തിലുള്ള കള്ളികൾ ഇതുവരെ വിനിയോഗിച്ചിട്ടില്ലാത്ത യുണികോഡ് ബിന്ദുക്കളെ സൂചിപ്പിക്കുന്നു ചരിത്രപരമായി വന്നുപോയ ദേശ്യഭേദങ്ങൾ കൊണ്ടുമാത്രം ഒരു സ്വതന്ത്രഭാഷ രൂപം കൊള്ളുകയില്ല എന്നിരുന്നാലും ഇപ്രകാരമുള്ള മാറ്റങ്ങൾ ഭാഷയുടെ ഘടനയിലും വ്യാകരണത്തിലും വരുത്തുന്ന മാറ്റങ്ങളാണ് മൂലഭാഷയിൽ നിന്നു അതിനെ വ്യത്യസ്തമാക്കുന്നതും സ്വതന്ത്രമായൊരു ഭാഷയായി രൂപപ്പെടുത്തുന്നതും മലയാളം വൈയാകരണനും കേരളപാണിനി എന്നറിയപ്പെടുന്ന എ ആർ രാജരാജവർമ്മയുടെ അഭിപ്രായത്തിൽ തമിഴ് ഭാഷയിൽ നിന്നു മലയാണ്മ ഇപ്രകാരമെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു അനുനാസികാവർണ്ണം തൊട്ടുശേഷമുള്ള ഖരത്തെക്കൂടി അനുനാസികമാക്കുന്നു കേരള സർവകലാശാല ഭാഷാശാസ്ത്ര വിഭാഗം നടത്തിയ ഭാഷാഭേദ പഠനത്തിൽ പ്രാദേശിക ഭേദങ്ങൾ മലയാളത്തിനുണ്ട് എന്ന് കണ്ടെത്തുകയുണ്ടായി മലയാളത്തിനു തെക്കൻ തിരുവിതാംകൂർ മധ്യകേരള കോട്ടയം തൃശ്ശൂർ മലബാർ എന്നീ നാലു പ്രാദേശിക രൂപങ്ങളാണു പ്രധാനമായും ഉള്ളത് ഇവ തന്നെ ഉച്ചാരണത്തിൽ മാത്രമെ നിലനിൽക്കുന്നുള്ളു അച്ചടി ഭാഷയിൽ അധികമായ് കോട്ടയം രീതിയുടെ സ്വാധീനം കാണാം ആദ്യകാല അച്ചുകൂടങ്ങൾ പലതും കോട്ടയത്തും സമീപ പ്രദേശങ്ങളിലും ആയതാകാം ഇതിനു കാരണം മലയാളഭാഷയെ ഏറ്റവും കൂടുതലായി സ്വാധീനിച്ചതു തമിഴും സംസ്കൃതവും ആണ് ദ്രാവിഡ പൈതൃകവും ബ്രാഹ്മണ മേധാവിത്ത്വവും ആണ് അതിനു കാരണം എങ്കിലും ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകൾ മാത്രമല്ല ലോകത്തിലെ തന്നെ മിക്ക ഭാഷകളുടെയും അംശങ്ങൾ മലയാളത്തിൽ കാണാം ആദികാലം തൊട്ടേ കേരളത്തിനുണ്ടായിരുന്ന വ്യാപാരബന്ധങ്ങൾ ഭാഷയുടെ പുരോഗതിയെ ഏറെ സ്വാധീനിച്ചതായി കാണാം ഹിന്ദിയും അറബിയും ഉർദുവും യൂറോപ്പിയൻ ഭാഷകളും ചൈനീസും എല്ലാം അതിന്റേതായ സംഭാവന മലയാളത്തിനു നൽകിയിട്ടുണ്ട് ഹോർത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്രഗ്രന്ഥത്തിലാണ് ആദ്യമായി മലയാളഭാഷ അച്ചടിച്ചു കാണുന്നതു് എന്നാൽ ഹോർത്തൂസിലെ താളുകൾ ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകൾ ഉപയോഗിച്ചല്ല പകരം ബ്ലോക്കുകളായി വാർത്താണു് അച്ചടിച്ചിരുന്നതു് ഒറ്റയൊറ്റയായുള്ള കല്ലച്ചുകൾ ഉപയോഗിച്ച് ആദ്യമായി മലയാളഭാഷ ഉൾപ്പെടുന്ന പുസ്തകങ്ങൾ അച്ചടിച്ചതു് ലാണു് നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം ആൽഫബെത്തും എന്നിവയാണു് ഈ പുസ്തകങ്ങൾ നവമ്പർ ഒന്നിന് മലയാളദിനമായി ആചരിക്കുന്നു കേരളത്തിലെ സ്ക്കൂളുകളിലും സർക്കാർ ഓഫീസുകളിലും ഈ ദിവസം പ്രത്യേകമായി ആചരിക്കുകയും സത്യപ്രതിജ്ഞ ചൊല്ലുകയും ചെയ്യുന്നു നവംബർ ഒന്നുമുതൽ ഏഴുവരെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭാഷാപോഷണത്തിനും ഭരണഭാഷാമാറ്റത്തിനും ഉതകുന്ന പ്രഭാഷണങ്ങൾ ചർച്ചകൾ സെമിനാറുകൾ സമ്മേളനങ്ങൾ എന്നിവയും സംഘടിപ്പിക്കാറുണ്ട് മലയാളികളുടെ ദേശീയോൽസവമാണ് ഓണം ഈ വാർഷിക ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് വരുന്നത് ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത് ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു കേരളത്തിൽ ഓണം തമിഴ്നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം ഏ ഡി വരെ ദ്രാവിഡ ദേശം പലനിലയിൽ സമാനവും ആയിരുന്നു ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത് മഹാബലി സ്മരണയാണ് അത് വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത് ഒരു പക്ഷെ വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തൃക്കാക്കരയിൽ വച്ചാവാം മഹാബലിയെ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിതി എന്ന ഒരുകഥക്ക്പ്രചാരമുണ്ട് പക്ഷെ ചവിട്ടി താഴ്ത്തിയ ഒരു കഥ എവിടെയും പറയുന്നില്ല ഭാഗവത പുരാണത്തിലാണ് ബലിയുടെ കഥയുള്ളത് അതിൽ സുതലത്തിലേക്ക് പറഞ്ഞയക്കുകയും മഹാവിഷ്ണു അദ്ദേഹത്തിൻ്റെ ദ്വാരപാലകനായി നിന്നു എന്നുമാണ് കഥ കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെകേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു സംഘകാലകൃതിയായ മധുരൈകാഞ്ചി യിലാണ് ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത് തിരുമാൾ മഹാവിഷ്ണു വിന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി മുതലുള്ള അടികളിൽ പറയുന്നു പിന്നീട് കാർഷികവും വാണിജ്യവുമായി അതു മാറി കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത് അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ് കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം സംഘകാലത്ത് കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു ആറു മാസം മഴ ദീർഘമായി പെയ്തിതിരുന്നു എന്നാൽ മഹാബലി എന്ന സങ്കല്പം ഇന്ത്യയിലും കേരളത്തിലും ധാരാളമായിട്ട് കാണാം ഗോത്രങ്ങൾക്കിടയിലും അവരുടെ മാവേലിയെ വധിച്ചതിനെക്കുറിച്ച് കഥകളുണ്ട് മഴക്കാലത്തെ ദുരിതാവസ്ഥയും മഹാബലിയുടെ ദാരുണ അന്ത്യവും കൂട്ടി വായിക്കേണ്ടതാണ് വിശ്വകർമ ഈഴവ പുലയരാദിയായവർ കാലത്ത് ധ്യാനത്തിൽ മുഴുകി ബലിയെ അനുസ്മരിച്ചു വന്നു കാറും പടലും തീർന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ് ശ്രാവണത്തിന്റെ പാലി സമാന്തരമാണ് സാവണം അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു വാണിജ്യത്തിന്റെ ആദ്യനാൾ മുതൽ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകൾ സ്വർണ്ണവുമായി എത്തുകയായി അതാണ് പൊന്നിൻ ചിങ്ങമാസം പൊന്നോണം എന്നീ പേരുകൾക്കും പിന്നിൽ ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം പ്രധാന ഐതിഹ്യം മഹാബലിയുടെത് തന്നെ ഭാഗവതത്തിൽ അഷ്ടമസ്കന്ധത്തിൽ പതിനെട്ടു മുതൽ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാൻ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവർത്തിയെയും പറ്റി പറയുന്നുണ്ട് അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി മഹാബലി എന്ന വാക്കിനർത്ഥം വലിയ ത്യാഗം ചെയ്തവൻ എന്നാണ് ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ മാവേലിയുടെ ഭരണകാലം അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി വിശ്വജിത്ത് എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന് അനുവാദം നൽകി ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി ആണ്ടിലൊരിക്കൽ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന് അനുവാദവും വാമനൻ മഹാബലിക്കു നൽകി അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം എന്നാൽ മറ്റൊരു ഭാഷ്യവും ഉണ്ട് മഹാബലിയുടെ ദുരഭിമാനം തീർക്കാനായാണു വാമനൻ അവതാരമെടുത്തത് എന്നാണ് മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു എന്നുമുള്ള ഈ ഐതിഹ്യത്തിനു പക്ഷേ അത്ര പ്രചാരമില്ല പരശുരാമകഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട് വരുണനിൽനിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണർക്ക് ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന് വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട് ഇതും കെട്ടുകഥയാണെന്നു തന്നെയാണ് നിഗമനങ്ങൾ പരശുരാമനെക്കുറിച്ചുള്ള കഥകൾ വിവരിക്കുന്ന കൃതികൾ പത്താം നൂറ്റാണ്ടിനു ശേഷം രചിക്കപ്പെട്ടവയാണ് എന്നാൽ അതിന് എത്രയോ മുമ്പുതന്നെ കേരളം ദേശമായി രൂപപ്പെട്ടു കഴിഞ്ഞിരുന്നു മാവേലിപുരാണം പോലെ സ്വാധീനമില്ലെങ്കിലും ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട് സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണമെന്ന് അവർ സമർത്ഥിക്കുന്നു ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന് ശക്തമായ തെളിവാണ് ബുദ്ധമത വിശ്വാസിയും പ്രജാസുഖത്തെ ലക്ഷ്യമായി ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തിയിരുന്നതുമായ ഒരു കേരളചക്രവർത്തിയെ ബ്രാഹ്മണരുടേയും ക്ഷത്രിയരുടേയും ഉപജാപവും കൈയ്യൂക്കുംകൊണ്ട് അദ്ദേഹം ബൗദ്ധനാണെന്ന ഒറ്റക്കാരണത്താൽ ബഹിഷ്ക്കരിച്ച് ബ്രാഹ്മണമതം പുനഃസ്ഥാപിച്ചതിന്റെ ഓർമ്മ കേരളത്തിലെ വിളയെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുന്നതാണ് ഓണം ഓണം തിരുവോണം എന്നീ പദങ്ങൾ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ് ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ് ബുദ്ധശിഷ്യൻമാർ ശ്രമണന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത് ബുദ്ധനെത്തന്നെയും ശ്രമണൻ എന്നു പറഞ്ഞുവന്നിരുന്നു വിനോദത്തിനും വിശ്രമത്തിനും ഉള്ള മാസമാണ് ശ്രാവണം ഓണത്തിന് മഞ്ഞ നിറം പ്രധാനമാണ് ഭഗവാൻ ബുദ്ധൻ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവർക്ക് മഞ്ഞവസ്ത്രം നൽകിയതിനെയാണ് ഓണക്കോടിയായി നൽകുന്ന മഞ്ഞമുണ്ടും മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത് ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധർമ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു ബുദ്ധമതം കേരളത്തിൽ ഇല്ലാതാക്കാൻ അക്രമങ്ങളും ഹിംസകളും നടത്തിയിട്ടുണ്ട് അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടേനിയും മറ്റും ബുദ്ധമതത്തെ ആട്ടിപ്പുറത്താക്കാൻ നമ്പൂതിരിമാർ ആയുധമെടുത്തിരുന്നു എന്ന് സംഘകളിയുടെ ചടങ്ങികളിൽ തെളിയുന്നുണ്ട് ബൗദ്ധസംസ്ക്കാരം വളർച്ചപ്രാപിച്ചിരുന്ന തമിഴകത്ത് മുഴുവനും പാണ്ഡ്യരാജധാനിയായിരുന്ന മധുരയിൽ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു മധുരൈ കാഞ്ചി എന്ന കൃതിയിൽ ഓണത്തെപ്പറ്റി പരാമർശങ്ങളുണ്ട് മലബാർ മാന്വലിന്റെ കർത്താവായ ലോഗൻ ഓണാഘോഷത്തെ ചേരമാൻപെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച് മക്കത്തുപോയത്ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണാഘോഷത്തിന് നിമിത്തമായതെന്നും ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട് ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ചു തിരിച്ചു വരുന്ന വഴിയിൽ മരണപെടുകയും ചെയ്തു തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാൻ പെരുമാളിനെ ചതിയിൽ ബ്രഹ്മഹത്യ ആരോപിച്ച് ജാതിഭൃഷ്ടനാക്കിയതും നാടുകടത്തി എന്നും എന്നാൽ അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചിരുന്ന ജനങ്ങളുടെ എതിർപ്പിനെ തണുപ്പിക്കാൻ എല്ലാ വർഷവും തിരുവിഴാ നാളിൽ മാത്രം നാട്ടിൽ പ്രവേശിക്കാനുമുള്ള അനുമതി നൽകപ്പെട്ടെന്നും അദ്ദേഹത്തിന്റെ ആശ്രിതർക്കായി നൽകി രാജ്യം വിട്ടുവെന്നും ചില ചരിത്രകാരന്മാർ സമർത്ഥിക്കുന്നു ആ ഓർമ്മക്കായിരിക്കണം തൃക്കാക്കരയപ്പൻ എന്ന പേരിൽ ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയിൽ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത് ക്രി വ നാലാം ശതകത്തിൽ കേരളരാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു ഓണം നടപ്പാക്കിയത് അന്ന് ഇവിടം ഭരിച്ചിരുന്ന മന്ന രാജാവ് ആണ് എന്ന് അലഹബാദ് ലിഖിതങ്ങളിൽ നിന്ന് മനസ്സിലാക്കാനുള്ള തെളിവുകൾ ഉള്ളതിനാൽ ഇത് ഒരു ചരിത്ര വസ്തുതയാകാമെന്ന് ചിലർ കരുതുന്നു അതിൽ രേഖപ്പെടുത്തിയിരിക്കുന്ന മന്ഥാതാവ് പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു സമുദ്രഗുപ്തൻ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തിൽ തൃക്കാക്കര ആക്രമിക്കുകയും എന്നാൽ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമർത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തൻ സന്ധിക്കപേക്ഷിക്കുകയും തുടർന്ന് കേരളത്തിനഭിമാനാർഹമായ യുദ്ധപരിസമാപ്തിയിൽ ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാൻ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളിൽ പറയുന്നു ഈ രാജാവ് മഹാബലിയുടെ അവതാരമാണെന്നും ഈ അഭിപ്രായത്തിന്റെ വക്താക്കൾ പറയുന്നു എന്നാൽ സമുദ്രമാർഗ്ഗം തൃക്കാക്കര ആക്രമിക്കാൻ സാധ്യമല്ല എന്നതിനാൽ ഈ രാജാവ് അക്കാലത്തെ ചേര തലസ്ഥാനമായിരിന്ന കുട്ടനാട് മാവേലി ആയിരുന്നിരിക്കാമെന്ന് മറ്റു ചിലർ വാദിക്കുന്നത് മാവേലിക്കര ഓടനാട് യിലെ സുപ്രധാനമായ കോട്ട് വേലി ഉള്ളതു കൊണ്ടാണ് മാവേലി എന്ന പേരു വന്നതും മാവേലിക്കരയായിരുന്നു ചേര തലസ്ഥാനമെന്നുമാണ് ഈ നിഗമനത്തിനു പിന്നിൽ വാമനൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ മാവേലി ഓണക്കാലത്ത് ഭൂമിയിൽ വന്നു പോകുന്നത് ഭൂമിയിൽ ആഴ്ന്ന് കിടന്ന് വർഷത്തിലൊരിക്കൽ മുളയ്ക്കുന്ന വിത്തിന്റെ ദേവതാരൂപത്തിലുള്ള സാമാന്യവത്കരണമാണെന്ന് പി രഞ്ജിത് അഭിപ്രായപ്പെടുന്നു കൃഷി സ്ഥലത്തു നിന്നു തന്നെ എടുക്കുന്ന ചുടാത്ത മണ്ണിലാന് ചതുഷ്കോൺ ആകൃതിയിൽ തീർക്കുന്ന തൃക്കാക്കരയപ്പന്റെ രൂപം എന്നത് പലയിടങ്ങളിലും കോൺ ആകൃതിയിൽ കാണപ്പെടുന്ന സസ്യദേവതാരാധനയുമായി ബന്ധപ്പെട്ടാണത്രെ സംഘകാല കൃതികളെ ക്രി മു മുതൽ വ്യക്തമായി അപഗ്രഥിച്ചതിൽ നിന്ന് ഓണത്തെപ്പറ്റിയുള്ള പ്രാചീന പരാമർശങ്ങൾ ലഭിച്ചിട്ടുണ്ട് ഇന്ദ്രവിഴാ എന്നാണ് അന്ന് ഓണത്തിനെ പറഞ്ഞിരുന്നത് ചരിത്ര മനുസരിച്ചു നോക്കുമ്പോൾ ഇന്ദ്രന്റെ വിജയമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത് അസുരനും ദ്രാവിഡനും തദ്ദേശിയനും ബൗദ്ധനും ആയ ഭരണാധികാരിക്ക മേൽ ഇന്ദ്രൻ അഥവാ ചാതുർവർണ്യം നേടിയ വിജയം എന്നാണ് ഇതിൽ നിന്നും കാണാൻ കഴിയുക മാവേലി നാടു വാണിടും കാലം മാനുഷർ എല്ലാരും ഒന്നുപോലെ എന്നു പാടി വന്നിരുന്നതിനു കാരണം ചാതുർ വർണ്യം മനുഷ്യരെ പലതാക്കിത്തിരിച്ചിരുന്നു എന്നാണ് ചരിത്ര സത്യമാകാൻ ഉള്ള സാധ്യത അതിനാണ് കേരളത്തിൽ പണ്ടു മുതൽക്കേ ഇടവമാസം മുതൽ കർക്കടകമാസം അവസാനിക്കുന്നതു വരെ മഴക്കാലമാണ് ഈ കാലത്ത് വ്യാപാരങ്ങൾ നടക്കുമായിരുന്നില്ല ഈർപ്പം മൂലം കുരുമുളക് നശിച്ചു പോകുമെന്നതും കപ്പലുകൾക്ക് സഞ്ചാരം ദുഷ്കരമാവുമെന്നതുമാണ് പ്രധാന കാരണങ്ങൾ കപ്പലോട്ടവും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ഇടപെടലുകൾ എല്ലാം നിർത്തിവയ്ക്കും കപ്പലുകൾ എല്ലാം മഴക്കാലം മാറാനായി മറ്റു രാജ്യങ്ങളിൽ കാത്തിരിക്കും എന്നാൽ പിന്നീട് വ്യാപാരം പുനരാരംഭിക്കുന്നത് ചിങ്ങമാസാരംഭത്തോട് കൂടിയാണ് സാഹസികരായ നാവികർ വിദേശത്തു നിന്ന് പൊന്ന് കൊണ്ട് വരുന്നതിനെ സൂചിപ്പിക്കാനായി പൊന്നിൻ ചിങ്ങമാസം എന്ന് പറയുന്നത് ഈ മാസം മുഴുവനും സമൃദ്ധിയുടെ നാളുകൾ ആയി ആഘോഷിച്ചു ചിങ്ങ മാസത്തിലെ പൗർണ്ണമിനാളിൽ കപ്പലുകൾ കടലിൽ ഇറക്കുന്നതും അതിൽ അഭിമാനം കൊള്ളുന്ന കേരളീയർ നാളികേരവും പഴങ്ങളും കടലിൽ എറിഞ്ഞ് അഹ്ലാദം പങ്കുവയ്ക്കുന്നതും വിദേശ വ്യാപാരികളെ സ്വീകരിക്കുന്നതും മറ്റുമുള്ള പ്രസ്താവനകൾ അകനാനൂറ് എന്ന കൃതിയിൽ ധാരാളം ഉണ്ട് ഒരു പക്ഷേ കേരളീയരുടെ വംശനാഥനായ മാവേലി ജനിച്ചതും തിരുവോണ നാളിലായിരുന്നിരിക്കാം അതു കൊണ്ട് പൊന്നും പൊരുളും കൊണ്ടുതരുന്ന ആ ആഘോഷനാളുകൾ അദ്ദേഹത്തിന്റെ പിറന്ന നാളുമായി ബന്ധപ്പെടുത്തി ആഘോഷിച്ചിരുന്നിരിക്കാം എന്ന് ചരിത്രകാരനായ സോമൻ ഇലവം മൂട് സമർത്ഥിക്കുന്നു മാവേലിക്കര ആസ്ഥാനമായി കേരളം ഭരിച്ച പെരുമാക്കന്മാരിൽ മാവേലി എന്നു വിളിക്കുന്നത് പള്ളിബാണപ്പെരുമാളിനെ ആണെന്നും അദ്ദേഹത്തിന്റെ മറ്റൊരു പേരാണ് ഒഡൻ എന്നും അനുമാനിക്കപ്പെട്ടിട്ടുണ്ട് ഓടനാട് എന്നാണ് മാവേലിക്കരയുടെ മറ്റൊരു പേര് അദ്ദേഹത്തിന്റെ ഓർമ്മനാളിനെ ഓഡൻ നാൾ അതായത് ഓണമായി ആചരിച്ചിരുന്നതെന്നും വിശ്വസിക്കുന്നു ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എൻ വി കൃഷ്ണവാരിയർ പറഞ്ഞു വച്ചിട്ടുള്ളത് പുരാതന ഇറാഖിലെ അസിറിയയിൽ നിന്നാണത്രെ ഓണാചാരങ്ങൾ തുടങ്ങുന്നത് അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം അസിറിയക്കാർ ക്രിസ്തുവിന് ഏതാണ്ട് വർഷം മുമ്പ് ഭാരതത്തിലെത്തി തെക്കേ ഇന്ത്യയിൽ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങൾ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എൻ വി തെളിവായി സൂചിപ്പിക്കുന്നുണ്ട് ഇന്ത്യയിൽ ആന്ധ്ര കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിൽ പൊതുവായും തമിഴ്നാട്ടിൽ പ്രത്യേകമായും ഓണാഘോഷം നിലവിലിരുന്നു തിരുപ്പതിയിലേയും തൃക്കാക്കരയിലേയും പേരിന്റെ സാദൃശ്യം മധുരയിലെ ഓണാഘോഷത്തിനിടക്കുള്ള ഓണത്തല്ലിനെ അനുസ്മരിപ്പിക്കുന്ന ചേരൊപ്പോര് അത്തച്ചമയത്തേയും ഓണക്കോടിയെയും അനുസ്മരിക്കുന്ന മറ്റു ചടങ്ങുകളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു ഈ നിഗമനം വച്ച് നോക്കുമ്പോൾ ആര്യദ്രാവിഡ സംഘട്ടനങ്ങളാണ് ദേവാസുര യുദ്ധങ്ങളായി പുരാണങ്ങളിൽ പ്രത്യക്ഷപ്പെട്ടതെന്ന് അനുമാനിയ്ക്കാം സംഘസാഹിത്യത്തിലെതന്നെ പത്തുപാട്ടുകളിലുൾപ്പെടുന്ന മധുരൈ കാഞ്ചി യിലും ഓണത്തെക്കുറിച്ച് പരാമർശമുണ്ട് ബി സി രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന മാങ്കുടി മരുതനാർ എന്ന പാണ്ഡ്യരാജാവിന്റെ തലസ്ഥാന നഗരിയായിരുന്ന മധുരയിൽ ഓണം ആഘോഷിച്ചിരുന്നതായി അതിൽ വർണ്ണനയുണ്ട് ശ്രാവണ പൗർണ്ണമിനാളിലായിരുന്നു മധുരയിലെ ഓണാഘോഷം മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയിലായിരുന്ന മധുരയിലെ ഓണാഘോഷത്തിൽ ഓണസദ്യയും പ്രധാനമായിരുന്നു ഒമ്പതാം ശതകത്തിന്റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന പെരിയാഴ്വരുടെ തിരുമൊഴി എന്ന ഗ്രന്ഥത്തിലും ഓണത്തെക്കുറിച്ച് പരാമർശമുണ്ട് ചേരന്മാരിൽ നിന്ന് കടം എടുത്ത അല്ലെങ്കിൽ അനുകരിച്ചായിരിക്കാം ഈ ഓണാഘോഷം അവരും നടത്തിയിരുന്നത് എന്നാൽ അത് കൃഷിയുടെ വിളവെടുപ്പുമായി ബന്ധപ്പെടുത്തിയാണ് നടത്തിയത് മരുതം തിണയിൽ അതായത് തമിഴ് നാട്ടിൽ ആണ് കൂടുതൽ കൃഷി പണ്ടും എന്നതിന് ഇത് തെളിവാണ് മലബാർ മാന്വലിന്റെ കർത്താവ് ലോഗൻ സായ്പിന്റെ അഭിപ്രായത്തിൽ എ ഡി മുതലാണ് ഓണം ആഘോഷിച്ചു തുടങ്ങിയത് മഹാബലിയുടെ ഓർമ്മക്കായി ഭാസ്കര രവിവർമ്മയാണിത് ആരംഭിച്ചതെന്നും ലോഗൻ അഭിപ്രായപ്പെടുന്നു കേരള ചരിത്ര കർത്താവ് കൃഷ്ണപിഷാരടി എ ഡി നും നും ഇടയിൽ ഓണം ആഘോഷിക്കാൻ തുടങ്ങിയതായി പറയുന്നു പതിനൊന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച അറബിസഞ്ചാരി അൽബി റൂണിയും ൽ വന്ന ഈജിപ്ഷ്യൻ സഞ്ചാരി അൽ ഇദ്രീസിയും ൽ ഫ്രഞ്ച് സഞ്ചാരി ബഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട് ഓണാഘോഷത്തെപ്പറ്റിയുള്ള ശിലാലിഖിതങ്ങളും കണ്ടുകിട്ടിയിട്ടുണ്ട് ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഇവ ഇങ്ങനെ പറയുന്നു ആണ്ടുതോറും നടന്നുവരുന്ന ഓണാഘോഷങ്ങൾ ഇവിടുത്തെ ജനങ്ങൾക്കിടയിൽ സമാധാനവും ശാന്തിയും നിലനിർത്താനും സഹായിക്കുന്നുണ്ട് പത്താം നൂറ്റാണ്ടിൽത്തന്നെ സ്ഥാണു രവികുലശേഖരൻ എന്ന രാജാവിന്റെ തിരുവാറ്റ് ലിഖിതത്തിലും ഓണത്തെ പരാമർശിക്കുന്നുണ്ട് വിദേശനിർമ്മിത വസ്തുക്കൾ ഓണക്കാഴ്ച നൽകി പന്ത്രണ്ടുവർഷത്തെ ദേശീയോത്സവത്തിന്റെ മേൽനോട്ടം ഏറ്റുവാങ്ങിയിരുന്നു കേരളത്തിലെ രാജാക്കൻമാരെല്ലാം ആ പള്ളി ഓണത്തിൽ പങ്കുചേരാൻ തൃക്കാക്കര എത്തിച്ചേരുക പതിവായിരുന്നു എന്നാണ് ഐതിഹ്യം കാലക്രമത്തിൽ ഇത് കനകക്കുന്ന് കൊട്ടാരത്തിൽ നടത്തിവരുകയും പിന്നീട് കേരളസർക്കാർ ഇത് ഏറ്റെടുക്കുകയും ചെയ്തു പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഉണ്ണുനൂലി സന്ദേശ ത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദുണ്ഡശാസ്ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി പരാമർശമുണ്ട് ൽ മതപ്രചാരണാർത്ഥം എത്തിയ ഫ്രയർ ഒഡോറിക്കും ൽ കോഴിക്കോട് താമസിച്ചിരുന്ന റീഗ് നെല്ലിയും മഹാബലിയുടെ തിരിച്ചുവരവിനെപ്പറ്റി ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട് എ ഡി ൽ കേരളം സന്ദർശിച്ച അഡീറിയക്കാരൻ പിനോർ ജോൺ തന്റെ കൃതിയായ ഓർമ്മകളിൽ ഇപ്രകാരം എഴുതുന്നു മഹാബലിയുടെ പാരമ്പര്യം അവകാശപ്പെട്ടിരുന്ന എന്ന ആന്ധ്രയിലെ പ്രാചീനഗോത്രവംശജരായിരുന്ന നായകന്മാരായിരുന്നു ഒൻപതാം നൂറ്റാണ്ടിൽ ചോളഭരണ കാലത്ത് തമിഴ്നാട്ടിലെ പല നാടുകളും ഭരിച്ചിരുന്നത് പതിമൂന്നാം നൂറ്റാണ്ടിൽ തമിഴ്നാട്ടിലെ സാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ അവരിൽ ചിലർ കേരളത്തിലേക്ക് വരികയുണ്ടായി ഇവരുടെ ഇടയിൽനിന്ന് പ്രബലനും തൃപ്പൂണിത്തുറയും തൃക്കാക്കരയും ഭരിച്ചിരുന്നതുമായ മാവേലി എന്നു പേരായ ഒരു രാജാവ് ഒറീസയിലും കർണാടകയിലും മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ആഘോഷത്തെ കേരളത്തിലെ കൊയ്ത്തുത്സവവുമായി ബന്ധപ്പെടുത്തി ഓണാഘോഷം രൂപപ്പെടുത്തി എന്നാണ് ചരിത്രപണ്ഡിതനായിരുന്ന കെ ബാലകൃഷ്ണ കുറുപ്പിന്റെ നിഗമനം ഓണത്തിലെ ഒരു പ്രധാന ആഘോഷത്തിൽപ്പെട്ടതാണ് ഓണപ്പൂക്കളം തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ് അത്തം പത്തോണം എന്ന് ചൊല്ല് മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത് ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ ചുവന്ന പൂവിടാനും പാടില്ല രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ ഉത്രാടത്തിൻനാളിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത് മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത് പ്രാദേശികമായ വ്യത്യാസങ്ങൾ ഉള്ള ചടങ്ങുകളാണ് ഓണത്തിന് സാധാരണയായി തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു ഓണത്തപ്പന്റെ സങ്കൽപരൂപത്തിന് മുന്നിൽ മാവ് ഒഴിച്ച് പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത് കളിമണ്ണിലാണ് രൂപങ്ങൾ മെനഞ്ഞെടുക്കുന്നത് രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത് മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന് അട നിവേദിക്കുകയും ചെയ്യുന്നു തിരുവോണച്ചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ളതാണ് തൃക്കാക്കരക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത് വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർത്ഥത്തിലാണ് തൃക്കാൽക്കര ഉണ്ടായതെന്ന് ഐതിഹ്യം പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ് വാമനനെയാണ് ഇവിടെ പൂജിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ കോടിവസ്ത്രം വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു സാധാരണയായി കൈത്തറിയിൽ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും ഇത് തൃശൂർജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട് പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു മഹാബലിയെ വരവേൽക്കുന്നതിനായാണ് വീട്ടുമുറ്റത്തോ ഇറയത്തോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത് അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങൾ തൃക്കാക്കരയപ്പൻ പ്രതിഷ്ഠിക്കുന്നു ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നുണ്ട് തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി തുമ്പക്കുടം പുഷ്പങ്ങൾ എന്നിവകൊണ്ട് ഇതിനെ അലങ്കരിക്കുന്നു കത്തിച്ച നിലവിളക്ക് ചന്ദനത്തിരി വേവിച്ച അട മുറിച്ച നാളികേരം അവിൽ മലർ തുടങ്ങിയവയും ഇതിനോടപ്പം വക്കുന്നു തൃക്കാക്കരയപ്പൻ ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണ് എന്നും വിശ്വസിക്കുന്നുണ്ട് തൃക്കാക്കരയപ്പനു നേദിച്ച ഭക്ഷണം മാത്രമേ നാം കഴിക്കാവു എന്ന് ആർപ്പ് വിളിച്ച് അടയുടെ ഒരു കഷണം ഗണപതിക്കും മഹാബലിക്കുമായി നിവേദിക്കുന്നു ഇത് ഓണത്തപ്പനെ വരവേൽക്കുന്ന ചടങ്ങാണ് തുടർന്ന് അരിമാവുകൊണ്ടുള്ള കോലം വീടിലെ മറ്റു സ്ഥലങ്ങളിലും അണിയുന്നു ഐശ്വര്യത്തിന്റെ പ്രതീകമായി ഇതിനെ കാണുന്നു ഓണസദ്യയാണ് തിരുവോണനാളിലെ പ്രധാന ഇനം ഓണനാളിൽ വീട്ടിലെ മൃഗങ്ങൾക്കും ഉറുമ്പുകൾക്കും സദ്യ കൊടുക്കണമെന്ന് ഒരു വിശ്വാസമുണ്ട് ഉറുമ്പുകൾക്കും മറ്റുമായി അരിമാവ് പഞ്ചസാരയിട്ട് കുറുക്കി ചെറിയ കലങ്ങളിൽ അവിടവിടെയായി വക്കാറുണ്ട് ഇതിനുശേഷം ഓണക്കളികളും ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാൻ നൽകേണ്ടിയിരുന്ന നിർബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമർപ്പണം പണ്ടുമുതൽക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നൽകിയിരുന്നത് കാഴ്ചയർപ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാർ നൽകിയിരുന്നു ഇത് കുടിയാൻ ജന്മി ബന്ധത്തിന്റെ അടിമാവസ്ഥയെക്കാണിക്കുന്നു കാണം ഭൂമി വിറ്റ് ജന്മിമാർ ഓണം ഉണ്ടപ്പോൾ കോരന് കുമ്പിളിൽ കഞ്ഞി എന്ന ബഹിഷ്കൃത ദയനീയ അവസ്ഥയായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത് അത് ഇന്നും പുതിയ രീതിയിൽ തുടരുന്നു പക്ഷേ ഇന്ന് കാഴ്ചയർപ്പിക്കുന്നത് കുടിയാൻ ജൻമിക്കല്ലെന്ന് മാത്രം ക്ഷേത്രങ്ങളിലേക്കാണ് ഇന്ന് കാഴ്ചക്കുലകൾ സമർപ്പിക്കപ്പെടുന്നത് ഗുരുവായൂർ അമ്പലത്തിലെ കാഴ്ച കുല സമർപ്പണം പ്രസിദ്ധമാണ് ആയിരക്കണക്കിന് കാഴ്ചകുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപെടുന്നത് തൃശൂർ ജില്ലയിലെ ചെങ്ങഴിനാട് ചൂണ്ടൽ പുത്തൂർ പേതമംഗലം വേലൂര് എരുമപ്പെട്ടി പഴുന്നാന തുടങ്ങിയ സ്ഥലങ്ങളിൽ കാഴ്ചക്കുലകൃഷി നടത്തുന്നുണ്ട് കല്യാണം കഴിഞ്ഞ ആദ്യവർഷത്തിലെ ഓണത്തിന് പെൺവീട്ടുകാർ ആൺവീട്ടിലേക്ക് കാഴ്ചക്കുല കൊണ്ടുചെല്ലണം എന്നതും ഒരു ചടങ്ങാണ് സ്വർണനിറമുള്ള ഇത്തരം കുലകൾ പക്ഷേ ആൺവീട്ടുകാർക്കുമാത്രമുള്ളതല്ല അയൽക്കാർക്കും വേലക്കാർക്കുമെല്ലാം അതിൽ അവകാശമുണ്ട് ഇത് ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും കാരന്ദ മുസ്ലീം സമുദായത്തിന് ഒരു വ്യത്യാസമുണ്ട് ഇവിടെ ആൺവീട്ടുകാർ പെൺവീട്ടുകാർക്കാണ് കാഴ്ചക്കുല നൽകി വരുന്നത് ഇന്ന് തൃശൂരും സമീപപ്രദേശങ്ങളിലും ആയിരങ്ങൾ മുടക്കി ആവേശപൂർവ്വം ചെയ്യുന്ന കച്ചവടമാണ് കാഴ്ചക്കുലകളുടേത് ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം തിരുവോണത്തിനു തലേദിവസം പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത് മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ് ഉണ്ടറിയണം ഓണം എന്നാണ് വയ്പ് ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം കാളൻ ഓലൻ എരിശ്ശേരി എന്നിവയാണ് ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ അവിയലും സാമ്പാറും പിന്നീട് വന്നതാണ് നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക് കടുമാങ്ങ നാരങ്ങ ഇഞ്ചിപ്പുളി ഇഞ്ചിതൈര് പപ്പടം ഇടത്തരം ആയിരിക്കും പലക്കാരൻ പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക് ഉപ്പേരി നാലുവിധം ചേന പയർ വഴുതനങ്ങ പാവക്ക ശർക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും വിളമ്പുന്നതിനും പ്രത്യേകതയുണ്ട് നാക്കില തന്നെ വേണം ഓണസദ്യക്ക് നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം ഇടതുമുകളിൽ ഉപ്പേരി വലതുതാഴെ ശർക്കര ഉപ്പേരി ഇടത്ത് പപ്പടം വലത്ത് കാളൻ ഓലൻ എരിശ്ശേരി നടുക്ക് ചോറ് നിരന്ന് ഉപ്പിലിട്ടത് മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ് സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിർബന്ധം ഇവിടെ ഓണത്തിന് മരച്ചീനിയും വറക്കാറുണ്ട് എള്ളുണ്ടയും അരിയുണ്ടയുമാണ് മറ്റ് വിഭവങ്ങൾ കുട്ടനാട്ട് പണ്ട് ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ ഡോ രാജൻ ഗുരുക്കളെപ്പോലുള്ള ചരിത്രകാരന്മാർ പറയുന്നത് ശുദ്രാദി തദ്ദേശിയർക്ക് ഇത്രയും വിഭവ സമൃദ്ധമായി കഴിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാണ് സർവ്വാണിസദ്യയായിരുന്നു ശൂദ്രർക്ക് അനുവദിച്ചിരുന്നത് നമ്പൂരിമാരുടെ എച്ചിലായിരുന്നു ഇത് ാം നൂറ്റാണ്ടിലെ നവോത്ഥാനത്തിനും രാജ്യത്തിന്റെ സ്വാതത്രത്തിനും ശേഷം മാത്രമാണ് ശൂദ്രാദികൾക്ക് മനുഷ്യ പരിഗണന ലഭിച്ചത് ഈഴവരാദി പിന്നോക്കർ തങ്ങളുടെ രാജാവായ മഹാബലിയുടെ ദാരുണാന്ത്യത്തിൽ ദു ഖിച്ചുവന്നു ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന് സമ്മാനിച്ചതാണ് ഓണം കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ് ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ഓണപ്പാട്ട് ഓണവുമായി ബന്ധപ്പെട്ട് അനവധി ചൊല്ലുകൾ കേരളത്തിലുടനീളം നിലനിൽക്കുന്നു കാണം വിറ്റും ഓണം ഉണ്ണണം ഉള്ളതുകൊണ്ട് ഓണം പോലെ എന്നിങ്ങനെയുള്ള മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഈ ചൊല്ലുകൾ ഓണത്തിന്റെ പ്രാധാന്യത്തിന്റെ സൂചകങ്ങളുമാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് അത്തം നാളിൽ നടത്തുന്ന ആഘോഷമാണ് അത്തച്ചമയം വരെ കൊച്ചി മഹാരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃപ്പുണിത്തുറയിൽ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിത്തന്നെ അത്തച്ചമയം ആഘോഷിച്ചുപോന്നു ൽ തിരുവിതാംകൂർ കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിർത്തലാക്കി ഇത് പിന്നീട് ൽ കേരളാ ഗവൺമെന്റ് ഓണം ദേശീയോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു ഓണക്കാലത്തെ അനുഷ്ഠാനകലകളിൽ പ്രധാനികളാണ് ഓണത്തെയ്യവും ഓണേശ്വരനും ഓണത്തുള്ളലുമെല്ലാം ഈ രൂപങ്ങൾക്ക് നമ്മുടെ സംസ്കൃതിയുമായി അലിഞ്ഞുചേർന്നിട്ടുള്ളവയാണ് നഗരങ്ങളിലേക്കാളേറെ നാട്ടിൻപുറങ്ങളിലാണ് ഇവയ്ക്ക് പ്രചാരം കൂടുതലുള്ളത് അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക് ബന്ധപ്പെട്ട നാട്ടുകാരിൽ ഗൃഹാതുരത്വത്തിന്റെ അസ്തിത്വമാണുള്ളത് തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിൽ ഓണത്തിന് മാത്രമുള്ള തെയ്യമാണ് ഓണത്തെയ്യം മഹാബലി സങ്കൽപ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് ഓണത്താർ എന്നാണ് പേര് വണ്ണാൻമാരാണ് ഓണത്തെയ്യം കെട്ടിയാടുന്നത് ചിങ്ങത്തിലെ ഉത്രാടം തിരുവോണം എന്നീ നാളുകളിൽ ചെറിയ ആൺകുട്ടികളാണ് ഓണത്താർ തെയ്യം കെട്ടുക മുഖത്ത് തേപ്പും ചെറിയ മുടിയും വലതുകൈയ്യിൽ മണിയും ഇടതുകൈയ്യിൽ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു ഒപ്പം വണ്ണാൻമാർ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ പാട്ടിന്റെ ഉള്ളടക്കം കണ്ണൂർ ജില്ലകളിലാണ് ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത് ഗണപതി സരസ്വതി എന്നിവരെ വന്ദിച്ച് കൊണ്ടുള്ള പാട്ട് കഴിഞ്ഞാൽ മാവേലിയുടെ വരവിനെ പ്രകീർത്തിച്ചു കൊണ്ട് പാട്ടുകൾ പാടുന്നു തുടർന്ന് സന്താനഗോപാലം പാനയിലെ വൈകുണ്ഠദർശനം മുഴുവനും പാടൂന്നു പിന്നീട് അമ്മാനമാട്ടം പാറാവളയം കുടനിവർത്തൽ അറവുകാരൻ എന്നീ കലാപ്രകടനങ്ങൾ വേലത്തി നടത്തുന്നു നാടിനും നാട്ടാർക്കും തമ്പുരാനും ക്ഷേമൈശ്വര്യങ്ങൾ നേർന്ന് വേലൻ തുള്ളൽ അവസാനിക്കുമ്പോൾ നാട്ട് പ്രമാണി വേലനും കുടുംബത്തിനും സമൃദ്ധമായി കഴിയാൻ വേണ്ട വക സമ്മാനിക്കുന്നു ഈ കല കോട്ടയം ജില്ലയിൽ അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ പ്രചാരത്തിലുള്ളത് ഓണത്തെയ്യത്തിൽത്തന്നെ സംസാരിക്കാത്ത തെയ്യമാണ് ഓണേശ്വരൻ വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന പേരിലും അറിയപ്പെടുന്നു കോഴിക്കോട് കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത് മലയസമുദായക്കാർക്ക് രാജാക്കൻമാർ നൽകിയതാണ് വേഷം കെട്ടാനുള്ള അവകാശം ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നത് മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടം കൈവള പ്രത്യേകരീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങളുമാണ് ഓണപ്പാട്ടിന്റെ വേഷവിധാനം ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല താളം ചവിട്ടുകയും ഓടുകയും ചെയ്തുകൊണ്ടേയിരിക്കും ദക്ഷിണയായി അരിയും പണവുമാണ് ലഭിക്കാറ് ഓണക്കാല വിനോദങ്ങളിൽ വളരെ പ്രധാനമായ ഒന്നായിരുന്നു ഓണവില്ല് എന്ന സംഗീത ഉപകരണം മധ്യകേരളത്തിൽ ഏറെ പ്രചാരമുണ്ടായിരുന്ന ഇത് ഇന്ന് തീരെ അപ്രത്യക്ഷമായിരിക്കുന്നു ഓണക്കാലത്ത് മാത്രമേ വില്ലു കൊട്ടുക ഉണ്ടാകുകയുള്ളൂ പനയുടെ പാത്തി കവുങ്ങ് മുള എന്നിവ കൊണ്ടാണ് ഓണവില്ല് ഉണ്ടാക്കുക ഞാണുണ്ടാക്കുവാൻ മുള മാത്രമേ ഉപയോഗിക്കൂ നല്ല വശമുള്ളവർ കൊട്ടിയാൽ ശ്രവണമധുരമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്ന വയലിൻ പോലെയുള്ള ഉപകരണമാണ് പണ്ട് കാലങ്ങളിൽ ഓണക്കാലമായൽ ഓണവില്ലിന്റെ പാട്ട് കേൾക്കാത്ത വീടുകൾ ഉണ്ടാവാറില്ല എന്ന് പറയാറുണ്ട് ഈ വില്ലിന്മേൽ തായമ്പക മേളം എന്നിവ കൊട്ടാറുണ്ട് ഒരു കൈകൊണ്ട് മാത്രമേ ഇത് കൊട്ടാൻ പറ്റൂ എന്നതിനാൽ അഭ്യസിക്കാൻ ഏറെ വിഷമമുള്ള വാദ്യോപകരണമാണ് ഇത് പഴയകാലത്തെ പ്രധാന ഓണക്കളികളിലൊന്നാണിത് ഒരു ചെറിയ യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതാണിത് മുറ്റത്ത് കോലുകൊണ്ട് അഞ്ചെട്ടടി വ്യാസത്തിൽ ഒരു വൃത്തം വരക്കുന്നു കുട്ടികളെല്ലാം അതിനുള്ളിൽ നിൽക്കും വൃത്തത്തിനു പുറത്തും ഒന്നോ രണ്ടോ ആളുകളും മദ്ധ്യസ്ഥനായി ഒരു നായകനും ഉണ്ടാവും പുറത്തു നിൽക്കുന്നവർ അകത്ത് നിൽക്കുന്നവരെ പിടിച്ച് വലിച്ച് പുറത്ത് കൊണ്ടുവരികയാണ് കളി എന്നാൽ വൃത്തത്തിന്റെ വരയിൽ തൊടുകയോ ആളെ തൊടുകയോ ചെയ്താൽ അകത്ത് നിന്നയാല്ക്ക് പുറത്തു നിന്നയാളെ അടിക്കാം അങ്ങോട്ട് തല്ലാൻ പാടില്ലതാനും ഒരാളേ പുറത്ത് കടത്തിയാൽ പിന്നെ അയാളും മറ്റുള്ളവരെ പുറത്ത് കടത്താൻ കൂടണം എല്ലാവരേയും പുറത്താക്കിയാൽ കളി കഴിഞ്ഞു ഇതിനു വേറേയും നിയമങ്ങൾ ഉണ്ട് സ്ത്രീകളുടെ ഓണവിനോദങ്ങളിൽ പ്രഥമസ്ഥാനമാണ് കൈകൊട്ടിക്കളിക്കുള്ളത് പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒന്നാണിത് വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളിൽ നടത്തിപ്പോന്നിരുന്ന ഇത് പിൽകാലത്ത് മുറ്റത്ത പൂക്കളത്തിനു വലംവച്ചുകൊണ്ടും നടത്തിവരുന്നു ഒരാൾ പാടുകയും മറ്റുള്ളവർ ഏറ്റുപാടുകയും ഒപ്പം വട്ടത്തിൽ നിന്ന് ചുവടുവച്ച് കൈകൊട്ടിക്കളിക്കുകയുമാണ് പതിവ് വൃത്തത്തിൽ നിന്നുള്ള ഈ കളി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നു കരുതുന്നവരുണ്ട് എന്നാൽ വൃത്താകൃതി ശ്രീബുദ്ധന്റെ ധർമ്മചക്രത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ചില ചരിത്രകാരന്മാർ പറയുന്നു മാത്രവുമല്ല എല്ലാ വരെയും എല്ലാറ്റിനെയും ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയെയും വൃത്താകൃതി സൂചിപ്പിക്കുന്നതായി പറയുന്നു കൂട്ടായ്മയുടെയും സാർവലൌകികത്തിന്റെയും ഈ നൃത്തത്തിൽ കേരളത്തിലെ പ്രാചീന ഗോത്രനൃത്തങ്ങളുടെ സ്വാധീനം പ്രകടമായുണ്ട് ചിലയിടങ്ങളിൽ ഇത് വട്ടക്കളി എന്നും അറിയപ്പെടുന്നു അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശൂരിന്റെ പുലികളി കൊല്ലവും തിരുവനന്തപുരവുമാണ് പുലിക്കളിയുടെ മറ്റ് രണ്ട് സ്ഥലങ്ങൾ തലമുറകളായി തുടർന്നുപോരുന്ന ഇതിന് പൂരത്തിനും ഏറെത്താഴയല്ലാത്ത സ്ഥാനമുണ്ട് നാലാമോണം വൈകിട്ടാണ് പുലികളി വേഷം കെട്ടൽ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട് ശരീരമാകെ വടിച്ച് മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളിൽ കൃത്രിമമായി നിർമ്മിച്ച വനത്തിൽ നിന്ന് ചാടിയിറങ്ങുന്ന നൂറുകണക്കിന് പുലികൾ നടുവിലാർ ഗണപതിക്ക് മുമ്പിൽ നാളീകേരമുടച്ചാണ് കളി തുടങ്ങുന്നത് മെയ്വഴക്കവും കായികശേഷിയും പുലികളിക്കാർക്കുണ്ടായിരിക്കേണ്ട നിർബന്ധ സവിശേഷതകളാണ് വന്യതാളവും താളത്തിനും വഴങ്ങാത്ത ചുവടുകളും കോമാളി വേഷങ്ങളും ആക്ഷേപഹാസ്യ ദൃശ്യങ്ങളുമെല്ലാം പുലിക്കളിയുടെ പ്രത്യേകതകളാണ് പുലിക്കു പകരം കടുവാ വേഷങ്ങളും കണ്ടുവരുന്നു ഇരയായ ആടിനെ വേട്ടയാടുന്ന കടുവയും കടുവയെ വേട്ടയാടുന്ന വേട്ടക്കാരനും സായ്പ് ഇതിലെ പ്രധാന വേഷങ്ങളാണ് ഉടുക്കും തകിലും അകമ്പടി വാദ്യങ്ങളായി ഉപയോഗിക്കുന്നു തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റൂ സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട് ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ് ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത് കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട് ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് വിവിധനിറത്തിലാണ് പുലികൾ പച്ച മഞ്ഞ് കറുപ്പ് സിൽ വർ ചുവപ്പ് നീല പിങ്ക് വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത് ഇവർ അരമണി ധരിക്കാറുണ്ട് ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ് പരിപാടി കഴിഞ്ഞാൽ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ് തൃശൂർ പാലക്കാട് വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി തൃശൂർ പട്ടണത്തിൽ നെല്ലങ്കര കിഴക്കുമ്പാട്ടുകര ദേശക്കാരർ ഓണത്തോടനുബന്ധിച്ച് അഘോഷിക്കുന്നു നെല്ലങ്കരയിൽ തിരുവോണത്തിനാണ് കുമ്മാട്ടി ആഘോഷം പാലക്കാട് വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നു ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട് ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല് ഓണപ്പട കൈയ്യാങ്കളി എന്നും ഇതിന് പേരുണ്ട് എ ഡി രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച മധുരൈ കാഞ്ചി യിൽ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട് ഇന്ദ്രവിഴ അഥവാ ഇന്ദ്രന്റെ വിജയം എന്നതിനെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചു വല്ലൊ ബൗദ്ധരെ ആയുധമെടുത്തു പരാജയപ്പെടുത്തിയതിന്റെ സൂചനയാണ് ഇത് കാലം മാറിയപ്പോൾ വിജയത്തിന്റെ ഓർമ ഒരു കലയാക്കി മാറ്റി പിൽക്കാലത്ത് നാട്ടിൻപുറങ്ങളിൽ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി തല്ല് പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി മൈസൂർ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ് ഗവൺമെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല് ആചരിച്ചുപോന്നിരുന്നു ഈയടുത്ത കാലം വരെ മുടങ്ങാതെ ഓണത്തല്ല് നടത്തിയത് തൃശൂരിനടുത്ത് കുന്നംകുളത്തുമാത്രം കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലിൽ പാടുള്ളൂ മുഷ്ടിചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത് വ്യവസ്ഥതെറ്റുമ്പോൾ തല്ലുകാരെ പിടിച്ചുമാറ്റുവാൻ റഫറി ചായികാരൻമാർ അല്ലെങ്കിൽ ചാതിക്കാരൻമാർ ഉണ്ട് നിരന്നു നിൽക്കുന്ന രണ്ടു ചേരിക്കാർക്കും നടുവിൽ മീറ്റർ വ്യാസത്തിൽ ചാണകം മെഴുകിയ കളത്തിലാണ് തല്ലു നടക്കുക ഇതിന് ആട്ടക്കളം എന്നു പറയുന്നു തല്ലു തുടങ്ങും മുൻപ് പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കൻമാരെ വണങ്ങുകയും ചെയ്യുന്നു ഇതിന് ചേരികുമ്പിടുക എന്ന് പറയുന്നു ഏതെങ്കിലും ഒരു ചേരിയിൽ നിന്ന് പോർവിളി മുഴക്കി ഒരാൾ ആട്ടക്കളത്തിലിറങ്ങുന്നു തുല്യശക്തിയുള്ള ഒരാൾ എതിർചേരിയിൽ നിന്നും ഇറങ്ങും തറ്റുടുത്ത് ചേല മുറുക്കി ഹയ്യത്തടാ എന്നൊരാർപ്പോടെ നിലം വിട്ടുയർന്ന് കളംതൊട്ട് വന്ദിച്ച് ഒറ്റക്കുതിപ്പിൽ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നിന്ന് ഇരുകൈകളും കോർക്കും പിന്നെ കൈകൾ രണ്ടും ആകാവുന്നത്ര ബലത്തിൽ കോർത്ത് മുകളിലേക്കുയർത്തി താഴേക്ക് ശക്തിയായി വലിച്ചു വിടുവിക്കും അതോടെ തല്ലു തുടങ്ങുകയായി ഒപ്പം ആർപ്പുവിളികളും തല്ലു തുടങ്ങിയാൽ ഏതെങ്കിലും ഒരു പക്ഷത്തിന് വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്ന് നിയമമുണ്ട് ഓണത്തല്ലുകാർക്കിടയിൽ ഒരു വീരനായകനുണ്ട് കാവശ്ശേരി ഗോപാലൻ നായർ സ്വന്തം ദേഹത്ത് എതിരാളിയുടെ കൈ ഒരിക്കൽപോലും വീഴിക്കാതെ നാൽപതുകൊല്ലം തല്ലി ജയിച്ചയാളാണ് ഇദ്ദേഹം കടമ്പൂർ അച്ചുമൂത്താനും പ്രസിദ്ധനാണ് ഇയാൾ ആദ്യമായി പരാജയമറിഞ്ഞത് അമ്പത്തഞ്ചാമത്തെ വയസ്സിൽ കാമശ്ശേരി ഗോപാലൻ നായരോടാണ് ഇരുവരും ആ കളിയോടെ എന്നെന്നേക്കുമായി കളം വിട്ടു വരവൂർ സെയ്താലി എടപ്പാൾ ഗോപാലൻ പാത്തുക്കുടി ഉടൂപ്പ് തുടങ്ങിയവരും പേരുകേട്ട ഓണത്തല്ലുകാരാണ് തൃശൂർ ജില്ലയിൽ പൊതുവേ ഓണത്തോടനുബന്ധിച്ച് നടന്നു വരുന്ന ഒരു ഗാന നൃത്തകലയാണിത് രാമായണത്തേയും മറ്റു ഹിന്ദുമതപുരാണങ്ങളേയും ആസ്പദമാക്കി നാടൻപാട്ടിന്റെ ശീലിൽ തയ്യാറാക്കിയ പാട്ടിനനുസരിച്ച് ചുവടുകൾ വച്ചാണ് ഈ നൃത്തം നടത്തുന്നത് പത്തോ പതിനഞ്ചോ പുരുഷന്മാർ ചേർന്നാണ് ഓണം കളി അവതരിപ്പിക്കുന്നത് കളത്തിനു നടുവിൽ ഒരു തൂണ് നാട്ടി അതിൽ നാട്ടിയിരിക്കുന്ന ഉച്ചഭാഷിണിയിലേക്ക് പാട്ടുകാരൻ പാടുന്നു മറ്റു സംഘാങ്ങൾ ഈ തൂണിനു ചുറ്റും വൃത്താകൃതിയിൽ നിരന്ന് ചുവടുവക്കുന്നതോടൊപ്പം പാട്ടുകാരന്റെ പാട്ടിന്റെ പല്ലവി ഏറ്റുപാടുകയും ചെയ്യുന്നു ഒരു പാട്ട് ഏകദേശം മുതൽ മിനിറ്റ് വരെ നീണ്ടു നിൽക്കും താരതമ്യേന അയഞ്ഞ താളത്തിൽ തുടങ്ങുന്ന പാട്ട് അന്ത്യത്തോടടുക്കുമ്പോൾ മുറുകി ദ്രുതതാളത്തിൽ അവസാനിക്കുന്നു ഒന്നിലധികം സംഘങ്ങളെ പരസ്പരം മൽസരിപ്പിച്ച് നടത്തുന്ന ഓണംകളി മൽസരങ്ങളും നടന്നു വരാറുണ്ട് ചതുരാകൃതിയിലുള്ള ഒരു ഓട് നിലത്ത് ഉരുട്ടി കളിക്കുന്ന കളിയാണ് ഇത് ചുക്കിണി എന്നാണീ ഓടിന്റെ പേര് ഈ ഓടിന് ആറ് വശങ്ങൾ ഉണ്ടായിരിക്കും അതിൽ ചൂത് കളിക്കുന്ന കവടി പോലെ വശങ്ങളിൽ ദ്വാരങ്ങൾ അടയാളപ്പെടുത്തിയിരിക്കും രണ്ടു എതിർ വശങ്ങൾ ചേർത്താൽ ഏഴ് എന്ന അക്കം വരത്തക്കരീതിയിലാണ് ദ്വാരങ്ങൾ ഉണ്ടാക്കുക രണ്ട് ചുക്കിണികൾ ഉണ്ടായിരിക്കും ഒരോരുത്തരായി രണ്ട് പ്രാവശ്യം വീതം ചുക്കിണികൾ ഉരുട്ടി വിടുന്നു രണ്ടിലും ഒരേ തുക വന്നാൽ അതിന് പെരിപ്പം എന്ന് പറയും പെരിപ്പം കിട്ടീയാൽ ഒരിക്കൽ കൂടി ചുക്കിണി എറിയാനുള്ള അവസരം ലഭിക്കും നടുവിൽ കളം വരച്ചിരിക്കും ഈ കളത്തിനു വശങ്ങളിൽ നിന്ന് കരുക്കൾ നീക്കിത്തുടങ്ങാം ലഭിക്കുന്ന തുകക്കനുസരിച്ചാണ് കരുക്കൾ നീക്കേണ്ടത് ആദ്യം കളത്തിന്റെ മദ്ധ്യഭാഗത്തെത്തുന്ന കരുവിന്റെ ഉടമ വിജയിക്കുന്നു കമ്പിത്തയം കളി പോലെ തന്നെയുള്ള ഒരു വിനോദമാണിത് എന്നാൽ നിയമങ്ങൾക്ക് അല്പം വ്യത്യാസമുണ്ടെന്നു മാത്രം സ്ത്രീകളായിരുന്നു ഇത് അധികവും കളിച്ചിരുന്നത് പതിനഞ്ചു നായയും പുലിയും വെയ്ക്കുക എന്നൊരു വിനോദം പണ്ട് നടന്നിരുന്നു മൂന്ന് പുലിയും നായ്ക്കളുമായിരുന്നു അതിലെ കരുക്കൾ രണ്ട് പേർ കൂടി കളിക്കുന്ന കളിയാണ് നായ്ക്കളെ ഉപയോഗിച്ച് പുലികളെ കുടുക്കുകയും പുലികളെ ഉപയോഗിച്ച് നായ്ക്കളെ വെട്ടുകയും ചെയ്യുന്ന ചതുരംഗം പോലെയുള്ള കളം ഇതിനുണ്ട് ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ആറൻമുള വള്ളംകളി നടക്കുന്നത് ഇതിന്റെ ഐതിഹ്യം ആറന്മുള ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു പണ്ട് ആറന്മുള ക്ഷേത്രത്തിനടുത്ത് ഒരു കൃഷ്ണഭക്തനുണ്ടായിരുന്നു ദിവസേന ഒരു തീർത്ഥാടകന് തന്റെ വീട്ടിൽ ഭക്ഷണം നൽകുക അദ്ദേഹത്തിന്റെ പതിവായിരുന്നു ഒരു ദിവസം തീർത്ഥാടകരാരും വന്നു കണ്ടില്ല അവസാനം ഒരാൾ വരികയും ഭക്ഷണത്തിനു ശേഷം വീണ്ടും വരണമെന്ന് പറഞ്ഞപ്പോൾ അതു സാദ്ധ്യമല്ലെന്ന് അയാൾ പറയുകയും ചെയ്തു പോകാൻനേരം ആറന്മുള ക്ഷേത്രത്തിൽ തന്നെ കാണാമെന്ന് പറഞ്ഞ് അയാൾ മറഞ്ഞു അപ്പോഴാണ് തീർത്ഥാടകൻ മറ്റാരുമല്ല സാക്ഷാൽ ശ്രീകൃഷ്ണനാണെന്ന് ഭക്തന് മനസ്സിലായത് അതിന് ശേഷം എല്ലാ തിരുവോണനാളിലും അയാൾ അരിയും മറ്റ് സാധനങ്ങളും സദ്യക്കായി വള്ളത്തിൽ കൊണ്ടുവന്നിരുന്നു ഒരിക്കൽ ഈ വള്ളത്തിനു നേർക്ക് ഒരാക്രമണമുണ്ടാവുകയും പിന്നീട് ഇത്തരത്തിലുള്ള സംഭവങ്ങൾ തടയാൻ ചുണ്ടൻവള്ളങ്ങളെ അകമ്പടിയായി കൊണ്ടുവരുകയും ചെയ്തു ഇതാണ് പിന്നീട് വള്ളംകളിയായി മാറിയത് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമിട്ടത് ചുണ്ടൻവള്ളങ്ങളുടെ മത്സരമാണ് മുപ്പതടിയോളം നീളമുള്ള ചുണ്ടൻവള്ളങ്ങളിൽ നാല് അമരക്കാരും നൂറോളം തുഴക്കാരും ഇരുപത്തഞ്ചോളം പാട്ടുകാരും ഉണ്ടാകും ആറന്മുളയിൽ മാത്രമല്ല പായിപ്പാട് കരുവാറ്റ എന്നിവിടങ്ങളിലും വള്ളംകളി നടക്കാറുണ്ട് ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന മറ്റൊരു വിനോദമാണ് തലപന്തു കളി മൈതാനത്തും വീട്ട്മുറ്റത്തും കളിക്കാവുന്ന ഈ വിനോദത്തിൽ ക്രിക്കറ്റ്കളിപോലെ ആകയുള്ളവർ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു കൂട്ടർ കളിക്കുകയും മറ്റേ കൂട്ടർ കാക്കുകയും ചെയ്യുന്നു ഏകദേശം സെ മീ നീളമുള്ള ഒരു കമ്പ് നാട്ടി ആ കമ്പിൽ നിന്ന് കുറച്ചകലത്തിൽ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് പന്ത് പുറകോട്ട് തട്ടിതെറിപ്പിച്ച് കളി തുടരുന്നു പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പായി കാക്കുന്നവർ കൈപ്പിടിയിൽ ഒതുക്കിയാലും പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കോൽ തട്ടിത്തെറിപ്പിക്കാനും കഴിഞ്ഞാൽ പന്ത് തട്ടിയ ആൾ കളിക്ക് പുറത്താകും തലപന്ത് ഒറ്റ പെട്ട പിടിച്ചാൻ താളം കാലിങ്കീഴ് ഇണ്ടൻ ചക്കരകൈ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങൾ ഈ വിനോദത്തിലുണ്ട് ഗ്രാമീണരുടെ കായികവിനോദമായ ഈ കളി ഓണക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും കൂടുതലായി നടത്തിവരുന്നു ഓണക്കാലത്ത് നടത്തുന്ന മറ്റൊരു കളിയാണ് സുന്ദരിക്ക് പൊട്ട്കുത്ത് കണ്ണ് കെട്ടി സുന്ദരിയുടെ ചിത്രത്തില് നെറ്റി പൊട്ട് തൊടുന്നു വടംവലി പേര് അന്വർത്ഥമാക്കുന്ന പോലെ കട്ടിയുള്ള ഒരു കയർ അല്ലെങ്കിൽ വടം മത്സരാർത്ഥികൾ രണ്ടു ഭാഗത്തു നിന്നും വലിച്ചു ഒരു ബലപരീക്ഷണം നടത്തലാണ് ഓണക്കാലം വരുന്നതിന് മുന്നേതന്നെ കേരളത്തിലെ പല നാട്ടിൽപുറങ്ങളിലും വടംവലി പരിശീലനം ക്ലബ് അടിസ്ഥാനത്തിലും കൂട്ടായ്മകളുടെ കൂടെയും എല്ലാം കാണാം മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ ജനനം ജനുവരി തലയോലപ്പറമ്പ് വൈക്കം കോട്ടയം ജില്ല മരണം ജൂലൈ ബേപ്പൂർ കോഴിക്കോട് ൽ ഇന്ത്യാ ഗവൺമെൻറ് അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം സ്കൂൾ പഠനകാലത്ത് ക്ലാസ്സ് കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത് കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട് ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി പിന്നീട് ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികൾ പ്രഭ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത് വാരിക പിന്നീടു കണ്ടുകെട്ടി തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും സൂഫിമാരുടെയും കൂടെ ജീവിച്ചു പാചകക്കാരനായും മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു പല ജോലികളും ചെയ്തു അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം ഏകദേശം വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും തീവ്ര ദാരിദ്ര്യവും മനുഷ്യ ദുരയും നേരിട്ടു കണ്ടു ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം പദ്മനാഭ പൈ പത്രാധിപരായിരുന്ന ജയകേസരിയിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത് എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു കറുത്തിരുണ്ട് വിരൂപയായ നായികയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി കാലാതിവർത്തിയായി ജയിൽപ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ് തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി മുസ്ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത് ഫാത്തിമ ബീവി ഭാര്യ അനീസ് ഷാഹിന എന്നിങ്ങന മക്കളുണ്ട് ജൂലൈ ന് ബഷീർ അന്തരിച്ചു വൈക്കം മുഹമ്മദ് ബഷീറിൻറെ ഭാര്യയും സാഹിത്യകാരിയുമായിരുന്നു ഫാബി ബഷീർ എന്ന ഫാത്തിമ ബീവി അരീക്കാടൻ കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പിൽ തൊണ്ടിയിൽ ഖദീജയുടെയും ഏഴു മക്കളിൽ മൂത്തവളായി ജൂലൈ നാണ് ഫാത്തിമ ബീവി ജനിച്ചത് പത്താംതരത്തിൽ പഠിക്കുമ്പോൾ ഡിസംബർ നായിരുന്നു ബഷീറുമായുള്ള വിവാഹം അതീവ ലളിതവും എന്നാൽ ശൈലികൾ നിറഞ്ഞതുമായ ആ രചനകൾ മലയാള വായനക്കാർക്ക് പാരായണസുഗമങ്ങളായിരുന്നെങ്കിലും അവ പരിഭാഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നിരുന്നാലും ബാല്യകാല സഖി പാത്തുമ്മായുടെ ആട് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജ്ജിമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് ഈ കൃതികൾ സ്കോട്ട്ലണ്ടിലെ ഏഡിൻബറോ സർവ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഡോ റൊണാൾഡ് ആഷർ എന്ന വിദേശിയാണ് ഇവ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത് ഫ്രഞ്ച് മലായ് ചൈനീസ് ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട് ഇതിനു പുറമേ മതിലുകൾ ശബ്ദങ്ങൾ പ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഭാർഗ്ഗവീനിലയം ചന്ദ്രതാരയാണ് ഈ ചിത്രം നിർമ്മിച്ചത് മധു ആയിരുന്നു നായക വേഷത്തിൽ ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയായിട്ടുണ്ട് ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിച്ചത് പ്രശസ്ത നടൻ മമ്മൂട്ടി ആണ് മതിലുകളിലെ അഭിനയത്തിന് മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത് ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ഉപപാഠപുസ്തകമാക്കാൻ തീരുമാനിച്ചപ്പോൾ മതസംഘടനകളും പ്രതിപക്ഷവും തീവ്ര വിമർശനങ്ങളാണ് ഉയർത്തിയത് പ്രധാനമായും ഗ്രന്ഥത്തിൽ അശ്ലീലമുണ്ട് എന്നായിരുന്നു അവരുടെ വാദം ഇതിലേറെ വിമർശന ശരങ്ങളേറ്റ ഒരു രചനയാണ് ശബ്ദങ്ങൾ സാഹിത്യം കവിത ഗദ്യം നാടകം തുടങ്ങിയ എഴുത്തുകലകളെ ഉൾക്കൊള്ളുന്നു സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ് എന്നാൽ സംസ്കൃതത്തിൽ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത് ശബ്ദവും അർത്ഥവും ചേരുമ്പോഴാണ് കാവ്യം അഥവാ സാഹിത്യം ജനിക്കുന്നത് സാഹിത്യം എന്ന പദത്തിന് പ്രചാരം ലഭിച്ചത് പതിനാലാം നൂറ്റാണ്ടിൽ വിശ്വനാഥന്റെ സാഹിത്യദർപ്പണം എന്ന ഗ്രന്ഥത്തിലൂടെയാണ് മലയാളത്തിലെ സാഹിത്യ രൂപങ്ങളിൽ നോവലും ചെറുകഥയും ഒഴികെ മറ്റുള്ളവയെല്ലാം തന്നെ തനതായ നാടൻ കലാ രൂപങ്ങളുടെ പരിഷ്കരണമാണ് സാഹിത്യം എന്നാൽ നഷ്ടമാകുന്നവയെ ഭാവനയിലൂടെ തിരികെ പിടിക്കുന്ന ഒരു ഘടകമാണെന്ന് പറയാം ശബ്ദവും അർത്ഥവും ചേരുമ്പോഴാണ് സാഹിത്യം ജനിക്കുന്നത് അതിനാൽ നമ്മുടെ നാടൻ വരമൊഴികൾ സാഹിത്യത്തിന്റെ പാതയെ ഏറെ സഹായിച്ചിട്ടുണ്ട് അറിയപ്പെടുന്നതിൽ ഏറ്റവും പഴക്കമുള്ള ഗ്രന്ഥങ്ങളിലൊന്നാണ് ഗിൽഗാമേഷിന്റെ ഇതിഹാസം സുമേറിയൻ ഭാഷയിലെ കഥകളിൽ നിന്നാണ് ഈ ബാബിലോണിയൻ ഇതിഹാസ കാവ്യം രചിക്കപ്പെട്ടത് സുമേറിയൻ കഥകൾ വളരെ പഴയതാണെങ്കിലും ഒരുപക്ഷേ ബി സി ഇതിഹാസം എഴുതപ്പെട്ടത് ബി സി നോടടുത്താണ് വീരകൃത്യങ്ങൾ സൗഹൃദം നഷ്ടം എക്കാലത്തും ജീവിക്കുവാനുള്ള ശ്രമം എന്നിവയാണ് കഥയുടെ പ്രമേയങ്ങൾ പല ചരിത്ര കാലഘട്ടങ്ങളിലെയും സാഹിത്യകൃതികൾ ലഭ്യമാണ് ദേശീയ വിഷയങ്ങളും ഗോത്രവർഗ്ഗങ്ങളുടെ കഥകളും ലോകം ആരംഭിച്ചതു സംബന്ധിച്ച കഥകളും മിത്തുകളും ചിലപ്പോൾ നൈതികവും ആത്മീയവുമായ സന്ദേശങ്ങളുള്ളവയായിരിക്കും ഹോമറിന്റെ ഇതിഹാസങ്ങൾ ഇരുമ്പുയുഗത്തിന്റെ ആദ്യകാലം മുതൽ മദ്ധ്യകാലം വരെയുള്ള സമയത്താണ് നടക്കുന്നത് ഇന്ത്യൻ ഇതിഹാസങ്ങൾ ഇതിനേക്കാൾ അല്പം കൂടി താമസിച്ചുള്ള സമയത്താണ് നടക്കുന്നത് നാഗരിക സംസ്കാരം വികസിച്ചതോടുകൂടി ആദ്യകാലത്തെ തത്ത്വചിന്താപരവും ഊഹങ്ങളിൽ അധിഷ്ടിതവുമായ സാഹിത്യം കൈമാറാനുള്ള പുതിയ സാഹചര്യങ്ങൾ നിലവിൽ വന്നു പുരാതന ചൈനയിലും പുരാതന ഇന്ത്യയിലും പേർഷ്യയിലും പുരാതന ഗ്രീസിലും റോമിലും മറ്റും സാഹിത്യമേഖല വികസിച്ചു ആദ്യകാലത്തുള്ള പല കൃതികളിലും വാചികരൂപത്തിലുള്ളതാണെങ്കിൽ പോലും ഒളിഞ്ഞിരിക്കുന്ന നൈതികസന്ദേശങ്ങളുള്ളവയായിരുന്നു സംസ്കൃതത്തിലെ പഞ്ചതന്ത്രം ഉദാഹരണം പുരാതന ചൈനയിൽ ആദ്യകാല സാഹിത്യം തത്ത്വചിന്ത ചരിത്രം സൈനികശാസ്ത്രം കൃഷി കവിത എന്നിവയെപ്പറ്റിയായിരുന്നു ആധുനിക പേപ്പർ നിർമ്മാണവും തടി അച്ചുപയോഗിച്ചുള്ള അച്ചടിയും ചൈനയിലാണ് ആരംഭിച്ചത് ലോകത്തിലെ ആദ്യത്തെ അച്ചടിസംസ്കാരം ഇവിടെയാണ് ഉത്ഭവിച്ചത് കിഴക്കൻ ഷൗ രാജവംശത്തിന്റെ ബി സി കാലത്തുണ്ടായിരുന്ന നൂറ് ആശയധാരകളുടെ കാലത്താണ് ചൈനയിലെ സാഹിത്യ മേഖല വളർച്ച നേടിയത് കൺഫ്യൂഷ്യാനിസം ഡാവോയിസം മോഹിസം ലീഗലിസം എന്നിവ സംബന്ധിച്ച കൃതികൾ സൈനികശാസ്ത്രവുമായി ബന്ധപ്പെട്ട കൃതികൾ ഉദാഹരണത്തിന് സൺ സുവിന്റെ ദി ആർട്ട് ഓഫ് വാർ ചരിത്രം ഉദാഹരണത്തിന് സിമാ ക്വിയെന്റെ റിക്കോർഡ്സ് ഓഫ് ദി ഗ്രാന്റ് ഹിസ്റ്റോറിയൻ എന്നിവ പ്രധാനമാണ് മലയാളഭാഷയിലുള്ള സാഹിത്യമാണ് മലയാള സാഹിത്യം ആയിരക്കണക്കിന് പദ്യകൃതികളാലും ഗദ്യകൃതികളാലും സമ്പുഷ്ടമാണ് മലയാള സാഹിത്യം സഹിതസ്വഭാവമുള്ളത് സാഹിത്യം പരസ്പരാപേക്ഷയുള്ള അനേകം കാര്യങ്ങൾ ഒന്നിച്ചു ചേരുന്നതിനെയാണ് സാഹിത്യം എന്ന് പറയുന്നത് ഭാഷ മാധ്യമമായുള്ള കലാരൂപം എന്ന് സാഹിത്യത്തെ നിർവചിക്കാറുണ്ട് മലയാള ഭാഷയിലുള്ള സാഹിത്യമായതിനാൽ മലയാള സാഹിത്യം എന്ന് പേര് എഴുത്തച്ഛനു മുൻപുള്ള കാലത്തെ മലയാള സാഹിത്യത്തെയാണ് പ്രാചീന മലയാളസാഹിത്യം എന്ന് വിവക്ഷിക്കുന്നത് പ്രാചീനകാലത്തിൽ കരിന്തമിഴിൽ സംസ്കൃതം കലർന്ന ഒരു മിശ്രഭാഷയായിട്ടായിരുന്നു മലയാളം നിലനിന്നിരുന്നത് പ്രാചീനമലയാളകാലത്തെ ഭാഷാശാസ്ത്രജ്ഞർ രണ്ടു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട് കേരളപാണിനി ഏ ആർ ര കരിന്തമിഴ് കാലമെന്നും മലയാണ്മക്കാലമെന്നും മലയാള കാലം എന്നും വിഭജിച്ചിരിക്കുന്നു പഴന്തമിഴിന്റെ അതിപ്രസരമുള്ള കാലഘട്ടമാണ് കരിന്തമിഴ് കാലം രാമചരിതം എന്ന കൃതിക്ക് മുൻപുള്ള കാലഘട്ടമാണിത് ഈ കാലഘട്ടത്തെ വിവക്ഷിക്കാൻ പൂർവപ്രാചീനമെന്നും പതതന്ത്രകാലമെന്നും മറ്റു പലപേരുകളും ഭാഷാശാസ്ത്രജ്ഞർ ഉപയോഗിക്കുന്നു മലയാളഭാഷയുടെ ശൈശവത്തെക്കുറിക്കുന്ന ഈ കാലഘട്ടത്തിൽ സാഹിത്യകൃതികളെപ്പറ്റി വ്യക്തമായ അറിവില്ല വൈദികവിഷയത്തിലുള്ള ചില പാട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു പഴന്തമിഴിൽ നിന്ന് വേറിട്ട് മലയാളം സ്വതന്ത്രഭാഷയായി രൂപപ്പെട്ടുതുടങ്ങിയ കാലഘട്ടമാണിത് ഇവിടം മുതലാണ് ഒരുവിധം വ്യക്തമായ മലയാളസാഹിത്യചരിത്രം ആരംഭിക്കുന്നത് രാമചരിത ത്തിന്റെ രചനാകാലമാണിത് ആദിദ്രാവിഡഭാഷയും സംസ്കൃതവും കലർന്ന മണിപ്രവാള രൂപത്തിലായിരുന്നു ഈ കാലഘട്ടത്തിലെ സാഹിത്യസൃഷ്ടികൾ മണിപ്രവാളസാഹിത്യത്തിന്റെ ലക്ഷണഗ്രന്ഥമായ ലീലാതിലകം ആവിർഭവിച്ചത് ഈ കാലഘട്ടത്തിലാണ് ഭാഷാ സംസ്കൃതയോഗോ മണിപ്രവാളം എന്ന് മണിപ്രവാളത്തിന് ലീലാതിലകത്തിൽ ലക്ഷണവും കല്പിച്ചിട്ടുണ്ട് ദ്രമിഡസംഘാതാക്ഷരനിബദ്ധമെതുകമോന വൃത്തവിശേഷയുക്തം പാട്ട് എന്ന് പാട്ടിന്റെ ലക്ഷണവും പ്രാചീനമലയാളത്തെ സംബന്ധിച്ചിടത്തോളം പാട്ടിനും മണിപ്രവാളത്തിനും ലക്ഷണം കല്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ് പതിനാലാം ശതകമായപ്പോൾ പ്രാചീനമലയാളമായ മലയാണ്മ മലയാഴ്മ സാഹിത്യകൃതികളാൽ സമ്പന്നമാകാൻ തുടങ്ങി അച്ചിചരിതങ്ങളും സന്ദേശകാവ്യങ്ങളും ചമ്പുക്കളും ധാരാളമുണ്ടായി പക്ഷേ ഈ കൃതികളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ അവ്യക്തമായിത്തന്നെ നിൽക്കുന്നു ഗദ്യപദ്യാത്മകം കാവ്യം ചമ്പൂരിത്യഭിധീയതെ എന്നതാണു ചമ്പുവിന്റെ ലക്ഷണം പതിനഞ്ചാം ശതകമായപ്പോൾ പ്രാചീനമലയാളത്തിൽ മറ്റു ചില സവിശേഷതകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി പാട്ടും മണിപ്രവാളവും നിലനിൽക്കുന്ന കാലഘട്ടത്തിൽത്തന്നെ ഇവ രണ്ടിലും പെടാത്ത കൃതികൾ ആവിർഭവിച്ചു നിരണം കവികളെന്നും കണ്ണശ്ശന്മാരെന്നും പ്രസിദ്ധരായ നിരണത്ത് രാമപ്പണിക്കർ വെള്ളാങ്ങല്ലൂർ ശങ്കരപ്പണിക്കർ മലയിൻകീഴ് മാധവപ്പണിക്കർ എന്നീ മൂന്നുപേരുടെ രചനകൾ ശ്രദ്ധേയമാണ് കണ്ണശ്ശരാമായണം ഭാരതം ഭാഗവതം ശിവരാത്രിമാഹാത്മ്യം എന്നിവ രാമപ്പണിക്കരുടെയും ഭാരതമാല ശങ്കരപ്പണിക്കരുടെയും ഭഗവദ്ഗീത മാധവപ്പണിക്കരുടെയും കൃതികളാണെന്ന് കരുതുന്നു പഴന്തമിഴും സംസ്കൃതവും കൂടിക്കലർന്ന ഭാഷാരീതിയായിരുന്നു നിരണം കൃതികളിലും ഉണ്ടായിരുന്നത് ശ്രീവല്ലഭകീർത്തനം നളചരിതം പാട്ട് തുടങ്ങിയ കൃതികളും ഈ കാലഘട്ടത്തിലുണ്ടായ മറ്റ് പാട്ടുകൃതികളാണ് പ്രാചീനമലയാളത്തിലെതന്നെ മറ്റൊരു കൃതിയാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ നിരണം കവികൾക്കുശേഷം പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ കൃതിയായി ഇതിനെ കരുതുന്നു മണിപ്രവാളത്തിൽനിന്നും അകന്ന ശുദ്ധമായ മലയാളത്തിൽ രചിക്കപ്പെട്ട മഹാകാവ്യമാണ് കൃഷ്ണഗാഥ ശുദ്ധമലയാളത്തിൽ ചമയ്ക്കപ്പെട്ട ആദ്യകാവ്യമായാണ് കൃഷ്ണഗാഥ പരിഗണിക്കപ്പെടുന്നത് പതിനേഴാം ശതകം മുതലുള്ള കാലഘട്ടത്തെ മലയാള കാലം എന്നു ഭാഷാശാസ്ത്രജ്ഞർ വിശേഷിപ്പിച്ചുകാണുന്നു ഭാഷയുടെ നവീനകാലമാണിത് ചെറുശ്ശേരിനമ്പൂതിരിയുടെ കൃഷ്ണഗാഥ മലയാളസാഹിത്യത്തിന്റെ ക്ലാസിക്കൽ കാലഘട്ടത്തിന് തുടക്കം കുറിച്ചു എന്ന് പറയാം എങ്കിലും കൈരളിയെ ആധുനിക ദശകങ്ങളിലേക്ക് കൈപിടിച്ചു നടത്തിയതിന്റെ മുഴുവൻ പ്രശംസയും ചെന്നുചേരുന്നത് ഇന്ന് മലയാളഭാഷയുടെ പിതാവ് എന്ന് പ്രകീർത്തിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛനിലാണ് ഭക്തിപ്രസ്ഥാനത്തിന്റെ വക്താവും പ്രയോക്താവുമായിരുന്നു അദ്ദേഹം കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ എഴുത്തച്ഛന്റെ പ്രധാന കൃതികൾ മഹാഭാരതം കിളിപ്പാട്ട് അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഇരുപത്തിനാലുവൃത്തം ഹരിനാമകീർത്തനം എന്നിവയാണ് പൂന്താനത്തിന്റെ ജ്ഞാനപ്പാന യും കീർത്തനങ്ങളും ഭക്തിപ്രസ്ഥാനത്തിന് ശക്തിപകർന്നു ഉണ്ണായിവാര്യർ കോട്ടയത്തു തമ്പുരാൻ ഇരയിമ്മൻ തമ്പി തുടങ്ങിയവരുടെ ആട്ടക്കഥകളും മലയാളസാഹിത്യത്തെ പോഷിപ്പിച്ചു തുള്ളൽ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കുഞ്ചൻ നമ്പ്യാർ പതിനെട്ടാം നൂറ്റാണ്ടിലെ മലയാളഭാഷയെയും സാഹിത്യത്തെയും ഫലിതപ്രധാനമായ ആഖ്യാനശൈലിയാൽ സമ്പുഷ്ടമാക്കി കുചേലവൃത്തം വഞ്ചിപ്പാട്ടെന്ന ഒറ്റ കൃതികൊണ്ടുതന്നെ രാമപുരത്തു വാര്യർ മലയാള സാഹിത്യചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടി വെണ്മണിക്കവികളുടെ പച്ചമലയാളം രീതി ഭാഷാസാഹിത്യത്തിന് ആധുനികതയിലേക്കുള്ള പാത വെട്ടിത്തെളിച്ചു പദ്യസാഹിത്യത്തോടൊപ്പംതന്നെ ഗദ്യസാഹിത്യവും ശക്തിപ്രാപിച്ച കാലഘട്ടമാണിത് സാഹിത്യം വ്യാകരണം എന്നിവയിൽ കേരളവർമ വലിയകോയിത്തമ്പുരാൻ എ ആർ രാജരാജവർമ തുടങ്ങിയവരുടെ സംഭാവനകൾ വളരെ മഹത്തരമാണ് ഇവരിരുവരും രണ്ടുപക്ഷത്തുനിന്ന് നയിച്ച ദ്വിതീയാക്ഷരപ്രാസവാദം ചൂടേറിയ സാഹിത്യചർച്ചകൾക്കും കേശവീയം പോലെയുള്ള മികച്ച കൃതികളുടെ ജനനത്തിനും കാരണമായിത്തീർന്നു ആധുനികകവിത്രയം എന്നറിയപ്പെടുന്ന കുമാരനാശാൻ ഉള്ളൂർ എസ് പരമേശ്വരയ്യർ വള്ളത്തോൾ നാരായണമേനോൻ എന്നിവരുടെ കൃതികളും മലയാളസാഹിത്യത്തെ സമ്പന്നമാക്കി വള്ളത്തോളിന്റെ ചിത്രയോഗം ഉള്ളൂരിന്റെ ഉമാകേരളം ഇവ മഹാകാവ്യങ്ങളാണു മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം സ്വന്തമാക്കിയ കവിയാണു കുമാരനാശാൻ ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും ഭാവഗീതങ്ങളും വൈലോപ്പിള്ളിയുടെയും ജി ശങ്കരക്കുറുപ്പിന്റെയും ഇടശ്ശേരിയുടെയും കവിതകളും മലയാളപദ്യസാഹിത്യത്തെ പരിപോഷിപ്പിച്ചു മാമ്പഴം രമണൻ കന്നിക്കൊയ്ത്ത് ഓടക്കുഴൽ തുടങ്ങിയവ ഈയൊരു കാലഘട്ടത്തിലെ പ്രധാന കൃതികളാണ് പരമ്പരാഗതരീതികളിൽനിന്നുള്ള ഒരു സമൂല പരിവർത്തനം ഈ കാലഘട്ടത്തിലെ സാഹിത്യസൃഷ്ടികളിൽ കാണാൻ കഴിയും ഉത്തരാധുനികസാഹിത്യകൃതികൾ ഏതൊക്കെയെന്ന കാര്യത്തിൽ നിരൂപകരുടെ ഇടയിൽ ഭിന്നാഭിപ്രായമാണുള്ളത് ഒ വി വിജയൻ എന്ന സാഹിത്യകാരനാണ് മലയാള സാഹിത്യത്തെ ആധുനികതയിൽ നിന്നും അത്യാധുനികതയിലേയ്ക്ക് എത്തിക്കുന്നതിൽ വിപ്ലവാത്മകരമായ പങ്ക് വഹിച്ചത് സന്തോഷ് ഏച്ചിക്കാനത്തെപ്പോലെയുളള യുവ സാഹിത്യകാരൻമാർ അതിന് പുതിയ മാനങ്ങൾ നൽകുന്നതിൽ ശ്രദ്ധേയ പങ്ക് വഹിച്ചിട്ടുണ്ട് എന്നിരുന്നാൽ തന്നെയും ഇവയിൽ ബഹുഭൂരിപക്ഷവു അനുവാചകന് ദുർഗ്രഹമാകുന്ന രീതിയിലാണ് രചിച്ചിട്ടുളളത് ഈ ബോധപൂർവ്വമായ ശൈലിക്കു പിന്നിൽ പരമ്പരാഗത ചട്ടക്കൂടുകളേയു മാമൂലുകളേയു തച്ചുടയ്ക്കാനുളള ശ്രമമാണെന്നു സാഹിത്യ നിരൂപകർ വാദിക്കുന്നുണ്ട് മനുഷ്യ മനസ്സിന്റെ പ്രതിഫലത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നവയാണ് ഉത്തരാധുനിക സാഹിത്യ സൃഷ്ടികൾ മണിപ്രവാളകാലത്തെ പദ്യകൃതികൾ ചമ്പുക്കൾ സന്ദേശകാവ്യങ്ങൾ തുടങ്ങി ഉത്തരാധുനികകവിതകൾ വരെയെത്തിനിൽക്കുന്ന മലയാളപദ്യസാഹിത്യം അതീവ വിശാലമാണ് വാമൊഴിയായി പകർന്നുവന്നവയാണു നാടൻപാട്ടുകൾ ജോലിഭാരം കുറയ്ക്കാൻ അധസ്ഥിതവിഭാഗം എന്നു പറയപ്പെട്ടിരുന്ന ജനവിഭാഗം നിർമിച്ചതെന്നു കരുതപ്പെടുന്നു എഴുത്തച്ഛൻ കുമാരനാശാൻ ഉള്ളൂർ വള്ളത്തോൾ ഇടപ്പള്ളി ചങ്ങമ്പുഴ വൈലോപ്പിള്ളി ജി ശങ്കരക്കുറുപ്പ് ഇടശ്ശേരി പി കുഞ്ഞിരാമൻ നായർ തുടങ്ങി ആധുനികാനന്തര കാലഘട്ടത്തിലെ കലേഷ് മുനീർ അഗ്രഹാമി രഘുനാഥൻ സുഹറ പടിപ്പുര ആരിഫ് തണലോട്ട് തുടങ്ങി അനേകം കവികൾ മലയാളത്തിലുണ്ട് ഖണ്ഡകാവ്യങ്ങൾ മഹാകാവ്യങ്ങൾ വിലാപകാവ്യങ്ങൾ തുടങ്ങി വിവിധ വിഭാഗത്തിലുള്ള കവിതകൾ മലയാളത്തിലുണ്ട് മലയാളത്തിന്റെ പദ്യസാഹിത്യത്തെ സമ്പന്നമാക്കുന്നതിൽ മലയാളചലച്ചിത്രഗാനങ്ങളും നല്ല പങ്ക് വഹിക്കുന്നു സാഹിത്യപ്രധാനമായ അനേകം ഗാനങ്ങൾ ചലച്ചിത്രങ്ങൾക്കുവേണ്ടി രചിക്കപ്പെട്ടിട്ടുണ്ട് പി ഭാസ്കരൻ ശ്രീകുമാരൻ തമ്പി യൂസഫലി കേച്ചേരി വയലാർ ഒ എൻ വി ഗിരീഷ് പുത്തഞ്ചേരി തുടങ്ങി മലയാള ചലച്ചിത്ര ഗാനശാഖയെ പരിപോഷിപ്പിച്ച ഒട്ടേറെ ഗാനരചയിതാക്കളുണ്ട് നാടകം എന്ന കലാരൂപത്തോടനുബന്ധിച്ച് രൂപപ്പെട്ടിട്ടുള്ളവയാണ് നാടകഗാനങ്ങൾ കെ പി എ സി യുടെ നാടകഗാനങ്ങൾ മലയാളത്തിൽ ഇന്നും പ്രശസ്തമാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ ഗദ്യസാഹിത്യങ്ങളുടെ പട്ടിക സംസ്കൃതനാടകശൈലി പിന്തുടർന്ന് വളരെ പണ്ടുമുതൽക്കുതന്നെ മലയാളത്തിലും അനേകം നാടകങ്ങൾ ഉണ്ടായിട്ടുണ്ട് ഗദ്യവും പദ്യവും കലർന്ന മിശ്രശൈലിയാണ് ആദ്യകാല നാടകങ്ങളിൽ സ്വീകരിച്ചിരുന്നതെങ്കിലും പിന്നീട് അത് ഗദ്യരൂപത്തിലേക്ക് വഴിമാറി എ ആർ രാജരാജവർമയുടെ മലയാള ശാകുന്തളം വി ടി ഭട്ടതിരിപ്പാടിന്റെ സാമൂഹിക നാടകങ്ങൾ കെ ദാമോദരന്റെ പാട്ടബാക്കി തോപ്പിൽ ഭാസി സി ജെ തോമസ് തുടങ്ങിയവർ രചിച്ച നാടകങ്ങൾ എന്നിവയെല്ലാം മലയാള നാടകസാഹിത്യത്തിന്റെ മുതൽക്കൂട്ടുകളാണ് മലയാളത്തിൽ ചരിത്രാഖ്യായികകൾ എഴുതിയ ആദ്യത്തെ നോവലിസ്റ്റ് സി വി രാമൻപിള്ളയാണ് തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട മൂന്നു നോവലുകളാണ് സി വി രചിച്ചിട്ടുള്ളത് മാർത്താണ്ഡവർമ്മ ധർമ്മരാജാ രാമരാജാബഹദൂർ എന്നിവയാണ് സി വി രചിച്ച ചരിത്ര നോവലുകൾ മലയാള നോവൽസാഹിത്യത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ആഖ്യായികാകാരന്മാരിൽ ഒരാളാണ് സി വി രാമൻ പിള്ള ചിലപ്പതികാരം മണിമേഖല എന്നീ സംഘസാഹിത്യ കൃതികളെ ഉപജീവിച്ച് ശുചീന്ദ്രം പി താണുപിള്ള രചിച്ചതാണ് ചെങ്കുട്ടുവൻ അഥവാ ഏ ഡി രണ്ടാം ശതകത്തിലെ ഒരു ചക്രവർത്തി എന്ന കൃതി പിന്നീട് പെരുമാൾ വാഴ്ചയെ ആധാരമാക്കി അപ്പൻ തമ്പുരാൻ രചിച്ച ഭൂതരായർ ഐതിഹ്യാധിഷ്ഠിത കല്പിതകഥകളിൽ മികച്ച ഒന്നായി കണക്കാക്കപ്പെടുന്നു ആദികേരള സമൂഹത്തിന്റെ ആചാര സംസ്കൃതികളെ പണ്ഡിതോചിതമായി ആവിഷ്കരിക്കാൻ ഈ നോവലിൽ അപ്പൻ തമ്പുരാനു കഴിഞ്ഞിട്ടുണ്ട് ഭൂതരായരെ അനുകരിച്ച് കെ രാമൻ നമ്പ്യാർ രചിച്ച കൃതിയാണ് ഗോദവർമ്മ അമ്പാടി നാരായണപ്പൊതുവാളിന്റെ കേരളപുത്രൻ ആണ് പെരുമാൾ ഭരണകാലത്തിന്റെ ചരിത്രപശ്ചാത്തലത്തിൽ എഴുതപ്പെട്ട മറ്റൊരു കൃതി ഭൂതരായരെ പലനിലയിലും ഓർമ്മിപ്പിക്കുന്ന ഒരു കൃതിയാണിതെന്ന് പണ്ഡിതന്മാർ സൂചിപ്പിക്കുന്നു മാർത്താണ്ഡവർമ്മയ്ക്കു മുൻപ് പത്മനാഭപുരം രാജധാനിയാക്കി വേണാട്ടു വാണിരുന്ന രാജാക്കന്മാരുടെ കാലമാണ് വിദ്വാൻ ജി ആർ വെങ്കിട വരദ അയ്യങ്കാരുടെ കേരളചക്രവർത്തി ഉദയമാർത്താണ്ഡൻ എന്ന കൃതിയുടെ വിഷയം ചരിത്രപരമായ അംശങ്ങൾ തീരെയില്ലെന്നു തന്നെ പറയാവുന്ന ഈ കൃതിയെ വെറും റൊമാൻസ് കൃതിയെന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും ചില നിരൂപകർക്ക് അഭിപ്രായമുണ്ട് കപ്പന കൃഷ്ണമേനോൻ ചേരമാൻ പെരുമാൾ വള്ളിയംബ റാണി മുതലായ ചരിത്രസ്പർശമുള്ള കൃതികൾ രചിച്ചതിനുപുറമേ കേരളവർമ്മ പഴശ്ശിരാജാ എന്നൊരു ചരിത്രനാടകവും രചിയ്ക്കുകയുണ്ടായി ശങ്കരാചാര്യർ കഥാപാത്രമായി കടന്നു വരുന്ന കൃഷ്ണമേനോന്റെ ചേരമാൻ പെരുമാൾ ഒടുവിലത്തെ ചേരചക്രവർത്തിയാണെന്നു കരുതപ്പെടുന്ന പെരുമാളിനെ സംബന്ധിച്ച ഐതിഹ്യത്തെ ആസ്പദമാക്കി രചിച്ച കൃതിയാണ് വയനാടിന്റെ പശ്ചാത്തലത്തിൽ യാതൊരു ചരിത്രമോ ഐതിഹ്യമോ അടിസ്ഥാനമാക്കാതെ രചിച്ച ഒരു വെറും റൊമാൻസ് മാത്രമാണ് കപ്പന കൃഷ്ണമേനോന്റെ വള്ളിയംബറാണിയെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു മലയാള സാഹിത്യത്തിൽ തനതായ സ്ഥാനം നേടിയ സാഹിത്യ ശാഖയാണ് ചെറുകഥ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ വാസനാവികൃതിയാണ് മലയാളത്തിലെ ആദ്യ ചെറുകഥ ആർച്ച് ഡീക്കൻ കോശി രചിച്ചു് ൽ പ്രസിദ്ധീകരിച്ച പുല്ലേലിക്കുഞ്ചു മലയാളത്തിലെ ആദ്യ നോവലാണു് എന്നാൽ ചില പണ്ഡിതന്മാർ അപ്പു നെടുങ്ങാടിയുടെ ൽ പ്രസിദ്ധീകരിക്കപ്പെട്ട കുന്ദലത ആണു് പ്രഥമ മലയാള നോവലായി കരുതുന്നതു് ഒ ചന്തുമേനോന്റെ ഇന്ദുലേഖ എന്ന നോവലാണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ കേശവദേവ് തകഴി ഉറൂബ് എം ടി വാസുദേവൻ നായർ ഒ വി വിജയൻ ആനന്ദ് എം മുകുന്ദൻ സാറാ ജോസഫ് തുടങ്ങി പ്രശസ്തരായ അനേകം മലയാള നോവലിസ്റ്റുകളുണ്ട് സാഹിത്യഗ്രന്ഥങ്ങളുടെ നിരൂപണങ്ങളും വിമർശങ്ങളും സാഹിത്യത്തിന് മുതൽക്കൂട്ടായിട്ടുണ്ട് ജോസഫ് മുണ്ടശ്ശേരി സുകുമാർ അഴീക്കോട് തുടങ്ങിയവർ രചിച്ച നിരൂപണഗ്രന്ഥങ്ങൾ പ്രശസ്തമാണ് ജോസഫ് മുണ്ടശ്ശേരി എം പി പോൾ കുട്ടിക്കൃഷ്ണമാരാർ എന്നിവർ മലയാളത്തിലെ നിരൂപകത്രയം എന്നറിയപ്പെടുന്നു കുട്ടിക്കൃഷ്ണമാരാരുടെ ഭാരതപര്യടനം ജോസഫ് മുണ്ടശ്ശേരിയുടെ നാടകാന്തം കവിത്വം എന്നിവ ശ്രദ്ധേയമാണ് സഞ്ചാരസാഹിത്യമെന്ന സാഹിത്യശാഖയിൽ വരുന്നവയാണ് യാത്രാവിവരണങ്ങൾ പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ വർത്തമാനപ്പുസ്തകമാണ് മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥം കൂടാതെ എസ് കെ പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങളും മലയാളത്തിൽ ശ്രദ്ധേയങ്ങളാണ് മഹാത്മാഗാന്ധി ശ്രീനാരായണഗുരു തുടങ്ങി പല മഹദ് വ്യക്തികളുടെയും ജീവചരിത്രഗ്രന്ഥങ്ങൾ മലയാളത്തിലുണ്ട് മലയാളത്തിൽത്തന്നെ രചിക്കപ്പെട്ട അനേകം ആത്മകഥകളും മറ്റ് ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്യപ്പെട്ട ആത്മകഥകളും മലയാളത്തിലുണ്ട് ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകൾ ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയ എന്റെ കഥ കമല സുറയ്യയുടേതാണ് കണ്ണീരും കിനാവും വി ടി ഭട്ടതിരിപ്പാട് ഓർമ്മയുടെ അറകൾ ബഷീർ ആത്മകഥ ഇ എം എസ് എന്നിവ മലയാളത്തിലെ പ്രധാന ആത്മകഥകളാണ് ഹിന്ദുമതഗ്രന്ഥങ്ങളായ വേദങ്ങൾ ഇതിഹാസങ്ങൾ പുരാണങ്ങൾ ഉപനിഷത്തുകൾ മനുസ്മൃതി തുടങ്ങിയവയ്ക്കും ക്രൈസ്തവ മതഗ്രന്ഥമായ ബൈബിൾ ഇസ്ലാം മതഗ്രന്ഥമായ ഖുറാൻ തുടങ്ങിയവയ്ക്കും ധാരാളം ഭാഷ്യങ്ങൾ മലയാളത്തിലുണ്ട് കേരളോൽപത്തി കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല തുടങ്ങിയവയാണ് പ്രധാന ഐതിഹ്യഗ്രന്ഥങ്ങൾ മലയാളത്തിൽ തിരക്കഥയെ ഒരു സാഹിത്യരൂപമായി വളർത്തിയത് എം ടി വാസുദേവൻ നായരാണ് എൻ ശശിധരന്റെ നെയ്ത്തുകാരൻ മലയാളത്തിലെ പ്രധാനപ്പെട്ട ഒരു തിരക്കഥയാണ് മറ്റു ഭാഷകളിൽനിന്നുള്ള പല പ്രമുഖ കൃതികളും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് വ്യാസവിരചിതമായ മഹാഭാരതം പൂർണമായും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിലേക്ക് പദാനുപദം വിവർത്തനം ചെയ്തു രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി ജി ശങ്കരക്കുറുപ്പ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട് വിക്ടർ യൂഗോയുടെ ലെ മിസെറാബ്ലെ എന്ന ഫ്രഞ്ച് നോവലിന് മലയാളകവി നാലപ്പാട്ട് നാരായണമേനോൻ നൽകിയ വിവർത്തനം പാവങ്ങ ളും പ്രസിദ്ധമാണ് ഏതൊരു ഉപയോക്താവിനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും നീക്കം ചെയ്യാനും മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന വെബ്സൈറ്റുകളെയാണ് വിക്കി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത് വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ കൂട്ടായ്മയിലൂടെ രചനകൾനടത്താനുള്ള ഒരു മികച്ച ഉപാധി ആയി വിക്കികൾ മാറിയിട്ടുണ്ട് വിക്കിപീഡിയ ഇതിനുള്ള മികച്ച ഉദാഹരണമാണ് ഇത്തരത്തിൽ കൂട്ടായ്മയിലൂടെ കുറിപ്പുകളും ലേഖനങ്ങളും മറ്റുള്ള രചനകളും നടത്തുന്നതിനുള്ള സൗകര്യം നൽകുന്ന സോഫ്റ്റ്വെയറുകളെ കുറിക്കാനും വിക്കി എന്ന വാക്കു ഉപയോഗിക്കാറുണ്ട് സോഫ്റ്റ്വെയർ രംഗത്ത് കൂട്ടായ്മയുടെ പുതിയ മാനങ്ങൾ നൽകുകയാണ് വിക്കി എന്ന ആശയം ഒരു കൂട്ടം ഉപയോക്താക്കളാണ് ഇത്തരം ലേഖന സമുച്ചയം സാധാരണയായി രചിക്കുന്നത് വിക്കിപ്പീഡിയയാണ് ഇന്നുള്ള ഏറ്റവും വലിയ വിക്കി വാർഡ് കനിംഹാം എന്ന പോർട്ട്ലാൻഡുകാരനാണ് വിക്കി എന്ന ആശയത്തിനും സോഫ്റ്റ്വെയറിനും അടിത്തറയിട്ടത് ഇൽ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്വെയറാണ് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത് മാർച്ച് ന് അദ്ദേഹം ഇത് എന്ന ഇന്റർനെറ്റ് സൈറ്റിൽ ഇൻസ്റ്റാൾചെയ്തു കനിംഹാം തന്നെയാണ് വിക്കി എന്ന പേര് നിർദ്ദേശിച്ചത് ഹോണോലുലു വിമാനത്താവളത്തിലെ ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാൻസ് ആർ ടി എന്ന ബസ്സ് സർവ്വീസിനെകുറിച്ച് അവിടുത്തെ ഒരു തൊഴിലാളി പറഞ്ഞതിനെ ഓർത്തായിരുന്നു ഈ പേരിടൽ ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ കരുതാറുണ്ട് എന്നാൽ യഥാർഥത്തിൽ പേരിട്ടശേഷം ഇങ്ങനെ ഒരു പൂർണ്ണരൂപം കണ്ടെത്തുകയായിരുന്നു ലളിതമായ മാർക്കപ്പുകളുപയോഗിച്ചാണ് വിക്കി പേജുകൾ രചിക്കപ്പെടുന്നത് എന്നതിനാൽ ഏവർക്കും ഇതിൽ പങ്കാളിയാകാൻ കഴിയുന്നു എച്ച് ടി എം എൽ മാർക്കപ്പിനെ സാധാരണ വിക്കികൾ പൂർണ്ണമായും പിന്തുണയ്ക്കാറുണ്ട് എങ്കിലും പൊതുവേ ഉപയോഗിക്കപ്പെടുന്ന മാർക്കപ്പകൾ അതിലും ലളിതമാണ് വിക്കി പേജുകൾ രചിക്കാനോ മാറ്റങ്ങൾ വരുത്താനോ വെബ് ബ്രൌസർ ഒഴികെ മറ്റൊരു സോഫ്റ്റ്വെയറും വേണ്ട എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം വിക്കി പേജുകൾ സാധാരണ പരസ്പരം ഹൈപ്പർലിങ്കുകളിലൂടെ ശക്തമായി ബന്ധിക്കപ്പെട്ടിരിക്കും സാധാരണയായി ഏതു വായനക്കാരനും വിവരങ്ങളിൽ മാറ്റംവരുത്താനുള്ള സൗകര്യം വിക്കി പേജുകൾ നൽകാറുണ്ട് എങ്കിലും ചില വിക്കി പേജുകളിൽ ഇത് റജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്കുമാത്രമായി ചുരുക്കാറുണ്ട് വിക്കി പേജുകളിൽ വരുത്തുന്ന മാറ്റങ്ങളൊക്കെ അപ്പപ്പോൾ തന്നെ പ്രാബല്യത്തിൽ വരും വിക്കി സോഫ്ട് വെയറിൽ പ്രവർത്തിക്കുന്ന അനേകം സൈറ്റുകളുണ്ട് ഏറ്റവും മുന്നിൽ നിൽകുന്നത് വിക്കിപീഡിയയും വിക്കിമീഡിയയുടെ അനുബന്ധ സൈറ്റുകളുമാണ് മലയാളത്തിൽ വിക്കി ഉപയോഗിച്ചു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സൈറ്റുകൾ താഴെ പറയുന്നവയാണ് മലയാള സാഹിത്യത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ്മ ജീവിതകാലം മാർച്ച് ഒക്ടോബർ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ മാർച്ച് മാസം ന് ജനിച്ചു അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടി അദ്ദേഹത്തിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു ഈ സംഭവത്തിന്റെ പേരിലാണ് അദ്ദേഹം ആത്മാവിൽ ഒരു ചിത എന്ന കവിതയെഴുതിയത് ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യാസം അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു പാദമുദ്ര കവിതകൾ തുടങ്ങി ധാരാളം കൃതികൾ രചിച്ചു കവി എന്നതിലുപരി സിനിമാഗാനരചയിതാവ് എന്ന നിലയിലാണ് വയലാർ കൂടുതൽ പ്രസിദ്ധനായത് പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തിൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ചു ൽ സർഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു ൽ നെല്ല് അതിഥി എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി ൽ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാൻ വേണ്ടി രചിച്ച ബലികുടീരങ്ങളേ എന്ന ഗാനം വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു അക്കാലത്ത് വയലാർ ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ട് അനേകം ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു സ്ത്രീയുടെ മോചനം ആർത്ഥീക സമത്വത്തിലൂടെ മാത്രമേ സാക്ഷാൽക്കരിക്കാനാകൂ എന്നു വ്യക്തമാക്കുന്ന വയലാർ കവിതയാണ് ആയിഷ ചെങ്ങണ്ട പുത്തൻ കോവിലകത്ത് ചന്ദ്രമതി തമ്പുരാട്ടിയായിരുന്നു ആദ്യ ഭാര്യ ലായിരുന്നു ഇവരുടെ വിവാഹം വിവാഹം കഴിഞ്ഞ് ഏഴുവർഷം സന്താനഭാഗ്യമില്ലാതെ കഴിയുകയായിരുന്നതിനാൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി പിന്നീട് ചന്ദ്രമതി തമ്പുരാട്ടിയുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഇന്ദുലേഖ യമുന സിന്ധു എന്നിവർ മക്കളാണ് പിൽക്കാലത്ത് വയലാറിന്റെ പത്നി ഭാരതിതമ്പുരാട്ടി അദ്ദേഹത്തെ കുറിച്ച് ഇന്ദ്രധനുസ്സിൻ തീരത്ത് എന്ന വിവാദാസ്പദമായ കൃതി രചിക്കുയും ചെയ്തു അദ്ദേഹത്തിന്റെ ആദ്യഭാര്യ ചന്ദ്രമതി തമ്പുരാട്ടി ജനുവരി ന് ആം വയസ്സിൽ അന്തരിച്ചു അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ചതായിരുന്നു വയലാർ രാമവർമയുടെ ചൈനാവിരുദ്ധ പ്രസംഗം യുദ്ധകാലത്ത് ഒക്ടോബർ നായിരുന്നു വയലാറിന്റെ ചൈനാവിരുദ്ധ പ്രസംഗം കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് രണ്ടുവർഷം മുമ്പ് വയലാറിൽ നടന്ന പതിനാറാമത് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിലാണ് വയലാർ ചൈനയെ രൂക്ഷമായി വിമർശിച്ചത് ഒക്ടോബർ ന് ചൈന ഇന്ത്യയെ ആക്രമിച്ച് ആറുദിവസം കഴിഞ്ഞായിരുന്നു പരിപാടി കമ്യൂണിസ്റ്റ് പാർട്ടിയിൽ സോവിയറ്റ് യൂണിയനെയും ചൈനയെയും അനുകൂലിച്ച് രണ്ടുചേരികൾ രൂപപ്പെട്ട കാലത്തായിരുന്നു ചൈനീസ് പക്ഷപാതികളെ വെള്ളം കുടിപ്പിച്ച് വയലാർ ചൈനയെ വിമർശിച്ചത് മധുര മനോഹര മനോജ്ഞ ചൈന എന്നു തുടങ്ങുന്ന കവിത ചൈനീസ് പക്ഷപാതികൾ പ്രചാരണത്തിനുപയോഗിച്ച അക്കാലത്ത് ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ എന്ന് വയലാർ തിരുത്തി യുദ്ധകാലമായതിനാൽ ചൈനാ പക്ഷപാതികളായ നേതാക്കൾ ചൈനയെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ തയ്യാറാകാതിരുന്ന സമയത്തായിരുന്നു വയലാറിന്റെ വിമർശം പ്രസംഗത്തിനുശേഷം ഒരുവിഭാഗം കൈയടിക്കുകയും മറുവിഭാഗം നിശ്ശബ്ദരായിരിക്കുകയും ചെയ്തത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു പിന്നീട് മറ്റൊരു ഒക്ടോബർ നുതന്നെ അദ്ദേഹം അന്തരിച്ചത് യാദൃച്ഛികമായി പിളർപ്പിനുശേഷം വയലാറിനെ സി പി ഐ ചേരിയിലെത്തിച്ചതുതന്നെ ഈ പ്രസംഗമായിരുന്നു എതിർചേരി പ്രസംഗത്തിനുശേഷം വയലാറിനെ നോട്ടപ്പുള്ളിയാക്കി അരക്കവിയെന്നും കോടമ്പാക്കം കവിയെന്നും സിനിമാക്കവി എന്നുമൊക്കെ വിളിച്ചു പിളർപ്പിനുശേഷം സി പി ഐ ക്കൊപ്പംനിന്ന വയലാർ മരിക്കുന്നതുവരെ ഈ നിലപാട് തുടർന്നു കമ്പ്യൂട്ടറോ മൈക്രോപ്രോസസ്സർ അടിസ്ഥാനമാക്കിയുള്ള മറ്റുപകരണങ്ങളോ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുക സൂക്ഷിച്ചു വക്കുക അയക്കുക എന്നിങ്ങനെ പല വിധത്തിൽ പാകപ്പെടുത്തുന്ന ശാസ്ത്രസാങ്കേതിക വിദ്യയെ ഇൻഫർമേഷൻ ടെക്നോളജി ഐ ടി അഥവാ വിവരസാങ്കേതിക വിദ്യ എന്നു വിളിക്കുന്നു ഇൻഫൊർമേഷൻ ടെക്നൊളജി അസ്സോസിയേഷൻ ഓഫ് അമേരിക്ക അഥവാ യുടെ നിർവചനമനുസരിച്ച് കംപ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള ഇൻഫൊർമേഷൻ സിസ്റ്റംസിന്റെ പഠനം രൂപകല്പന നിർമ്മാണം അതിന്റെ ഇംപ്ലിമെന്റേഷൻ നിയന്ത്രണം എന്നിവക്കു പൊതുവെ പറയുന്ന പേരാണ് ഐ ടി അഥവാ ഇൻഫൊർമേഷൻ ടെക്നൊളജി റ്റാലി സ്റ്റിക്ക് എന്നതിന്റെ രൂപത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ആയിരക്കണക്കിനു വർഷങ്ങളോളം കണക്കു കൂട്ടലിൽ സഹായിക്കാനായി ഉപയോഗിക്കപ്പെട്ടു ആന്റി കൈത്തെറ സാങ്കേതികവിദ്യയായിരുന്നു ബി സി ഇ ഒന്നാം നൂറ്റാണ്ടിൽപ്പോലും ഉപയോഗിച്ചിരുന്ന ആദ്യ അനലോഗ് കമ്പ്യൂട്ടർ ഇത് ഏറ്റവും ആദ്യം അറിയപ്പെട്ട ഗിയർ പ്രവർത്തക സംവിധാനമായിരുന്നു വാൽ വുകളും സ്വുച്ചുകളും ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കമ്പ്യൂട്ടറുകൾ കളിൽ ആണു പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് വിവരസാങ്കേതികവിദ്യാ ലോകം വളരെ വിശാലമാണ് അതിൽ ധാരാളം മേഖലകൾ ഉൾപ്പെടുന്നു പ്രക്രിയകൾ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ കമ്പ്യൂട്ടർ ഹാർഡ്വെയർ പ്രോഗ്രാമിങ്ങ് ഭാഷകൾ ഡാറ്റ കൺസ്ട്രക്ടുകൾ മുതലായവ ഇതിൽപ്പെടും എന്നാൽ ആ ലോകം ഇതിൽ മാത്രം പരിമിതമല്ല ചുരുക്കത്തിൽ ഡാറ്റയെ സംബന്ധിക്കുന്നതെല്ലാം വിവരങ്ങളോ അറിവോ ദൃഷ്ടിഗോചരമായതോ ശബ്ദ ചിത്ര ചലച്ചിത്ര മിശ്രിതമായതോ എല്ലാം തന്നെ വിവരസാങ്കേതികവിദ്യയെന്ന പ്രവൃത്തിമണ്ഡലത്തിൽ ഉൾപ്പെടുന്നു ഇതാണ് വിവരസാങ്കേതിക വിദ്യ വളരെ വിശാലമായ ഈ ശാസ്ത്രത്തിന്റെ ചില പ്രധാനപ്പെട്ട ശാഖകൾ ചുവടെ ചേർത്തിരിക്കുന്നു ഈ പട്ടിക അവസാനിക്കുന്നില്ല ദിനം പ്രതി വളരുന്ന ഈ ശാസ്ത്രശാഖയുടെ സാദ്ധ്യതകൾ അനന്തമാണ് രണ്ട് അക്കങ്ങൾ മാത്രം ഉപയോഗിക്കുന്ന ഒരു സംഖ്യാവ്യവസ്ഥയാണ് ദ്വയാങ്കസംഖ്യാവ്യവസ്ഥ സാധാരണ ഉപയോഗത്തിലുള്ള ദശാംശസംഖ്യാ വ്യവസ്ഥയിൽ പത്ത് അക്കങ്ങളാണ് എന്നിവ സംഖ്യകളെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത് എന്നാൽ ദ്വയാംശസംഖ്യാ വ്യവസ്ഥയിൽ രണ്ടക്കങ്ങൾ ഒന്നും പൂജ്യവും മാത്രമേ സംഖ്യകളെ ഉപയോഗിക്കുന്നുള്ളു അതുകൊണ്ട് ഒന്നിനു മുകളിലുള്ള സംഖ്യകൾ സൂചിപ്പിക്കുന്നതിന് രണ്ടോ അതിലധികമോ അക്കങ്ങൾ ഉപയോഗിക്കേണ്ടി വരും ഉദാഹരണത്തിന് എന്ന അക്കം ദ്വയാംശസംഖ്യാരീതിയിൽ എന്നാണ് എഴുതുന്നത് എന്ന സംഖ്യ എന്നും ഇത്തരം സംഖ്യകൾ കൈകാര്യം ചെയ്യുന്നത് മനുഷ്യർക്ക് ദുഷ്കരമാണെങ്കിലും കംപ്യൂട്ടർ പോലെയുള്ള യന്ത്രങ്ങളിൽ ഉപയോഗിക്കുന്നതിന് യോജിച്ചതാണ് അത്തരം യന്ത്രങ്ങളെ പൊതുവെ ദ്വയാങ്കോപകരണങ്ങൾ എന്നു പറയുന്നു ദ്വയാംശസംഖ്യകളുടെ ദശാംശസംഖ്യാ മൂല്യം കാണുന്നതിന് ദ്വയാംശസംഖ്യയിലെ ഓരോ അക്കത്തിനേയും അതിന്റെ സ്ഥാനമൂല്യത്തിനു തുല്യം ന്റെ ഗുണിതങ്ങൾ കൊണ്ടു ക്രമമായി ഗുണിച്ച് തുക കണ്ടാൽ മതി ഉദാ എന്ന ദ്വയാംശസംഖ്യയുടെ ദശാംശസംഖ്യാ മൂല്യം കാണുന്നതിന് അതായത് എന്ന ദ്വയാംശസംഖ്യയ്ക്കു തുല്യമായ ദശാംശസംഖ്യ ആകുന്നു അതുപോലെ തിരിച്ച് ഒരു ദശാംശസംഖ്യയെ ദ്വയാംശസംഖ്യ ആക്കാൻ കൊണ്ടു തുടർച്ചയായി ഹരിച്ച് ഓരോ തവണയും കിട്ടുന്ന ശിഷ്ടങ്ങളെ കിട്ടുന്ന മുറയ്ക്കുവലത്തു നിന്നു ഇടത്തോട്ടു എഴുതിയാൽ മതി ഉദാ ഛന്ദസ്സൂത്രം എഴുതിയ പിംഗലനാണ് ദ്വയാംശസമ്പ്രദായം എന്ന ആശയം ആദ്യം ഉപയോഗിച്ചത് എന്നു കരുതപ്പെടുന്നു വേദമന്ത്രങ്ങളിലെ വൃത്തങ്ങളുടെ ഗണിതസവിശേഷതകൾ വിവരിക്കുന്നതിനാണ് ഈ സമ്പ്രദായം അദ്ദേഹം ഉപയോഗിച്ചിരുന്നത് എന്നാൽ പുരാതന ചീനാക്കാരുടെ ചില ഗ്രന്ഥങ്ങളിൽ ദ്വയാംശസമ്പ്രദായത്തിലുള്ള ചിത്രങ്ങൾ കാണാം ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം വടക്കൻ അക്ഷാംശം നും ഇടയ്ക്കും കിഴക്കൻ രേഖാംശം നും നും ഇടയ്ക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു കിഴക്ക് തമിഴ്നാട് വടക്ക് കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് മുതൽ കിലോ മീറ്റർ വരെ വീതിയും കിലോ മീറ്റർ നീളവുമുള്ള കേരളത്തിന്റെ അതിർത്തികൾ മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയും തിരുനെൽവേലി ജില്ലയിലെ ചെങ്കോട്ട താലൂക്കിൻറെ കിഴക്കെ ഭാഗവും തെങ്കാശി താലൂക്കും ഒഴികെ തിരുവിതാംകൂർ പണ്ടത്തെ കൊച്ചി പഴയ മദിരാശി സംസ്ഥാനത്തിലെ ഗൂഡല്ലൂർ താലുക്ക് ടോപ് സ്ലിപ് ആനക്കെട്ടിക്ക് കിഴക്കുള്ള അട്ടപ്പാടി വനങ്ങൾ ഇപ്പോൾ നീലഗിരി ജില്ല കോയമ്പത്തൂർ ജില്ലയുടെ ഭാഗങ്ങൾ ഒഴികെയുള്ള മലബാർ ജില്ല അതേ സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ തുളുനാട് ഉൾപ്പെടുന്ന കാസർഗോഡ് താലൂക്ക് ഇപ്പോൾ കാസർഗോഡ് ജില്ല എന്നീ പ്രദേശങ്ങൾ ചേർത്ത് ലാണ് ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത് വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട് മലയാളം പ്രധാന ഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ് മറ്റു പ്രധാന നഗരങ്ങൾ കൊച്ചി കോഴിക്കോട് കൊല്ലം തൃശ്ശൂർ കണ്ണൂർ എന്നിവയാണ് കളരിപ്പയറ്റ് കഥകളി ആയുർവേദം തെയ്യം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ് വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ പ്രധാന ഘടകമാണ് കേരളം എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റി വിഭിന്ന അഭിപ്രായങ്ങൾ ഉണ്ട് കേരളീയരുടെ പൊതുവ്യവഹാരഭാഷ ദ്രാവിഡഭാഷാഗോത്രത്തില്പെട്ട മലയാളം ആണ് പ്രാഗ്കാലതമിഴിൽ നിന്ന് രൂപംകൊണ്ടതാണ് മലയാളം വട്ടെഴുത്തുലിപികളിലാണ് ആദ്യകാലമലയാളം എഴുതപ്പെട്ടുപോന്നത് വട്ടെഴുത്തു ലിപികളുടേയും ഗ്രന്ഥലിപികളുടേയും സങ്കലനത്തിലൂടെയാണ് ഇന്നത്തെ മലയാളലിപിസഞ്ചയം ഉരുത്തിരിയുന്നത് സി ഇ പതിനഞ്ചാം നൂറ്റാണ്ടോടെയാണ് ഇന്നു എഴുതപ്പെടുകയും കേൾക്കപ്പെടുകയും ചെയ്യുന്ന മലയാളം ഏറെക്കുറെ രൂപപ്പെടുന്നത് നിത്യവ്യവഹാരഭാഷയിൽ പ്രാദേശികമായി വാമൊഴിവൈവിദ്ധ്യം ഇന്നും വളരെയേറെ നിലനിൽക്കുന്നുണ്ടെങ്കിലും വരമൊഴിയുടെ കാര്യത്തിൽ കേരളമൊട്ടാകെ പണ്ടുമുതൽക്കേ ഏകമാനത കൈവരിച്ചുകഴിഞ്ഞിരുന്നു ഭാഷയുടെ ഉത്ഭവത്തെ കുറിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുന്നു പ്രാകൃതകാലം മുതലേയുള്ള നിരവധി മനുഷ്യപ്രയാണങ്ങളുടേയും അവയിൽനിന്നുരുത്തിരിഞ്ഞ അധിവാസകേന്ദ്രങ്ങളുടേയും തുടർച്ചയുടെ ബാക്കി പത്രമാണ് ഇന്നത്തെ കേരളം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഈ തെക്കുപടിഞ്ഞാറൻ തീരദേശത്ത് ആദ്യമായി എത്തിപ്പെട്ടവർ നെഗ്രിറ്റോയ്ഡ് ആസ്ത്രലോയ്ഡ് വർഗ്ഗത്തിൽ പെട്ടവരായിരുന്നിരിക്കണം എന്നാണ് വിശ്വസിക്കപ്പെടുന്നത് കേരളത്തിന്റെ പ്രാകൃതകാലത്ത് ഇന്നുകാണുന്ന സമതലങ്ങൾ ഇല്ലാതിരുന്നതിനാൽ ഇക്കൂട്ടർ മുഖ്യമായും വനങ്ങൾ നിറഞ്ഞ ഉയർന്ന നിരപ്പിലുള്ള മലമ്പ്രദേശങ്ങളാണ് സ്വാഭാവികമായും താവളമാക്കിയത് ഇവർ മുഖ്യമായും നായാട്ടിലൂടെയും വനങ്ങളിലെ കായ്കനികൾ ഭക്ഷിച്ചുമാണ് ജീവിച്ചിരുന്നത് കൃഷി അവർക്ക് അജ്ഞാതമായിരുന്നു ഇവരുടെ പിന്മുറക്കാർ ഇന്നും കേരളത്തിൽ അവശേഷിച്ചിട്ടുണ്ട് കിഴക്കൻ മലകളിലും കാടുകളിലും കണ്ടുവരുന്ന പണിയർ ഇരുളർ കുറിച്യർ മുതുവാന്മാർ മലയരയർ മലവേടർ ഉള്ളാടർ കാണിക്കാർ തുടങ്ങിയ ആദിവാസികൾ ഇവരുടെ പിൻഗാമികൾ ആണ് പിന്നീട് കടന്നുവന്നവരാണ് ദ്രാവിഡർ കടൽ കുറേക്കൂടി പിൻവാങ്ങി കൂടുതൽ സമതലപ്രദേശങ്ങൾ ഉയർന്നുവരികയും ഭൂപ്രകൃതിയിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകുകയും ചെയ്തതിനുശേഷമാണ് ഇതെന്നാണ് ചരിത്രഗവേഷകർ കരുതുന്നത് മഹാശിലസംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ ഇവരാണ് കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ നിന്നും ഈ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട് കൃഷി അറിയാമായിരുന്ന ഇവർ ആദിമനിവാസികൾ അധിവസിച്ചിരുന്ന വനങ്ങളിലേക്ക് കടക്കാതിരിക്കുകയോ ആദിമനിവാസികൾ സമതലങ്ങളിലേക്ക് കുടിയേറാതിരിക്കുകയോ ചെയ്തിരിക്കാം ഈ ആദിമനിവാസികൾ തങ്ങളുടേതായ ചുറ്റുപാടുകളിൽ ജീവിച്ചുകൊണ്ട് പുതിയ അയൽക്കാരുമായി കൊള്ളക്കൊടുക്കകളിൽ ഏർപ്പെട്ടിരുന്നതായി പിൽക്കാലത്തെ സംഘം കൃതികളിൽ നിന്ന് മനസ്സിലാക്കാം ഇവർ കാളി പൂർവ്വികർ മുത്തപ്പൻ പ്രകൃതിശക്തികൾ മലദൈവങ്ങൾ എന്നിവരെ ആരാധിച്ചിരുന്നു ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടതിനുശേഷം ഇന്നത്തെ രൂപത്തിലേക്ക് എത്തിപ്പെടുമ്പോഴേക്ക് ഏതായാലും കേരളം എന്ന വാക്ക് ഒരു സ്വതന്ത്രാസ്തിത്വം നേടിയിരുന്നു ബി സി എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം ആം സർഗത്തിൽ കേരളത്തെപ്പറ്റി പരാമർശമുണ്ട് സുഗ്രീവൻ വാനരന്മാരെ ദക്ഷിണദേശത്തേയ്ക്കയക്കുമ്പോൾ കാണാവുന്ന രാജ്യങ്ങളെപ്പറ്റി രാമായണത്തിൽ ഇങ്ങനെ പറയുന്നു മഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം കേരളം കർണാടകം മുതലായ നാമങ്ങൾ വരുന്നു അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം മഹാഭാരതത്തിൽ ആദിപർവം ആം അധ്യായത്തിലും സഭാപർവം ആം അധ്യായത്തിലും വനപർവം ആം അധ്യായത്തിലും ദ്രോണപർവം ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട് രുക്മിണീസ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും പാണ്ഡ്യനും കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു ബ്രഹ്മാണ്ഡപുരാണം അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട് പുരാണങ്ങളും ഇതിഹാസങ്ങളും രചിക്കപ്പെട്ടുകഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞാണ് അവ ഇന്നത്തെ മട്ടിലായതെന്നും അതിനിടെ അവയിൽ പ്രക്ഷിപ്തമായി പലതും കടന്നുകൂടിയിട്ടുണ്ടാകുമെന്നും പണ്ഡിതമതമുണ്ട് കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുമ്പ് നും നും ഇടയിൽ മദ്ധ്യേന്ത്യയിൽ അശോകചക്രവർത്തി സ്ഥാപിച്ച ഒരു ശിലാഫലകത്തിൽ രണ്ടാം ശിലാശാസനം നിന്നാണ് ലഭിച്ചിരിക്കുന്നത് കേരളരാജാവിന്റെ പേര് അശോകശാസനത്തിൽ പറയുന്നില്ലെങ്കിലും ഇവിടെ കേരളപുത്ര എന്ന് പരാമർശിക്കപ്പെടുന്നത് കേരളമാണെന്ന് അനുമാനിക്കപ്പെടുന്നു ശിലാശാസനം ലും ഇതേരീതിയിലുള്ള പരാമർശം കാണാം താമ്രപർണി എന്ന് പരാമർശിക്കപ്പെടുന്ന പ്രദേശം ഇന്നത്തെ ശ്രീലങ്കയാണ് കേരളവും മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട് ബി സി ഇ ൽ സോളമന്റെ കപ്പലുകളിൽ ഫൊണീഷ്യന്മാർ കേരളതീരത്തുള്ള ഓഫിർ എന്ന തുറമുഖം സന്ദർശിക്കാറുണ്ടായിരുന്നു ഇന്നത്തെ പൂവാർ എന്ന ഗ്രാമത്തിലാണ് ഈ ഓഫീർ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു ബൈബിളിൽ പലയിടത്തായി കേരളത്തെ പറയുന്നുണ്ടെങ്കിലും ആനകളെ കുറിച്ച് പറയുന്ന സ്ഥലത്തു ഇന്ത്യയിൽ നിന്നും കൊണ്ട് വന്ന ആന എന്ന് വ്യകതമായി പറയുന്നുണ്ട് ബൈബിളിൽ എസ്തറിന്റെ പുസ്തകത്തിൽ വർഷം ബി സി തുടങ്ങി മാർച്ച് ബി സി കാലഘട്ടത്തിൽ നടന്ന കാര്യങ്ങൾ ഇന്ത്യയെയുംപരാമർശ്ശിക്കുന്നുണ്ട് ഈ നൂറ്റിരുപതു ഏഴ് ഇന്ത്യ ൽ നിന്ന് എത്തിയോപ്പിയ ലേക്കുള്ള സംസ്ഥാനങ്ങൾക്കു ഭരിച്ചിരുന്ന അഹശ്വേരോശ്രാജാവു അതേ അഹശ്വേരോശിന്റെ കാലത്തു സംഭവിച്ചു രാജാവിന്റെ സെക്രട്ടറിമാർ ഇരുപത്തിമൂന്നാം തിയ്യതി ആ സമയത്ത് എത്തിയാണ് മൂന്നാം മാസം സിവാനിലുള്ള മാസം ആണ് ഒരു കല്പന യെഹൂദന്മാരോടു ദേശാധിപന്മാരും നാടുവാഴികൾക്കും എത്യോപ്യ ഇന്ത്യ നിന്നും പ്രവിശ്യകളിൽ ഉദ്യോഗസ്ഥർക്കു മൊർദ്ദെഖായിയുടെ കല്പിച്ച ഒക്കെയും എഴുതിയിരിക്കുന്നത് സ്വന്തം സ്ക്രിപ്റ്റിൽ ഒപ്പം ലേക്ക് നൂറ് ഇരുപത്തിയേഴു പ്രവിശ്യകളുടെ ഓരോ കരയിലെ സ്വന്തം ഭാഷയിൽ തങ്ങളുടെ സ്ക്രിപ്റ്റ് അവരുടെ ഭാഷ യഹൂദന്മാരുടെ ജാതികളെ ഒക്കെയും ഈ കത്തിന്റെ പകർപ്പാണ് മഹാരാജാവായ അർത്ഥഹ് ഇന്ത്യ ൽ നിന്ന് എത്തിയോപ്പിയ ലേക്ക് അവരെ കീഴിൽ ഉദ്യോഗസ്ഥർ നൂറു ഇരുപത്തിയേഴു പ്രവിശ്യകൾക്ക് ഗവർണർമാർ താഴെ എഴുതുന്നു ആനകളെ ന് തടി ഗോപുരങ്ങൾ ആയിരുന്നു ശക്തവും മൂടി പ്രത്യേക ആയുധം ഓരോ മൃഗം പതിഞ്ഞിരുന്നു ഓരോ അവിടെ നിന്ന് പോരാടിയ നാലു പടയാളികൾ കൂടാതെ അതിന്റെ ഇന്ത്യൻ ഡ്രൈവർ ആയിരുന്നു എത്തിയോപ്പിയ ഇന്ത്യ മുതൽ നൂറു ഇരുപത്തിയേഴു അവനെ കീഴിൽ ആയിരുന്നു എല്ലാ പ്രധാനദേശാധിപന്മാരും ആൻഡ് ജനറൽമാരും ഗവർണർമാർ ക്രിസ്തുവിനു ശേഷമുളള ആദ്യനൂറ്റാണ്ടുകളിലെ ഗ്രീക്ക് റോമൻ ചൈനീസ് യാത്രാരേഖകളിൽ കേരളത്തെപ്പറ്റിയുളള വിവരണങ്ങൾ കാണാം ക്രി മു സെലൂക്കസ് നിക്കേറ്റർ അയച്ച സഞ്ചാരിയായ മെഗസ്തനീസിന്റെ വിവരണങ്ങളിൽ കേരളത്തെപ്പറ്റിയും ഇവിടത്തെ തുറമുഖത്തെപ്പറ്റിയും വിവരണം ഉണ്ട് ക്രി വ ആദ്യ നൂറ്റാണ്ടിൽ എഴുതപ്പെട്ട പെരിപ്ലസ് എന്ന സഞ്ചാരസാഹിത്യത്തിൽ കേരളത്തിനെക്കുറിച്ച് നിരവധി പരാമർശങ്ങൾ ഉണ്ട് പുരാതന കാലം മുതൽ കേരളം ചേര രാജവംശത്തിനു കീഴിലായിരുന്നു തമിഴ് ആയിരുന്നു ചേരൻമാരുടെ വ്യവഹാര ഭാഷ തമിഴിൽ നിന്നും വേറിട്ട് മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ് കേരളത്തിന്റെ തനതു ചരിത്രം പിറക്കുന്നത് ക്രിസ്ത്വബ്ദത്തിന്റെ തുടക്കത്തിലേ കേരളത്തിൽ ക്രിസ്തുമതത്തിനു പ്രചാരം ലഭിച്ചു ക്രിസ്തുവിനു മുൻപു തന്നെ കേരളീയർ യഹൂദരുമായി വ്യാപാര ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു ക്രിസ്തു ശിഷ്യനായ തോമസിന്റെ കേരളത്തിലേക്കുളള വരവിനു കളമൊരുക്കിയതു ഈ ബന്ധമാണെന്നു കരുതപ്പെടുന്നു അതിനു വളരെക്കാലം മുന്നേ തന്നെ ബുദ്ധ ജൈനമതങ്ങളും കേരളത്തിൽ എത്തിയിരുന്നു എട്ടാം നൂറ്റാണ്ടോടു കൂടി ബുദ്ധമതം ക്ഷയിക്കുകയും ഹിന്ദുമതം പ്രബലമായിത്തീരുകയും ചെയ്തു എട്ടാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ അറബി വ്യാപാരികളാണ് മലബാറിലെ പ്രബലമായ മുസ്ലിം ജനവിഭാഗത്തിന്റെ പിറവിക്കു പിന്നിൽ പത്താം നൂറ്റാണ്ടു മുതൽ കേരളത്തിൽ പ്രാദേശികമായി അസംഖ്യം ജന്മി പ്രഭുക്കന്മാർ വളർന്നു വന്നു ഇവരുടെ അധികാരവടംവലികൾക്കും ബലപരീക്ഷണങ്ങൾക്കുമൊടുവിൽ ആത്യന്തികമായി പതിനെട്ടാംനൂറ്റാണ്ടോടെ സാമൂതിരി കൊച്ചി രാജാവ് തിരുവിതാംകൂർ രാജാവ് എന്നിങ്ങനെ മൂന്നു പ്രധാന അധികാരകേന്ദ്രങ്ങൾ നിലവിൽ വന്നു വടക്ക് ചിറക്കൽ കോലത്തിരി തുടങ്ങിയ രാജവംശങ്ങളും അറക്കൽ ബീവിയും ചെറിയ പ്രദേശങ്ങളിൽ മേൽക്കോയ്മ നിലനിർത്തിപ്പോന്നു തുടർന്നാണ് കേരളം വിദേശാധിപത്യത്തിനു കീഴിലാവുന്നത് ബ്രിട്ടീഷുകാർ അധികാരമുറപ്പിക്കുന്ന കാലമായപ്പോഴേക്ക് ഈ പ്രദേശങ്ങൾ മുഴുവൻ ബ്രിട്ടീഷ് മലബാർ കൊച്ചി തിരുവിതാംകൂർ എന്നിങ്ങനെ മൂന്ന് ഭരണസംവിധാനങ്ങൾക്ക് കീഴിലായി പോർച്ചുഗീസ് സഞ്ചാരിയായ വാസ്കോ ഡ ഗാമ ൽ കേരളത്തിൽ എത്തിയത് കേരളത്തിൽ നിന്നുളള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ അറബികളുടെ മേൽക്കോയ്മ തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു അതുവരെ യൂറോപ്പുമായുളള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാർ അറബികളായിരുന്നു ഏതായാലും കേരളത്തിന്റെ കടൽമുഖങ്ങൾ യൂറോപ്യൻ വ്യാപാരികൾക്കു മുന്നിൽ തുറക്കപ്പെട്ടതോടെ ഭൂമിമലയാളത്തിന്റെ ചരിത്രഗതി മാറിമറിഞ്ഞു ഇതോടെ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പുതിയ അദ്ധ്യായം തുറക്കുകയായി കേരള ചരിത്രത്തിൽ ക്രമബദ്ധമായ രേഖകൾ പാശ്ചാത്യനാടുകളിൽ ലഭ്യമാകുന്നത് വാസ്കോഡഗാമയുടെ കേരള സന്ദർശനത്തോടെയാണ് പോർച്ചുഗീസുകാരെത്തുടർന്ന് ഡച്ചുകാരും ഫ്രഞ്ചുകാരും അവസാനമായി ബ്രിട്ടീഷുകാരും കേരളത്തിൽ സ്വാധീനമുറപ്പിച്ചു പിന്നീടുള്ള കേരളചരിത്രത്തിലെ പ്രധാന ഏടുകളിലെല്ലാം വിദേശാധിപത്യത്തിനെതിരെ നടന്ന നിരവധി സമരങ്ങൾ കാണാൻ കഴിയും ബ്രിട്ടീഷുകാർ കേരളത്തിൽ സ്വാധീനമുറപ്പിച്ചതുമുതൽ കേരളം തിരുവിതാംകൂർ കൊച്ചി മലബാർ എന്നിങ്ങനെ മൂന്നായി തിരിഞ്ഞുകിടക്കുകയായിരുന്നു മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു തിരുവിതാംകൂറിലും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയായിരുന്നു ഭരണം ൽ ഇന്ത്യ സ്വതന്ത്രയായ ശേഷം ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു ഇതേത്തുടർന്ന് നവംബർ ഒന്നിനാണ് മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത് ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു കേരളം ഒരു ചെറിയ സംസ്ഥാനമാണിത് ഇന്ത്യയുടെ വെറും ശതമാനം വിസ്തീർണ്ണമേ കേരളത്തിനുള്ളൂ എന്നാൽ ജനസംഖ്യയുടെ കാര്യത്തിൽ വരുന്നുണ്ട് അക്ഷാംശം മുതൽ വരെയും രേഖാംശം കിഴക്ക് മുതൽ വരെയുമാണ് കേരളത്തിന്റെ കിടപ്പ് ആകെ വിസ്തീർണ്ണം ചതുരശ്ര കിലോമീറ്ററാണ് തെക്കുവടക്ക് നിളം കി മീറ്ററും കിഴക്ക് പടിഞ്ഞാറ് ശരാശരി വീതി കിലോമീറ്ററും ആണ് കേരളത്തിന്റെ വടക്കേ അറ്റത്തെ വീതി കി മീ ആണെങ്കിൽ എറണാകുളം ഇടുക്കി ജില്ലകളിൽ കിലോമീറ്റർ വരെ വീതിയുണ്ട് തെക്കോട്ട് വീണ്ടും വീതി കുറഞ്ഞ് വരുന്നു കേരളത്തിലെ പതിനാല് ജില്ലകൾ വടക്കേ മലബാർ തെക്കേ മലബാർ കൊച്ചി തിരുവിതാംകൂർ എന്നീ നാല് ചരിത്രപരമായ പ്രദേശങ്ങളിലായി കിടക്കുന്നു ഈ കാഴ്ചപ്പാടിന്ന് ഇവിടെ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്രിട്ടിഷ്ഭരണസംവിധാനങ്ങൾ രൂപംകൊണ്ട കാലത്തോളമേ പഴക്കമുള്ളൂ അതിന്നുമുൻപ് ഇവിടങ്ങളിൽ ഉണ്ടായിരുന്നത് അനേകം നാട്ടുരാജ്യങ്ങളായിരുന്നു ഈ പ്രദേശങ്ങളിലായി കിടക്കുന്ന ഓരോ ജില്ലകളും താഴെക്കൊടുക്കുന്നു കേരളത്തിലെ റവന്യൂ ജില്ലകൾ താലൂക്കുകൾ റവന്യൂ വില്ലേജുകൾ കോർപ്പറേഷൻ നഗരസഭ ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയുടെ അതിരുകൾ മുഴുവൻ കേരളവുമായാണ് പങ്കുവെക്കുന്നത് തിരുവനന്തപുരമാണ് സംസ്ഥാന തലസ്ഥാനവും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരവും കൊച്ചിയാണ് ഏറ്റവും കൂടുതൽ ജനങ്ങൾ നഗരാതിർത്തിയിലായി വസിക്കുന്നതും വലിയ തുറമുഖ നഗരവും കോഴിക്കോട് തൃശ്ശൂർ കണ്ണൂർ എന്നിവയാണ് പ്രധാന വാണിജ്യനഗരങ്ങൾ ഏറ്റവും കൂടുതൽ ജനങ്ങൾ നഗരങ്ങളിൽ താമസിക്കുന്നത് കണ്ണൂർ ജില്ലയിലാണ് ഇവിടത്തെ ശതമാനത്തിലധികം ജനങ്ങൾ നഗരത്തിലാണ് വസിക്കുന്നത് കേരളത്തിലെ ഹൈക്കോടതി എറണാകുളത്താണ് സ്ഥിതി ചെയ്യുന്നത് കേന്ദ്രീയ ഭൂഗർഭജല ബോർഡും കേരള ഭൂഗർഭജല വകുപ്പും സംയുകതമായി കേരളത്തിലെ ഭൂഗർഭജല സമ്പത്തിന്റെ അളവു് നിശ്ചിത ഇടവേളകളിൽ കണക്കാക്കാറുണ്ട് കേരളത്തിലെ ആയിരത്തോളം കിണറുകളിൽ കേന്ദ്രീയ ഭൂഗർഭജല ബോർഡ് പഠനത്തിനായി നിരീക്ഷിക്കുന്നുണ്ട് അർധഗുരുതരമായ ബ്ലോക്കുകലുണ്ട് കാസർഗോഡ് മലമ്പുഴ ബോക്കുകളെ ഗുരുതരമായും ചിറ്റൂർ ബ്ലോക്കിനെ അതീവ ഗുരുതരമായും വർഗ്ഗീകരിച്ചിരിക്കുന്നു കേരളത്തിലെ പ്രധാന നദീജല പദ്ധതികൾ കാറ്റിൽ നിന്നുള്ള വൈദ്യുത പദ്ധതികൾ താപോർജ്ജ വൈദ്യുത പദ്ധതികൾ കേരളത്തിന് കിലോമീറ്റർ നീളത്തിൽ കടൽത്തീരമുണ്ട് അന്തർദേശീയധാരണ അനുസരിച്ച് കരയിൽ നിന്ന് കിലോമീറ്റർ ദൂരം വരെയുള്ള കടൽ പ്രദേശം കേരളത്തിന് മത്സ്യബന്ധനത്തിനവകാശപ്പെട്ടതാണ് കൊച്ചി എന്ന പ്രധാന തുറമുഖം കൂടാതെ അപ്രധാനതുറമുഖങ്ങളും കേരളത്തിലുണ്ട് വിഴിഞ്ഞം തുറമുഖം കൊല്ലം തുറമുഖം തങ്കശ്ശേരി തുറമുഖം ആലപ്പുഴ തുറമുഖം കായംകുളം തുറമുഖം മനക്കോടം തുറമുഖം തിരുവനന്തപുരം തുറമുഖം നീണ്ടകര തുറമുഖം മുനമ്പം തുറമുഖം പൊന്നാനി തുറമുഖം ബേപ്പൂർ തുറമുഖം കോഴിക്കോട് തുറമുഖം തലശ്ശേരി തുറമുഖം കണ്ണൂർ തുറമുഖം അഴീക്കൽ തുറമുഖം കാസർഗോഡ് തുറമുഖം മഞ്ചേശ്വരം തുറമുഖം നീലേശ്വരം തുറമുഖം എന്നിവയാണ് അവ ഇതിൽ വിവിധതരം ഉഷ്ണമേഖലാവനങ്ങൾ ഇലപൊഴിയും വരണ്ടവനങ്ങൾ ചോലവനങ്ങൾ പുൽമേടുകൾ തുടങ്ങിയവ ഉൾപ്പെടുന്നു അന്തരീക്ഷ ശാസ്ത്രമനുസരിച്ച് കേരളത്തിൽ നാല് ഋതുക്കളുണ്ട് മഞ്ഞുകാലം ഡിസംബർ മുതൽ ഫെബ്രുവരി വരെ വേനൽക്കാലം മാർച്ച് മുതൽ മേയ് വരെ ഇടവപ്പാതി ജൂൺ മുതൽ സെപ്തംബർ വരെ തുലാവർഷം ഒക്റ്റോബർ മുതൽ ഡിസംബർ വരെ ഭൂമധ്യരേഖയിൽ നിന്ന് വളരെ അടുത്തായിക്കിടക്കുന്നതിനാൽ കേരളത്തിൽ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത് എന്നാൽ സമുദ്രസാമീപ്യവും പശ്ചിമഘട്ടനിരകൾ മഴമേഘങ്ങളേയും ഈർപ്പത്തിനേയും തടഞ്ഞു നിർത്തുന്നതും മൂലം സമശീതോഷ്ണ കാലാവസ്ഥയാണുള്ളത് കേരളത്തിൽ കാലാവസ്ഥകൾ വ്യക്തമായി വ്യത്യാസം പുലർത്തുന്നവയാണ് രണ്ട് മഴക്കാലങ്ങൾ ആണ് ഉള്ളത് കാലവർഷവും തുലാവർഷവും ശൈത്യകാലം വേനൽക്കാലം ഉഷ്ണകാലം എന്നീ മറ്റു കാലാവസ്ഥകളും അനുഭവപ്പെടുന്നു കൂടിയ ആർദ്രത മൂലം അന്തരീക്ഷ ഊഷ്മാവിൽ വർഷത്തിൽ ചെറിയ ഏറ്റക്കുറച്ചിലുകളേ കാണിക്കാറുമുള്ളു ചൂടു കുറഞ്ഞ വരണ്ട കാലാവസ്ഥ എന്നേ പറയാൻ പറ്റൂ ഭൂമധ്യരേഖയിൽ നിന്ന് അകന്ന പ്രദേശങ്ങൾ പോലെ വളരെ കുറഞ്ഞ താപനില കേരളത്തിൽ രേഖപ്പെടുത്തിക്കാണാറില്ല മഴ നന്നായി പെയ്യും കുറഞ്ഞ താപനില വരെ ചിലപ്പോൾ ആകാറുണ്ട് എന്നാൽ കൂടിയ താപനില നു താഴെ നിൽക്കുകയും ചെയ്യുന്ന സുഖകരമായ ഒരു കാലാവസ്ഥയാണ് ഇത് മൂന്നാർ പോലെയുള്ള കുന്നിൻപ്രദേശങ്ങളിലെ താപനില ശൈത്യപ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് വളരെ ഇഷ്ടമാകുന്നതിനാൽ വിദേശീയരായ സന്ദർശകർ കൂടുതൽ ഉണ്ടാവുന്ന ഒരു കാലമാണിത് ഏറ്റവും കൂടിയ മഴയുടെ അളവ് സെ മീ യിൽ താഴെയാണ് കേരളത്തിൽ വേനൽക്കാലം മാർച്ച് മുതൽ മേയ് വരേയാണ് ഈ സമയത്താണ് ഇവിടെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് എന്നാൽ മറ്റിടങ്ങളിലില്ലാത്ത തരം വേനൽ മഴ കേരളത്തിന്റെ പ്രത്യേകതയാണ് വിട്ടു വിട്ട് പെയ്യുന്ന മഴ മാർച്ച് മേയ് മാസങ്ങളിലെ താപനില കുറക്കാൻ സഹായിക്കാറുണ്ട് ഈ കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലാണ് ഇത് മേയിലാണ് കൂടുതലും ലഭ്യമാകുന്നത് കണ്ണൂർ ജില്ലയിലെ തെക്കു കിഴക്കൻ ഭാഗങ്ങൾ മലപ്പുറം ജില്ലയുടെ കിഴക്കൻ ഭാഗങ്ങൾ പാലക്കാട് ജില്ല എന്നിവിടങ്ങളിൽ സെ മീ ഓളം മഴ ലഭിക്കാറുണ്ട് കാട്ടുതീ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ഇക്കാലത്താണ് ഇത് വ്യക്തമായ രീതിയിൽ രണ്ട് കാലങ്ങളിലായാണ് വരുന്നത് ഇടവപ്പാതി തുലാവർഷം പിന്നെ വേനൽ മഴയും കേരളത്തിൽ ഒരു വർഷം ശരാശരി മി ലിറ്ററോളം മഴകിട്ടാറുണ്ട് മഴവെള്ളത്തിന്റെ ശതമാനത്തോളം കടലിലേക്ക് ഒഴുകി നഷ്ടപ്പെടുന്നു ഇടവപ്പാതി അഥവാ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം പൊതുവേ കാലവർഷം എന്ന പേരിലും പരാമർശിക്കപ്പെടുന്നു ജൂൺ മുതൽ സെപ്റ്റംബർ വരേയുള്ള മാസങ്ങളിലാണ് ഇത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇക്കാലത്താണ് ഇടവം പകുതിയിൽ മഴ ആരംഭിക്കുന്നതു കൊണ്ട് ഇടവപ്പാതി എന്നു വിളിക്കാറുള്ള ഈ മഴക്കാലം അറബിക്കടലിൽ നിന്ന് രൂപം കൊണ്ട് വരുന്ന മഴമേഘങ്ങൾ പശ്ചിമഘട്ടത്തിന്റെ സാമീപ്യം മൂലം ഘനീഭവിച്ച് ഉണ്ടാകുന്നതാണ് ഇടിവെട്ടും മിന്നലും കുറവായിരിക്കുമെന്നതും ദിവസത്തിൽ എപ്പോൾ വേണമെങ്കിലും മഴപെയ്യുമെന്നതുമാണ് തുലാവർഷത്തെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇടുക്കി ജില്ലയിലെ പീരുമേട് പ്രദേശങ്ങളിലാണ് ഇവിടെ സെ മീ വരെ മഴ ലഭിക്കുന്നു മലബാറിലെ കുറ്റ്യാടി വൈത്തിരി പ്രദേശങ്ങളിലാണ് വടക്ക് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് കേരളത്തിലെ മഴയുടെ നാലിൽ മൂന്നുഭാഗവും ജൂണിനും സെപ്റ്റംബറിനും ഇടക്കുള്ള തെക്കുപടിഞ്ഞാറൻ കാലവർഷത്തിലാണ് പെയ്യുന്നത് വടക്കുനിന്ന് തെക്കോട്ട് വരുമ്പോൾ മഴയുടെ അളവ് കുറഞ്ഞു കുറഞ്ഞുവരുന്നു കോഴിക്കോട് വർഷത്തിൽ ശരാശരി സെന്റീമീറ്റർ മഴ ലഭിക്കുമ്പോൾ തിരുവനന്തപുരത്ത് ഇത് സെന്റീമീറ്റർ മാത്രമാണ് വടക്കു കിഴക്കൻ മൺസൂൺ എന്നറിയപ്പെടുന്ന ഇത് തുലാമാസത്തിലാണ് പെയ്തുതുടങ്ങുന്നത് അതായത് ഒക്ടോബർ പകുതിയോടെ ആരംഭിച്ച് ഡിസംബർ വരെ കിട്ടുന്ന ഈ മഴ സംസ്ഥാനത്തിന്റെ തെക്കൻ പ്രദേശങ്ങളിലാണ് കൂടുതലായും ലഭിക്കുന്നത് വൈകുന്നേരങ്ങളിൽ ആണ് ഇത് കൂടുതലായും പെയ്യുക മാത്രവുമല്ല മഴയ്ക്ക് ഇടി മിന്നലിന്റെ അകമ്പടി ഇക്കാലത്ത് കൂടുതലായുണ്ടാകും പുനലൂർ കുറ്റ്യാടി നേരിയമംഗലം എന്നിവിടങ്ങളിലാണ് ഈ മഴ കൂടുതൽ ലഭിക്കുന്നത് കേരളത്തിലെ ദേശീയപാതയുടെ ആകെ നീളം കിലോമീറ്ററും സംസ്ഥാനപാതയുടേത് കിലോമീറ്ററുമാണ് കൂടാതെ കിലോമീറ്റർ ജില്ലാപാതകളും കേരളത്തിലുണ്ട് യിൽ നിന്നു തുടങ്ങി മുംബൈക്ക് സമീപം പനവേൽ വരെ ചെന്ന് അവിടെ വച്ച് ദേശീയപാത മായി കൂട്ടിമുട്ടുന്ന ദേശീയപാത കേരളത്തിലൂടെ കടന്നുപോകുന്നു കേരളത്തിലൂടെയുള്ള രണ്ടാമത്തെ നീളം കൂടിയ ദേശീയപാതയാണ് ദേശീയപാത ഇത് തമിഴ് നാട്ടിലെ സേലത്തുനിന്നും ആരംഭിച്ച് കേരളത്തിലൂടെ കൊച്ചിവരെ പോകുന്നു ദേശീയപാത കൊച്ചി രാമേശ്വരം ദേശീയപാത കൊല്ലം തിരുമംഗലം ദേശീയപാത കോഴിക്കോട് മൈസൂർ ദേശീയപാത കോഴിക്കോട് പാലക്കാട് ദേശീയപാത കൊല്ലം തേനി എന്നീ ദേശീയപാതകൾ കേരളത്തിൽ നിന്നും തുടങ്ങുന്നു സംസ്ഥാനത്തെ നിയമനിർമ്മാണ സഭയായ കേരള നിയമസഭയിൽ അംഗങ്ങളുണ്ട് നിയമസഭാമണ്ഡലങ്ങളിൽ നിന്നുളള ജനപ്രതിനിധികളും ആംഗ്ലോ ഇന്ത്യൻ സമുദായത്തിൽ നിന്നുള്ള ഒരു നോമിനേറ്റഡ് അംഗവും സർക്കാരിന്റെ തലവൻ ഗവർണർ ആണ് എന്നിരുന്നാലും ഗവർണർക്ക് നാമമാത്രമായ അധികാരങ്ങളേയുള്ളു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഭരണസംവിധാനം നിയന്ത്രിക്കുന്നത് ത്രിതല പഞ്ചായത്തുകളടങ്ങുന്നതാണ് പ്രാദേശിക ഭരണസംവിധാനം ഗ്രാമപഞ്ചായത്തുകളാണ് ഏറ്റവും താഴേത്തട്ടിലുളളത് അതിനു മുകളിൽ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും നിലവിൽ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും കേരളത്തിലുണ്ട് ഇവകൂടാതെ അഞ്ചു പ്രധാന നഗരങ്ങളെ കോർപറേഷനുകളായും പ്രധാന പട്ടണങ്ങളെ മുനിസിപ്പാലിറ്റികളായും തിരിച്ചിട്ടുണ്ട് എല്ലാ ജില്ലകളിലും ഭരണമേൽനോട്ടം വഹിക്കാൻ ജില്ലാ കലക്ടർമാരുമുണ്ട് പൊതുഭരണ സംവിധാനം ജില്ലാ കലക്ടർമാർക്ക് കീഴിൽ താലൂക്ക് തഹസിൽദാർമാർ അവർക്കുകീഴിലുള്ള വില്ലേജ് ഓഫീസർമാർ എന്നിവരിലൂടെ നിർവ്വഹിക്കപ്പെടുന്നു രാജ്യത്തെ പരമോന്നത നിയമനിർമ്മാണ സഭയായ ലോക്സഭയിലേക്ക് കേരളം പ്രതിനിധികളെ അയക്കുന്നു പാർലമെന്റിന്റെ അധോമണ്ഡലമായ രാജ്യസഭയിൽ കേരളത്തിന് പ്രതിനിധികളുണ്ട് സംസ്ഥാനമായി രൂപീകൃതമായതു മുതൽ നാലര പതിറ്റാണ്ടുകളോളം സോഷ്യലിസ്റ്റ് ജനാധിപത്യത്തിലൂന്നിയ ക്ഷേമരാഷ്ട്ര മൂല്യങ്ങളാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥ പിന്തുടർന്നിരുന്നത് എന്നാൽ സമീപകാലത്ത് സ്വതന്ത്ര വ്യാപാരം നേരിട്ടുള്ള വിദേശ നിക്ഷേപം തുടങ്ങിയ ഉദാരസമീപനങ്ങളിലൂടെ ഒരു മിശ്രസമ്പദ്വ്യവസ്ഥ എന്ന നിലയിലേക്കു മാറിയിട്ടുണ്ട് ലെ കണക്കുകളനുസരിച്ച് കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം കോടി രൂപയാണ് ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചാ സൂചികയിലും വൻകുതിച്ചു ചാട്ടം കാണാനാകുന്നുണ്ട് കളിൽ അഞ്ചു മുതൽ ആറു ശതമാനം വരെയായിരുന്ന വളർച്ചാ നിരക്ക് ൽ ശതമാനമായും ൽ ശതമാനമായും വർദ്ധിച്ചു ഇതൊക്കെയാണെങ്കിലും വളരെക്കുറച്ചു വൻകിട കമ്പനികളേ കേരളത്തിൽ മുതൽമുടക്കാൻ തയ്യാറാകുന്നുള്ളൂ എന്നാൽ കേരളത്തിലെ സമ്പദ് വ്യവസ്ഥ ഈ കുറവു നികത്തുന്നതിനു പ്രധാന കാരണം വിദേശ നാടുകളിലുള്ള കേരളീയർ നാട്ടിലേക്കയക്കുന്ന പണമാണ് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഇരുപതു ശതമാനത്തോളം വരും ഇത് കേരളത്തിന്റെ ആളോഹരി വരുമാനം രൂപയാണ് ഇത് ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണ് ആഗോള ശരാശരിയിൽ നിന്നും ഏറെ താഴെയും കേരളത്തിന്റെ മാനവ വികസന സൂചികയും ജീവിത നിലവാരക്കണക്കുകളും ഇന്ത്യയിലെ ഏറ്റവും മികച്ചതും ആഗോള നിലവാരത്തോടു കിടപിടിക്കുന്നതുമാണ് ഒരേ സമയം ഉയർന്ന ജീവിത നിലവാരവും താഴ്ന്ന സാമ്പത്തിക വളർച്ചയും പിന്തുടരുന്ന കേരളത്തിലെ ഈ അപൂർവ സാഹചര്യത്തെ കേരള മോഡൽ എന്ന പേരിൽ സാമ്പത്തിക ഗവേഷകർ പഠനവിഷയമാക്കാറുണ്ട് വിനോദസഞ്ചാരം പൊതുഭരണം ബാങ്കിങ് ഗതാഗതം വാർത്താവിനിമയം എന്നിവയുൾപ്പെടുന്ന സേവന മേഖലയും കൃഷി മത്സ്യബന്ധന മേഖലകളുമാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലുകൾ കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം കൃഷിയെ മുഖ്യവരുമാന മാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നു ച കി മീ പാടങ്ങളിൽ നിന്ന് ൽ ഇത് ച കി മീ ആയിരുന്നു ഇവിടെ ടൺ നെല്ല് ഉല്പാദിപ്പിക്കുന്നു അറുന്നൂറോളം നെല്ലിനങ്ങൾ കേരളത്തിൽ കൃഷിചെയ്യുന്നുണ്ട് കൂടാതെ നാളികേരം തേയില കാപ്പി റബ്ബർ കശുവണ്ടി എന്നിവയും കുരുമുളക് ഏലം വാനില കറുവാപ്പട്ട ജാതിക്ക എന്നീ സുഗന്ധവ്യഞ്ജനങ്ങളും വ്യാപകമായി കൃഷിചെയ്തു വരുന്നു കേരളം ഒരു ഉപഭോക്തൃസംസ്ഥാനമാണ് ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടിയിട്ടില്ലാത്ത കേരളം അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത് കേരളത്തിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും അന്നും ഇന്നും കേരളത്തിന് പുറത്തുള്ളവരെ ആശ്രയിക്കേണ്ട ഗുരുതരമായ സ്ഥിതിയാണ് നെല്ല് മരച്ചീനി വാഴ റബ്ബർ കുരുമുളക് കവുങ്ങ് ഏലം കാപ്പി തുടങ്ങി മിക്ക കൃഷികളും കേരളത്തിലുണ്ടെങ്കിലും എല്ലാ കാർഷികോൽപ്പന്നങ്ങളും അതിന്റെ പ്രാഥമികദശയിൽ തന്നെ വിൽക്കുന്ന രീതിയാണ് കേരളത്തിലുള്ളത് അതായത് കാർഷികവിഭവങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർദ്ധിതഉൽപ്പന്നങ്ങളുടെ ഉല്പാദനം കേരളത്തിൽ കുറവാണ് കാർഷികചെലവ് വർദ്ധിച്ചതും കൃഷിനഷ്ടവും കാരണം മുമ്പുണ്ടായിരുന്ന പല കൃഷികളും കർഷകർ ചെയ്യാതായിട്ടുണ്ട് ഇപ്പോൾ റബ്ബറാണ് കൂടുതലായി കൃഷി ചെയ്യുന്നത് ഇന്ത്യയിൽ ഉണ്ടാകുന്ന തൊണ്ണൂറ് ശതമാനം റബ്ബറും കേരളത്തിലാണ് ഉൽപ്പാദിപ്പിക്കുന്നത് റബ്ബർപാൽ ഉപയോഗിച്ചു ൽ പരം ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നു പറയപ്പെടുന്നുണ്ടെങ്കിലും വിരലിൽ എണ്ണാവുന്ന റബ്ബർ ഉൽപ്പന്നങ്ങളേ കേരളത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുള്ളൂ റബ്ബർപാൽ ഉൽപ്പാദനത്തിന്റെ പ്രാഥമികദശയിൽ തന്നെ അതായത് പാലായോ ഷീറ്റായോ തന്നെ വിൽപ്പന നടത്തുന്ന രീതിയാണ് കേരളത്തിലുള്ളത് കേരളം സ്വയം പര്യാപ്തത നേടുകയോ ധാരാളം ഉത്പാദിപ്പിക്കുകയോ ചെയ്യുന്ന കാർഷികവിളകൾ കുരുമുളക് ഏലം അടക്ക തുടങ്ങിയ നാണ്യവിളകളും റബ്ബർ പോലുള്ള വസ്തുക്കളുമാണ് ഇവ കേരളത്തിൽ തന്നെ ഉപയോഗിക്കുന്നതിനേക്കാൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത് നാളികേരത്തിന് പേരുകേട്ട നാടായ കേരളം ശാസ്ത്രീയമായ രീതിയിൽ നാളികേരക്കൃഷി പഠിച്ചത് ഡച്ചുകാരിൽ നിന്നാണ് വിലക്കുറവും രോഗങ്ങൾ മൂലമുള്ള കൃഷിനഷ്ടവും കാരണം ഇന്ന് കേരളം നാളികേരകൃഷിയിൽ നിന്ന് വളരെ പിന്നോട്ട് പോയിരിക്കുന്നു തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങളും എവിടെ നിന്നു വന്നെന്നോ കാരണം എന്തെന്നോ കണ്ടു പിടിക്കാൻ ഇന്നും ഇവിടത്തുകാർക്ക് കഴിഞ്ഞിട്ടില്ല ഇപ്പോൾ നാളീകേരത്തിന്റെ വിവിധ ഉൽപ്പന്നങ്ങൾ ഉൽപ്പാദിച്ച് വിപണനം നടത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട് മറ്റു സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും കർഷകരുമായി സഹകരിച്ചുകൊണ്ട് കൃഷി വികസന പരിപാടികൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും കൃഷിവകുപ്പാണ് കേരളത്തിൽ എല്ലാ പഞ്ചായത്തുകളിലും കൃഷി ഭവനുകൾ പ്രവർത്തിച്ചു വരുന്നു പ്രത്യേക പദ്ധതികൾ ഫാം ഇൻഫർമേഷൻ തുടങ്ങിയ ഉപഘടകങ്ങളും കൃഷിവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു കേരളത്തിൽ കാർഷിക വിദ്യാഭ്യാസത്തിനായി ഒരു പഠനകേന്ദ്രം ൽ ആരംഭിച്ചു ഇന്ന് തിരുവനന്തപുരം വെള്ളയാണിയിൽ കാർഷിക കോളേജും തൃശൂർ മണ്ണുത്തിയിൽ വെറ്ററിനറി കോളേജും നിലവിലുണ്ട് പിന്നീട് ൽ തൃശൂർ വെള്ളാനിക്കര ആസ്ഥാനമായി കാർഷിക സർവകലാശാലയും രൂപവത്കരിക്കപ്പെട്ടു ഇവ കൂടാതെ കൊച്ചിയിൽ ഫിഷറീസ് കോളേജും ഗവേഷണ കേന്ദ്രവും ആരംഭിച്ചു ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം കാർഷിക മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട നിരവധി പഠനകേന്ദ്രങ്ങൾ നിലവിലുണ്ട് കൃഷിവകുപ്പിന്റെ കേരളകർഷകൻ തുടങ്ങിയ കാർഷിക പ്രസിദ്ധീകരണങ്ങൾക്കു വേണ്ടത്ര പ്രചാരം ലഭിച്ചിട്ടുണ്ട് ഒരു സംസ്ഥാനം എന്ന നിലയിൽ കേരളം രൂപവത്കരിച്ചതിനു ശേഷം കേരളത്തിലെ വ്യവസായങ്ങൾ പ്രധാനമായും പ്രവർത്തിച്ചിരുന്നത് വെൽഫെയർ സൊസൈറ്റികൾ പോലുള്ള ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വകാര്യവൽക്കരണവും ഉദാരവൽക്കരണവും നേരിട്ടുള്ള വിദേശ നിക്ഷേപവും കേരള സമ്പദ് വ്യവസ്ഥയിൽ നടക്കുന്നുണ്ട് കേരളത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് ലെ കണക്കനുസരിച്ച് ഏതാണ്ട് കോടി രൂപയാണെന്ന് കണ്ടെത്തിയിട്ടുണ്ട് എങ്കിലും സമീപകാലത്തെ വളർച്ച ൽ ൽ പഴയ കാലത്തെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ മെച്ചമാണെന്നു കാണാം കളിൽ ഇത് ഉം കളിൽ ഇത് ഉം ആയിരുന്നു മുതൽ വരെ കേരളത്തിലെ വ്യാവസായികവളർച്ച ആയിരുന്നു ഇന്ത്യയുടെ ദേശീയ ശരാശരി ശതമാനവുമാണ് കേരളത്തിലെ പെർ കാപ്പിറ്റ ജി എസ് ഡി പി ആണ് ഇത് ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാൾ വളരെയധികവും അന്താരാഷ്ട്ര ശരാശരിയേക്കാൾ വളരെ കുറവുമാണ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഹ്യൂമൺ ഡവലപ്പ്മെന്റ് ഇൻഡെക്സ് കേരളത്തിലാണ് കേരള പ്രതിഭാസം അല്ലെങ്കിൽ കേരളാ മോഡൽ വികസനം എന്നൊക്കെ വിളിക്കുന്ന സംശയകരം എന്നു തോന്നാവുന്ന കേരളത്തിലെ ഈ ഉയർന്ന ജന ജീവിതനിലവാരവും താഴ്ന്ന സാമ്പത്തിക നിലവാരവും സേവനമേഖല മൂലമാണെന്ന് പലരും കരുതുന്നുണ്ട് കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലെന്നു പറയാവുന്നത് ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ വിദേശരാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന കേരളീയർ മൂലമാണ് ജി എസ് ഡി പി യുടെ അഞ്ചിലൊന്ന് ഭാഗവും ലഭിക്കുന്നത് വിദേശമലയാളികളിലൂടെയാണ് ടൂറിസം പൊതുമേഖല ബാങ്ക് മുതലായ സാമ്പത്തിക സ്ഥാപനങ്ങൾ പൊതുമരാമത്ത് കമ്യൂണിക്കേഷൻ ലെ ജി എസ് ഡി പിയുടെ തുടങ്ങിയ സേവനമേഖലകളും കൃഷി മത്സ്യബന്ധനം ജി എസ് ഡി പിയുടെ എന്നിവയാണ് പ്രധാനമായും സമ്പദ്ഘടനയുടെ പ്രധാന സ്രോതസ്സുകൾ കേരള ജനതയുടെ ഏതാണ്ട് പകുതി കുടുംബങ്ങളും പ്രധാനമായും കൃഷിയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത് കേരളത്തിലെ കിലോമീറ്റർ ചതുരശ്രവിസ്തൃതി വരുന്ന നെൽപ്പാടങ്ങളിൽ നിന്ന് ഏതാണ്ട് ൽ അധികം തരത്തിലുള്ള നെൽവിളകളിലൂടെ ടൺ അരി ഒരു വർഷം ഉല്പാദിപ്പിക്കുന്നുണ്ട് മറ്റു പ്രധാന വിളകളിൽ നാളികേരം ചായ കാപ്പി ഇന്ത്യൻ ഉല്പാദനത്തിന്റെ അല്ലെങ്കിൽ ടൺ റബ്ബർ കശുവണ്ടി കുരുമുളക് ഏലം വാനില തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടുന്നു കേരളത്തിലെ കിലോമീറ്റർ നീളത്തിൽ കിടക്കുന്ന തീരങ്ങളിലെ ലക്ഷം മത്സ്യത്തൊഴിലാളികൾ ചേർന്ന് ഏതാണ്ട് ടൺ മത്സ്യം ഉല്പാദിപ്പിക്കുന്നുണ്ട് കാലയളവിലെ കണക്ക് പരമ്പരാഗത വ്യവസായങ്ങളായ കയർ നെയ്ത്ത് കരകൗശല വസ്തു നിർമ്മാണം എന്നിവയിലൂടെ ലക്ഷം ജനങ്ങൾക്ക് ജോലി ലഭിക്കുന്നുണ്ട് ഏതാണ്ട് ചെറുകിട വ്യവസായങ്ങളിൽ നിന്ന് ഏതാണ്ട് മലയാളികൾക്ക് തൊഴിൽ ലഭിക്കുന്നുണ്ട് മദ്ധ്യ വൻകിട വ്യവസായയൂണിറ്റുകളും കേരളത്തിലുണ്ട് ഇൽമനൈറ്റ് കാവോലിൻ ബോക്സൈറ്റ് സിലിക്ക ക്വാർട്സ് സിക്രോൺ തുടങ്ങിയ ഭൂഖനന യൂണിറ്റുകളിൽ നിന്നായി ജി എസ് ഡി പി യുടെ ഒരു ചെറിയ വരുമാനവും കേരളത്തിനു ലഭിക്കുന്നുണ്ട് ഗൃഹപൂന്തോട്ട നിർമ്മാണം ജന്തു പരിപാലനം എന്നീ മേഖലകളിലും നൂറു കണക്കിനാളുകൾ തൊഴിലെടുക്കുന്നുണ്ട് മറ്റു പ്രധാന മേഖലകളിൽ ടൂറിസം നിർമ്മാണം ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ്ങ് എന്നിവയുമുൾപ്പെടുന്നു മാർച്ചിലെ കണക്കുകൾ പ്രകാരം കേരളത്തിലെ ബാങ്കുകൾക്കു മുഴുവനായി ബ്രാഞ്ചുകളുണ്ട് ഇതിൽ ഓരോ ബാങ്കുകളും ജനങ്ങൾ ഉപയോഗിക്കുന്നു ഇന്ത്യയിലെ ബാങ്കുകൾ അധികമായുള്ള മൂന്നാമത് സംസ്ഥാനമാണ് കേരളം ലെ കണക്കുകൾ അനുസരിച്ച് കേരളത്തിലെ തൊഴിൽ രഹിതർ ആകെ ജനസംഖ്യയുടെ ആണ് ജനസഖ്യയുടെ മുതൽ വരെ ദാരിദ്ര്യരേഖക്കു താഴെയുള്ളവരാണ് ആളുകൾ ചേരി പ്രദേശങ്ങളിലും താമസിക്കുന്നുണ്ട് വ്യവസായങ്ങൾക്ക് പറ്റിയ സ്ഥലമല്ല എന്ന അപഖ്യാതി അടുത്തകാലത്തായി കേരളത്തെ പിടികൂടിയിട്ടുണ്ട് തൊഴിൽ യൂണിയൻ മേഖലയുടെ അകാരണമായ ഇടപെടലുകൾ മൂലമോ കുറഞ്ഞ നിരക്കിൽ ജോലിക്കാരെ കിട്ടാത്തതോ പ്രവർത്തനദിനങ്ങൾ വിവിധ സമരങ്ങളുടേയും ഹർത്താലുകളുടേയും പേരിൽ മുടങ്ങുന്നതോ പാരിസ്ഥിതികപ്രശ്നങ്ങളോ ജനവാസബാഹുല്യമോ ഒക്കെ ഇതിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു കേരളം ഇന്ന് ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി വളർന്നിരിക്കുകയാണ് ൽ ലക്ഷം വിനോദസഞ്ചാരികൾ കേരളം സന്ദർശിക്കുകയുണ്ടായി ഇത് മുൻവർഷത്തെ അപേക്ഷിച്ച് വർദ്ധന കാണിക്കുന്നു തിരൂരിലെ ആലത്തിയൂർ ഹനുമാൻ കാവ് വൈക്കം മഹാദേവ ക്ഷേത്രം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം എറണാകുളം ശിവ ക്ഷേത്രം ചോറ്റാനിക്കര ദേവി ക്ഷേത്രം ആറ്റുകാൽ ദേവി ക്ഷേത്രം ചെട്ടികുളങ്ങര ദേവി ക്ഷേത്രം ഓച്ചിറ പരബ്രഹ്മ മൂർത്തി ക്ഷേത്രം തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം രാജരാജേശ്വര ക്ഷേത്രം ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം കാടാമ്പുഴ ശ്രീപാർവ്വതി ക്ഷേത്രം ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മണ്ണാറശാല നാഗരാജ ക്ഷേത്രം ആലുവ ശിവ ക്ഷേത്രം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം ശ്രീ ഭവാനീശ്വര മഹാക്ഷേത്രം തുടങ്ങിയവ കേരളത്തിലെ പ്രധാന ഹൈന്ദവ തീർത്ഥാടനകേന്ദ്രങ്ങളാണ് ചേരമാൻ ജുമാ മസ്ജി കേരളത്തിലെ ഒരു മുസ്ലീം തീർത്ഥാടന കേന്ദ്രമാണ് പരുമല പള്ളി എടത്വ പള്ളി തീർത്ഥാടനം പുതിയതുറ കൊച്ചെടത്വാ തീർത്ഥാടനം മലയാറ്റൂരും ഭരണങ്ങാനത്തെ അൽഫോൺസാമ്മയുടെ പ്രവർത്തനമേഖലകളായിരുന്ന പ്രദേശങ്ങളും ക്രൈസ്തവർ തീർത്ഥാടന കേന്ദ്രങ്ങളായി കണക്കാക്കുന്നു കേരളത്തിൽ അഞ്ച് ദേശീയോദ്യാനങ്ങളുണ്ട് ൽ ആരംഭിച്ച പെരിയാർ ടൈഗർ റിസർവാണ് ആദ്യത്തേത് ദേശീയോദ്യാനങ്ങൾ കൂടാതെ വന്യജീവിസംരക്ഷണകേന്ദ്രങ്ങളും ഉണ്ട് ഇതിൽ മൂന്നെണ്ണം പക്ഷിസങ്കേതങ്ങളാണ് നീലഗിരി അഗസ്ത്യവനം എന്നിങ്ങനെ രണ്ട് ജൈവമേഖലകളും ഉണ്ട് ഇരവികുളം സൈലന്റ് വാലി പാമ്പാടും ചോല മതികെട്ടാൻചോല ആനമുടിച്ചോല എന്നിവയാണ് ദേശീയോദ്യാനങ്ങൾ പെരിയാർ നെയ്യാർ പറമ്പിക്കുളം പേപ്പാറ ചെന്തുരുണി ചിന്നാർ തട്ടേക്കാട് മംഗളവനം ചിമ്മിണീ പീച്ചി വാഴാനി വയനാട് ചൂലന്നൂർ മയിൽ സങ്കേതം ഇടുക്കി കുറിഞ്ഞി ആറളം മലബാർ എന്നിവയാണ് വന്യജീവി സങ്കേതങ്ങൾ മലയാളം മലയാളികളുടേതാണെങ്കിലും കേരളം അവരുടേതുമാത്രമല്ല പരദേശികളിലൂടെയാണ് കേരളം വളർന്നത് മലയാളഭാഷ തന്നെ സങ്കരമായ ഒന്നാണ് പരകീയമായ നിരവധി പദങ്ങൾ മലയാളത്തിൽ ആദേശം ചെയ്യപ്പെട്ടിരിക്കുന്നു മുൻകാലങ്ങളിൽ കേരളം മലയാളികളുടെ മാതൃഭൂമി എന്നു വിളിച്ചിരുന്നെങ്കിലും കേരളത്തിൽ വസിക്കുന്ന പരദേശികളുടെ സംഭാവനകൾ കണക്കിലെടുത്ത് കേരളം കേരളീയരുടെ മാതൃഭൂമി എന്ന നിലയിലേക്കുയർന്നിട്ടുണ്ട് കേരളത്തെ മാതൃഭൂമിയായി സ്വീകരിച്ച അന്യദേശീയരുടെ ഏകീകരണത്തിലും സ്വാംശീകരണത്തിലുമാണ് കേരളം വികസിച്ചത് കേരളസംസ്കാരത്തിന്റെ ചൈതന്യം അതിന്റെ വൈവിദ്ധ്യ ജനസഞ്ചയത്തിന്റെ ഐക്യത്തിലാണ് മതസഹിഷ്ണുത ജാതി മത വർഗവീക്ഷണം രാഷ്ട്രീയബോധം മൂല്യബോധം സാക്ഷരത സ്വതന്ത്രവീക്ഷണം തുടങ്ങിയ സവിശേഷതകൾ കേരളത്തിൽ പൊതുവെ വികസിച്ചുവരാൻ കാരണം ഈ സങ്കലിതസ്വഭാവത്തിന്റെ സാർവ്വലൗകികതയാണ് കേരളത്തിൽ മൂന്നേകാൽ കോടിയിലേറെ വരുന്ന ജനങ്ങൾ എല്ലാം കേരളീയരാണെങ്കിലും അവരെല്ലാം മലയാളികൾ അല്ല എന്നതാണ് കേരളത്തിന്റെ ബഹുമുഖ സാംസ്കാരികതക്ക് കാരണം ഈ മത ഭാഷാന്യൂനപക്ഷങ്ങളുട സങ്കലനത്തിൽ നിന്ന് കേരളത്തിലെ ജനങ്ങളിലും അവരുടെ ആചാരരീതികളിലും മാത്രമല്ല കേരളത്തിന്റെ തന്നെ സാംസ്കാരിക പശ്ചാത്തലത്തിലും മാറ്റങ്ങളുണ്ടായി മതന്യൂനപക്ഷങ്ങളിൽ പ്രധാനമായും ക്രൈസ്തവരും മുസ്ലീങ്ങളുമാണ് അപ്രധാനമായവരിൽ ബുദ്ധ ജൈന സിക്ക് വിഭാഗങ്ങളും ഉണ്ട് ഭാഷാന്യൂനപക്ഷങ്ങളിൽ ഏറ്റവും അധികം തമിഴ് സംസാരിക്കുന്നവരാണ് കൂടാതെ ഇരുപത്തഞ്ചോളം മറ്റു ഭാഷാ ന്യൂനപക്ഷങ്ങൾ ഉണ്ട് അതിൽ ഏറ്റവും കുറവ് ചൈനീസ് ഭാഷ സംസാരിക്കുന്നവരാണ് ഒരു മതമായി കേരളത്തിൽ കുടിയേറിയ ആദ്യത്തെ ജനവിഭാഗം യഹൂദർ ആണ് സിറിയൻ നാഗരികതയിൽ നിന്നു വന്നയഹൂദമതം പോലെ തന്നെ ഇന്ത്യയിലെ ഇതരഭാഗത്തു നിന്നും ഹിന്ദുമതവും സംഘടിതമായി വന്നു ചേർന്നു സിറിയൻ നാഗരികതയിൽ ജനിച്ച ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തിച്ചേർന്നു ക്രിസ്തുമതം ദർശനങ്ങളിലൂടെയും പരിവർത്തനത്തിലൂടെയും തെക്കൻകേരളത്തില് വ്യാപിച്ചപ്പോൾ ഇസ്ലാം മതം സമഭാവനയിലധിഷ്ഠിതമായ ദർശനം പ്രചരിപ്പിച്ചതിലൂടെയും കുടിയേറ്റത്തിലൂടെയും കേരളത്തിന്റെ വടക്കൻ മേഖലയിൽ വ്യാപിച്ചു എന്നാൽ ഇതിനേക്കാൾ വളരെ മുൻപേ തന്നെ ബുദ്ധ ജൈന മതങ്ങൾ കേരളത്തിൽ വേരൂന്നിയിരുന്നു കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി വിശേഷിപ്പിക്കുന്നത് തൃശ്ശൂരിനെയാണ് കേരളത്തിൽ മലയാള ഭാഷ കല സാഹിത്യം തുടങ്ങി മറ്റു പഠനങ്ങളുടേയും അഭിവൃദ്ധിക്കായി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട് ആദ്യത്തേത് ഓഗസ്റ്റ് നു രൂപീകൃതമായ കേരള സാഹിത്യ അക്കാദമി യാണ് തൃശൂർ ആണ് ആസ്ഥാനം മലയാളഭാഷയുടെയും സാഹിത്യത്തിന്റേയും വികസനത്തിനുവേണ്ടിയുള്ള പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം കേരളത്തിലെ ഏറ്റവും വലിയ റഫറൻസ് ഗ്രന്ഥശാല അക്കാദമിക്ക് സ്വന്തമായുണ്ട് മികച്ച സാഹിത്യസൃഷ്ടികൾക്ക് അക്കാദമി പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ കേരള സർക്കാരിന്റെ കീഴിൽ പ്രവത്തിക്കുന്ന സാംസ്കാരിക സ്ഥാപനം മലയാള ഭാഷയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു ചിത്ര ശില്പകലകളുടെ വികസനം സംരക്ഷണം ഉദ്ധാരണം പോഷണം എന്നിവ ലക്ഷ്യമാക്കി കേരള സർക്കാർ ൽ ആരംഭിച്ച സ്ഥാപനമാണ് ലളിതകലാ അക്കാദമി ദൃശ്യകലകളെ സംബന്ധിച്ച പഠനം ഗവേഷണം പ്രസിദ്ധീകരണം എന്നിവയും പരിശീലനങ്ങളും മറ്റും നടത്തുന്ന ഇതിന്റെ കേന്ദ്രം തൃശൂരാണ് കേരള കലാമണ്ഡലമാണ് മറ്റൊരു പ്രമുഖ സാംസ്കാരിക പഠനകേന്ദ്രം തൃശൂരിലെ ചെറുതുരുത്തിയിൽ പ്രവർത്തിക്കുന്ന കേരളകലാമണ്ഡലം മഹാകവി വള്ളത്തോളാണ് സ്ഥാപിച്ചത് ഇന്നത് ഒരു കലാ സാംസ്കാരിക കേന്ദ്രവും സർവകലാശാലയുമാണ് കഥകളിയാണ് പ്രധാനമായും ഇവിടെ അഭ്യസിപ്പിക്കുന്നത് മോഹിനിയാട്ടം കൂടിയാട്ടം തുള്ളൽ ചാക്യാർ കൂത്ത് എന്നിവയും പാഠ്യവിഷയങ്ങളാണ് സംഗീതം നാടകം എന്നീ കലകളുടെ അഭിവൃദ്ധിക്കായി കേരള സർക്കാർ ൽ തുടങ്ങിയ സ്ഥാപനമാണ് സംഗീത നാടക അക്കാദമി കേരളത്തിനകത്തും പുറത്തുമുള്ള കലാസ്ഥാപനങ്ങളുമായി സഹകരിച്ച് കലാരംഗത്തുള്ളവരെയും കലയേയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം ഇതിന്റെ ആസ്ഥാനവും തൃശൂരാണ് മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്ഥലമായാ തിരൂരിലെ തുഞ്ചൻപറമ്പ് കേരളത്തിലെ മറ്റൊരു പ്രമുഖ സാംസ്കാരിക കേന്ദ്രമാണ് ഭാഷാന്യൂനപക്ഷങ്ങളുടെ വരവിനെത്തുടർന്ന് കേരളത്തിലെ ജനങ്ങളിലും അവരുടെ ആചാരരീതികളിലും കൂടാതെ കേരളത്തിന്റെ മൊത്തത്തിലുള്ള സാംസ്കാരിക പശ്ചാത്തലത്തിലും ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് ജനനം വിദ്യാഭ്യാസം വിവാഹം മരണം എന്നിവയോടനുബന്ധിച്ചു നടത്തിയിരുന്നു ആചാരപരമായ ചടങ്ങുകളിൽ തികച്ചും ദ്രാവിഡീയമായ കാഴ്ചപ്പാടുണ്ടായിരുന്ന കേരളത്തിലെ ജനങ്ങൾ വിവിധ മതങ്ങളുടെ വരവോടെ അതതു മതങ്ങളിൽ അനുശാസിക്കുന്ന വിധത്തിലുള്ള ആചാരങ്ങൾ സ്വീകരിക്കുകയുണ്ടായെങ്കിലും പൂർവികാചാരങ്ങൾ പാടെ വിസ്മരിക്കാത്ത തരത്തിലുള്ള നയമാണ് അതിലും പ്രകടമായിരുന്നത് നൂറ്റാണ്ടുകൾ പിന്നിട്ടശേഷം മറ്റു മതങ്ങളുടെ ആചാരങ്ങൾ സ്വാംശീകരിക്കുന്നതിലും കേരളീയർ വിമുഖത കാട്ടിയിട്ടില്ല ദ്രാവിഡീയാചാരങ്ങൾ സ്വാംശീകരിച്ച ബൗദ്ധരും ബൗദ്ധർ പിന്തുടർന്നിരുന്ന വിവിധാചാരങ്ങൾ സ്വാംശീകരിച്ച ഹിന്ദുക്കളെയും ക്രിസ്തീയരേയും കേരളത്തിൽ കാണുന്നു കേരളത്തിലെ ഉത്സവങ്ങളിൽ പലതും പ്രാദേശികതലത്തിൽ പ്രാധാന്യമുള്ളവ മാത്രമാണ് ആഘോഷങ്ങളിൽ പലതും പ്രാചീനകാലത്തെ പാരമ്പര്യം പേറുന്നവയാണ് ആഘോഷങ്ങളിലെ ചടങ്ങുകൾ വിവിധമതങ്ങളിൽ വിവിധതരമാണെങ്കിലും ചില സമാനതകൾ ദർശിക്കാനാവും പ്രാചീനകാലത്തെ കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരികോത്സവമായിരുന്ന മാമാങ്കം ഭാരതപ്പുഴയുടെ തീരത്തെ തിരൂരിനടുത്തുതിരുനാവായ മണപ്പുറത്ത് വർഷത്തിലൊരിക്കൽ കൊണ്ടാടിയിരുന്ന ആഘോഷമായിരുന്നു ഇതോടൊപ്പം കാർഷിക വാണീജ്യമേളകളും നടന്നുപോന്നിരുന്നു പിൽക്കാലത്ത് രാഷ്ട്രീയ പ്രാധാന്യവും ഇതിന് വന്നുചേർന്നു കേരളത്തിൽ ഉളള എല്ലാ നാടുവാഴികളും തങ്ങളുടെ നായർ പടയാളികളും ആയി മാമാങ്കത്തിൽ പങ്കെടുത്തിരുന്നു അവസാനത്തെ പെരുമാൾ ചക്രവർത്തിക്ക് ശേഷം മാമാങ്കത്തിൽ നിലപാടു നിന്നിരുന്നത് വള്ളുവക്കോനാതിരി ആയിരുന്നു പിന്നിട് സാമൂതിരി ഈ സ്ഥാനം പിടിച്ചടക്കി വള്ളുവക്കോനാതിരിയുടെ ചാവേർ നായന്മാർ ഈ സ്ഥാനം തരിച്ചുപിടിക്കാനും തങ്ങളുടെ പൂർവികരുടെ ചോരക്ക് പകരം ചോദിക്കാനുമായി കുടിപ്പക തീർക്കാനുമായി സാമൂതിരിയുടെ മങ്ങാട്ടച്ചൻ പാറ നമ്പി ധർമ്മോത്ത് പണിക്കർ തമ്മേ പണിക്കർ തിനയഞ്ചേരി ഇളയത് കോഴിക്കോട് തലച്ചെന്നനായർ ഏറനാട് മേനോൻ തുടങ്ങിയ മന്ത്രി സേനാനായകന്മാരുടെയും ഇളയ രാജാവായ ഏറാൾപ്പാട് മൂന്നാൾപ്പാട് സാമന്ത രാജാക്കന്മാരായ പലക്കാട് അച്ചൻ കവളപ്പാറ സ്വരൂപം മൂപ്പിൽ നായർ കുതിരവട്ടത്ത് മൂപ്പിൽ നായർ ബേപ്പൂർ രാജാ വടകര വാഴുന്നോർ എന്നിവരുടെ നേതൃത്വത്തിലുള്ള നായർ പടയാളികളോടും നാവികസേന തലവനായ കോഴിക്കോട് കോയ ഷാബന്ദർ കോയ നേതൃത്വത്തിലുള്ള മാപ്പിള മരക്കാർ സേനയോടും ഏറ്റുമുട്ടി വീര ചരമം പ്രാപിച്ചിരുന്നു പതിനെട്ടാം നൂറ്റാണ്ടിൽ മൈസൂർ സുൽത്താന്മാരുടെ ആക്രമണത്തെ തുടർന്ന് സാമൂതിരിയുടെ സാമ്പത്തികനില പരുങ്ങലിലായതോടെ മാമാങ്കാഘോഷങ്ങൾക്ക് മങ്ങലേൽക്കുകയും ബ്രിട്ടിഷ് ആധിപത്യം പിടിമുറുക്കാൻ തുടങ്ങിയതോടെ ഇത് പാടേ നിലയ്ക്കുകയും ചെയ്തു കേരളത്തിന്റെ സംസ്ഥാനോത്സവമാണ് ഓണം വസന്തകാലത്തിന്റെ ആരംഭമാണ് ഓണമാകുന്നത് ചിങ്ങമാസത്തിലെ തിരുവോണത്തിനാണ് ഓണാഘോഷം പ്രധാനം അതിനു പത്തു ദിവസം മുൻപ് അത്തം നാളിൽ തന്നെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നു പണ്ട് കേരളം വാണിരുന്ന മഹാബലി എന്ന രാജാവ് വാമനൻ തന്നെ ചവിട്ടിത്താഴ്ത്തിയ പാതാളത്തിൽ നിന്ന് വർഷം തോറും തന്റെ പ്രജകളെ കാണാൻ വരുന്ന വേളയാണ് ഓണമെന്നാണ് ഐതിഹ്യം എങ്കിലും ഓണം കേരളത്തിന്റെ കാർഷിക സംസ്കൃതിയുടെ അടയാളമാണു് വിളവെടുപ്പുത്സവമായാണു് തുടക്കം എന്നു ചരിത്രകാരന്മാർ വിശ്വസിക്കുന്നു കർക്കടകമാസത്തിലെ വറുതിയ്ക്കു ശേഷം ഭക്ഷ്യശേഖരം കൊണ്ടു് കലവറ നിറയുന്ന കാലമാണു് ഈ ആഘോഷം മുറ്റത്തു ചാണകം മെഴുകി കളം വരച്ചു് പൂക്കളമിടുന്നതു് പ്രധാന ആചാരമാണു് തിരുവോണ നാളിൽ മഹാബലിയെ വരവേൽക്കാനാണു് ഈ തയ്യാറെടുപ്പുകൾ എന്നാണു് വിശ്വാസം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതിയിലാണു് ഓണം ആഘോഷിക്കുന്നതെങ്കിലും ആഘോഷകാലം ഒന്നു തന്നെയാണു് എറണാകുളം ജില്ലയീലെ തൃക്കാക്കര ക്ഷേത്രത്തിലെ ഓണാഘോഷവും തൃപ്പൂണിത്തുറയിലെ അത്തച്ചമയവും എടുത്തു പറയേണ്ടതാണു് സമൃദ്ധിയുടെ ആഘോഷമായാണു് കണക്കാക്കുന്നതെങ്കിലും സമത്വസുന്ദരമായ മാനുഷരെല്ലാവരും ഒന്നു പോലെ കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ സ്മരണ പുതുക്കൽ കൂടിയാണു് ഓണം കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംസ്ഥാനസർക്കാർ ജില്ലാ തലസ്ഥാനങ്ങളിലും സംസ്ഥാനതലസ്ഥാനത്തും ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു വരുന്നു വിനോദ സഞ്ചാര വാരം ആയിട്ടാണു് സർക്കാർ ഓണാഘോഷം സംഘടിപ്പിക്കുന്നതു് കേരളത്തിന്റെ തനതു കലകളായ കഥകളി കളരിപ്പയറ്റു് മുതലായവയുടെ അവതരണങ്ങൾ ചലച്ചിത്ര പ്രദർശനങ്ങൾ നാടൻ പാട്ടു് മറ്റു നാടൻ കലകളുടെ അവതരണങ്ങൾ സംഗീതോത്സവങ്ങൾ ജലോത്സവങ്ങൾ തുടങ്ങിയവയും സമാപന ദിവസം വിവിധ നിശ്ചലദൃശ്യങ്ങളോടെയുള്ള ഘോഷയാത്രയും പ്രധാന ഇനങ്ങളാണു് കേരളത്തിന്റെ കാർഷികോത്സവമാണ് വിഷു വിളവിറക്കാനുള്ള തയ്യാറെടുപ്പിനോടനുബന്ധിച്ചാണ് മേടസംക്രാന്തിക്ക് വിഷു കൊണ്ടാടുന്നത് കാർഷികവിഭവസമൃദ്ധിയെ കണി കണ്ടുകൊണ്ടാണ് അതാരംഭിക്കുന്നത് വിഷു കഴിയുന്നതോടെ കേരളത്തിൽ വേനൽമഴ വ്യാപകമാകുകയും തുടർന്ന് കൃഷിക്കാർ എല്ലാ വിളകളുടേയും കൃഷിക്കുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്യുന്നു വിഷുവിനെ കർഷകവർഷാരംഭം എന്നും പറയാറുണ്ട് കൊല്ലവർഷാരംഭത്തിനുമുൻപ് മലയാളികളുടെ പുതുവത്സരം മേടം ഒന്ന് ആയിരുന്നിരിക്കണം ലോക ക്രൈസ്തവരുടെ പ്രധാനാഘോഷങ്ങളിലൊന്നായ ക്രിസ്തുമസ് കേരളത്തിലും ആഘോഷിക്കുന്നു ലോക ക്രൈസ്തവരുടെ പ്രധാനാഘോഷങ്ങളിലൊന്നായ ഈസ്റ്റർ കേരളത്തിലും ആഘോഷിക്കുന്നു വരെ കേരളത്തിലെ സുറിയാനി സഭകൾ പഴയരീതിയിലായിരുന്നു ഈസ്റ്റർ കൊണ്ടാടിയിരുന്നത് എന്നാൽ ൽ കൽദായ സഭ ഗ്രിഗോറിയൻ കലണ്ടർ അംഗീകരിച്ചതോടെ ഇന്ത്യയിലെല്ലാവരും ഒരു ദിവസമാണ് ഈസ്റ്റർ ദിനമായി ആചരിക്കുന്നത് മുസ്ലീങ്ങളുടെ രണ്ട് പെരുന്നാൾ ആഘോഷങ്ങളാണ് ഈദുൽ ഫിത്റും ഈദുൽ അസ്ഹയും ഈദുൽ ഫിത്ർ ചെറിയ പെരുന്നാൾ എന്നും ഈദുൽ അസ്ഹ ബക്രീദ് ബലി പെരുന്നാൾ എന്നീ പേരുകളിലും അറിയപ്പെടുന്നു ഹിജ്റ വർഷ കലണ്ടറിലെ ഒമ്പതാമത്തെ മാസമായ റമദാനിലെ മുപ്പത് ദിനങ്ങളിലെ വ്രതത്തിനൊടുവിൽ ആഹ്ലാദപൂർവ്വം ആഘോഷിക്കുന്നതാണ് ഈദുൽ ഫിത്ർ അന്നേദിവസം ഭക്ഷണത്തിന് വകയില്ലാത്തവരെ നിർബന്ധ ദാനത്തിലൂടെ ഊട്ടണമെന്ന് നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു പ്രവാചകനായ ഇബ്രാഹീമിന്റെ ത്യാഗപൂർണ്ണമായ ജീവിതത്തിന്റെ ഓർമ്മകളുണർത്തി കടന്ന് വരുന്ന പെരുന്നാളാണ് ഈദുൽ അസ്ഹ മൃഗത്തെ ബലിയർപ്പിച്ച് ദാനം ചെയ്യുന്നതാണിതിന്റെ പ്രത്യേകത കേരളത്തിലും ആഹ്ലാദപൂർവം ഈദ് ആഘോഷിക്കപ്പെടുന്നു കേരളത്തിൽ പ്രാദേശിക പ്രസക്തിയുള്ള നിരവധി ആഘോഷങ്ങൾ നടന്നു വരുന്നു ഇതിൽ വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി നടത്തുന്നവയും ദേവാലയ ആഘോഷങ്ങളും ഉൾപ്പെടും അക്ഷയ എന്ന പേരിൽ കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയും സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട് കേന്ദ്ര സർവകലാശാല കണ്ണൂർ സർവ്വകലാശാല കോഴിക്കോട് സർവ്വകലാശാല കാർഷിക സർവ്വകലാശാല തൃശൂര് കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല സംസ്കൃത സർവ്വകലാശാല കാലടി മഹാത്മഗാന്ധി സർവ്വകലാശാല കോട്ടയം കേരള സർവ്വകലാശാല തിരുവനന്തപുര തിരൂരിലെ മലയാളം സർവകലാശാല എന്നിവയാണ് കേരളത്തിലെ സർവ്വകലാശാലകൾ കേരള കലാമണ്ഡലത്തിന് കല്പിത സർവകലാശാലാ പദവി ഉണ്ട് ഏതാനും സ്വകാര്യ കലാശാലകൾക്കും ഇപ്പോൾ കല്പിതപദവി ഉണ്ട് സർക്കാർ മേഖലയിലും എയിഡഡ് അൺ എയിഡഡ് മേഖലകളിലുമായി ത്തിൽ പരം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് സർക്കാർ മേഖലയിൽ ഏതാണ്ട് അദ്ധ്യാപകരും എയിഡഡ് മേഖലയിൽ ഏതാണ്ട് അദ്ധ്യാപകരും ജോലി നോക്കുന്നു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഐ ഐ എം കെ കോഴിക്കോട് നാഷണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എൻ ഐ ടി കോഴിക്കോട് തുടങ്ങിയ അന്തർദേശീയ നിലവാരമുള്ള സാങ്കേതിക മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ സർവേയിൽ കേരളത്തിലെ സാക്ഷരതാ നിരക്ക് ശതമാനമാണ് നിരക്ഷരർ വും ഇതിൽ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സാക്ഷരത നിരക്ക് കൂടിയ നിരക്ക് പത്തനംതിട്ട ജില്ലയിലും വായനാശീലത്തിലും പത്തനംതിട്ടയാണ് മുന്നിൽ കേരളത്തിൽ ഏറ്റവുമാദ്യം സമ്പൂർണ്ണ സാക്ഷരത നേടിയത് പട്ടണങ്ങളിൽ കോട്ടയവും ജില്ലകളിൽ എറണാകുളവും ആണ് കേരളീയരുടെ മുഖ്യാഹാരം അരികൊണ്ടുള്ള വിഭവങ്ങൾ തന്നെയാണ് കാലാവസ്ഥയും മണ്ണും അനുയോജ്യമായതുകൊണ്ട് നെൽകൃഷി ഇവിടെ വ്യാപകമാണ് പുഴകളിൽ നിന്നും കായലുകളിൽനിന്നും കടലിൽനിന്നും ധാരാളമായി ലഭിക്കുന്ന മത്സ്യവും മലയാളിയുടെ ഭക്ഷണത്തിന്റെ മുഖ്യഭാഗമാണ് അറബിക്കടൽ കേരളത്തിന് ആവശ്യമായ മത്സ്യം പ്രദാനം ചെയ്യുന്നു ഇവകൂടാതെ യൂറോപ്യന്മാരുടെ വരവോടെ പ്രചാരത്തിലായ കപ്പയും പിൽക്കാലത്ത് ഇവിടത്തുകാരുടെ ഭക്ഷണത്തിൽ പ്രധാനഭാഗമായിട്ടുണ്ട് പണ്ടുകാലത്ത് ഏറെ വ്യാപകമല്ലാതിരുന്ന മാംസാഹാരങ്ങളും അടുത്തകാലത്തായി മലയാളിയുടെ പ്രധാനഭക്ഷണങ്ങളിൽ ഇടം നേടിയിട്ടുണ്ട് കോഴിമാംസത്തിന്റെ ആളോഹരി ഉപഭോഗം ഇക്കാലത്ത് കേരളത്തിൽ വളരെയേറെ കൂടിയിട്ടുണ്ട് ഭക്ഷണപ്രിയരാണ് കേരളീയർ അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത് നാട്ടിൽ സുലഭമായ സുഗന്ധദ്രവ്യങ്ങളുടെയും പലവ്യഞ്ജനങ്ങളുടെയും തേങ്ങയുടെയും സ്വാധീനം കേരളീയ പാചകങ്ങളിൽ നല്ലപോലെയുണ്ട് പൂർണമായും സസ്യാഹാരം കഴിക്കുന്ന ജനവിഭാഗങ്ങൾ കേരളത്തിൽ കുറവാണ് എങ്കിലും ഓണം വിഷു മുതലായ ആഘോഷവേളകളിലും മറ്റ് ചടങ്ങുകൾക്കും ഒഴിച്ചുകൂടാനാവാത്ത സദ്യ പൊതുവേ സസ്യാഹാരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുള്ളതാണ് കുത്തരിയുടെ ചോറ് സാമ്പാർ കാളൻ പുളിശ്ശേരി എരിശ്ശേരി ഓലൻ അവിയൽ കൂട്ടുകറി ഉപ്പേരി അച്ചാർ പുളി പപ്പടം പച്ചടി കിച്ചടി രസം പഴം വറുത്തുപ്പേരി ശർക്കര ഉപ്പേരി എന്നിവയാണ് പ്രധാനമായും സദ്യയുടെ വിഭവങ്ങൾ വിഭവസമൃദ്ധമായ ഒരു സദ്യയ്ക്ക് ശേഷം രുചികരമായ പായസം കൂടിയായാലേ സദ്യ പൂർണ്ണമാകുകയുള്ളൂ അട സേമിയ ചെറുപയർ അരി തുടങ്ങിയവ ഉപയോഗിച്ചുള്ള സ്വാദിഷ്ഠമായ പായസങ്ങൾ നിലവിലുണ്ട് പ്രാദേശികമായി ഇതിനു അല്പം വകഭേദങ്ങൾ ഉണ്ടാവാം മലബാറിൽ മുസ്ലീങ്ങളൂടെ ഇടയിലും മദ്ധ്യകേരളത്തിലെ ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിലും സദ്യക്ക് വൈവിധ്യവും സ്വാദുമേറിയ മത്സ്യ മാംസവിഭവങ്ങളും ധാരാളമായി കാണാം മാംസം ഉപയോഗിച്ചുള്ള ഭക്ഷണങ്ങളിൽ പ്രസിദ്ധമായത് ചിക്കൻ ബിരിയാണി ആണ് മലബാറിലെ മുസ്ലിം മേഖലകളിൽ തയ്യാറാക്കുന്ന ചിക്കൻ ബിരിയാണി വിശേഷിച്ചും പ്രസിദ്ധമാണ് കുട്ടനാടൻ പ്രദേശങ്ങൾ മത്സ്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾക്കു പ്രസിദ്ധമാണ് ഇവ കൂടാതെ പുട്ട് ദോശ പലതരം പത്തിരികൾ അപ്പം ഇടിയപ്പം തുടങ്ങി അരികൊണ്ടുണ്ടാക്കുന്ന നിരവധി പലഹാരങ്ങളും കേരളത്തിന് തനതായുണ്ട് കേരളം കായികരംഗത്ത് മറ്റു സംസ്ഥാനങ്ങളേക്കാൾ മികച്ചു നിൽക്കുന്നു കളിലാണ് കേരളം കായികരംഗത്ത് പേരെടുക്കുന്നത് കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഗോദവർമ്മ രാജ ജി വി രാജ ആണ് ൽ ലോങ്ങ് ജമ്പിൽ മീറ്റർ ചാടിയ ടി സി യോഹന്നാൻ ഇത്രയും ദൂരം ചാടുന്ന ആദ്യത്തെ ഏഷ്യക്കാരനായി കേരളത്തിലെ മികച്ച് ഓൾ റൗണ്ടർ അത്ലറ്റായ സുരേഷ്ബാബു കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യത്തെ താരമായി മാറിയത് ലാണ് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ആദ്യത്തെ മലയാളി താരം ഓ എൽ തോമസ് ആണ് ആദ്യത്തെ മലയാളി ഒളിമ്പ്യൻ സി കെ ലക്ഷ്മണും അർജ്ജുനപുരസ്കാര ജേതാവ് സി ബാലകൃഷ്ണനുമാണ് ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യത്തെ മലയാളി വനിതയായ പി ടി ഉഷ ഏഷ്യൻ ഗെയിംസ് കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ നിരവധി രാജ്യാന്തരം മത്സരങ്ങളിൽ പങ്കെടുത്ത് പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി കേരളത്തിന്റെ അഭിമാനപാത്രമായി ആദ്യമായി ഏഷ്യൻ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച വനിത എം ഡി വത്സമ്മയാണ് മേഴ്സി മാത്യു കുട്ടൻ ഷൈനി വിൽസൺ കെ എം ബീനാമോൾ ബോബി അലോഷ്യസ് അഞ്ജു ബോബി ജോർജ്ജ് കെ സി റോസക്കുട്ടി ചിത്ര കെ സോമൻ തുടങ്ങിയ നിരവധി രാജ്യാന്തര അത്ലറ്റുകളെ കേരളം വാർത്തെടുത്തിട്ടുണ്ട് കേരള വോളീബോൾ രംഗത്തു നിന്ന് ലോകപ്രശസ്തിയിലേക്കുയർന്ന താരമാണ് ജിമ്മി ജോർജ്ജ് ഇന്ത്യക്കുവേണ്ടി യൂറോപ്യൻ വോളിബോൾ ലീഗിൽ കളിച്ച ആദ്യത്തെ ഏഷ്യക്കാരൻ അദ്ദേഹമായിരുന്നു ലാണ് കേരളത്തിൽ വോളിബോൾ അസോസിയേഷൻ രൂപം കൊണ്ടത് ഐ എം വിജയൻ ജോപോൾ അഞ്ചേരി വി പി സത്യൻ തുടങ്ങിയ മലയാളികളായ ഫുട്ബോൾ കളിക്കാർ ഇന്ത്യൻ ഫുട്ബോൾ രംഗത്ത് തങ്ങളുടേതായ സ്ഥലം കണ്ടെത്തിയവരാണ് കേരളത്തിൽ നിന്നു രഞ്ജി ട്രോഫി വഴി ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിൽ എത്തിയ രണ്ടു താരങ്ങളുണ്ട് കോതമംഗലത്തു കാരനായ ശ്രീശാന്ത് മുതൽ ഇന്ത്യൻ ടീമിൽ അംഗമാണ് ഒളിമ്പ്യൻ ടി സി യോഹന്നാന്റെ മകൻ ടിനു യോഹന്നാൻ ആണ് ഇന്ത്യൻ ദേശീയ ടീമിൽ കളിച്ച മറ്റൊരു മലയാളി കൂടാതെ സഞ്ജു വി സാംസൺ ഐ പി എൽ ലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും അർദ്ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും നേടിയിട്ടുണ്ട് ഒമ്പത് ഭാഷകളിലായി ഒരു ഡസനിലധികം വർത്തമാനപത്രങ്ങൾ കേരളത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട് ഇവയിൽ കൂടുതലും ഉള്ളത് മലയാളത്തിലും ഇംഗ്ലീഷിലുമാണ് ഇവയിൽ മലയാള മനോരമ മാതൃഭൂമി സുപ്രഭാതം മാധ്യമം വർത്തമാനം തേജസ് ജന്മഭൂമി ദേശാഭിമാനി ജനയുഗം ചന്ദ്രിക ദീപിക സിറാജ് വീക്ഷണം കേരളകൗമുദി എന്നീ ദിനപത്രങ്ങളും വനിത ഗൃഹലക്ഷ്മി മാതൃഭൂമി ആഴ്ചപ്പതിപ്പ് ഭാഷാപോഷിണി മാധ്യമം ആഴ്ചപ്പതിപ്പ് രിസാല വാരിക പ്രബോധനം വാരിക തുടങ്ങിയ നിരവധി ആനുകാലികങ്ങളും ഉൾപ്പെടുന്നു ദൂരദർശൻ ആണ് ആദ്യമായി ടെലിവിഷൻ പരിപാടികൾ സംപ്രേഷണം ചെയ്ത് തുടങ്ങിയത് അതിനെക്കൂടാതെ ഇന്ന് ഏഷ്യാനെറ്റ് കൈരളി മഴവിൽ മനോരമ സൂര്യ അമൃത ജയ്ഹിന്ദ് ടി വി ഫ്ലവേഴ്സ് സഫാരി ടിവി തുടങ്ങി സ്വകാര്യചാനലുകളും ടെലിവിഷൻ പരിപാടികൾ സംപ്രേഷണം ചെയ്യുന്നുണ്ട് മലയാളത്തിലെ ടെലിവിഷൻ വാർത്താ ചാനലുകളാണു കൈരളി പീപ്പിൾ ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് മനോരമ ന്യൂസ് മാതൃഭൂമി ന്യൂസ് ജനം ടി വി റിപ്പോർട്ടർ ന്യൂസ് കേരളം മീഡിയവൺ എന്നിവ ആകാശവാണി ആണ് പ്രധാന റേഡിയോ പ്രക്ഷേപകർ ഇവരെക്കൂടാതെ സ്വകാര്യ റേഡിയോ നിലയങ്ങളായ റെഡ് എഫ് എം റേഡിയോ മാംഗോ ക്ലബ് എഫ് എം റേഡിയോ മിർച്ചി ബിഗ് എഫ് എം എന്നിവയും ഉണ്ട് ബി എസ് എൻ എൽ ജിയോ വോഡഫോൺ ഐഡിയ എയർടെൽ എന്നീ മൊബൈൽ സേവനദാതാക്കളാണ് കേരളത്തിലുള്ളത് ഗൂഗിൾ ന്യൂസിന്റെ മലയാളം പതിപ്പ് സെപ്റ്റംബറിൽ നിലവിൽ വന്നു ബി എസ് എൻ എൽ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് കെ സി സി എൽ വി എസ് എൻ എൽ എന്നിവ നൽകുന്ന ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സർവ്വീസുകൾ കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും ലഭ്യമാണ് മലയാള ചലച്ചിത്ര വ്യവസായം കേരളത്തിലാണ് ഉള്ളത് കൂടാതെ ഇംഗ്ലീഷ് തമിഴ് ഹിന്ദി എന്നീ ഭാഷകളിലുമുള്ള ചലച്ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നു മലയാള ചലച്ചിത്ര നടനായ പ്രേംനസീർ ചിത്രങ്ങളിൽ നായകവേഷം ചെയ്തിട്ടുണ്ട് മലയാള ചലച്ചിത്ര അഭിനേതാക്കളായ മോഹൻലാലും മമ്മൂട്ടിയും തവണ മികച്ച നടനുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനം കേരളത്തിനാണ് ൽ അക്രമക്കേസുകളാണ്കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് ബീഹാർ കേസുകൾ മഹാരാഷ്ട്ര കേസുകൾ ആണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ കേരളത്തിലെ ഒരു ലക്ഷം ആളുകളിൽ പേർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു ദേശീയ ശരാശരി മാത്രമാണ് കേരളത്തിൽ ക്രിമിനൽ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നത് കൊണ്ട് കൂടിയാണ് ഇത് കേരളത്തിലെ ശതമാനം പേർക്കും ശുദ്ധജലം അവരവരുടെ വീടുകളിൽ ഉള്ള കിണർ കുളം എന്നിവയിൽ നിന്ന് ലഭ്യമാകുന്നുണ്ട് എന്നത് കേരളത്തിനെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ് ശതമാനം പേർക്ക് ഭാഗികമായേ ശുദ്ധജലം ലഭിക്കുന്നുള്ളൂ എന്നാൽ നഗരങ്ങളിലും മറ്റും സർക്കാർ ശുദ്ധജലം കുഴലുകളിൽ എത്തിക്കുന്നുണ്ട് എന്നാൽ സമുദ്രതീരത്ത് കിടക്കുന്ന വൈപ്പിൻ പോലുള്ള ഗ്രാമപ്രദേശങ്ങളിലാണ് ശുദ്ധജലക്ഷാമം ഏറ്റവും രൂക്ഷം നദികളിൽ നിന്നും പാടങ്ങളിൽ നിന്നും അനുവദനീയമായ അളവിലും കൂടുതൽ മണൽ എടുക്കുന്നത് തൃശ്ശൂർ ജില്ലയിലെ പലയിടങ്ങളിലും വേനൽ കാലത്ത് ജലക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട് കേരളത്തിന്റെ ഔദ്യോഗിക ഭാഷ മലയാളവും ഔദ്യോഗിക മുദ്ര അശോകസ്തംഭത്തിന് ഇരുവശവുമായി നിൽക്കുന്ന ആനകളുമാണ് തെങ്ങാണ് കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം മലമുഴക്കി വേഴാമ്പലിനു ഔദ്യോഗിക പക്ഷിയുടേയും ഇന്ത്യൻ ആനയ്ക്ക് ഔദ്യോഗിക മൃഗത്തിന്റേയും സ്ഥാനമുണ്ട് കണിക്കൊന്ന കേരളത്തിന്റെ ഔദ്യോഗിക പുഷ്പവും കരിമീൻ കേരളത്തിന്റെ ഔദ്യോഗിക മത്സ്യവും ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലവും ഇളനീർ കേരളത്തിന്റെ ഔദ്യോഗിക പാനീയവും ആണ് ക കേരളത്തെക്കുറിച്ചെഴുതിയ ലേഖനത്തിൽ ഭൂമുഖത്ത് ഇതുപോലെ മറ്റൊരു നാടില്ല എന്നാണ് വിവരിക്കുന്നത് ഖ തിരുവിതാംകൂർ രാജകൊട്ടാരത്തിലേക്ക് പറ നെല്ലും പറ ഞവര അരിയും ഒന്നര പറ ഊര അറിയുമാണ് നൽകി വന്നിരുന്നത് ഇത് മാർച്ച് നാണ് നിർത്തലാക്കിയത് ലോകത്തുള്ള ദശലക്ഷക്കണക്കിനു കമ്പ്യൂട്ടർ നെറ്റ്വർക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ്വർക്കിനെയും അവ നൽകുന്ന വിവിധ സൗകര്യങ്ങളെയും പൊതുവായി ഇന്റർനെറ്റ് അഥവാ ജാലീശൃംഖല എന്നു വിളിക്കുന്നു പാക്കറ്റ് സ്വിച്ചിങ് അടിസ്ഥാനമാക്കിയ ഇന്റർനെറ്റ് പ്രൊട്ടോക്കോൾ എന്ന വിവരസാങ്കേതികവിദ്യയാണു് ഇണയദളം എന്ന ആശയം പ്രാവർത്തികമാക്കുവാൻ ഉപയോഗിക്കുന്നതു് വിവരസാങ്കേതികവിദ്യ സേവനങ്ങളായ വേൾഡ് വൈഡ് വെബ് പിയർ റ്റു പിയർ നെറ്റ്വർക്ക് ചാറ്റ് ഇലക്ട്രോണിക് മെയിൽ ഓൺലൈൻ ഗെയിമിങ് വാർത്താ സെർവീസുകൾ എന്നീ സേവനങ്ങൾ നൽകിപ്പോരുന്ന ജാലീശൃംഖലയെ പൊതുവെ ജാലി നെറ്റ് എന്നും വിശേഷിപ്പിക്കുന്നു പൊതുവായുള്ള ധാരണകൾക്ക് കടകവിരുദ്ധമായ വസ്തുതയാണു് ജാലീശൃംഖലയും സവ്വലോകജാലിയും വേൾഡ് വൈഡ് വെബ് പര്യായപദങ്ങൾ അല്ലെന്നുള്ളതു് ജാലീശൃംഖല എന്നത് സൂചിപ്പിക്കുന്നത് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകളുടെ സമാഹാരമാകുമ്പോൾ വേൾഡ് വൈഡ് വെബ് എന്നുള്ളത് ജാലി എന്ന മാധ്യമം ഉപയോഗിച്ചു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇലക്ട്രോണിക് ഡോക്യുമെന്റുകളുടെ സമാഹാരത്തെയും സൂചിപ്പിക്കുന്നു ഡാർപ്പനെറ്റിന്റെ വാണിജ്യവൽക്കരണം തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ വാണിജ്യവൽക്കരിക്കപ്പെടുകയും കൂടുതൽ പ്രയോഗത്തിൽവരുകയും മറ്റുള്ള രാജ്യങ്ങളിൽ പ്രാബല്യത്തിൽ വരുകയും ചെയ്തു തുടർന്ന് മറ്റുരാജ്യങ്ങളിലേക്ക് വ്യാപിക്കുകയും കൂടുതൽ സാങ്കേതിക വിദ്യകൾ കണ്ടു പിടിക്കുകയും ചെയ്തു ഇത് ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന നെറ്റ്വർക്കിന് കാരണമാവുകയും ഇണയദളംതിന് വഴിതെളിക്കുകയും ചെയ്തു അങ്ങനെ ഇന്നുകാണുന്ന ഇണയദളം ഉണ്ടാകുകയും ചെയ്തു വേൾഡ് വൈഡ് വെബ് ഇണയദള പര്യായമാണെന്നു ഒരു തെറ്റിദ്ധാരണ പ്രചാരത്തിലുണ്ട് പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടർ ശൃംഖലകളുടെ ഒരു കൂട്ടമാണ് ജാലീശൃംഖല അഥവാ ഇണയദളം എന്നാൽ പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരു കൂട്ടമാണ് സവ്വലോകജാലി അഥവാ വേൾഡ് വൈഡ് വെബ് ഹൈപ്പർലിങ്കുകളും യു ആർ എല്ലുകളും ഉപയോഗിച്ചാണ് വേൾഡ് വൈഡ് വെബിലെ പ്രമാണങ്ങൾ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത് ചിത്രങ്ങൾ ശബ്ദങ്ങൾ എച്ച് റ്റി എം എൽ താളുകൾ പ്രോഗ്രാമുകൾ ഇങ്ങനെ വിവിധതരത്തിലുള്ള പ്രമാണങ്ങൾ ഇണയദളവുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കും വേൾഡ് വൈഡ് വെബ് സേവനം വഴിയാണ് ഈ പ്രമാണങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നത് ഒരാളുടെ കമ്പ്യൂട്ടർ മറ്റൊരിടത്തു നിന്നുകൊണ്ട് മറ്റൊരാൾ നിയന്ത്രിക്കുന്ന സംവിധാനമാണു വിദൂര കമ്പ്യൂട്ടിങ് ഇന്റർനെറ്റിൽ മാത്രമല്ല ഏതൊരു ശൃംഖലയിലും ഈ സേവനം സാധ്യമാണ് വിദൂരകമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്നതിന് പ്രത്യേകം സോഫ്റ്റ്വേർ ഉപയോഗിക്കുന്നു ചിത്രത്തിൽ കാണിച്ചിരിക്കുന്ന ടെർമിനൽ സെർവർ ക്ലൈന്റ് ഇത്തരം സോഫ്റ്റ്വെയറിന് ഉദാഹരണമാണ് കമ്പ്യൂട്ടറുകളിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ് മിക്കവാറൂം വിദൂര കമ്പ്യൂട്ടിങ് ഉപയോഗപ്പെടുത്തുന്നത് കമ്പ്യൂട്ടർ ശൃംഖലയിലൂടെ രണ്ടുപേർക്ക് സംസാരിക്കാനുള്ള സംവിധാനമാണ് വോയ്സ് ഓവർ ഐ പി അഥവാ ഇന്റർനെറ്റ് ടെലഫോണി സാധാരണ ടെലിഫോൺ വഴിയുള്ള വിനിമയത്തേക്കാൾ ചെലവുകുറഞ്ഞ രീതിയാണിത് ഇണയദളതിന്റെ അടിസ്ഥാനമായ പാക്കറ്റ് സ്വിച്ചിങ്ങ് എന്ന സാങ്കേതികവിദ്യയാണ് ഇണയദള ടെലഫോണിയെ ചെലവു കുറഞ്ഞതാക്കുന്നത് സാധാരണ ടെലഫോണിൽ കൂടി സംസാരിക്കുമ്പോൾ ശബ്ദം കൈമാറുന്നതിന് ഒരു ലൈൻ പൂർണമായും മാറ്റിവയ്ക്കപ്പെടുന്നു ഇണയദള ടെലിഫോണിയിൽ തികച്ചും വ്യത്യസ്തമായ രീതിയിലാണ് വിനിമയം നടക്കുന്നത് മൈക്രോഫോൺ വഴി കമ്പ്യൂട്ടറിൽ എത്തുന്ന ശബ്ദം ഡിജിറ്റൽ ഡാറ്റയുടെ ചെറു പാക്കറ്റുകളായി വിഭജിക്കപ്പെടുന്നു ഓരോ പാക്കറ്റിലും ഉദ്ഭവ സ്ഥാനത്തെ ഐ പി വിലാസം ലക്ഷ്യ സ്ഥാനത്തെ ഐ പി വിലാസം ആകെ പാക്കറ്റുകളുടെ എണ്ണം എത്രാമത്തെ പാക്കറ്റ് എന്നീ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും ഉദ്ഭവസ്ഥാനത്തെ കമ്പ്യൂട്ടറിൽ നിന്നും പുറപ്പെടുന്ന ഡാറ്റ പാക്കറ്റുകൾ ലഭ്യമായ വിവിധ വഴികളിലൂടെ സഞ്ചരിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നു ആ കമ്പ്യൂട്ടറിൽ അവ പഴയ പോലെ ഒന്നായി ചേർന്ന് പുനഃസൃഷ്ടിക്കപ്പെടുന്നു ഇങ്ങനെ വിവിധ വഴികളിലൂടെ സഞ്ചരിക്കുന്നതിനാൽ ഒരു പ്രത്യേക ലൈൻ മാറ്റിവയ്ക്കപ്പെടുന്നില്ല എന്നീ വ്യവസ്ഥകളുടെ പ്രോട്ടോകോൾ അടിസ്ഥാനത്തിലാണ് വോയ്സ് ഓവർ ഐ പി പ്രവർത്തിക്കുന്നത് ഇണയദള ടെലിഫോണിയിൽ പായ്ക്കറ്റുകളുടെ സഞ്ചാരത്തിനിടക്ക് പല തടസ്സങ്ങളും നേരിടാം ചിലപ്പോൾ ട്രാഫിക് തിരക്ക് മൂലം ഉണ്ടാകാവുന്ന താമസം ചില പാക്കറ്റുകൾ നഷ്ടമാകുന്നതു മൂലമുള്ള ജിറ്റെറിങ്ങ് ഇവ പലപ്പോഴും സംസാര സുഖത്തെ തടസ്സപ്പെടുത്താറുണ്ട് ഉയർന്ന ബാൻഡ്വിഡ്ത്ത് ഉള്ള ഇണയദള കണക്ഷൻ വഴി ഇത് ഒരു പരിധിവരെ കുറക്കാം ഇന്ന് ഇണയദള ടെലഫോണി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ധാരാളം ഉപകരണങ്ങൾ വിപണിയിൽ ലഭ്യമാണ് കമ്പ്യൂട്ടർ ഉപയോഗിച്ചും അല്ലാതെയും ഇന്റർനെറ്റ് ടെലഫോണി വഴി സംസാരിക്കാൻ പറ്റുന്ന ഉപകരണങ്ങളുണ്ട് കമ്പ്യൂട്ടറിൽ നിന്നും കമ്പ്യൂട്ടറിലേക്ക് തികച്ചും സൗജന്യമായി സംസാരിക്കാം എം എസ് എൻ മെസഞ്ചർ യാഹൂ മെസഞ്ചർ സ്കൈപ്പ് ഗൂഗിൾ ടോക്ക് തുടങ്ങിയ സോഫ്റ്റ്വെയറുകൾ ഇതിനായി ഉപയോഗിക്കാം കമ്പ്യൂട്ടറിൽ നിന്നും മറ്റു ടെലഫോണിലേക്ക് വിളിക്കാൻ ഗേറ്റ്വേ എന്ന ഉപകരണം ആവശ്യമാണ് ഈ ആവശ്യത്തിനായി ഉപയോഗിക്കാവുന്ന കോളിങ് കാർഡുകൾ ഇന്ന് ലഭ്യമാണ് ഇവയുപയോഗിച്ച് ചുരുങ്ങിയ ചിലവിൽ കമ്പ്യൂട്ടറിൽ നിന്നും ലോകത്തെവിടെയുമുള്ള ടെലഫോണിലേക്കും വിളിക്കാൻ കഴിയും ഇണയദള ടെലിഫോണി വരും കാലത്തെ മുഖ്യ വാർത്താവിനിമയ സംവിധാനമാകുമെന്നാണ് കരുതപ്പെടുന്നത് പല രാജ്യങ്ങളും ഒക്ടോബർ ഇന്റർനെറ്റ് ദിനമായി ആഘോഷിക്കുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധി ഗുജറാത്തി ഹിന്ദി അഥവാ മഹാത്മാ ഗാന്ധി ഒക്ടോബർ ജനുവരി ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു സസ്യാഹാരം മാത്രം ഭക്ഷിച്ചു ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു മാർട്ടിൻ ലൂഥർ കിംഗ് സ്റ്റീവ് ബികോ നെൽസൺ മണ്ടേല ഓങ് സാൻ സൂ ചി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽപെടുന്നു ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ ഗാന്ധിജയന്തി എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അന്നേ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായും മുതൽ പ്രഖ്യാപിചിട്ടുണ്ട് ഗാന്ധിജിയുടെ കുടുംബം ജാതിയിൽ പെട്ടവർ ആയിരുന്നു അവർ വ്യാപാരികളും പണമിടപാടുകാരും ആയിരുന്നു ബനിയ ജാതി വർണശ്രേണിയിൽ ബ്രാഹ്മിണ ക്ഷത്രീയർക്കും ശൂദ്രർകും ഇടയിൽ സ്ഥിതി ചെയ്തു നാം അറിയുന്ന ഗാന്ധിജിയെ പോലെ അല്ലാതെ അദ്ദേഹത്തിന്റെ കുടുംബം മാംസാഹാരികൾ ആയിരുന്നു അവരുടെ സ്വദേശം ഗുജറാത്തിലെ പ്രദേശമായിരുന്നു കത്തിയവാർ എന്ന് അറിയപെടുന്നത് തെക്കൻ ഗുജറാത്തിലെ ഇരുപത്തിമൂവായിരത്തിൽ അധികം ചതുരശ്ര കിലോമീറ്റർ വിസ്തീർണം ഉള്ള ഒരു ഉപദ്വീപ് ആണ് ഗാന്ധിജി ജനിച്ചു വളർന്ന പോർബന്തർ കത്തിയവാറിന്റെ തെക്കുപടിഞ്ഞാറുള്ള ഒരു നാട്ടുരാജ്യം ആയിരുന്നു കത്തിയവാറിലെ നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നു അത് ഒൻപതാം നൂറ്റാണ്ടു മുതൽ പോർബന്തർ ഭരിച്ചിരുന്നത് ജേത്വ വർഗക്കാർ ആയിരുന്നു രജപുത്രർ ആയിരുന്ന അവർ തങ്ങളുടെ രാജാവിനെ റാണ എന്നായിരുന്നു അഭിസംഭോധന ചെയ്തിരുന്നത് പോർബന്ദർ ഒരു ക്ലാസ്സ് നാട്ടുരാജ്യം ആയിരുന്നു അതായത് പോർബന്തറിലെ നയതന്ത്രത്തിൽ രാജാവിനു പൂർണ അധികാരം ഉണ്ടായിരുന്നു ഗാന്ധി കുടുംബത്തെ പറ്റി ഉള്ള ആദ്യ ചരിത്രപരമായ പരാമർശം ഗാന്ധിജിക്കു ആറു തലമുറ മുന്പ് ഉള്ള ലാൽജി ഗാന്ധിയെ പറ്റി ആണ് ലാൽജി ഗാന്ധി തെക്കൻ ഗുജറാത്തിലെ ജുനാഗധിൽ നിന്ന് പോർബന്തറിലേക്ക് കുടിയേറി പാർത്തിരുന്നു അദ്ദേഹം പോർബന്ദറിൽ ദിവാനു കീഴിൽ ഒരു സാധാരണജോലിക്കാരനായി ജീവിച്ചു അദ്ദേഹത്തെ പിന്തുടർന്ന തലമുറക്കാരും അതെ ജോലി ചെയ്തു ജീവിച്ചു എന്നാൽ അദ്ദേഹത്തിന്റെ നാലാം തലമുറയിൽ പെട്ട ഉത്തംച്ചന്ദ് ഗാന്ധി തന്റെ കഴിവുകൾ തെളിയിച്ച് ദിവാൻ ആയി സ്ഥാനകയറ്റം നേടി ഒട്ടാ ബാപു എന്നു കൂടി അറിയപെട്ട അദ്ദേഹത്തിന്റെ കീഴിൽ രാജ്യം സാമ്പത്തികപരമായി ശക്തി പ്രാപിച്ചു തന്റെ നയതന്ത്രപാടവത്താൽ റാണയും കമ്പനിയും തമ്മിലുള്ള ബന്ധം ശക്തിപെടുത്തി എന്നാൽ റാണയുടെ അപ്രതീക്ഷിത മരണത്തോടെ രാജ്ഞി ഭരണത്തിനു കീഴിൽ വന്ന രാജ്യത്തിൽ നിന്നു ലാൽജി ഗാന്ധി നാടുകടത്തപെട്ടു റാണയും ആയുള്ള അടുപ്പം കാരണവും രാജ്ഞിയുമായി ഉള്ള അസുഖകരമായ ബന്ധം കാരണം ആണ് ഇതെന്നു പറയപെടുന്നു രാജകുമാരനായ റാണ വിക്മത്ജി പ്രായപൂർത്തി ആയതോടെ രാജ്ഞി തന്റെ മകനു ഭരണം കൈമാറി റാണ വിക്മത്ജി തന്റെ അച്ഛന്റെ വിശ്വസ്തനെ ദിവാൻ ആയി തിരിച്ചു കൊണ്ടുവന്നു മുതൽ വരെ ഉത്തംച്ചന്ദ് ഗാന്ധി ദിവാൻ ആയി സേവിച്ചു ൽ തന്റെ മകൻ ആയ കരംചന്ദ് ഗാന്ധിയ്ക്ക് തന്റെ ഉദ്യോഗം കൈമാറി വിശ്രമ ജീവിതം ആരംഭിച്ചു മഹാത്മാ ഗാന്ധിയുടെ അച്ഛൻ ആയിരുന്നു കാബ ഗാന്ധി എന്ന് കൂടി അറിയപെട്ടിരുന്ന കരംചന്ദ് ഗാന്ധി റാണ വിക്മത്ജിയും കാബ ഗാന്ധിയും സമപ്രായക്കാരും നല്ല ചങ്ങാതിമാരും കൂടെ ആയിരുന്നു അവർക്ക് പല വിഷയങ്ങളിലും സമ അഭിപ്രായമായിരുന്നു അവരുടെ ബ്രിട്ടീഷ്രുകാരുമായുള്ള വിയോജിപ്പ് കാരണം പല വിഷമങ്ങളും ഒരുമിച്ച് നേരിടേണ്ടി വന്നു കരംചന്ദ് ഗാന്ധി ദിവാൻ ആയിരിക്കെ പോർബന്ദർ ക്ലാസ്സ് ൽ നിന്ന് ക്ലാസ്സ് ലേക്ക് തരം താഴ്ത്തപെട്ടു കാബ ഗാന്ധിയുടെ നാലാമത്തെ ഭാര്യ ആയിരുന്നു പുതലിഭായ് അവരുടെ മക്കളിൽ നാലാമൻ ആയിരുന്നു മഹാത്മ ലക്ഷ്മിദാസ് ജനനം റാലിയത്ത് ബെഹ്ൻ ജനനം കർസൻദാസ് ജനനം ആയിരുന്നു ഗാന്ധിജിയുടെ സഹോദരങ്ങൾ ൽ ബ്രിട്ടിഷുകാരുടെ ഇടപെടൽ മൂലം കാബ ഗാന്ധിക്ക് രാജ്കോട്ട് താകൂറിന്റെ ഉപദേഷ്ടാവായി സ്ഥാനമാറ്റം ലഭിച്ചു രണ്ടു വർഷത്തിനു ശേഷം ൽ അദ്ദേഹം താകൂറിന്റെ ദിവാൻ ആയി സ്ഥാനക്കയറ്റം കിട്ടി ൽ രാജ്കോട്ടിൽ സ്വന്തമായി ഒരു വീട് നിർമിച്ചു ഗാന്ധി കുടുംബം അങ്ങോട്ട് നീങ്ങി ൽ കാബ ഗാന്ധി ഇഹലോകവാസം വെടിഞ്ഞു കരംചന്ദ് ഗാന്ധിയുടേയും പുത്ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായി ഒക്ടോബർ ന് ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ചു ഒരു സഹോദരിയും റലിയത്ത് ബഹൻ അദ്ദേഹത്തിനുണ്ടായിരുന്നു വൈശ്യകുലത്തിലെ ബനിയ ജാതിക്കാരായ ആ കുടുംബം വൈഷ്ണവവിശ്വാസികളായിരുന്നു അദ്ദേഹത്തിന്റെ പിതാവ് കരംചന്ദ് വാങ്കനഗറിലും രാജ്കോട്ടിലേയും പ്രധാനമന്ത്രിയായിരുന്നു കരംചന്ദ് നാലു വിവാഹങ്ങൾ ചെയ്തിരുന്നു അവസാനത്തെ ഭാര്യയായിരുന്നു പുത്ലിബായി മുത്തച്ഛൻ പോർബന്ദറിൽ ദിവാൻ ആയിരുന്നു അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു അദ്ദേഹത്തിന് മതകാര്യങ്ങളിൽ ഒന്നും അത്ര പിടിപാടുണ്ടായിരുന്നില്ല അമ്മയാകട്ടെ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു അമ്മ അന്നത്തെ രാജാവായിരുന്ന ഠാക്കൂറിന്റെ വിധവയായ അമ്മയുമായി നല്ല ബന്ധത്തിലായിരുന്നു മോഹൻദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു അതിനാൽ മോഹൻദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്കോട്ടിലായിരുന്നു ഹൈസ്കൂളിൽ പഠിക്കുമ്പോൾ പതിമൂന്നാമത്തെ വയസ്സിൽ പോർബന്ദറിലെ വ്യാപാരിയായ ഗോകുൽദാസ് മകാൻജിയുടെ മകൾ കസ്തൂർബയെ വിവാഹം കഴിച്ചു നിരക്ഷരയായ കസ്തൂർബായെ മോഹൻദാസ് പഠിപ്പിച്ചു വിവാഹത്തിനുശേഷവും തന്റെ വിദ്യാഭ്യാസം അദ്ദേഹം തുടർന്നു ചെറുപ്പകാലത്ത് അത്രയൊന്നും മിടുക്കനായ വിദ്യാർത്ഥിയായിരുന്നില്ല മോഹൻദാസ് മെട്രിക്കുലേഷൻ വളരെ കഷ്ടപ്പെട്ടാണ് വിജയിച്ചത് ബാരിസ്റ്റർ ആവാനായി കുടുംബാംഗങ്ങൾ നിർബന്ധിച്ചതിനാലാണ് വിദ്യാഭ്യാസം തുടർന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്റെ അച്ഛൻ ൽ അന്തരിച്ചു ലായിരുന്നു മോഹൻദാസ് മെട്രിക്കുലേഷൻ പൂർത്തിയാക്കിയത് പിന്നീട് ഭവനഗറിലെ സമൽദാസ് കോളേജിൽ പഠന തുടർന്നു ജ്യേഷ്ഠന്റെ നിർബന്ധത്തിനു വഴങ്ങി സെപ്റ്റംബർ മാസത്തിൽ നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി ഇംഗ്ലണ്ടിൽ പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു ഹരിലാൽ ഗാന്ധി ലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം നിയമം പഠിച്ചത് ലണ്ടനിലേക്ക് കപ്പൽ കയറുമ്പോൾ മദ്യവും മാംസവും കഴിക്കില്ലെന്ന് അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു ആ വാക്കു പാലിച്ച് പൂർണ്ണ സസ്യഭുക്കായിത്തന്നെ ലണ്ടനിൽ കഴിച്ചുകൂട്ടി ഇക്കാര്യത്തിൽ അമ്മയോടുള്ള വാക്കു പാലിച്ചതിനുപുറമേ സസ്യാഹാരത്തെപ്പറ്റി പഠിക്കുകയും അതിന്റെ ഗുണത്തെക്കുറിച്ച് അറിവ് നേടുകയും വെജിറ്റേറിയൻ ക്ലബ്ബിൽ ചേർന്ന് അതിന്റെ നിർവ്വാഹക സമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു പിന്നീട് അദ്ദേഹം ഈ ക്ലബ്ബിന്റെ ഒരു ചെറിയ വിഭാഗം പ്രാദേശികമായി തുടങ്ങി ഇത് അദ്ദേഹത്തെ പൊതുപ്രവർത്തനത്തിൽ പരിശീലനം നേടാൻ സഹായിച്ചു ഈ ക്ലബ്ബിൽ വച്ച് അദ്ദേഹം പരിചയപ്പെട്ട ചില സസ്യഭുക്കുകൾ അക്കാലത്ത് സാർവ്വത്രിക സാഹോദര്യം കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിച്ചിരുന്ന തിയോസഫികൽ സൊസൈറ്റി എന്ന ഒരു രാജ്യാന്തര സഘത്തിന്റെ പ്രവർത്തകരായിരുന്നു അവരിലുടെ ഗാന്ധി ഹിന്ദുത്വം ബുദ്ധമതം ബ്രാഹ്മണ സാഹിത്യം തുടങ്ങിയവ പഠിക്കാൻ ഇടയായി ഇംഗ്ലണ്ടിൽ വച്ചാണ് അദ്ദേഹം ആദ്യമായി ഭഗവദ് ഗീത വായിക്കുന്നത് ഗാന്ധിയുടെ ആത്മീയ ജിവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഒരു ഗ്രന്ഥമായിരുന്നു അത് അന്നുവരെ മതകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയൊന്നുമില്ലാതിരുന്ന മോഹൻദാസ് ബൈബിൾ ഖുർആൻ തുടങ്ങിയ മതഗ്രന്ഥങ്ങളും പഠിച്ചു ലണ്ടൻ മട്രിക്കുലേഷൻ പരീക്ഷ എഴുതിയെങ്കിലും ആദ്യം ലത്തീനിൽ പരാജയപ്പെട്ടു എങ്കിലും വീണ്ടും എഴുതി അതിൽ വിജയം കൈവരിച്ചു ൽ നിയമപഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി അമ്മയുടെ മരണവാർത്തയാണ് അദ്ദേഹത്തെ ഇന്ത്യയിൽ എതിരേറ്റത് ഇന്ത്യയിൽ എത്തിയ ശേഷം മുംബയിലെ രാജ്കോട്ട് കോടതിയിൽ അഭിഭാഷക വൃത്തി ആരംഭിച്ചുവെങ്കിലും ആദ്യത്തെ വ്യവഹാരത്തിൽത്തന്നെ ശരീരം വിറച്ച് ഒരക്ഷരം മിണ്ടാൻ പറ്റാതെ ജോലി അവസാനിപ്പിച്ച് മടങ്ങി പിന്നീട് അദ്ദേഹം ആവശ്യക്കാർക്ക് പരാതി എഴുതിക്കൊടുക്കുന്ന ജോലി നോക്കിയെങ്കിലും ഇത് മൂത്ത ജ്യേഷ്ഠന് ഇഷ്ടപ്പെട്ടില്ല ജ്യേഷ്ഠന്റെ നിർബന്ധഫലമായി അദ്ദേഹം സേട്ട് അബ്ദുള്ള എന്ന ദക്ഷിണാഫ്രിക്കൻ വ്യാപരിയുടെ ദാദാ അബ്ദുള്ള കോ എന്ന ദക്ഷീണാഫ്രിക്കൻ കമ്പനിയുടെ വ്യവഹാരങ്ങൾ വാദിക്കുന്ന ഒരു വക്കീലായി ജോലി ഏറ്റെടുത്തു കേസ് വാദിക്കുവാനായി കമ്പനി നിരവധി വക്കീലന്മാരെ ഏർപ്പാടാക്കിയിരുന്നു അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയായിരുന്നു മോഹൻദാസിന്റെ ജോലി ഒരിക്കൽ വെള്ളക്കാർക്ക് മാത്രം സഞ്ചരിക്കാവുന്ന എ ക്ലാസ് കൂപ്പയിൽ യാത്രചെയ്തതിന് ഗാന്ധിയെ മർദ്ദിക്കുകയും വഴിയിൽ പീറ്റർമാരീറ്റ്സ്ബർഗിൽ ഇറക്കി വിടുകയും ചെയ്തു തുടർന്ന താഴ്ന്ന ക്ലാസിൽ യാത്ര തുടർന്ന അദ്ദേഹത്തെ തീവണ്ടിയുടെ ഗാർഡ് ഒരു വെള്ളക്കാരന് സ്ഥലം കൊടുക്കാഞ്ഞതിന് തല്ലി ഈ സംഭവത്തിനുശേഷം ഗാന്ധി ഇത്തരം അനാചാരങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു കുറച്ചു സമയം പ്രാക്ടീസിനും മറ്റുള്ള സമയം ഇത്തരം പ്രവർത്തനങ്ങൾക്കുമായി നീക്കിവച്ചു പ്രിട്ടോറിയയിലെ തയ്യബ് ഹാജി ഖാൻ മുഹമ്മദ് എന്ന ഇന്ത്യാക്കാരനായ വ്യാപാരിയുടെ സഹകരണത്തോടെ അവിടത്തെ ഇന്ത്യാക്കാരുടെ ഒരു യോഗം വിളിച്ചു കൂട്ടി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാർ അനുഭവിക്കുന്ന കഷ്ടതകൾക്കെതിരെ അദ്ദേഹം സംസാരിച്ചു ഇംഗ്ലണ്ടിൽ പോലും ഇത്തരം അനാചാരങ്ങൾ ഇല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു ഗാന്ധിയുടെ ആദ്യത്തെ പൊതുപ്രസംഗം അതായിരുന്നു ഇന്ത്യാക്കാരുടെ വിദ്യാഭ്യാസമില്ലായ്മയും ശുചിത്വക്കുറവുമാണ് ഇതിനു കാരണം എന്നു വിശ്വസിച്ച് അവ പരിഹരിക്കാനുള്ള നടപടികൾ അദ്ദേഹം ആസൂത്രണം ചെയ്തു തീവണ്ടികളിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ പ്രവേശനം കിട്ടാനായി റെയിവേ അധികൃതരുമായി ഗാന്ധി കത്തിടപാടുകൾ നടത്തി ഇന്ത്യാക്കാരുടെ സാമ്പത്തിക സാമൂഹികനിലവാരത്തെക്കുറിച്ച് അദ്ദേഹം പഠിക്കാൻ ആരംഭിച്ചു മതപരവും ആദ്ധ്യാത്മികവുമായ വളരെ ഗ്രന്ഥങ്ങൾ അദ്ദേഹം ഇക്കാലത്ത് പഠിച്ചു അദ്ദേഹം താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങി ഇതിന്റെ ഭാഗമായി സുഹൃത്തുക്കളുമൊത്ത് നറ്റാൾ ഇന്ത്യൻ കോൺഗ്രസ്സ് എന്ന പ്രസ്ഥാനം ആരംഭിച്ചു ഇത് ഇന്ത്യാക്കാരുടെ അവകാശബോധത്തിൽ കാതലായ മാറ്റം ഉണ്ടാക്കി നറ്റാളിലെ കരാർ തൊഴിലാളികളുടെ പ്രശ്നങ്ങളിലും അദ്ദേഹം ഇടപെട്ടു താമസിയാതെ ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം ഗാന്ധിജി എന്ന് അറിയപ്പെടാൻ തുടങ്ങി ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിക്കും കസ്തൂർബായ്ക്കും രണ്ട് ആൺകുട്ടികൾ കൂടി പിറന്നു രാംദാസ് ഗാന്ധിയും ദേവ്ദാസ് ഗാന്ധിയും ഡിസംബറിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി കൊൽക്കത്തയിലെ ദേശീയ കോൺഗ്രസ്സിൽ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം ഡിസംബർ ന് ഡി എ വാച്ചയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ്സിൽ അദ്ദേഹം ദക്ഷിണാഫ്രിക്കൻ ഇന്ത്യാക്കാരുടെ അവശതകളെക്കുറിച്ച് പ്രമേയം അവതരിപ്പിച്ചു തുടർന്ന് കുറച്ചുകാലം ഗോഖലെയുടെ അതിഥിയായി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചശേഷം ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയി തുടർന്ന് ഫെബ്രുവരി ന് ട്രാൻസ്വാൾ സുപ്രീം കോടതിയിൽ വക്കീൽ പണി ആരംഭിച്ചു ജോഹന്നാസ്ബർഗിലായിരുന്നു താമസം ഇന്ത്യക്കാർക്കെതിരായ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് അദ്ദേഹം അവിടെ മേയ് നു കൂടിയ സമ്മേളനത്തിൽ ആവശ്യപ്പെട്ടു ജൂൺ ന് ഗാന്ധി ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രം ആരംഭിച്ചു ആ വർഷം അവസാനം ഡർബനിൽ നിന്ന് മൈൽ അകലെ ഫീനിക്സ് എന്ന ആശ്രമം സ്ഥാപിക്കുകയും അങ്ങോട്ട് താമസം മാറ്റുകയും ചെയ്തു ആശ്രമത്തിനായി അന്തേവാസികൾ ഒരോരുത്തരും അവരവരുടെ പ്രയത്നം സംഭാവനം ചെയ്യണം എന്ന ആശയം അദ്ദേഹം പ്രാവർത്തികമാക്കി റസ്കിന്റെ അൺ ടു ദിസ് ലാസ്റ്റ് എന്ന പുസ്തകമായിരുന്നു ഇതിനാധാരം ദക്ഷിണാഫ്രിക്കായിലേക്കുള്ള അദ്ദേഹത്തിന്റെ ഈ മൂന്നാം വരവിലാണ് സത്യാഗ്രഹം എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത് ൽ അദ്ദേഹം ബ്രഹ്മചര്യം ജീവിതവ്രതമാക്കി ഇതിനിടെ നാട്ടിലായിരുന്ന കസ്തൂർബായേയും കുട്ടികളേയും വിളിച്ചുവരുത്തി ടോൾസ്റ്റോയ് വിഭാവനം ചെയ്ത രീതിയിലുള്ള ടോൾസ്റ്റോയ് ഫാം സ്ഥാപിച്ചു അതിൽ മാതൃകാ കൂട്ടുകുടുംബസങ്കല്പം പരീക്ഷിച്ചു നോക്കി ട്രാൻസ്വാൾ പ്രവിശ്യാ സർക്കാരിനെതിരായി മാർച്ച് ന് ഗാന്ധി സത്യാഗ്രഹസമരം ആരംഭിച്ചു എല്ലാ ഇന്ത്യക്കാരും വിരലടയാളം പതിച്ച രജിസ്ട്രേഷൻ കാർഡ് എപ്പോഴും സൂക്ഷിക്കണമെന്ന ഏഷ്യാറ്റിക് ലോ അമെൻഡ്മെൻറ് ഓർഡിനൻസ് എന്ന ബില്ലിനെതിരായിരുന്നു സത്യാഗ്രഹം ഈ രജിസ്ട്രേഷൻ കാർഡില്ലാത്തവരെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും വ്യവസ്ഥയുണ്ടായിരുന്നു ജനുവരി ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു രണ്ടു മാസക്കാലത്തേയ്ക്ക് ജയിലിലടച്ചു എങ്കിലും താമസിയാതെ ജനറൽ സ്മട്സിന്റെ നിർദ്ദേശപ്രകാരം മോചിപ്പിച്ചു വീണ്ടും അദ്ദേഹത്തെ നവംബർ ന് അറസ്റ്റ് ചെയ്തു ഇതിൽ പ്രതിഷേധിച്ച് നവംബർ ന് നറ്റാളിൽ യോഗം ചേർന്നവർക്കു നേരെ പോലീസ് വെടിവയ്ക്കുകയും രണ്ടു ഇന്ത്യാക്കാർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു തുടർന്ന് ഗാന്ധിജിയെ ഒൻപതു മാസത്തേയ്ക്ക് ജയിലിലടച്ചു പിന്നീട് പുറത്തിറങ്ങിയ ഗാന്ധി ഇന്ത്യാക്കാർ അവരവർ താമസിക്കുന്ന പ്രവിശ്യ വിട്ട് പുറത്ത് പോകാൻ പാടില്ല എന്ന നിയമത്തിനെതിരായി പുരുഷന്മാരും സ്ത്രീകളും കുട്ടികളുമായി ട്രാൻസ്വാളിലേയ്ക്ക് ഒരു മാർച്ച് നടത്തി അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ ലഹള പൊട്ടിപ്പുറപ്പെട്ടു ജൂൺ ന് സർക്കാർ ഒത്തു തീർപ്പുകൾക്ക് തയ്യാറായി ഇന്ത്യയിലേക്ക് മടങ്ങിയ ഗാന്ധി ജനുവരി ന് മുംബൈ തുറമുഖത്ത് കപ്പലിറങ്ങി ഈ ദിനത്തിന്റെ ഓർമക്കായിട്ടാണ് മുതൽ ജനുവരി ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കാൻ തുടങ്ങിയത് കാര്യങ്ങൾ നേരിട്ട് പഠിക്കാനായി അദ്ദേഹം ഇന്ത്യ മുഴുവനും സഞ്ചരിച്ചു അന്ന് ഇൻഡ്യൻ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് ആശ്രമത്തിൽ നിന്നും വന്ന വിദ്യാർത്ഥികളെ അക്കാലത്ത് രവീന്ദ്രനാഥ ടാഗോർ ശാന്തിനികേതനിലേയ്ക്ക് ക്ഷണിക്കുകയുണ്ടായി അങ്ങനെയാണ് ഗാന്ധിജിയും ടാഗോറും പരിചയപ്പെടുന്നത് മരിക്കുവോളം നീണ്ട ഒരു സുഹൃദ്ബന്ധത്തിന്റെ തുടക്കമായിരുന്നു അത് അഹമ്മദാബാദിലെ കൊച്ച്റാബിൽ മേയ് ന് അദ്ദേഹം സത്യാഗ്രഹാശ്രമം സ്ഥാപിച്ചു ജനസേവനത്തിന് ആത്മസമർപ്പണം ചെയ്യുന്നവർ അഹിംസ സത്യം അസ്തേയം അപരിഗ്രഹം ബ്രഹ്മചര്യം എന്നിവ നിഷ്ഠയോടെ ആചരിക്കണമെന്ന് ഗാന്ധിജി നിർദ്ദേശിച്ചു സ്വയം നൂൽ നൂറ്റുകൊണ്ട് വസ്ത്രമുണ്ടാക്കുക എന്ന അടിസ്ഥാനത്തിലുള്ള ഖാദി പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നൽകി ഏപ്രിൽ ന് ചമ്പാരൻ ജില്ലയിൽ തോട്ടം തൊഴിലാളികളെ ബ്രിട്ടീഷ് കരാർ വ്യവസ്ഥയനുസരിച്ചുള്ള അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി നടത്തിയ സമരത്തിൽ ഗാന്ധി ഇന്ത്യയിൽ വച്ച് ആദ്യമായി അറസ്റ്റ് വരിച്ചു പിന്നീട് കാലത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി ഗുജറാത്തിലെ ഘേഡ കർഷക സമരം അഹമ്മദാബാദിലെ തൊഴിൽ പ്രശ്നം തുടങ്ങിയവ ഒത്തു തീർപ്പാക്കി ജൂണിൽ സത്യാഗ്രഹാശ്രമം സബർമതി യിലേക്ക് മാറ്റി പിന്നീട് ഇത് സബർമതി ആശ്രമം എന്ന് അറിയപ്പെടാൻ തുടങ്ങി അക്കാലത്ത് ടാഗോർ ആയിരുന്നു ഗാന്ധിജിയെ ആദ്യമായി മഹാത്മാ എന്ന് വിശേഷിപ്പിച്ചത് ഒന്നാം ലോകമഹായുദ്ധം നടക്കുന്ന സമയമായിരുന്നു അത് യുദ്ധത്തിനു ശേഷമെങ്കിലും ബ്രിട്ടിഷുകാരുടെ നയത്തിന് മാറ്റമുണ്ടാവുമെന്ന് എല്ലാവരും കരുതിയെങ്കിലും ആ പ്രതീക്ഷ സഫലമായില്ല ഇന്ത്യയിലങ്ങോളമിങ്ങോളം പ്രതിഷേധസമരങ്ങൾ ശക്തമായിത്തീർന്നു ഇതിനകം ഗാന്ധിജിയെ നേതാവായി മറ്റു നേതാക്കൾ അംഗീകരിച്ചു തുടങ്ങിയിരുന്നു ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം നടത്തിയ സമരങ്ങളും അതിന് കാരണമായിരുന്നു ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി അഭിഭാഷകനായി സേവനം അനുഷ്ഠിക്കുന്ന കാലത്താണ് സത്യാഗ്രഹം എന്ന സമരമാർഗ്ഗം വികസിപ്പിച്ചെടുക്കുന്നത് അതിനാലാണ് ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്നു വിശേഷിപ്പിക്കുന്നത് ഗാന്ധി പറയുന്നു ഏതു തരത്തിലുള്ള പീഡനത്തേയും അടിച്ചമർത്തലിനേയും നേരിടാൻ തയ്യാറാകുന്ന സത്യാഗ്രഹി സ്വായത്തമാക്കേണ്ടിയിരിക്കുന്നത് ആത്മനിഷ്ഠമായ ശക്തിയാണ് ഒന്നാം ലോക മഹായുദ്ധത്തിനുശേഷം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായിത്തീർന്ന ഗാന്ധിജി കൊല്ലക്കാലം ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യ സമര യത്നങ്ങൾക്ക് ചുക്കാൻ പിടിച്ചു അതിനാലാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത് റൌലക്റ്റ് ആക്ട് എന്ന നിയമത്തിനെതിരെ മാർച്ച് ന് ഹർത്താൽ ആചരിക്കാൻ ഗാന്ധി ആഹ്വാനം ചെയ്തു നിസ്സഹകരണ സമരം അന്നാണ് തുടങ്ങിയത് ഹർത്താലിന്റെ തിയ്യതി മാറ്റിയെങ്കിലും പലയിടങ്ങളിലും മാർച്ച് നു തന്നെ ഹർത്താൽ ആചരിക്കപ്പെട്ടു ആളുകൾ ഗാന്ധിയുടെ വാക്കനുസരിച്ച് വിദ്യാലയങ്ങളും കോടതികളും ബഹിഷ്കരിക്കുകയും ബ്രിട്ടീഷ് സ്ഥാനങ്ങളും സ്ഥാനപ്പേരുകളും ഉപേക്ഷിക്കുകയും ചെയ്തു ദില്ലിയിൽ നടന്ന പോലീസ് വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കാൻ അങ്ങോട്ടു പോയ ഗാന്ധിയെ നിരോധനാജ്ഞ ലംഘിച്ചു എന്ന പേരിൽ ഏപ്രിൽ ന് അറസ്റ്റ് ചെയ്തു അറ്സ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യയെങ്ങും ഹർത്താൽ ആചരിക്കപ്പെട്ടു ഇതിനെത്തുടർന്ന് ഏപ്രിൽ ന് ജാലിയൻ വാലാബാഗിൽ വച്ച് സമരക്കാർ കൂട്ടക്കൊല ചെയ്യപ്പെട്ടു ഇതേ തുടർന്ന് നിയമ ലംഘന സമരം താൽകാലികമയി ഏപ്രിൽ ന് നിർത്തിവച്ചു ഉത്തർപ്രദേശിലെ ചൌരിചൌരാ എന്ന സ്ഥലത്ത് ജനക്കൂട്ടം രോഷം പൂണ്ട് പോലീസ് സ്റ്റേഷൻ ചുട്ടെരിക്കുകയും പോലീസുകാരെ വധിക്കുകയും ചെയ്തു ഇതോടെ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി ബ്രിട്ടീഷുകാരാകട്ടെ യങ്ങ് ഇന്ത്യ എന്ന മാസികയിൽ അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ആറു കൊല്ലത്തേക്ക് തടവിനുശിക്ഷിച്ചു എന്നാൽ ആരോഗ്യസ്ഥിതി മോശമായപ്പോൾ രണ്ടു വർഷം കഴിഞ്ഞ് വിട്ടയച്ചു തുടർന്ന് ഇന്ത്യയൊട്ടാകെ അദ്ദേഹം സഞ്ചരിച്ചു അയിത്തത്തിനെതിരെ പല യോഗങ്ങളിലും പ്രസംഗിച്ചു ഹിന്ദു മുസ്ലീം ഐക്യത്തിനായി ശ്രമിച്ചു രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുകയും യങ് ഇന്ത്യ പോലുള്ള പത്ര പ്രസിദ്ധീകരണങ്ങളുടെ മേലുള്ള നിരോധനങ്ങൾ പിൻവലിക്കുകയും ചെയ്തില്ലെങ്കിൽ നിയമലംഘന പരിപാടികളിൽ നികുതിനിഷേധം കൂടി ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വൈസ്രോയി റീഡിങ്ങ് പ്രഭുവിന് അന്ത്യശാസനം നൽകി ഗാന്ധിജിയുടെ മേൽ കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം ഏൽക്കാനായി സമ്മർദ്ദം ഏറി വന്നു നൂൽനൂല്പ് ഒരു ആദ്ധ്യാത്മിക യാനമായി കണക്കാക്കി ഒരോ പ്രവർത്തകനും ഖദർ ധരിക്കണമെന്ന വ്യവസ്ഥയിൽ അദ്ദേഹം കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം വഹിക്കാൻ തയ്യാറായി ഒരൊറ്റ ഇന്ത്യാക്കാരൻ പോലും ഇല്ലാത്ത സൈമൺ കമ്മീഷൻ നിർദ്ദേശങ്ങളെ ബഹിഷ്കരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തതനുസരിച്ച് നാടെങ്ങും പ്രക്ഷോഭം ഉയർന്നു ലാലാ ലജ്പത് റായ് ഉൾപ്പെടെ പല പ്രമുഖരേയും ബ്രിട്ടീഷ് പട്ടാളം വകവരുത്തി ഇതിനിടയിൽ ഭൂനികുതിയിലെ വർദ്ധനവിൽ പ്രതിഷേധിച്ച് ഗാന്ധി ബർദോളിയിൽ സത്യാഗ്രഹ സമരം ആരംഭിച്ചു നാടൊട്ടുക്ക് ജൂൺ ബർദോളി ദിനം ആചരിച്ചു സബർമതി ആശ്രമത്തിൽ ഫെബ്രുവരി മുതൽ വരെ ചേർന്ന അഖിലേന്ത്യാ കോൺഗ്രസ് പ്രവർത്തക സമിതി സിവിൽ നിയമ ലംഘന സമരം ആരംഭിക്കാൻ തീരുമാനമെടുത്തു ഇതിന്റെ നേതൃത്വം ഗാന്ധിയെയാണ് ഏല്പിച്ചത് ഉപ്പ് ഉൽപ്പാദനത്തിൽ ബ്രിട്ടീഷ് ഭരണകൂടം ചുമത്തിയ കരത്തിനോട് പ്രതിഷേധിക്കാൻ ൽ അദ്ദേഹം ഉപ്പുസത്യാഗ്രഹം സംഘടിപ്പിച്ചു മാർച്ച് ന് ഇർവിൻ കരാർ അനുസരിച്ച് ഗാന്ധി നിയമലംഘന സമരം അവസാനിപ്പിച്ചു ഇന്ത്യയ്ക്ക് അനുയോജ്യമായ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാനായി കോൺഗ്രസ്സിന്റെ ഏക പ്രതിനിധിയായി ഗാന്ധിയെയാണ് തിരഞ്ഞെടുത്തത് അദ്ദേഹം ഓഗസ്റ്റ് ലണ്ടനിലേക്ക് തിരിച്ചു എന്നാൽ വട്ടമേശ സമ്മേളനം ഒരു പരാജയമായിരുന്നു സെപ്റ്റംബർ ന് അത് നിർത്തിവക്കപ്പെട്ടു തിരിച്ചു നാട്ടിലെത്തിയ ഗാന്ധിജി സമര പ്രക്ഷോഭങ്ങൾ തുടർന്നു താമസിയാതെ അദ്ദേഹം ജയിലിലായി കോൺഗ്രസ്സ് രണ്ടാം നിയമലംഘന സമരം ആരംഭിച്ചു ഇത്തവണ കസ്തൂർബായും സമരത്തിൽ സജീവം പങ്കെടുത്തു കസ്തൂർബാ ജനുവരി ന് അറസ്റ്റ് വരിച്ചു മക്ഡോണൾഡിന്റെ വർഗീയ വിധിക്കെതിരെ സെപ്റ്റംബർ ഗാന്ധി യെർവാദാ ജയിലിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു അധഃസ്ഥിത ഹിന്ദു സമുദായങ്ങൾക്ക് വേണ്ടി പ്രത്യേക നിയോജകമണ്ഡലം എന്ന ആ വിധി ഇന്ത്യയിൽ ചേരിതിരിവ് ഉണ്ടാക്കുന്നതാണ് എന്നു കരുതിയ ഗാന്ധി അതിനു പകരം പൊതു മണ്ഡലങ്ങളിൽ താഴ്ന്ന ജാതിക്കാർക്കായി സംവരണം ഏർപ്പെടുത്തുകയാണ് വേണ്ടത് എന്ന് വാദിച്ചു ഒടുവിൽ അദ്ദേഹത്തിന്റെ നിലപട് അംഗീകാരിക്കപ്പെട്ടു സെപ്റ്റംബർ ന് പൂനെ കരാർ എന്ന ഒത്തുതീർപ്പു വ്യവസ്ഥയുണ്ടാക്കി എന്നാൽ അദ്ദേഹം അപ്പോഴും ജയിൽമോചിതനായിരുന്നില്ല മേയ് ന് രണ്ടാം നിയമലംഘന സമരം താൽകാലികമായി നിർത്തിവച്ചു ഹരിജൻ പ്രശ്നത്തിൻ പരിഹാരം കാണാൻ ഉപവാസസമരം ആരംഭിച്ചു എന്നാൽ അന്ന് രാത്രി മണിക്ക് അദ്ദേഹത്തെ ജയിലിൽ നിന്ന് മോചിതനാക്കി എന്നാൽ ജയിലിനുപുറത്തും നിരാഹാരം തുടർന്ന ഗാന്ധി മേയ് ന് പൂണെയിൽ വച്ചാണ് നിരാഹാരം അവസാനിപ്പിച്ചത് തുടർന്ന് അദ്ദേഹം വ്യക്തിഗത സിവിൽ നിയമലംഘനങ്ങൾ ആരംഭിക്കുകയും വീണ്ടും ജയിലിലടക്കപ്പെടുകയും ജൂലൈ ചെയ്തു ആദ്യം സബർമതി ജയിലിലും പിന്നീട് യെർവാദാ ജയിലിലുമയിരുന്നു ഓഗസ്റ്റ് ന് മോചിതനായെങ്കിലും വീണ്ടും നിയമലംഘനം ആരോപിച്ച് ഒരു വർഷത്തേക്ക് ജയിലിലടക്കപ്പെട്ടപ്പോൾ ഹരിജനക്ഷേമപ്രവർത്തനങ്ങൾക്ക് അനുവാദം നൽകാത്തതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് ജയിലിൽ നിരാഹാരം ആരംഭിച്ചു ആരോഗ്യനില വഷളായതിനാൽ ഓഗസ്റ്റ് ന് വ്യവസ്ഥകൾ ഒന്നുമില്ലാതെ അദ്ദേഹം മോചിപ്പിക്കപ്പെട്ടു പിന്നീട് അദ്ദേഹം ഹരിജനക്ഷേമപ്രവർത്തനങ്ങളിൽ മുഴുകി ഹരിജന ക്ഷേമഫണ്ട് പിരിക്കുവാനുള്ള യാത്രക്കിടയിൽ അദ്ദേഹം നാലാം വട്ടം ജനുവരി ന് കേരളത്തിൽ എത്തി തലശ്ശേരി വടകര ചാലക്കുടി തിരുവനന്തപുരം കന്യാകുമാരി എന്നിങ്ങനെ നിരവധി സ്ഥലങ്ങളിൽ അദ്ദേഹം പ്രസംഗിച്ചു ഈ സന്ദർശനത്തിനിടയിലാണ് വടകരയിൽ വച്ച് കൗമുദി എന്ന പെൺകുട്ടി തന്റെ ആഭരണങ്ങൾ ഗാന്ധിജിക്ക് സംഭാവന നൽകിയത് കോൺഗ്രസ് ഇതിനിടക്ക് കടുത്ത തീവ്രവാദികളായ പ്രവർത്തകരുടെ കയ്യിൽ പെട്ടിരുന്നു സ്വയംഭരണത്തിൽകുറഞ്ഞ ഒന്നു കൊണ്ടും തൃപ്തിപ്പെടില്ല എന്നായിരുന്നു അവരുടെ നിലപാട് എന്നാൽ ഗാന്ധി ഇതിനോട് യോജിച്ചില്ല പൂർണ്ണ സ്വരാജിനുവേണ്ടി ന്യായവും സമാധാനപരവുമായ എല്ലാ വ്യവസ്ഥകളും സ്വീകരിക്കും എന്ന കോൺഗ്രസ് നിബന്ധനയിലെ ഒന്നാം വകുപ്പ് കഴിയുന്നതും അക്രമരഹിതവും സത്യസന്ധവുമായ മാർഗങ്ങൾ എന്ന് തിരുത്തി കോൺഗ്രസ് പ്രവർത്തക സമിതി യോഗം സെപ്റ്റംബർ ന് പ്രമേയം അംഗീകരിച്ചതിനെത്തുടർന്ന് ഒക്ടോബർ ന് കോൺഗ്രസ് പാർട്ടി വിട്ടതായി ഗാന്ധി ഔദ്യോഗികമായി പ്രഖ്യാപിച്ചു പാർട്ടി വിട്ടുവെങ്കിലും അദ്ദേഹത്തിന്റെ പങ്ക് സംഘടനാ നയരുപീകരണത്തിന് നിർണ്ണായകമായിരുന്നു വാർധായിലെ സേവാഗ്രാം ആശ്രമത്തിലേയ്ക്ക് ഏപ്രിൽ ന് അദ്ദേഹം താമസം മാറ്റി ഗ്രാമീണ ജീവിത വികാസത്തിനാവശ്യമായ പദ്ധതികൾക്ക് സേവാഗ്രാം വഴികാട്ടിയായിത്തീർന്നു തിരുവിതാംകൂറിൽ ചിത്തിരതിരുനാൾ മഹാരാജാവ് നവംബർ ന് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചപ്പോൾ ഗാന്ധി അതിനെ ആധുനികകാലത്തിന്റെ അത്ഭുതം എന്നാണ് വിശേഷിപ്പിച്ചത് ഈ വിളംബരത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം അഞ്ചാം വട്ടം കേരളത്തിൽ എത്തിയത് അത് ഒരു തീർത്ഥാടനയാത്രയായാണ് അദ്ദേഹം വിശേഷിപ്പിച്ചത് ഇടക്കാല സർക്കാർ അനുവദിക്കുന്നില്ല എങ്കിൽ സിവിൽ നിയമ ലംഘനം ആരംഭിക്കാൻ മാർച്ച് ന് ബിഹാറിലെ രാംഗഢിൽ ചേർന്ന കോൺഗ്രസ്സ് സമ്മേളനം തീരുമാനിക്കുകയും അതിന്റെ നേതൃത്വം ഗാന്ധിജിയെ ഏൽപ്പിക്കുകയും ചെയ്തു ഇതിനിടെ കോൺഗ്രസ് നിർബ്ബന്ധപൂർവം ഗാന്ധിജിയെ തിരികെ കൊണ്ടു വന്നിരുന്നു ഇന്ത്യാക്കാരുടെ സമ്മതമില്ലാതെ ഇന്ത്യയെ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കാളിയാക്കിയതിൽ പ്രതീകാത്മകമായി പ്രതിഷേധിക്കാൻ അദ്ദേഹം വ്യക്തിതമായി തീരുമാനിച്ചു മാർച്ചിൽ സർ സ്റ്റഫോർഡ് ക്രിപ്സ് ഇന്ത്യയിലെത്തുകയും ഗാന്ധിജിയുമായി ചർച്ച നടത്തുകയും ചെയ്തു അതേ തുടർന്ന് ഇന്ത്യക്ക് ഡൊമീനിയൻ പദവി വാഗ്ദാനം ചെയ്യപ്പെട്ടു എന്നാൽ പൂർണ്ണ സ്വരാജായിരുന്നു മിക്കവർക്കും വേണ്ടിയിരുന്നത് അതിൽ കുറഞ്ഞതൊന്നുകൊണ്ടും അവർ തൃപ്തരാകുമായിരുന്നില്ല ഗാന്ധിജി ഏപ്രിലിൽ സർക്കാരിന് സമർപ്പിച്ച പ്രമേയം ഓഗസ്റ്റ് ന് അഖിലേന്ത്യാ കോൺഗ്രസ് സമിതി നിരാകരിക്കുകയും ജവഹർലാൽ നെഹ്രു തയ്യാറാക്കിയ കരട് അനുസരിച്ച് ഓഗസ്റ്റ് പ്രമേയം എന്ന പേരിൽ സുപ്രസിദ്ധ ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു സമര നേതൃത്വം ഏറ്റെടുത്ത ഗാന്ധിജിയുടെ ചരിത്രപ്രസിദ്ധമായ പ്രസംഗമാണ് ഡു ഓർ ഡൈ നമ്മൾ ഒരു സാമ്രാജ്യത്തെ എതിർക്കുകയാണ് ഒന്നുകിൽ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നത് ഗാന്ധിജിയുടെ ഈ ആശയം മറ്റുള്ളവർ സ്വീകരിച്ചെങ്കിലും കമ്യൂണിസ്റ്റുകാർ എതിർത്തു തീരുമാനം അനുസരിച്ച് പ്രക്ഷോഭം ആരംഭിച്ചതിനെതുടർന്ന് പലയിടങ്ങളിലും ജനങ്ങളും പോലീസും ഏറ്റുമുട്ടി ഓഗസ്റ്റ് ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് പൂനെയിലെ ആഗ ഖാൻ കൊട്ടാരത്തിൽ തടവിൽ പാർപ്പിച്ചു കോൺഗ്രസ്സിനെ നിയമവിരുദ്ധസംഘടനയായി പ്രഖ്യാപിച്ചു ഓരാഴ്ചക്കകം പ്രമുഖ നേതാക്കൾ എല്ലാം അറസ്റ്റിലായി പതിനായിരങ്ങൾ തടവിലായി നിരവധി പേർ മരിക്കുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തു തടവുകാരെ മോചിപ്പിക്കുകയും മർദ്ദനനയം അവസാനിപ്പിക്കുകയും ചെയ്യണം എന്നാവശ്യപ്പെട്ട് ഗാന്ധിജി തടവിൽ നിരാഹാരം അരംഭിച്ചു ഫെബ്രുവരി ന് ആരംഭിച്ച ഉപവാസം മാർച്ച് വരെ നീണ്ടിട്ടും സർക്കാർ അനങ്ങിയില്ല ഗാന്ധിജിയോടൊപ്പം തടവിലായിരുന്ന കസ്തൂർബാ അവിടെ വച്ച് ഫെബ്രുവരി ന് അന്തരിച്ചു എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മേയ് ന് മാത്രമാണ് ഗാന്ധിജിയെ മോചിപ്പിച്ചത് അദ്ദേഹത്തിന്റെ അവസാനത്തെ ജയിൽവാസമായിരുന്നു അത് ഇന്ത്യൻ തടവിൽ ദിവസവും അഞ്ചു വർഷത്തിനു മേൽ ദക്ഷിണാഫ്രിക്കയിൽ ദിവസവും ഗാന്ധിജി കഴിഞ്ഞിട്ടുണ്ട് ഇന്ത്യയിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കുന്നതിൻ അന്നത്തെ വൈസ്രോയി വേവൽ പ്രഭു ബ്രിട്ടിഷ് സർക്കാരിന്റെ അനുമതിയോടെ പ്രഖ്യാപിച്ച പദ്ധതിയെത്തുടർന്ന് തടവിൽ കഴിഞ്ഞിരുന്നവരെ ൽ മോചിപ്പിച്ചു ഇന്ത്യയുടെ സ്വാതന്ത്ര്യം ഏതാണ്ട് സുതാര്യമായിത്തുടങ്ങിയിരുന്നു എന്നാൽ മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തിൽ ഒരു വിഭാഗം മുസ്ലീംങ്ങൾക്കായി പാകിസ്താൻ എന്ന പേരിൽ പ്രത്യേക രാഷ്ട്രം വേണമെന്ന് ശഠിച്ചു ഹിന്ദുക്കളും മുസ്ളീംങ്ങളും സ്വതന്ത്ര ഭാരതത്തിൽ സമാധാനത്തോടെ സഹവസിക്കണം എന്നാഗ്രഹിച്ച ഗാന്ധിജി ഭാരതത്തിന്റെ വിഭജനത്തെ എതിർത്തു പുതിയപദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ വൈസ്രോയി സിംലയിൽ സർവ്വ കക്ഷിയോഗം വിളിച്ചു കൂട്ടിയപ്പോൾ നിരീക്ഷകനായി ഗാന്ധിജിയും പങ്കെടുത്തു വിഭജനവാദത്തിൽ ഉറച്ച ജിന്നയുടെ നിലപാടു കാരണം ചർച്ച പരാജയപ്പെട്ടതായി വൈസ്രോയി പ്രഖ്യാപിച്ചു ഇടക്കാല സർക്കാർ രൂപവത്കരണത്തിൽ ചേരേണ്ടതില്ല എന്ന് മുസ്ലീം ലീഗും ജിന്നയും തീരുമാനിച്ചു അവർ ഓഗസ്റ്റ് ന് പ്രത്യക്ഷമായ സമരപരിപാടികൾ ആരംഭിച്ചു കൊൽക്കത്തയിൽ സമരത്തിനിടെ അയ്യായിരത്തോളം പേർ കൊല്ലപ്പെട്ടു ത്തോളം പേർക്ക് പരിക്കേറ്റു ജിന്ന പിന്നീട് താൽക്കാലിക സർക്കാരിലേയ്ക്ക് നാലു പേരെ നാമനിർദ്ദേശം ചെയ്തു വർഗ്ഗിയ ലഹള അപ്പോഴേക്കും പടർന്നു പിടിച്ചിരുന്നു കിഴക്കൻ ബംഗാളിലെ നോഖാലിയിലും തിയ്യറയിലും ലഹളകൾ രൂക്ഷമായി ഗാന്ധിജി ശാന്തി സന്ദേശവുമായി ഗ്രാമങ്ങളിലൂടെ നഗ്നപാദനായി സഞ്ചരിച്ചു തുടർന്ന് ബീഹാറിലെത്തി അവിടെയും അദ്ദേഹം ശാന്തി സന്ദേശം പ്രചരിപ്പിച്ചു വിഭജനത്തോടെ ഇന്ത്യ ഓഗസ്റ്റ് ന് സ്വതന്ത്രയായി നിസ്സഹകരണ പ്രസ്ഥാനം ഖിലാഫത്ത് സമിതി അംഗീകരിച്ച ശേഷം ഷൗക്കത്തലിയുമായി ഇന്ത്യമുഴുവൻ സഞ്ചരിക്കുന്നതിനിടക്കാണ് ഗാന്ധി ആദ്യം കേരളം സന്ദർശിച്ചത് ഓഗസ്റ്റ് ന് അദ്ദേഹം കോഴിക്കോട് കടപ്പുറത്ത് നടന്ന യോഗത്തിൽ പ്രസംഗിച്ചു അടുത്ത സന്ദർശനം വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു മാർച്ച് ന് ആരംഭിച്ച ആ സത്യാഗ്രഹം ഗാന്ധിയുടെ നിർദ്ദേശപ്രകാരം തൽകാലത്തേക്ക് നീർത്തി വച്ചു അദ്ദേഹം സവർണ്ണ ഹിന്ദുക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലം ആശാവഹമല്ലാത്തതിനെത്തുടർന്ന് ഏപ്രിൽ ന് സത്യാഗ്രഹം പുനരാരംഭിച്ചു ഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ അവർണ്ണ ജാഥ നവംബർ ന് തിരുവനന്തപുരം നഗരത്തെ പിടിച്ചു കുലുക്കി തുടർന്ന് മാർച്ച് ന് ഗാന്ധി വീണ്ടും കേരളത്തിൽ എത്തി ഗാന്ധിക്ക് വയസുള്ളപ്പോൾ അദ്ദേഹത്തിന്റെ പിതാവ് ഒരു നിത്യരോഗിയായി മാതാപിതാക്കളെ വളരെയധികം സ്നേഹിച്ചിരുന്ന അദ്ദേഹം രോഗബാധിതനായ പിതാവിനെ എല്ലാസമയവും ശുശ്രൂഷിച്ചു ഒരു രാത്രിയിൽ ഗാന്ധിക്ക് വിശ്രമം നൽകിക്കൊണ്ട് അദ്ദേഹത്തിന്റെ അമ്മാവൻ പിതാവിന്റെ ശുശ്രൂഷ ഏറ്റെടുത്തു മുറിയിൽ പത്നിയുടെ അടുത്തേക്ക് മടങ്ങിയ അദ്ദേഹത്തെ ലൈംഗികാസക്തി കീഴടക്കി എന്നാൽ അൽപസമയത്തിനുശേഷം ഒരു വേലക്കാരൻ പിതാവിന്റെ മരണ വാർത്തയുമായി എത്തി താൻ വലിയൊരു കുറ്റം ചെയ്തു എന്ന തോന്നൽ ഗാന്ധിക്കുണ്ടായി തന്റെ ആ തെറ്റ് ക്ഷമിക്കാൻ അദ്ദേഹത്തിന് ഒരിക്കലുമായില്ല ഇരട്ട നിന്ദ എന്നാണ് ഗാന്ധി ഈ സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത് മുപ്പത്തിയാറാം വയസിൽ വിവാഹിതനായിരിക്കെത്തന്നെ ബ്രഹ്മചാരിയാവാനുള്ള ഗാന്ധിയുടെ തീരുമാനത്തിന് പിന്നിൽ ഈ സംഭവത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു ഗാന്ധിയുടെ ഈ തീരുമാനത്തെ ബ്രഹ്മചര്യ എന്ന തത്ത്വചിന്ത ആത്മികവും ശാരീരികവുമായ ശുദ്ധത വളരെയധികം സ്വാധീനിച്ചു ദൈവത്തോട് കൂടുതൽ അടുക്കുന്നതിനുള്ള ഒരു വഴിയായും സ്വയം മനസ്സിലാക്കലിന്റെ ഒരു പ്രധാന അടിസ്ഥാനമായും ഗാന്ധിജി ബ്രഹ്മചര്യത്തെ കണ്ടു കാമിക്കുക എന്നതിനേക്കാളുപരി സ്നേഹിക്കുവാൻ പഠിക്കണമെങ്കിൽ ബ്രഹ്മചാരിയായിരിക്കണമെന്ന് ഗാന്ധിക്ക് തോന്നി ചിന്തയിലും വാക്കിലും പ്രവൃത്തിയിലും വികാരങ്ങളുടെ നിയന്ത്രണം എന്നാണ് ഗാന്ധി ബ്രഹ്മചര്യ എന്നതിന് അർത്ഥം കല്പിച്ചത് സാമൂഹിക സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ ലളിതമായ ജീവിതം നയിക്കണമെന്ന് ഉറച്ചുവിശ്വസിച്ച ഗാന്ധി ബ്രഹ്മചര്യത്തിലൂടെ അത് നേടിയെടുക്കാമെന്ന് കരുതി ദക്ഷിണാഫ്രിക്കയിൽ നയിച്ച പാശ്ചാത്യ ജീവിതരീതി ത്യജിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ലളിത ജീവിതത്തിന്റെ തുടക്കം തന്നെത്തെന്നെ പൂജ്യത്തിലേക്ക് താഴ്ത്തുക എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത് ജീവിതം ലളിതമാക്കാനായി സ്വന്തം ആവശ്യങ്ങൾ പുനർനിർണ്ണയിച്ച് അനാവശ്യ ചെലവുകൾ ഒഴിവാക്കിക്കൊണ്ട് സ്വന്തം വസ്ത്രങ്ങൾ സ്വയം അലക്കുന്നതുവരെ അദ്ദേഹത്തിന്റെ ജീവിതചര്യകൾ എത്തിനിന്നു എല്ലാ ആഴ്ചയിലേയും ഒരു ദിവസം ഗാന്ധി നിശ്ശബ്ദതയിൽ ചെലവഴിച്ചിരുന്നു സംസാരത്തിൽനിന്ന് മാറി നിൽക്കുന്നത് തനിക്ക് ആന്തരിക സമാധാനം നൽകുമെന്ന് അദ്ദേഹം വിശ്വസിച്ചു മൗനം ശാന്തി എന്നീ ഹൈന്ദവ തത്ത്വങ്ങളാണ് ഇതിൽ അദ്ദേഹത്തിന് വഴികാട്ടിയത് അത്തരം ദിവസങ്ങളിൽ കടലാസിൽ എഴുതിയാണ് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നത് തന്റെ മുപ്പത്തിയേഴാം വയസുമുതൽ മൂന്നര വർഷം അദ്ദേഹം വാർത്താപത്രങ്ങൾ വായിക്കാൻ വിസമ്മതിച്ചു പ്രക്ഷുബ്ധമായ ലോകകാര്യങ്ങൾ തനിക്ക് ആന്തരിക പ്രശ്നങ്ങളേക്കാൾ ചിന്താക്കുഴപ്പത്തിന് കാരണമാകുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത് ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയശേഷം അദ്ദേഹം പാശ്ചാത്യ രീതിയിലുള്ള വസ്ത്രധാരണം ഉപേക്ഷിച്ചു സമ്പത്തിന്റേയും കാര്യവിജയത്തിന്റേയും പ്രതീകമായാണ് അദ്ദേഹം ആ വസ്ത്രധാരണരീതിയെ കണ്ടത് ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ വ്യക്തിക്കും ധരിക്കാനാകുന്നതരം ഖാദി വസ്ത്രം അദ്ദേഹം ധരിച്ചു ഗാന്ധിയും അനുയായികളും അവർ സ്വയം നൂറ്റ നൂൽകൊണ്ട് സ്വയം നെയ്ത വസ്ത്രങ്ങൾ ധരിക്കുകയും മറ്റുള്ളവരെ അങ്ങനെ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു നാട്ടിലെ തൊഴിലാളികൾ തൊഴിൽരഹിതരായിരിക്കെ ഇന്ത്യക്കാർ ബ്രിട്ടീഷ് താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച വസ്ത്രനിർമാതാക്കളിൽ നിന്നായിരുന്നു വസ്ത്രങ്ങൾ വാങ്ങിച്ചിരുന്നത് ഇന്ത്യക്കാർ സ്വയമായി വസ്ത്രങ്ങൾ നിർമിച്ചാൽ അത് ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാരിന് സാമ്പത്തികമായ പ്രഹരമേല്പിക്കുമെന്ന് ഗാന്ധി വിശ്വസിച്ചു ഈ വിശ്വാസം പ്രതിഫലിപ്പിക്കാൻ കറങ്ങുന്ന ചർക്ക ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാകയിൽ പിന്നീട് ചേർക്കപ്പെട്ടു തന്റെ ജീവിതത്തിന്റെ ലാളിത്യം പ്രകടിപ്പിച്ചുകൊണ്ട് തുടർന്നുള്ള ജീവിതകാലം മുഴുവൻ അദ്ദേഹം മുണ്ട് ആണ് ധരിച്ചത് എല്ലാവരുടെയും പൊതുവായ വികസനമാണ് സർവ്വോദയം അത് മതത്തിന്റെയോ ജാതിയുടെയോ ലിംഗഭേദത്തിന്റെയോ പേരിൽ ആർക്കും വികസനസാദ്ധ്യതകൾ നിഷേധിക്കുന്നില്ലെന്നു ഗാന്ധിജി സിദ്ധാന്തിച്ചു സർവ്വോദയമെന്ന ആശയം ഗാന്ധിക്ക് ലഭിച്ചത് ജോൺ റസ്കിന്റെ അണ്ടു ദിസ് ലാസ്റ്റ് ഈ ചെറിയ സഹോദരന് എന്ന പുസ്തകം വായിച്ചതിന് ശേഷമാണ് സർവ്വോദയം കൈവെച്ച ഒരു സമൂഹത്തിൽ ഭരണാധികാരികളോ ഭരണമോ ഉണ്ടാവില്ല അത് പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ് അങ്ങനെയുള്ള ഒരു സമുഹത്തിൽ ഒരോ വ്യക്തിയും സ്വയം ഭരിക്കുകയും അടക്കുകയും വേണം ഓരോ വ്യക്തിയും തന്റെ മനസാക്ഷിയനുസരിച്ച് പ്രവർത്തിക്കും മറ്റു വിഷയങ്ങളിലെന്ന പോലെ ആരോഗ്യവിഷയത്തിലും ഗാന്ധിക്ക് തന്റേതായ കാഴ്ചപ്പാട് ഉണ്ടായിരുന്നു പ്രകൃതി ചികിത്സയെ അദ്ദേഹം വളരെയധികം ആശ്രയിച്ചിരുന്നു ജലം മണ്ണ് സൂര്യൻ വായു എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കാനും അവയെ എങ്ങനെ മനുഷ്യന്റെ ആരോഗ്യപാലനത്തിന് ഉപയോഗപ്പെടുത്താം എന്ന് ആരായാനും അദ്ദേഹം ശ്രമിച്ചു ഭക്ഷണം ലഹരിപദാർത്ഥങ്ങൾ പുകയില ചായ കാപ്പി എന്നിവയുടെ ഉപയോഗങ്ങൾ ലൈംഗികത തുടങ്ങിയ കാര്യങ്ങളിലും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു ൽ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിന്റെ വായനക്കാരുടെ പ്രയോജനത്തിനായി അദ്ദേഹം എഴുതിത്തുടങ്ങിയ ആരോഗ്യത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പിൽക്കാലത്ത് കൂടുതൽ വലിയ ലേഖനങ്ങളായി പരിണമിച്ചു പിന്നീട് മുതൽ വരെ പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ തടവുകാരനായി കഴിഞ്ഞ കാലത്ത് ഈ വിഷയത്തിൽ വീണ്ടും ചില ലേഖനങ്ങൾ കൂടി അദ്ദേഹം എഴുതുകയുണ്ടായി ഹൈന്ദവ കുടുബത്തിൽ ജനിച്ച ഗാന്ധി ജീവിതകാലം മുഴുവൻ ഹൈന്ദവനായി ജീവിച്ചു അദ്ദേഹത്തിന്റെ മിക്ക തത്ത്വങ്ങളും ഹൈന്ദവതയിൽനിന്നെടുത്തതാണ് അതേസമയം എല്ലാ മതങ്ങളിലേയും നന്മയിലും അദ്ദേഹം വിശ്വസിച്ചു മറ്റ് വിശ്വാസങ്ങളിലേക്ക് തന്നെ മാറ്റുവാനുള്ള എല്ലാ ശ്രമങ്ങളേയും ഗാന്ധി തിരസ്കരിച്ചു മതജിജ്ഞാസുവായിരുന്ന ഗാന്ധി ലോകത്തിലെ എല്ലാ പ്രധാന മതങ്ങളേക്കുറിച്ചും ഗാഢമായി പഠിച്ചിരുന്നു അദ്ദേഹം ഹൈന്ദവതയേക്കുറിച്ച് ഇങ്ങനെ പറഞ്ഞു ഗാന്ധി ഗുജറാത്തിയിൽ ഭഗവദ്ഗീതയുടെ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട് മഹാദേവദേശായി അത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുകയും അതിന് ഒരു ആമുഖം എഴുതിച്ചേർക്കുകയും ചെയ്തു ഗാന്ധിയുടെ ഒരു മുഖവരയോടെ ൽ അത് പ്രസിദ്ധീകരിക്കപ്പെട്ടു എല്ലാ മതങ്ങളുടേയും അന്തഃസത്ത സത്യവും സ്നേഹവും അനുകമ്പ അഹിംസ സുവർണ നിയമം ആണെന്ന് ഗാന്ധി വിശ്വസിച്ചു മതങ്ങളിൽ ഒളിഞ്ഞിരിക്കാവുന്ന കാപട്യത്തേയും അസ്സാന്മാർഗികത്വത്തേയും സ്വമതശാഠ്യത്തേയും അദ്ദേഹം എതിർത്തു വിശ്രമമില്ലാതെ പ്രവർത്തിച്ച ഒരു സാമൂഹ്യപരിഷ്കർത്താവായിരുന്നു ഗാന്ധി ഇതര മതങ്ങളേക്കുറിച്ച് അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ ഒരിക്കൽ അദ്ദേഹം ഒരു ഹിന്ദുവാണോ എന്ന ചോദ്യത്തിന് ഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും തലയെടുപ്പുള്ള ധാർമ്മികശക്തികളിലൊരാളായി കണക്കാക്കപ്പെട്ട് ആരാധനയോളമെത്തുന്ന പ്രശംസ ആകർഷിച്ചതിനൊപ്പം തന്നെ ഗാന്ധി ഒട്ടേറെ വിമർശിക്കപ്പെട്ടിട്ടുമുണ്ട് മനുഷ്യരാശിയുടെ പ്രത്യേകിച്ച് ഭാരതത്തിന്റെ ദുരിതങ്ങൾക്ക് കാരണം തേടിപ്പോയ അദ്ദേഹത്തിന്റെ നിഗമനങ്ങൾ പലർക്കും സമ്മതമാവില്ല ൽ ലണ്ടനിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കുള്ള ഒരു കപ്പൽ യാത്രക്കിടെ എഴുതിയ ഹിന്ദ് സ്വരാജ് എന്ന ഗ്രന്ഥം ഗാന്ധിയുടെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക നിലപാടുകളുടെ ഒരു രൂപരേഖയാണ് ൽ ദക്ഷിണാഫ്രിക്ക സന്ദർശിച്ച അവസരത്തിൽ അത് വായിക്കാനിടയായ ഗോപാലകൃഷ്ണ ഗോഖലെ ആ കൃതി തീരെ അസംസ്കൃതമാണെന്നും ഇൻഡ്യയിൽ മടങ്ങിപ്പോയാൽ ഒരു വർഷത്തിനകം ഗാന്ധി തന്നെ അത് നശിപ്പിച്ചുകളയുമെന്നും അഭിപ്രായപ്പെട്ടു എന്നാൽ എഴുതി വളരെ വർഷങ്ങൾക്കു ശേഷം അത് പുനപ്രസിദ്ധീകരിച്ചപ്പോഴും തനിക്ക് അതിൽ ഒന്നും മാറ്റാനില്ല എന്ന് ഗാന്ധി പറഞ്ഞതായി അദ്ദേഹത്തിന്റെ സെക്രട്ടറി മഹാദേവദേശായി പറയുന്നുണ്ട് ആ കൃതിയിൽ ആധുനിക സംസ്കാരത്തിന്റെ മിക്കവാറും അംശങ്ങളെ ഗാന്ധി അപലപിച്ച് തള്ളിക്കളയുന്നു ആധുനിക വൈദ്യശാസ്ത്രം റെയിൽ ഗതാഗതം എന്നിവ അടക്കമുള്ള ശാസ്ത്രനേട്ടങ്ങളെ അദ്ദേഹം തിന്മയായാണ് കണ്ടത് റെയിൽ ഗതാഗതത്തെക്കുറിച്ച് ഗാന്ധിക്ക് പറയാനുണ്ടായിരുന്നത് ഇതാണ് ആധുനികജനാധിപത്യഭരണകൂടങ്ങളുടെ അവിഭാജ്യഘടകങ്ങളായ നിയമനിർമ്മാണസഭകൾ നീതിന്യായവ്യവസ്ഥ എന്നിവയെപ്പോലും ഗാന്ധി ഭിന്നരീതിയിലാണ് വീക്ഷിച്ചത് മറ്റൊരു ജോലിയും ചെയ്യാൻ മനസ്സില്ലാത്തവരും സുഖലോലുപരുമായ മടിയന്മാരാണ് വക്കീൽപണി പോലുള്ള ജോലികൾ തെരെഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം എഴുതി ബ്രിട്ടീഷ് പാർലമെന്റ് നിയമനിർമ്മാണസഭകളുടെ മാതാവല്ല മച്ചിപ്പശുവും വേശ്യയും ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ഗാന്ധിജി ഒരിക്കലും ഒരു വികസനവിരോധി ആയിരുന്നില്ല എന്ന് ഗാന്ധിയന്മാർ പറയുന്നു പക്ഷെ ഗാന്ധിജിയുടെ വികസനം സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായ ഒരു പുതിയ ലോകക്രമം ആയിരുന്നു വികേന്ദ്രീകൃതമായ ഒരു സമ്പദ്വ്യവസ്ഥയിലധിഷ്ഠിതമായ വികസനകാഴ്ചപ്പാടായിരുന്നു ഗാന്ധിജിയുടേത് ഏതുകാര്യത്തിനോടുമുള്ള തന്റെ നിലപാടുകളിൽ മതത്തിന് അദ്ദേഹം കൊടുത്ത ഊന്നൽ എല്ലാവർക്കും രുചിച്ചിരുന്നില്ല ചിലപ്പോഴെങ്കിലും അത് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നിടത്തോളം എത്തി ഒരുതരത്തിലും മതവിരുദ്ധനല്ലാതിരുന്ന കവി രവീന്ദ്ര നാഥടാഗോർ പോലും ഇക്കാര്യത്തിൽ ഗാന്ധിയുടെ വിമർശകനായിരുന്നു ഗാന്ധിയും ടാഗോറും പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നവരായിരുന്നുവെങ്കിലും പലതവണ വളരെ നീണ്ട സംവാദങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട് അന്നത്തെ ഏറ്റവും പ്രശസ്തരായ ഈ രണ്ട് ഇന്ത്യക്കാരുടെ തത്ത്വചിന്താപരമായ ഭിന്നാഭിപ്രായങ്ങളെ വെളിവാക്കുന്നതായിരുന്നു ഈ സംവാദങ്ങൾ ജനുവരി ന് ബീഹാറിനെ ബാധിച്ച ഭൂകമ്പത്തിൽ വൻ നാശനഷ്ടങ്ങളും ജീവഹാനിയും ഉണ്ടായി ബീഹാറിലെ ഉയർന്ന ജാതിക്കാർ താഴ്ന്നജാതിക്കാരെ അവരുടെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുകയെന്ന പാപം ചെയ്തതുമൂലമാണ് ഭൂകമ്പം ഉണ്ടായതെന്ന് ഗാന്ധി വാദിച്ചു എന്നാൽ ടാഗോർ ഗാന്ധിയുടെ വാദത്തെ രൂക്ഷമായി എതിർത്തു തൊട്ടുകൂടായ്മ എത്ര തെറ്റായ ആചാരമാണെങ്കിലും ഭൂകമ്പത്തിന് കാരണം ധാർമ്മികമല്ല പ്രകൃതിശക്തികളാണ് എന്നായിരുന്നു ടാഗോറിന്റെ വാദം അസ്പൃശ്യതയെ പാപമായിക്കണ്ട് അതിന്റെ നിർമ്മാർജ്ജനത്തിന് അക്ഷീണം പ്രയത്നിച്ചപ്പോഴും പലരും അതിന്റെ മൂലകാരണമായി കരുതിയ ഹിന്ദുസമൂഹത്തിലെ വർണ്ണാശ്രമവ്യവസ്ഥയെ വിമർശിക്കാൻ ഗാന്ധി വിസമ്മതിച്ചു അതിനെ അദ്ദേഹം ഒരനുഗ്രഹമായി കാണുകപോലും ചെയ്തു വർണ്ണാശ്രമവ്യവസ്ഥ ഭാരതത്തിൽ അപ്രത്യക്ഷമാകുകയെന്നത് അസാദ്ധ്യമാണ് വർണ്ണാശ്രമത്തിന്റെ വഴി പ്രകൃതിയുടെ ഒഴിവാക്കാനാകാത്ത നിയമമാണ് അതിനെ ശ്രദ്ധാപൂർവം ഉപയോഗിച്ചാൽ ഭാരതത്തിന് ഏറെ പ്രയോജനം നേടാനാകും എന്ന് അദ്ദേഹം പറഞ്ഞു മറ്റുമതങ്ങളെ അദ്ദേഹം എപ്പോഴും ഹിന്ദുമതത്തിന്റെ കണ്ണാടിയിലൂടെയാണ് കണ്ടത് ൽ ശ്രീലങ്ക സന്ദർശിച്ച അവസരത്തിൽ കൊളംബോയിലെ ബുദ്ധമതാനുയായികൾ നൽകിയ ഒരു സ്വീകരണത്തിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞത് ഇന്ന് ബുദ്ധമതവിശ്വാസത്തിന്റെ ഭാഗമായി കരുതപ്പെടുന്നവയിൽ ഹിന്ദുമതം സ്വാംശീകരിച്ചിട്ടില്ലാത്തതൊന്നും ബുദ്ധന്റെ ജീവിതത്തിന്റേയോ പഠനങ്ങളുടേയോ ഭാഗമായിരുന്നില്ല എന്നാണ് വിരക്തിയേയും ലൈംഗികസദാചാരത്തേയും കുറിച്ച് കടുത്തതും അപ്രായോഗികവും ആയ നിലപാടുകളായിരുന്നു ഗാന്ധിയുടേത് ലൈംഗികവിരക്തിയില്ലാതെ ആർക്കും മനോദൃഢത കൈവരിക്കാനാവില്ലെന്നും വിരക്തി പാലിക്കാത്തവർ വീര്യം നഷ്ടപ്പെട്ട് ആണത്തം ഇല്ലാത്ത ഭീരുക്കളായിത്തീരുമെന്നും അദ്ദേഹം എഴുതി ഗാന്ധിയുടെ അഭിപ്രായത്തിൽ വിവാഹജീവിതത്തിനകത്തുപോലും സന്താനോല്പാദനത്തിനായല്ലാതെയുള്ള ലൈംഗികബന്ധം ഉപേക്ഷിക്കേണ്ടതാണ് സത്യാഗ്രഹികൾക്കാണെങ്കിൽ സന്താനോല്പാദനത്തിനായുള്ള ലൈംഗികബന്ധം പോലും വർജ്ജ്യമാണ് ജീവിതാവസാനത്തോടടുത്ത കാലത്ത് സ്വന്തം ബ്രഹ്മചര്യനിഷ്ഠ പരിശോധിക്കാനായി തന്നേക്കാൾ വയസ്സിളപ്പമുണ്ടായിരുന്ന പെൺകുട്ടി മനുബെൻ എന്ന മൃദുലാ ഗാന്ധി ഉൾപ്പെടെ ഒട്ടേറെ യുവതികളോടൊപ്പം നഗ്നനായി ശയിച്ച് ഗാന്ധി നടത്തിയ പരീക്ഷണങ്ങൾ ഏറെ വിവാദപരമാണ് സർദാർ പട്ടേൽ അടക്കമുള്ള ഗാന്ധിയുടെ അടുത്ത സഹപ്രവർത്തകരിൽ പലരേയും അവ അസ്വസ്ഥരാക്കി ഈ പരീക്ഷണങ്ങളുടെ ഗാന്ധിയുടെ വീക്ഷണകോണിൽ നിന്നുള്ള വിവരണം മുന്നേ ലഭ്യമായിരുന്നു എന്നാൽ ഇവയിൽ പങ്കാളിയായിരുന്ന മൃദുലാ ഗാന്ധിയുടെ അക്കാലത്തെ ദീർഘമായ ഡയറിക്കുറിപ്പുകൾ ഈ വിരക്തിയജ്ഞങ്ങളുടേയും ഗാന്ധിയുടെ അനുയായിവൃന്ദത്തിന്റേയും വ്യത്യസ്തമായൊരു ചിത്രം അവതരിപ്പിക്കുന്നു ജൂൺ മാസത്തിൽ ഇന്ത്യാ ടുഡേ മാസിക പ്രസിദ്ധീകരിച്ച മൃദുലയുടെ കുറിപ്പുകൾ സ്വഭാവനിർമ്മിതി എന്ന മാഹായജ്ഞത്തിന്റെ ഭാഗമായ അദ്ദേഹത്തിന്റെ ബ്രഹ്മചര്യപരീക്ഷണം എന്ന് അവർ വിശേഷിപ്പിക്കുന്ന ഈ പരീക്ഷണങ്ങൾക്കിടെ ഗാന്ധിയുടെ അടുത്ത അനുയായികൾക്കിടയിൽ നിലനിന്നിരുന്ന അസൂയയും സ്പർദ്ധയും വെളിപ്പെടുത്തുന്നു ഗാന്ധിയുടെ സെക്രട്ടറി പ്യാരേലാൽ മൃദുലയെ പ്രേമാഭ്യർത്ഥനകൾ കൊണ്ട് പൊറുതിമുട്ടിക്കുന്നതും ഈ പരീക്ഷണങ്ങളിലെ മറ്റൊരു പങ്കാളിയും പ്യാരേലാലിന്റെ സഹോദരിയും ആയിരുന്ന സുശീലാ നയ്യാർ സഹോദരനെ വിവാഹം കഴിക്കാൻ മൃദുലയെ നിർബ്ബന്ധിക്കുന്നതും മറ്റും ഈ കുറിപ്പുകൾ വിവരിക്കുന്നു ഗാന്ധിയെ അമ്മയെപ്പോലെ കരുതി അദ്ദേഹത്തോട് അഗാധനിഷ്ഠ പുലർത്തിയിരുന്ന മൃദുല ഗാന്ധിജന്മശതാബ്ദിവർഷമായിരുന്ന ൽ ആം വയസ്സിൽ അവിവാഹിതയായി മരിച്ചു നേരത്തേ രോഗാവസ്ഥയിൽ അവരെ സന്ദർശിച്ചിരുന്ന മൊറാർജി ദേശായി അവരുടെ സ്ഥിതി വിവരിച്ച് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെഴുതിയ കത്തിൽ മൃദുലയുടെ രോഗത്തിന്റെ ഹേതു മനസാണെന്നും മരുന്നുകളോടു പ്രതികരിക്കാൻ പറ്റാത്ത നിലയാണ് അവരുടേതെന്നും അറിയിച്ചിരുന്നു രാജ്ഘട്ടിലെ രാജാവിന്റെ പീഠം ലളിതമായ കറുത്ത കരിങ്കൽപ്പീഠം ആകാശത്തെ സാക്ഷിയായി അദ്ദേഹത്തിന്റെ ഓർമ്മക്കായി നിലകൊള്ളുന്നു ഒരറ്റത്ത് ഒരു കെടാവിളക്ക് ഉണ്ട് വിദേശരാജ്യ പ്രതിനിധികൾ ഇന്ത്യ സന്ദർശിക്കുമ്പോൾ രാജ്ഘട്ടിലെത്തി പുഷ്പാഞ്ജലി നടത്താറുണ്ട് ഇത് ഒരു ചടങ്ങിനേക്കാൾ കടമയായാണ് പലരും കരുതുന്നത് ഗാന്ധിജിയുടെ ഓർമ്മക്കായി ഒക്ടോബർ ന് ഗാന്ധിജയന്തി ആഘോഷിക്കുന്നു അന്ന് ദേശിയ അവധിയാണ് അതിനോടനിബന്ധിച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു രാജ്ഘട്ടിന്റെ ത്രിമാനചിത്രം കാണാൻ അമർത്തുക പല പ്രധാനപ്പെട്ട നിരത്തുകൾക്കും ഗാന്ധിയുടെ പേരാണ് നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ പേരിൽ നാടൊട്ടുക്ക് സർക്കാർ വിദ്യാലയങ്ങളും കലാലയങ്ങളും സർക്കാർ നിർമ്മിച്ചിരിക്കുന്നു ദാരിദ്ര്യ നിർമാർജജനത്തിന് വിവിധ പദ്ധതികൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ട് മഹാത്മാഗാന്ധിയുടെ ആത്മകഥയാണ് എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ ഇന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള ഗ്രന്ഥമാണിത് ഇന്ത്യയിലാകെ പ്രതിവർഷം രണ്ടു ലക്ഷത്തിലധികം പ്രതികൾ വിറ്റഴിക്കപ്പെടുന്ന ഈ പുസ്തത്തിൻറെ കോപ്പികളിൽ പകുതിയോളം കേരളത്തിലാണ് വിൽക്കപ്പെടുന്നത് ജവഹർലാൽ നെഹ്റു മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട് രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ നിന്ന് ആൽബർട്ട് ഐൻസ്റ്റീൻ ഹോ ചി മിൻ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ രബീന്ദ്രനാഥ ടാഗോർ ജോർജ്ജ് ഓർവെൽ സ്റ്റാലിന്റെ കാലത്തെ മഹത്തായ സോവിയറ്റ് വിജ്ഞാനകോശം തന്റെ സന്ദേശങ്ങളും കർമ്മ സാധനകളും തനിക്കു ശേഷവും നിലനിൽക്കുമ്പോഴാണ് ഒരു മഹാ പുരുഷന്റെ മാറ്റ് തിരിച്ചറിയപ്പെടുന്നത് മഹാത്മാഗാന്ധി അക്കര്യത്തിൽ അനുഗൃഹീതനായിരുന്നു സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം സമർഥിച്ച് തന്നുപോയ ആദർശങ്ങളെ പിൻ തുടരുന്നവർ ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്നു അവരുടെ കർമ്മങ്ങളിലൂടെ ഗാന്ധി കാലാന്തരങ്ങളിലേക്ക് പ്രവഹിക്കുന്നു ഈ ജീവിത ശൈലി പിൻതുടർന്ന് പല ദേശത്തും ഗാന്ധിമാരുണ്ടായി അവരിൽ ചിലർ താഴെപ്പറയുന്നവരാണ് വർണ്ണവെറിക്ക് നിരന്തരം ഇരയായിക്കൊണ്ടിരുന്ന കറുത്ത വർഗ്ഗക്കാരെ ഒരുമിപ്പിച്ച് അഹിംസാമാർഗ്ഗത്തിൽ വംശീയ വിദ്വേഷത്തിനെതിരെ പൊരുതിയ ആളായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ആണ് അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് വർണ്ണവെറിക്ക് നിരന്തരം ഇരയായിക്കൊണ്ടിരുന്ന ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരെ ഒരുമിപ്പിച്ച് അഹിംസാമാർഗ്ഗത്തിൽ ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ നെൽസൺ മണ്ടേല ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നു പാശ്ചാത്യ രാജ്യങ്ങൾ കോളനിയാക്കി ചവിട്ടി മെതിച്ച ആഫ്രിക്കയെ അടിമത്തത്തിൽ നിന്നും മോചിപ്പിച്ച ജോ മോ കെനിയാറ്റ യാണ് കെനിയൻ ഗാന്ധിയായി അറിയപ്പെടുന്നത് കെനിയാറ്റ എന്ന വാക്കിനു് സ്വാഹിലി ഭാഷയിൽ കെനിയയുടെ വെളിച്ചം എന്നാണ് അർത്ഥം ഗാന്ധിജിയുമായുണ്ടായിരുന്ന അടുപ്പവും ഗാന്ധിയൻ ആശയങ്ങളിലുമുള്ള അടിയുറച്ച ജീവിതവുമാണ് ഖാൻ അബ്ദുൽ ഗാഫർ ഖാൻ എന്ന വ്യക്തിയെ അതിർത്തിഗാന്ധി എന്ന അപരനാമധേയത്തിനർഹനാക്കിയത് ശ്രീലങ്കയുടെ സാമൂഹിക പ്രവർത്തകനായ അഹംഗമാഖേ തുടർ അരിയരത്ന യാണ് ശ്രീലങ്കൻ ഗാന്ധി എന്ന് അറിയപ്പെടുന്നത് ശ്രീലങ്കയിലെ സർവ്വോദയ ശ്രമദാന സംഘടനയുടെ സ്ഥാപകനായ ഇദ്ദേഹം തികഞ്ഞ ഒരു ബുദ്ധ മത വിശ്വാസിയാണ് സമാധാന പ്രവർത്തനങ്ങളെയും ഗ്രാമോദ്ധാരണ പ്രവർത്തനങ്ങളെയും മുൻനിർത്തി ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തിനു് ലെ ഗാന്ധി സമാധാന പുരസ്കാരം സമ്മാനിക്കുകയുണ്ടായി ഇന്ത്യൻ സാമൂഹിക പ്രവർത്തകനായ ബാബാ ആംതെ യാണ് ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് ഗാന്ധിജി പേനകൊണ്ട് വരച്ച ഒരു ചിത്രം കമ്പ്യൂട്ടർശാസ്ത്രപ്രകാരം ഒരു വിനിമയശൃംഖല വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന രണ്ടോ അതിലധികമോ കമ്പ്യൂട്ടറുകൾ പരസ്പരം ആശയ വിനിമയം നടത്തുന്നതിനായുള്ള ഒരു കൂട്ടം നിയമങ്ങളാണ് പ്രോട്ടോക്കോളുകൾ കമ്പ്യൂട്ടറുകൾ തമ്മിലുള്ള ബന്ധവും അവ തമ്മിൽ ആശയമോ ദത്തങ്ങളോ മറ്റു വിവരങ്ങളോ കൈമാറ്റം ചെയ്യുന്നത് സാധിച്ചെടുക്കുന്നതും നിയന്ത്രിക്കുന്നതും പ്രോട്ടോക്കോളുകളാണ് ഇപ്രകാരമുള്ള വിനിമയത്തിനുള്ള പ്രൊട്ടോക്കോളുകൾ കമ്പ്യുട്ടർ സോഫ്റ്റ്വെയറായോ ഹാർഡ്വെയറായോ അവ രണ്ടും ഉപയോഗിച്ചോ സാധിച്ചെടുക്കാം ഏറ്റവും താഴത്തേ തലത്തിൽ രണ്ടു ഹാർഡ്വെയർ തമ്മിൽ വിനിമയം നടത്താനുള്ള നിയമമാണ് പ്രോട്ടോക്കോൾ എന്നു നിർവചിക്കാം വിവിധ വിനിമയാവശ്യങ്ങൾക്കായി വിവിധ തരത്തിലുള്ള പ്രൊട്ടോക്കോളുകൾ നിലവിലുണ്ട് ഒട്ടുമിക്ക പ്രോട്ടോക്കോളുകളും താഴെപ്പറയുന്ന ഒന്നോ അതിലധികമോ കാര്യങ്ങൾ നിർവ്വഹിക്കുന്നു ലോകത്ത് പൊതുവെ ഉപയോഗിക്കുന്ന പ്രോട്ടോക്കോളൂകൾ ടി സി പി യും യു ഡി പി യും ആണ് നെറ്റ്വർക്ക് പാളികൾ എങ്ങനെ ആവണം എന്നത് തീരുമാനിക്കുന്നത് പ്രോട്ടോക്കോളുകളാണ് എന്നു കരുതിയാലും തെറ്റില്ല തന്നെ നെറ്റ്വർക്ക് ലെയറുകൾ ഓ എസ് ഐ എന്ന മാനദണ്ഡത്തിലാണ് ഉപയോഗിക്കുന്നത് ഓ എസ് ഐ കൾ അംഗീകാരത്തിൽ വരുത്തിയത് ഐ എസ് ഓ ആണ് പ്രൊട്ടോക്കോൾ ഉപയോഗിക്കാതെ പലതരത്തിലുള്ള ഉപകരണങ്ങളെ ബന്ധിപ്പിക്കാം പക്ഷേ അവയ്ക്ക് തമ്മിൽ ആശയവിനിമയം നടത്താൻ പ്രോട്ടോകോൾ ഉപയോകിച്ചേ തീരൂ ഉദാഹരണത്തിന് രണ്ടാളുടെ ആശയവിനിമയം തന്നെ എടുക്കാം ഒരാൾ ലും മറ്റെ ആൾ മലയാളത്തിലും സംസാരിക്കുകയണന്നു കരുതുക ഇവരുടെ സംസാരം ഇവർക്ക് പരസ്പരം മനസ്സിലാക്കാൻ കഴിയാത്തത് പോലെയാണ് പ്രോട്ടോകോൾ ഇല്ലാതെയുള്ള ആശയവിനിമയം കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി രാമനാട്ടം എന്ന കല പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത് കഥകളിയിലെ വേഷങ്ങൾ പ്രധാനമായും പച്ച കത്തി കരി താടി മിനുക്ക് എന്നിവയാണ് ശാസ്ത്രക്കളി ചാക്യാർകൂത്ത് കൂടിയാട്ടം കൃഷ്ണനാട്ടം അഷ്ടപദിയാട്ടം ദാസിയാട്ടം തെരുക്കൂത്ത് തെയ്യം തിറയാട്ടം പടയണി തുടങ്ങിയ ക്ലാസ്സിക്കൽ നാടൻ കലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ് നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം വരേണ്യ വിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോക പ്രസിദ്ധി കൈവരിച്ചിരിക്കുന്നു നാട്യം നൃത്തം നൃത്യം എന്നിവയെ ആംഗികം എന്ന അഭിനയോപാധികളിലൂടെ സമന്വയിപ്പിച്ച് അവതരിപ്പിക്കുകയാണ് ഒരു വാചകത്തിൽ പറഞ്ഞാൽ കഥകളിയുടെ മർമ്മം കഥകളിക്കുവേണ്ടി രചിക്കപ്പെട്ട കാവ്യമായ ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങളായ പദങ്ങൾ പാട്ടുകാർ പിന്നിൽ നിന്നും പാടുകയും നടന്മാർ കാവ്യത്തിലെ പ്രതിപാദ്യം അരങ്ങത്ത് അഭിനയത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു അഭിനയത്തിനിടയിൽ നടന്മാർ ഭാവാവിഷ്കരണപരവും താളാത്മകവുമായ രംഗചലനങ്ങളും അംഗചലനങ്ങളും പ്രദർശിപ്പിക്കുന്നു പദങ്ങളുടെ ഓരോ ഭാഗവും അഭിനയിച്ചുകഴിയുമ്പോൾ ശുദ്ധനൃത്തചലനങ്ങൾ അടങ്ങുന്ന കലാശങ്ങൾ ചവിട്ടുന്നു ഇങ്ങനെ അഭിനയത്തിലും അതടങ്ങുന്ന രംഗങ്ങളുടെ പരമ്പരയിലും കൂടി ഇതിവൃത്തം അരങ്ങത്ത് അവതരിപ്പിച്ച് രസാനുഭൂതി ഉളവാക്കുന്ന കലയാണ് കഥകളി നൃത്തം നാട്യം നൃത്യം ഗീതം വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ് കഥകളി ഇതു കൂടാതെ സാഹിത്യം ഒരു പ്രധാനവിഭാഗമാണെങ്കിലും ഇതു ഗീതത്തിന്റെ ഉപവിഭാഗമായി കരുതപ്പെടുന്നു കളിതുടങ്ങുന്നതിനു മുൻപ് മദ്ദളകേളി അരങ്ങുകേളി ശുദ്ധമദ്ദളം വന്ദനശ്ലോകം തോടയം മേളപ്പദം മഞ്ജുതര തുടങ്ങിയ പ്രാരംഭച്ചടങ്ങുകൾ ഉണ്ട് പശ്ചാത്തലത്തിൽ ഭാഗവതർ ആലപിക്കുന്ന പദങ്ങൾ ഹസ്തമുദ്രകളിലൂടെയും മുഖഭാവങ്ങളിലൂടെയും അരങ്ങത്തു നടൻമാർ അഭിനയിച്ചാണ് കഥകളിയിൽ കഥ പറയുന്നത് കഥകളിയിലെ വേഷങ്ങളെ പ്രധാനമായും പച്ച കത്തി കരി താടി മിനുക്ക് എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു പച്ച സൽക്കഥാപാത്രങ്ങളും സാത്വികം കത്തി രാജസ കഥാപാത്രങ്ങളും രാജാക്കന്മാരായ ദുഷ്ടകഥാപാത്രങ്ങളും ആണ് കരിവേഷം രാക്ഷസിമാർക്കാണ് ചുവന്ന താടി താമസ വളരെ ക്രൂരന്മാരായ സ്വഭാവമുള്ള രാക്ഷസർ മുതലായവരും കറുത്ത താടി കാട്ടാളർ മുതലായവരുമാണ് കലിയുടെ വേഷം കറുത്ത താടിയാണ് ഹനുമാന് വെള്ളത്താടിയാണ് വേഷം സ്ത്രീകളുടേയും മുനിമാരുടേയും വേഷം മിനുക്കാണ് ഇത്തരത്തിൽ വേഷമണിയിക്കുന്നതിന് ചുട്ടികുത്ത് എന്നു പറയുന്നു ഗീതഗോവിന്ദാഭിനയത്തിന്റെ പ്രേരണയിൽ നിന്നും ഉടലെടുത്ത ഒരു വിനോദമാണ് കൃഷ്ണനാട്ടം അന്ന് വടക്കൻ ദിക്കുകളിൽ പ്രചാരത്തിലിരുന്ന അഷ്ടപദിയാട്ടത്തിന്റെയും അതിന്റെ ചുവടു പിടിച്ച് സൃഷ്ടിക്കപ്പെട്ട കൃഷ്ണനാട്ടത്തിന്റെയും രീതിയിലാണ് തമ്പുരാൻ രാമനാട്ടം രചിച്ചത് നും നും ഇടയിലാണ് രാമനാട്ടം രചിച്ചത് എന്നാണ് പറയപ്പെടുന്നത് കൊട്ടാരക്കരത്തമ്പുരാൻ എട്ട് ദിവസത്തെ കഥയാക്കി വിഭജിച്ച് നിർമ്മിച്ച രാമനാട്ടമാണ് പിൽക്കാലത്തു കഥകളിയായി പരിണമിച്ചത് കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു പാട്ടിനായി പ്രത്യേകം ആളെ നിർത്തുന്ന രീതിയും വർണ്ണഭംഗിയുള്ള കിരീടങ്ങളും കടുത്തനിറത്തിലുള്ള കുപ്പായങ്ങളും പലവർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തും എല്ലാം വെട്ടത്തുരാജാവിന്റെ സംഭാവനയാണ് ഇതിനെ വെട്ടത്തുനാടൻ എന്നാണ് വിളിക്കുന്നത് എത്യോപ്യയിലെ പരമ്പരാഗതവേഷമാണ് ഇതിനു പ്രചോദനമായിട്ടുള്ളത് വെട്ടത്തുരാജാവിനെ കഥകളിപരിഷ്കരണത്തിൽ സഹായിച്ചത് കഥകളിപ്രേമിയായിരുന്ന ശങ്കരൻനായരായിരുന്നു രാമായണകഥയെ ഒൻപത് ഭാഗങ്ങളാക്കി ഭാഗിച്ച് ദിവസംകൊണ്ടായിരുന്നു ആദ്യകാല അവതരണം സംഘക്കളി അഷ്ടപദിയാട്ടം തെയ്യം പടയണി കൂടിയാട്ടം തെരുക്കൂത്ത് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളിൽ നിന്നും സ്വാംശീകരിച്ചെടുത്തിട്ടുണ്ട് രാമനാട്ടത്തിന്റെ അപരിഷ്കൃത അവതരണരീതികൾക്ക് മാറ്റം സംഭവിച്ചത് കല്ലടിക്കോടൻ കപ്ലിങ്ങാടൻ വെട്ടത്തുനാടൻ എന്നീ പരിഷ്കാരസമ്പ്രദായങ്ങളിലൂടേയാണ് അഭിനേതാവ് തന്നെ ഗാനം ചൊല്ലി ആടുന്ന രാമനാട്ടരീതിക്ക് മാറ്റം വരുത്തി പിന്നണിയിൽ ഗായകരുടെ പാട്ടിനനുസരിച്ച് നടൻ അഭിനയിക്കുന്ന രീതി കൊണ്ടുവന്നത് വെട്ടത്തുനാടൻ സമ്പ്രദായമാണ് ആട്ടത്തിനു ചിട്ടകൾ ഏർപ്പെടുത്തിയതും കൈമുദ്രകൾ പരിഷ്ക്കരിച്ചതും കല്ലടിക്കോടൻ സമ്പ്രദായമാണ് അഭിനയരീതിയുടെ ഒതുക്കം ആണ് കല്ലുവഴിച്ചിട്ടയുടെ പ്രധാനസംഭാവന കലാശങ്ങൾ ഹസ്താഭിനയം എന്നിവയിലാണ് ഈ ശൈലീപ്രകാരം പരിഷ്കാരം നടന്നത് രാമനാട്ടം കഥകളിയായി പരിഷ്കരിക്കപ്പെടുന്നതിന് വെട്ടത്തുരാജാവ് വരുത്തിയ മാറ്റങ്ങൾ ഇവയാണ് വെട്ടത്തുസമ്പ്രദായത്തെ പരിഷ്കരിച്ച് കഥകളിയെ ഒരു നല്ല നൃത്തകലയാക്കി തീർത്തത് കപ്ലിങ്ങാടൻ നമ്പൂതിരിയും ഇന്നു കാണുന്ന കഥകളിവേഷങ്ങളുടെയെല്ലാം ഉപജ്ഞാതാവ് അദ്ദേഹമായിരുന്നു കപ്ലിങ്ങാടന്റെ സമകാലീനനായിരുന്ന കല്ലടിക്കോടനും കഥകളിയിൽ പരിഷ്കാരങ്ങൾ വരുത്തി കോഴിക്കോട്ടെ മാനവേദൻ രാജാവ് എട്ടുദിവസത്തെ കഥയായ കൃഷ്ണനാട്ടം നിർമ്മിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കളിക്കുവാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന് പറഞ്ഞു അതു നിരസിച്ചെന്നും ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമ്മിച്ചത് എന്നും ഒരു ഐതിഹ്യം ഉണ്ട് തിരുവിതാംകൂർ രാജാക്കന്മാർ കഥകളിക്ക് നൽകിയിട്ടുള്ള സംഭാവനകൾ ഏറെയാണ് ബാലരാമഭരതം എന്ന നാട്യശാസ്ത്രഗ്രന്ഥം രചിച്ചത് കാർത്തിക തിരുന്നാൾ മഹാരാജാവാണ് നരകാസുരവധം ആട്ടക്കഥയും അദ്ദേഹത്തിന്റെ കൃതിയാണ് കാർത്തിക തിരുന്നാളിന്റെ സഹോദരനായ അശ്വതി തിരുനാളിന്റെ കൃതികളാണ് രുഗ്മിണീസ്വയംവരം അംബരീഷചരിതം പൂതനാമോക്ഷം പൗണ്ഡ്രകവധം എന്നീ ആട്ടകഥകൾ കാർത്തിക തിരുന്നാളിന്റെ സദസ്സിൽപ്പെട്ട ഉണ്ണായിവാര്യർ നളചരിതം ആട്ടകഥ രചിച്ചു അശ്വതിതിരുനാളിന്റെ പിതാവ് കിളിമാനൂർ കോയിത്തമ്പുരാൻ കംസവധം എഴുതി രാവണവിജയം ആട്ടകഥയുടെ കർത്താവ് വിദ്വാൻ കിളിമാനൂർ കോയിത്തമ്പുരാനാണ് കീചകവധം ഉത്തരാസ്വയംവരം ദക്ഷയാഗം എന്നീ ആട്ടക്കഥകളുടെ കർത്താവായ ഇരയിമ്മൻ തമ്പിയും രാജകൊട്ടാരത്തിലെ ചർച്ചകാരനായിരുന്നു കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ ജയദേവരുടെ ഗീതാഗോവിന്ദത്തിന്റെ മാതൃക പിന്തുടരുന്ന സംസ്കൃതനാടകങ്ങളിൽ നിന്നും വ്യത്യസ്തമായി ഹൃദ്യമായ പദാവലികളും ശ്രുതിമധുരമായ സംഗീതവും ആട്ടക്കഥകളിൽ പ്രകടമാണ് പദങ്ങളായും ശ്ലോകങ്ങളായുമാണു ആട്ടക്കഥ രചിക്കുന്നത് ആട്ടകഥകളിലെ പദങ്ങളാണ് കഥകളിയിൽ പാടി അഭിനയിക്കപ്പെടുന്നത് ശ്ലോകങ്ങൾ രംഗസൂചനയും കഥാസൂചനയും നൽകുന്നതിനുള്ള സൂത്രധാര ഉപാധിയായാണ് ഉപയോഗിക്കുന്നത് കൂടാതെ അരങ്ങിൽ അവതരിപ്പിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളൂം ശ്ലോകങ്ങളിലൂടെ അവതരിപ്പിക്കുന്നു മലയാളസാഹിത്യത്തിലെ ഒരു പ്രധാന ശാഖ കൂടിയാണ് ആട്ടക്കഥകൾ ഏകദേശം അഞ്ഞൂറോളം ആട്ടക്കഥകൾ മലയാളസാഹിത്യത്തിന്റെ ഭാഗമായി സാഹിത്യത്തിലുണ്ട് കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടത്തിലെ എട്ടുദിവസത്തെ കഥകളാണ് ആദ്യത്തെ ആട്ടക്കഥ കോട്ടയത്തമ്പുരാന്റെ ബകവധം കല്യാണസൗഗന്ധികം കിർമ്മീരവധം നിവാതകവചകാലകേയവധം ഉണ്ണായി വാര്യരുടെ നളചരിതം ഇരയിമ്മൻ തമ്പിയുടെ ഉത്തരാസ്വയംവരം കീചകവധം കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാന്റെ രാവണവിജയം അശ്വതിതിരുനാൾ രാമവർമ്മത്തമ്പുരാന്റെ രുക്മിണീസ്വയംവരം പൂതനാമോക്ഷം പൗണ്ഡ്രകവധം അംബരീഷചരിതം എന്നിവ വ്യാപകമായി പ്രചാരമുള്ള ആട്ടക്കഥകളിൽ പെടുന്നു കഥകളിയുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്ന മേളമാണ് കേളി സന്ധ്യയ്ക്ക് മുമ്പാണ് കേളികൊട്ട് കഥകളിയുടെ അനുസാരിവാദ്യങ്ങളായ ചെണ്ട മദ്ദളം ചേങ്ങില ഇലത്താളം ഇവ സമന്വയിപ്പിച്ച് കൊണ്ടുള്ള മേളപ്രയോഗമാണു കേളികൊട്ട് കളി തുടങ്ങിക്കഴിഞ്ഞുവെന്ന് അറിയിക്കുന്ന ഗണപതികൊട്ടാണ് അരങ്ങുകേളി ചെണ്ടയില്ലാതെ മദ്ദളവും ചേങ്ങിലയും ഇലത്താളവും ഇതിനുപയോഗിക്കുന്നു ദേവ വാദ്യമായ മദ്ദളം ആദ്യമായി അരങ്ങത്ത് എത്തിക്കുന്നതു കൊണ്ട് പ്രത്യേക ഐശ്വര്യം കൈവരുന്നതായി വിശ്വസിക്കപ്പെടുന്നു ശുദ്ധമദ്ദളം കേളിക്കൈ ഗണപതിക്കൊട്ട് എന്നീ പേരുകളും ഈ ചടങ്ങിനുണ്ട് ഇത് ഇഷ്ടദേവതാ പൂജയാണ് കുട്ടിത്തരം വേഷക്കാർ തിരശ്ശീലയ്ക്ക് പുറകിൽ നിന്നു നടത്തുന്ന സ്തുതിപരമായ നൃത്തമാണു തോടയം വളരെ ലഘുവായ അണിയറ മാത്രമെ ഈ വേഷക്കാർക്കുണ്ടാവൂ പ്രകൃതിയും പുരുഷനും ആയുള്ള അഥവാ ശിവനും ശക്തിയും ആയുള്ള കൂടിച്ചേരലിലൂടെ സൃഷ്ടി നടക്കുന്നു എന്നുള്ള പ്രതീകാത്മകമായുള്ള അവതരണം കൂടിയാണു തോടയം എല്ലാ നടൻമാരും തോടയം കെട്ടിയതിനു ശേഷമേ അവരവരുടെ വേഷം കെട്ടാവൂ എന്നാണു നിയമം തോടയത്തിന് ചെണ്ട ഉപയോഗിക്കുകയില്ല കഥകളിയിൽ ഉപയോഗിക്കുന്ന ചെന്പട ചന്പ പഞ്ചാരി അടന്ത എന്നീ നാലു താളങ്ങളും അവയുടെ നാലുകാലങ്ങളും തോടയത്തിൽ ഉപയോഗിക്കും നാടകത്തിലെ നാന്ദിയുടെ സ്ഥാനമാണ് കഥകളിയിൽ തോടയത്തിനുള്ളത് കോട്ടയത്തു തമ്പുരാനും കാർത്തിക തിരുന്നാളും രചിച്ച രണ്ടു തോടയങ്ങളാണ് സാധാരണ പാടാറുള്ളത് തോടയം കഴിഞ്ഞാൽ ഗായകൻ ഇഷ്ടദേവതാ സ്തുതിപരമായ വന്ദനശ്ലോകങ്ങൾ ആലപിക്കുന്നു ഒരു ശ്ലോകമെങ്കിലും നിർബന്ധമാണ് സാധാരണ കോട്ടയത്തു തമ്പുരാൻ രചിച്ച മാതംഗാനന മബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും എന്നു തുടങ്ങുന്ന ശ്ലോകം ആദ്യം ചൊല്ലും തുടർന്ന് മറ്റുചില ശ്ലോകങ്ങളും ചൊല്ലാറുണ്ട് ഒരു പുരുഷവേഷവും സ്ത്രീവേഷവും തിരശ്ശീല നീക്കി രംഗത്തു ചെയ്യുന്ന പ്രാർത്ഥനാപരമായ ചടങ്ങാണ് പുറപ്പാട് സാധാരണ പുരുഷവേഷം കൃഷ്ണനായിരിക്കും അഞ്ചു വേഷത്തോടുകൂടി പകുതി പുറപ്പാട് എന്ന രീതിയിലും ഈ ചടങ്ങ് നടത്തുന്ന സമ്പ്രദായം ധാരാളമായി ഉത്തരകേരളത്തിൽ നിലവിലുണ്ട് പുറപ്പാട് സാധാരണയായി തുടക്കകാരാണ് കുട്ടിത്തരക്കാർ രംഗത്ത് അവതരിപ്പിക്കാറുള്ളത് കഥകളിയിലെ ഏറെക്കുറെ എല്ലാ കലാശങ്ങളും അടവുകളും ഈ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പുറപ്പാട് ചെയ്ത് ഉറപ്പിക്കുന്ന ഒരു കലാകാരന് മറ്റ് വേഷങ്ങൾ രംഗത്ത് അവതരിപ്പിക്കുന്നതിനുള്ള പരിശീലനമായും ഈ ചടങ്ങ് പ്രയോജനപ്പെടുന്നു മനോഹരങ്ങളായ പലതരം ചുഴിപ്പുകളും നിലകളും പുറപ്പാടിലടങ്ങിയിട്ടുണ്ട് പുറപ്പാടിലെ പദത്തിനുശേഷം ത്രിപുട താളത്തിൽ കാർത്തിക തിരുനാളിന്റെ ദേവദേവ ഹരേ കൃപാലയ എന്ന നിലപ്പദം പാടുന്നു ഭാരത കഥകൾക്ക് പുറപ്പാടുമുതൽ ചെണ്ട ഉപയോഗിക്കുന്നു മേൽക്കട്ടി ആലവട്ടം ശംഖനാദം എന്നിവയോടു കൂടിയാണ് പുറപ്പാട് നിർവ്വഹിക്കുന്നത് പുറപ്പാടിനുശേഷം ജയദേവന്റെ ഗീതാഗോവിന്ദത്തിലെ ാം അഷ്ടപദിയായ മഞ്ജൂതര കുഞ്ജതല കേളീ സദനേ എന്നതിന്റെ ആദ്യത്തെ ചരണങ്ങൾ വ്യത്യസ്ത രാഗങ്ങളിൽ പാടുന്നതാണ് മേളപ്പദം സാധാരണയായി ചരണങ്ങളാണ് പാടാറുള്ളത് ചമ്പ താളത്തിൽ എന്നീ അക്ഷരകാലങ്ങളിൽ രാഗമാലികയായി അഷ്ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നത് മഞ്ജുതര എന്ന ചരണം മോഹനത്തിലും വിഹിതപദ്മാവതി എന്ന ചരണം മധ്യമാവതിയിലുമാണ് പാടാറുള്ളത് പദത്തിന്റെ അവസാനത്തിൽ മേളക്കാർ മുമ്പോട്ടുവന്ന് അവരുടെ അഭ്യാസം പ്രകടിപ്പിക്കുന്നു മോഹനം ചമ്പ മഞ്ജുതര കുഞ്ജതല കേളീ സദനേ ഇഹ വിലസ രതിരഭസ ഹസിതവദനേ പ്രവിശ രാധേ മാധവ സമീപം നവഭവദശോകദളശയനസാരേ ഇഹ വിലസ കുചകലശ താരളഹാരേ പ്രവിശ രാധേ ഇഹവിലസ മദനരസ സരസഭാവേ പ്രവിശ രാധേ നാട്ടക്കുറിഞ്ഞി കുസുമചയരചിതശുചി വാസഗേഹേ ഇഹവിലസ കുസുമസുകുമാരദേഹേ പ്രവിശ രാധേ കല്യാണി ചമ്പ മധുരതരപികനികര നിനദമുഖരേ ഇഹവിലസ ദശനരുചി വിജിതശിഖരേ പ്രവിശ രാധേ ആരഭി വിതത ബഹുവല്ലീ നവപല്ലവഘനേ ഇഹവിലസ ചിരമലസപീനജഘനേ പ്രവിശ രാധേ മധ്യമാവതി വിഹിത പദ്മാവതി സുഖസമാജേ ഭണിത ജയദേവ കവിരാജരാജേ കുരു മുരാരേ മംഗലശതാനി കഥകളി കഥയുടെ ആരംഭംകുറിക്കുന്നതാണ് കഥാരംഭം തോടയത്തിന് ഹരിഹരവിധിനുത എന്ന സാഹിത്യത്തിലൂടെ ഭക്തിഭാവത്തിന് പ്രാധാന്യം നൽകിയാണ് കോട്ടയത്തുതമ്പുരാൻ ആവിഷ്ക്കരിച്ചത് ഭക്തിജനകവും മംഗളകരവുമായ നാട്ടരാഗപ്രധാനങ്ങളായ സംഗീതപാരമ്പര്യവും ദർശിയ്ക്കാവുന്നതാണ് അനുവർത്തിച്ചുപോന്നിരുന്ന തോടയത്തിലെ താളത്തിൽ പഞ്ചാരിയും നൃത്തത്തിൽ കലാശങ്ങളും ഇരട്ടിയും കാൽകുടയലുമെല്ലാം ചേർത്ത് കൂടുതൽ മിഴിവേകി തോടയത്തിൽ സാഹിത്യം കൂട്ടിച്ചേർത്തും പൂർവ്വരംഗത്തിന്റെ അംഗങ്ങളിൽ പുറപ്പാടിന്റെ ശ്ലോകത്തിനു മുൻപ് വന്ദനശ്ലോകം ചൊല്ലുക എന്നൊരു ഏർപ്പാടുകൂടി ഇദ്ദേഹം തുടങ്ങിവെച്ചു ഒരു കഥയുടെ നാടകരൂപത്തിലുള്ള ആവിഷ്കാരമാണ് കഥകളി എന്നു പറയാമെങ്കിലും അരങ്ങിൽ കഥാപാത്രങ്ങൾ ഒന്നും തന്നെ സംസാരിക്കുന്നില്ല മാത്രവുമല്ല പശ്ചാത്തലത്തിൽനിന്നും പാട്ടുകാരുടെ പാട്ടിനനുസരിച്ച് കൈമുദ്രകൾ മുഖേന കഥ പറയുകയാണ് ചെയ്യുന്നത് കഥകളിയുടെ അഭിനയവിധങ്ങളാണ് ആംഗികം സാത്വികം വാചികം ആഹാര്യം ഇവ പദങ്ങൾ ചൊല്ലി ആടാൻ തുടങ്ങിയ കാലങ്ങളിൽ ആംഗികവാചികങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്തും എന്ന സമസ്യയ്ക്ക് ഉത്തരമെന്ന നിലയിലാണ് വെട്ടം കല്ലടിക്കോടൻ കപ്ലിങ്ങാടൻ സമ്പ്രദായങ്ങൾ ആവിർഭവിച്ചത് കഥകളി പദങ്ങളുടെ രംഗഭാഷയാണ് മുദ്രകൾ ഹസ്തലക്ഷണ ദീപികയിലെ മുദ്രകളാണ് കഥകളിയിൽ അനുവർത്തിക്കപ്പെടുന്നത് പ്രധാനമായും മുദ്രകൾ അടിസ്ഥാനമുദ്രകളായി കണക്കാക്കപ്പെടുന്നു വ്യത്യസ്ത ശാസ്ത്രവിഭാഗങ്ങളിൽ ഒരേ പേരിലുള്ള മുദ്രകൾ ഉണ്ടെങ്കിലും അവ രൂപത്തിൽ വ്യത്യസ്തങ്ങളാണ് മുദ്രകളുടെ ഉപയോഗത്തിനു നാട്യശാസ്ത്രവും അടിസ്ഥാനമാക്കിയിട്ടുണ്ട് അഭിനയദർപ്പണം ബാലരാമഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളും അടിസ്ഥാനം തന്നെ ആസ്വാദകൻ തന്റെ അരങ്ങുപരിചയത്താൽ നടൻ കാണിക്കുന്നത് സന്ദർഭാനുസരണം മനസ്സിലാകുന്നതാണ് നല്ലത് മിക്ക കലാകാരന്മാർ പലരും മുദ്രകൾ ചുരുക്കി കാണിക്കാറുണ്ട് അടിസ്ഥാന മുദ്രകൾ താഴെ കൊടുക്കുന്നു പദാർത്ഥാഭിനയം വാക്യാർത്ഥാഭിനയം എന്നിങ്ങനെ രണ്ട് പരികല്പനകൾ രംഗത്ത് എങ്ങനെ അവതരിപ്പിയ്ക്കണം എന്ന് സൂചിപ്പിയ്ക്കപ്പെട്ടിട്ടുണ്ട് നൃത്തം നാട്യം നൃത്യം ഇവയെ ലക്ഷണം ചെയ്യുമ്പോൾ നൃത്തം താളലയാശ്രയവും നൃത്യം ഭാവാശ്രയവും നാട്യം രസാശ്രയവും ആയി പറയുന്നു ഭാവത്തിന്റെ സ്ഥാനത്ത് പദാർത്ഥത്തേയും രസത്തിന്റെ സ്ഥാനത്ത് വാക്യാർത്ഥത്തേയും സങ്കല്പിച്ച് ഭാവാശ്രയമായ നൃത്യത്തെ പദാർത്ഥാഭിനയപ്രധാനമെന്നും രസാശ്രയമായ നാട്യത്തെ വാക്യാർത്ഥാഭിനയപ്രാധാനമെന്നും വിശേഷിപ്പിക്കുന്നു അതായത് വാച്യാർത്ഥത്തെ മുദ്രകളെക്കൊണ്ടും അവയ്ക്ക് ചേർന്ന ഭാവങ്ങൾകൊണ്ട് അഭിനയിക്കുമ്പോൾ അത് പദാർത്ഥത്തേയും ചെയ്യുന്നു കഥകളിയിൽ പ്രധാനമായി ആറു തരത്തിലുള്ള വേഷങ്ങളാണുള്ളത് കഥാപാത്രങ്ങളുടെ ആന്തരീകസ്വഭാവത്തിനനുസരിച്ചാണ് വിവിധവേഷങ്ങൾ നൽകുന്നത് ഇവരുടെ ചമയത്തിലുള്ള നിറക്കൂട്ടുകളും വേഷവിധാനങ്ങളും ഈ വേഷങ്ങൾ അനുസരിച്ച് വ്യത്യസ്തമാണ് സാത്വിക സ്വഭാവമുള്ള കഥാപാത്രങ്ങൾക്ക് പച്ചവേഷം ഇതിഹാസങ്ങളിലെ വീരനായകന്മാരെയെല്ലാം പച്ച വേഷത്തിൽ അവതരിപ്പിക്കുന്നു നന്മയുടെ ഭാവങ്ങളാണ് പച്ചവേഷങ്ങൾ വീരരായ രാജാക്കന്മാർ രാമൻ ലക്ഷ്മണൻ തുടങ്ങിയവർക്ക് പച്ചവേഷങ്ങളാണ് മുഖത്ത് കവിൾത്തടങ്ങളുടെയും താടിയുടെയും അഗ്രമൊപ്പിച്ച് അരിമാവും ചുണ്ണാമ്പും ചേർത്തുകുഴച്ച് ചുട്ടിയിട്ട് കടലാസുകൾ അർധചന്ദ്രാകൃതിയിൽ വെട്ടി മീതെ വച്ച് പിടിപ്പിക്കുന്നു നെറ്റിയുടെ മധ്യഭാഗത്തായി ഗോപി വരയ്ക്കുന്നതിനു നാമം വയ്ക്കുക എന്നു പറയുന്നു ബലഭദ്രൻ ശിവൻ തുടങ്ങിയവർക്ക് നാമം വയ്ക്കുന്നതിനു വെള്ളമനയോലയുടെ സ്ഥാനത്ത് കറുത്ത മഷി ഉപയോഗിക്കുന്നു രാക്ഷസസ്വഭാവമുള്ള കഥാപാത്രങ്ങൾക്കാണ് സാധാരണയായി കത്തിവേഷം നൽകുക രാവണൻ ദുര്യോധനൻ കീചകൻ ശിശുപാലൻ നരകാസുരൻ തുടങ്ങിയവർക്ക് കത്തിവേഷമാണ് ഇതിൽ കണ്ണുകൾക്ക് താഴെയായി നാസികയോട് ചേർത്തും പുരികങ്ങൾക്ക് മുകളിലും ആയി കത്തിയുടെ ആകൃതിയിൽ അല്പം വളച്ച് ചുവപ്പ് ചായം തേച്ച് ചുട്ടിമാവു കൊണ്ട് അതിരുകൾ പിടിപ്പിക്കുന്നു കത്തിവേഷത്തെ കുറുംകത്തി എന്നും നെടുംകത്തി എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു കവിൺതടങ്ങൾക്കു താഴെ കത്തിയുടെ ആകൃതിയിൽ വരയ്ക്കുന്ന അടയാളത്തിന്റെ അഗ്രഭാഗം വളച്ചുവച്ചാൽ കുറുംകത്തിയും വളയ്ക്കാതെ നീട്ടി കൺപോളകളുടെ അഗ്രങ്ങൾ വരെ എത്തിച്ചു വരച്ചാൽ നെടുംകത്തിയും ആകുന്നു ശൃംഗാര രസം അഭിനയിക്കുന്നവരുടെ വേഷം കുറുംകത്തിതന്നെ ആയിരിക്കണം ദുശ്ശാസനൻ ഘടോൽഘചൻ തുടങ്ങിയവരുടെ വേഷം നെടുംകത്തിയായിരിക്കണം പച്ച വേഷത്തോടു സമാനമായ നിറക്കൂട്ടിൽ ചുവന്ന വരകൾ കവിളുകളിൽ വരയ്ക്കുകയും മൂക്കിലും നെറ്റിയിലും വെള്ള ഉണ്ടകൾ വയ്ക്കുകയും ചെയ്യുന്നു വസ്ത്രാഭരണങ്ങൾ എല്ലാം പച്ചവേഷം പോലെ തന്നെയാണ് പ്രധാനമായും മൂന്ന് തരത്തിലുള്ള താടി വേഷങ്ങളാണുള്ളത് താമസസ്വഭാവികളായ വനചാരികൾക്കാണ് കരിവേഷം നൽകുക ഇവരിൽ ആൺകരിക്ക് കറുത്തതാടി കെട്ടിയിരിക്കും ഉദാ കാട്ടാളൻ പെൺകരിക്ക് നീണ്ടസ്തനങ്ങളും കാതിൽ തോടയും കെട്ടിയിരിക്കും ഉദാ നക്രതുണ്ടി ശൂർപ്പണഖ ലങ്കാലക്ഷ്മി കഥകളിയിലെ മിനുക്കുവേഷങ്ങൾ വേഗത്തിൽ ചെയ്യാവുന്നതാണ് മനയോല വെള്ളം ചേർത്തരച്ച് മുഖത്ത് തേയ്ക്കുന്നതിന് മിനുക്ക് എന്നു പറയുന്നു ഇതിൽ അല്പം ചായില്യം കൂടി ചേർത്താൽ ഇളം ചുവപ്പുനിറം കിട്ടും സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും മിനുക്കുവേഷമാണ് നൽകുക ഇവർക്ക് തിളങ്ങുന്ന മഞ്ഞനിറമുള്ള നിറക്കൂട്ട് ആണു നൽകുക സ്ത്രീകൾക്ക് കണ്ണെഴുത്ത് ചുണ്ടു ചുവപ്പിക്കൽ തുടങ്ങിയവ മനോധർമം പോലെ ചെയ്ത് ഉടുത്തുകെട്ട് കുപ്പായം തുടങ്ങിയവ അണിയുന്നു തലയിൽ കൊണ്ടകെട്ടി പട്ടുവസ്ത്രം കൊണ്ട് മറയ്ക്കുന്നു ദേവകളായ ചില കഥാപാത്രങ്ങൾക്ക് മാത്രമാണ് പഴുപ്പുവേഷം ഉദാ ആദിത്യൻ ശിവൻ ബലഭദ്രൻ കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങളാണ് ചെണ്ട മദ്ദളം ചേങ്ങില ഇലത്താളം ഇടയ്ക്ക ശംഖ് എന്നിവ ചില സ്ഥലങ്ങളിൽ പഞ്ചമേളമെന്ന ശുദ്ധമേളവും ഉപയോഗിക്കാറുണ്ട് ആദ്യ കാലങ്ങളിൽ കഥകളി നടത്തിവന്നിരുന്നത് നമ്പൂതിരി ഇല്ലങ്ങളിലോ നാട്ടു പ്രമാണിമാരുടെ ആഗ്രഹപ്രകാരം അവരുടെ വീടുകളിലോ ആണ് പിന്നീടത് ക്ഷേത്രസങ്കേതങ്ങളിൽ സാധാരണമായിത്തീർന്നു അക്കാലത്ത് ചില സമയങ്ങളിൽ നടന്മാർ ദിവസങ്ങളോളം യാത്രചെയ്തുവേണമായിരുന്നു കലാപ്രകടനം നടത്തേണ്ടിയിരുന്നത് മറ്റ് ദൃശ്യകലകളിലെ പോലെ അധികം സജ്ജീകരണങ്ങൾ കഥകളിക്ക് വേദി ഒരുക്കുന്നതിന് ആവശ്യമില്ല ക്ഷേത്രാങ്കണത്തിൽ വച്ചു നടത്തുമ്പോൾ വേദിയായി ആനപ്പന്തലോ ഒരു ചെറിയ ഓലപ്പന്തലോ മതിയാകും നടൻ രംഗത്ത് ഇരിപ്പിടമായി ഉപയോഗിക്കുന്നത് ബലമുള്ള ഒരു പീഠമാണ് ചിലപ്പോൾ ഇതിനു ഉരലും ഉപയോഗിച്ചിരുന്നു അരങ്ങിലെ വെളിച്ചത്തിന് ഒരു വലിയ ഓട്ടുനിലവിളക്ക് രണ്ടു വശത്തേക്കും കനത്ത തിരിയിട്ട് കത്തിക്കുന്നു ഈ വിളക്ക് ആട്ടവിളക്ക് എന്ന് അറിയപ്പെടുന്നു വിളക്കിന്റെ ഒരു തിരി നടന്റെ നേർക്കും മറ്റേത് കാണികളുടെ നേർക്കും ആണ് കത്തിക്കാറുള്ളത് ഇവ കൂടാതെ രംഗമാറ്റങ്ങൾ സൂചിപ്പിക്കാനും മറ്റുമായി ഒരു തിരശ്ശീലയും ഉപയോഗിക്കുന്നു തിരുവല്ലയിലെ തിരുവല്ലഭ ക്ഷേത്രത്തിൽ കഥകളി വഴിപാടായി നടത്തുന്നു കാഴ്ച്ക്കാർക്കു വേണ്ടിയല്ലാതെ ഭഗ്ഗവാന് കാണുന്നതിനായാണ് ഇവിടെ കഥകളി നടത്തുന്നത് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം കഴിഞ്ഞാൽ കായംകുളത്തിനടുത്തുള്ള ഏവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് ഏറ്റവും കൂടുതൽ കഥകളി വഴിപാടായി നടത്തുന്നത് കലാമൺഡലം ഉപ കേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നു കൊല്ലം ജില്ലയിലെ മണ്ണൂർക്കാവ് ദേവീക്ഷേത്രം ആലപ്പുഴ ജില്ലയിലെ ചേർത്തല മരുത്തൂർവട്ടം ധന്വന്തരിക്ഷേത്രത്തിലും നാൽപ്പത്തെണ്ണീശ്വരം ശിവക്ഷേത്രത്തിലും കഥകളി വഴിപാടുകൾക്ക് പ്രാധാന്യം ഉണ്ട് കേരളത്തിൽ കഥകളി യോഗം സ്വന്തമായുള്ള ഏക ക്ഷേത്രമാണ് തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം പത്തനംതിട്ട സദനം മോഹനൻ ഏലംകുളം മനക്യ്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ എം എസ് നമ്പൂതിരിപ്പാട് ഇംഗ്ലീഷ് ജൂൺ പെരിന്തൽമണ്ണ മലപ്പുറം ജില്ലാ മാർച്ച് തിരുവനന്തപുരം ഇന്ത്യൻ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് നേതാവും കേരളീയ കമ്മ്യൂണിസത്തിൻ്റെ താത്വികാചാര്യനും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു ചരിത്രകാരൻ മാർക്സിസ്റ്റ് തത്ത്വശാസ്ത്രജ്ഞൻ സാമൂഹിക പരിഷ്ക്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ് സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ തന്നെ എഴുത്തിന്റെ ലോകത്തിലേക്കു കടന്നിരുന്നു കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നു പിന്നീട് കോൺഗ്രസ്സിലെ ഇടതു പക്ഷക്കാർ ചേർന്ന് ഇ എം എസ്സിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്ന പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റായി കേരളസംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ സി പി ഐ എമ്മിന്റെയൊപ്പം നിന്നു സി പി ഐ എം ദേശീയ ജനറൽ സെക്രട്ടറി കേരള സംസ്ഥാന സെക്രട്ടറി പോളിറ്റ് ബ്യൂറോ അംഗം സി പി ഐ ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ആശയങ്ങൾ രൂപീകരിക്കുന്നതിലും അത് പ്രയോഗത്തിൽ വരുത്തുന്ന കാര്യത്തിലും പുതിയ കേരളത്തിന്റെ ശിൽപികളിലൊരാളായി ഇ എം എസ്സിനെ കണക്കാക്കപ്പെടുന്നു ജനകീയാസൂത്രണ പദ്ധതിയുടെ മുൻനിരക്കാരിലൊരാൾ കൂടിയായിരുന്ന ഇ എം എസ്സ് മാർച്ച് ന് തന്റെ ആം വയസ്സിൽ അന്തരിച്ചു കടുത്ത യാഥാസ്ഥിതിക കുടുംബത്തിന്റെ അന്തരീക്ഷത്തിലാണ് ശങ്കരൻ വളർന്നത് അഷ്ടഗൃഹത്തിലാഢ്യർ എന്ന ഉയർന്ന തറവാട്ടു മഹിമയുള്ളവരായിരുന്നു അവർ തറവാട്ടുവകയായ ക്ഷേത്രങ്ങൾ മാത്രമല്ല മറ്റനേകം ക്ഷേത്രങ്ങളിലേയും തന്ത്രിമാരായിരുന്നു അദ്ദേഹത്തിന്റെ മനയിലെ അംഗങ്ങൾ അവിടെ നിത്യവും പൂജയും മറ്റു കർമ്മങ്ങളും നടന്നു ശങ്കരന് ഓർമ്മ വയ്ക്കാറാവുന്നതിനു മുമ്പേ അച്ഛൻ പരമേശ്വരൻ നമ്പൂതിരി മരിച്ചു അച്ഛന്റെ സ്ഥാനത്ത് അമ്മയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ആ കുടുംബത്തിലെ നാലാമത്തെ സന്താനമായിരുന്നു ശങ്കരൻ മൂത്ത രണ്ടു കുഞ്ഞുങ്ങൾ ബാല്യം കടക്കുന്നതിനു മുന്നേ തന്നെ മരിച്ചു പോവുകയും മൂന്നാമത്തെ കുട്ടി ബുദ്ധിപരമായി വളർച്ച പ്രാപിക്കാതിരിക്കുകയും ചെയ്തതിനാൽ വളരെയധികം വാത്സല്യത്തോടെയാണ് ശങ്കരനെ അമ്മ വളർത്തിയത് ആചാരങ്ങൾ സൃഷ്ടിച്ച ധാരാളം പ്രതിസന്ധികൾ ഇല്ലത്തുണ്ടായിരുന്നു ബാലൻ ആയിരുന്ന കാലത്തുപോലും ഇത്തരം ആചാരങ്ങളും അനുഷ്ഠാനങ്ങളും ശങ്കരനു പിന്തുടരേണ്ടി വന്നു ഇരിക്കണമ്മമ്മാർ എന്ന വാല്യക്കാരത്തികൾ ആണ് അക്കാലത്ത് ശങ്കരന്റെ കാര്യങ്ങൾ നോക്കിയിരുന്നത് പഠിപ്പിനായിട്ടുള്ള കാര്യങ്ങൾക്ക് പുറമേ ആയുസ്സ് വർദ്ധിപ്പിക്കാനായി തറവാട്ടിന് തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ നിത്യദർശനം നിർബന്ധമാക്കിയിരുന്നു പന്ത്രണ്ട് വയസ്സു വരെ ഇത് തുടർന്നു പരമേശ്വരൻ കൂടാതെ അച്ഛൻ രണ്ടാം ഭാര്യയിൽ ജനിച്ച രാമൻ ബ്രഹ്മദത്തൻ ദേവകി പാർവതി എന്നീ സഹോദരങ്ങളും ശങ്കരന്നുണ്ടായിരുന്നു മീറ്റ്ന അച്യുതവാര്യർ എന്നയാളാണ് ശങ്കരനെ നിലത്തെഴുത്തു പഠിപ്പിച്ചത് അഞ്ചാമത്തെ വയസ്സിലായിരുന്നു ഇത് നമ്പൂതിരി കുടുംബങ്ങളിലെ പതിവിൽനിന്നു വിഭിന്നമായി ശങ്കരനെ പഠിപ്പിക്കാൻ ഒരു സ്കൂൾ അദ്ധ്യാപകനെ ഏർപ്പാട് ചെയ്തു എങ്കിലും പിന്നീട് എഴുത്ത് വായന കണക്ക് എന്നീ രീതി വിട്ട് ശങ്കരനെ സംസ്കൃതം പഠിപ്പിക്കാൻ തുടങ്ങി കുടുംബ പൂജാരിയായിരുന്ന പള്ളിശ്ശേരി അഗ്നിത്രാതൻ നമ്പൂതിരിയാണ് അദ്ദേഹത്തെ പഠിപ്പിച്ചത് സംസ്കൃതവും മലയാളവും നന്നായി വായിക്കാൻ പഠിച്ചു എന്നിരിക്കിലും ആദ്യമായി മലയാളത്തിൽ എഴുതുന്നത് പതിനാലാമത്ത വയസ്സിലാണ് എട്ടു വയസ്സിലാണ് ഉപനയനം കഴിഞ്ഞത് എന്നാൽ ഓത്ത് ഋഗ്വേദം ഓർത്തു ചൊല്ലിപ്പഠിക്കൽ തുടങ്ങി അധികം വൈകാതെ ഗുരുനാഥന്റെ അച്ഛൻ മരിച്ചതിനാൽ തുടർന്ന് പഠനം ഗുരുനാഥന്റെ വീട്ടിലാക്കി കാവ്യനാടകാലങ്കാരങ്ങൾ പഠിച്ച് പണ്ഡിതനാകണം കടവല്ലൂർ അന്യോന്യത്തിനു പോയി പ്രശസ്തനാകണം തുടങ്ങിയവയായിരുന്നു അമ്മ വിഷ്ണുദത്തയെ സംബന്ധിച്ചിടത്തോളം മകനെക്കുറിച്ചുള്ള സ്വപ്നങ്ങൾ ജ്യേഷ്ഠൻ വിവാഹിതനായതോടുകൂടി അതേ വരെ അദ്ദേഹം നടത്തിയിരുന്ന സ്കൂൾ വിദ്യാഭ്യാസം നിർത്തി എലങ്കുളത്തുതന്നെ സ്ഥിരതാമസമാക്കി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകാത്തതിനാലും കുറേക്കൂടി ഉയർന്ന വിദ്യാഭ്യാസനിലവാരം വേണം എന്ന ആഗ്രഹം ഉള്ളതിനാലും വീട്ടിൽ ഒരു ട്യൂട്ടറെ വെച്ച് പഠിപ്പു തുടർന്നു ഇംഗ്ലീഷ് കണക്ക് എന്ന വിഷയങ്ങൾ പഠിക്കാൻ തുടങ്ങിയത് ഈ സമയത്താണ് രണ്ടോ മൂന്നോ മാസത്തെ ട്യൂഷന്റെ സഹായംകൊണ്ട് ഹൈസ്ക്കൂളിലെ മൂന്നാം ഫോറത്തിലോ നാലാം ഫോറത്തിലോ ചേരാം എന്ന നിലയിലായി അങ്ങനെ ജൂണിൽ പെരിന്തൽമണ്ണ ഹൈസ്ക്കൂളിൽ മൂന്നാം ഫോറത്തിൽ ചേർന്നു മൂന്നാംഫോറത്തിൽ നിന്നും ജയിച്ചപ്പോൾ മറ്റുള്ളവരുടെ എതിർപ്പുകൾ വകവെക്കാതെ ഐഛികവിഷയമായി ചരിത്രം തിരഞ്ഞെടുക്കുകയായിരുന്നു ഭാവിയിൽ ഒരു രാഷ്ട്രീയക്കാരനായി തീരണമെന്ന ഉറച്ചവിശ്വാസമുള്ളതുകൊണ്ടാണ് അന്ന് താൻ ചരിത്രം തന്നെ തിരഞ്ഞെടുത്തതെന്ന് ഇ എം എസ്സ് പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തെ തുടർന്ന് മനയ്ക്കലെ കാര്യങ്ങൾ നോക്കി നടത്താൻ പ്രായമുള്ള ആരും ഇല്ലാതായതിനെത്തുടർന്ന് ഇല്ലം നോക്കി നടത്താൻ അകന്ന ഒരു ബന്ധുവിനെ ആശ്രയിക്കേണ്ടതായി വന്നു അച്ഛൻ പരമേശ്വേരൻ നമ്പൂതിരിപ്പാടിന്റെ സഹോദരീപുത്രൻ കൊച്ചീരാജ്യത്തെ ഇരിങ്ങാലക്കുടയിലെ മേച്ചേരി ഇല്ലത്തെ നാരായണൻ നമ്പൂതിരിപ്പാടായിരുന്നു ആ ബാദ്ധ്യത ഏറ്റത് മേച്ചേരി ഏട്ടൻ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത് അദ്ദേഹം പരിഷ്കൃത മനസ്സുള്ളവനും ദേശീയ പ്രസ്ഥാനത്തിലും പൊതുകാര്യങ്ങളിലും താല്പര്യമുള്ളയാളുമായിരുന്നു ഇത് ഇല്ലത്തെ ജീവിത സമ്പ്രദായങ്ങളിൽ മാറ്റങ്ങൾ വരുത്താനിടയായി പത്രമാസികൾ വരുത്തുക ഇല്ലത്ത് അഭ്യസ്തവിദ്യരും പൊതുകാര്യപ്രസക്തരുമായ സുഹൃത്തുക്കൾക്ക് ആതിഥ്യമരുളുക തുടങ്ങിയ പുതുമകൾ പലതും തുടങ്ങി ഇത് ഇ എം എസിലും മാറ്റങ്ങൾ വരുത്തി ഗുരുനാഥന്റെ വീട് ഒരു ജന്മി ഗൃഹമായിരുന്നു ആംഗലേയ വിദ്യാഭ്യാസം നമ്പൂതിരി ഇല്ലങ്ങളിൽ നിഷിദ്ധമായിരുന്നു എങ്കിലും അതിന്റെ ആവശ്യകത മനസ്സിലാക്കാൻ എല്ലാവരും തുടങ്ങിയിരുന്നു ഈ കാലഘട്ടത്തിലാണ് നമ്പൂതിരി വിദ്യാർത്ഥികൾക്കുവേണ്ടി തൃശ്ശൂരിനടുത്ത് ഒല്ലൂരിനടുത്തുള്ള എടക്കുന്നിയിൽ ഒരു ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചത് കാരണവർമാർ എതിർത്തിരുന്നെങ്കിലും പലരും അത് പഠിക്കാൻ മുതിർന്നു മേച്ചേരി ഏട്ടന്റെ സഹായത്തോടെ അദ്ദേഹവും മ്ലേച്ഛഭാഷ യായി കരുതപ്പെട്ടിരുന്ന ഇംഗ്ലീഷ് പഠിച്ചു ഹൈസ്ക്കൂൾ പഠനകാലത്ത് ശങ്കരൻ അങ്ങാടിപ്പുറത്തു നടന്ന യോഗക്ഷേമ സഭയുടെ ഇരുപതാം സമ്മേളനത്തിൽ സന്നദ്ധപ്രവർത്തകനായി പങ്കെടുക്കുകയുണ്ടായി സ്കൂൾ വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ സാമൂഹിക പ്രവർത്തനങ്ങളോടുള്ള താത്പര്യം ആ കുട്ടിയിൽ ഉദയംകൊണ്ടിരുന്നു ഖിലാഫത്ത് സമരകാലത്ത് ലഹളയെ ഭയന്ന് അകലെയുള്ള ബന്ധുവീട്ടിലാണ് കുറേകാലം ശങ്കരൻ കഴിഞ്ഞിരുന്നത് ഇക്കാലത്ത് പട്ടണപ്പരിഷ്കാരത്തിന്റെ സ്വാദറിയാൻ അദ്ദേഹത്തിന് സാധിച്ചു മാത്രവുമല്ല അന്ന് പുറംലോകത്തു സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്ന നിസ്സഹകരണ പ്രസ്ഥാനം ഖിലാഫത്ത് സ്വരാജ് പ്രസ്ഥാനം എന്നിവയെക്കുറിച്ചറിയാനും അവയോട് ആദരവ് വർദ്ധിക്കാനും ഇത് കാരണമാക്കി ഇതിനിടെ തൃശ്ശൂരില നമ്പൂതിരി വിദ്യാലയത്തിലെ ആംഗലേയ പഠനം കഴിഞ്ഞെത്തിയ ശങ്കരൻ പെരിന്തൽമണ്ണ ഹൈസ്കൂളിൽ ചേർന്നു മൂന്നാം ഫാറത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു നാനാജാതിമതസ്ഥരുമായുള്ള ഇടപെടലും സൗഹൃദവും അദ്ദേഹത്തിനു പുതിയ അനുഭവങ്ങൾ നൽകി ഇതിനകം തന്നിൽ വളർന്നുവന്നിരുന്ന പൊതുകാര്യപ്രസക്തനെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു പഠനമുറിക്ക് പുറത്ത് അദ്ദേഹം പ്രസംഗമത്സരങ്ങൾ കളികൾ എന്നിവയിൽ പങ്കെടുക്കുകയും ഉപന്യാസം പ്രസംഗം എന്നിവയെഴുതുകയും ചെയ്യുന്നതിൽ താല്പര്യം കാണിച്ചിരുന്നു അദ്ദേഹത്തിന് അക്കാലം മുതലേ വിക്ക് ഉണ്ടായിരുന്നുവെങ്കിലും അതൊരു പ്രശ്നമായി അദ്ദേഹം കണക്കിലെടുത്തിരുന്നില്ല അദ്ദേഹത്തിന്റെ വഴികാട്ടികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് എം പി ഗോവിന്ദമേനോൻ ആയിരുന്നു അഭിഭാഷക വൃത്തി ഉപേക്ഷിച്ച് നിസ്സഹകരണ പ്രസ്ഥാനത്തിലും ദേശീയപ്രസ്ഥാനത്തിലും സംബന്ധിച്ച വ്യക്തിയായിരുന്നു ഗോവിന്ദമേനോൻ നിസ്സഹകരണ ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ വളർച്ചയോട് കൂടി രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹത്തിന് താല്പര്യം ജനിക്കാൻ തുടങ്ങി ഏതാണ്ട് ഇക്കാലത്താണ് കോഴിക്കോട് നിന്നും കെ പി കേശവമേനോന്റെ പത്രാധിപത്യത്തിൽ മാതൃഭൂമി ത്രൈവാരികയായി പുറത്തു വരാൻ തുടങ്ങിയത് ആ വാരികയിലൂടെ അദ്ദേഹം ലോകത്തേയും പ്രത്യേകിച്ച് കേരളത്തേയും നോക്കിക്കണ്ടു ലോകമാന്യ എന്ന രാഷ്ട്രീയ വാരികയിൽ പത്രാധിപരായിരുന്നത് അദ്ദേഹത്തിന്റെ ബന്ധു കുറൂർ നീലകണ്ഠൻ നമ്പൂതിരിയായിരുന്നു അധികാരികൾ അദ്ദേഹത്തെ ജയിലിൽ അടച്ചപ്പോൾ ശങ്കരന് അദ്ദേഹത്തോട് ആരാധന തോന്നി ൽ പതിന്നാലാം വയസ്സിൽ നമ്പൂതിരി യോഗക്ഷേമസഭയുടെ വള്ളുവനാട് ഉപസഭയുടെ സെക്രട്ടറിയായതാണ് സാമൂഹ്യ രംഗത്ത് ആദ്യത്തെ കാൽ വയ്പ് നമ്പൂതിരിമാർക്കിടയിലെ സാമുദായിക പരിഷ്കരണ പ്രസ്ഥാനമായ യോഗക്ഷേമ സഭയുടെ ഭാരവാഹികളിലൊരാളായിത്തീർന്നു അദ്ദേഹം യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് താൻ പേനയും പെൻസിലും എടുത്തതെന്ന് അദ്ദേഹം തന്നെ പിൽക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട് സ്കൂൾ പഠനകാലത്ത് രാഷ്ട്രീയത്തിലുള്ള അഭിനിവേശം നിമിത്തം അന്ന് ചെന്നൈയിൽ വച്ച് നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുത്തു സൈമൺ കമ്മീഷനെതിരെയുള്ള ആഹ്വാനങ്ങൾ ഉയർന്ന കാലം ആയിരുന്നു അത് ഇതിനുശേഷം രണ്ടു മാസം കഴിഞ്ഞ് പയ്യന്നൂർ വച്ച് കേരള സംസ്ഥാനത്തെ രാഷ്ട്രീയ സമ്മേളനം ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ നടന്നു അതിൽ വച്ച് മിതവാദികൾ സ്വരാജ് മതിയെന്നും തീവ്രവാദികൾ പൂർണ്ണസ്വാതന്ത്ര്യം വേണമെന്നും പറഞ്ഞുണ്ടായ വാദ പ്രതിവാദങ്ങൾ അദ്ദേഹത്തിനെ സജീവ രാഷ്ട്രീയത്തിലേയ്ക്ക് വലിച്ചിഴച്ചു സൈമൺ കമ്മിഷനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടിലെമ്പാടും വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചപ്പോഴും വിദ്യാർത്ഥിയായിരുന്ന ഇ എം എസ് അതിൽ പങ്കാളിയായില്ല ഈ ഭീരുത്വം പിൽക്കാലത്ത് മനസ്സിനെ മഥിച്ചതും നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്കു വണ്ടികയറുന്നതിനു കാരണമായെന്നു ജീവചരിത്രകാരനായ അപ്പുക്കുട്ടൻ വള്ളിക്കുന്ന് അഭിപ്രായപ്പെടുന്നു ഇതേ സമയത്ത് നമ്പൂതിരി യോഗക്ഷേമ സഭയുടെ യുവജന വിഭാഗത്തിലിരുന്നു കൊണ്ട് സാമൂഹിക പരിവർത്തനത്തിനായി അദ്ദേഹം ശ്രമിച്ചു പാശുപതം എന്ന വാരികയിൽ നമ്പൂതിരി നിയമം പരിഷ്കരിച്ച് കുടുംബസ്വത്തിൽ കാരണവർക്കുള്ള അധികാരം കുറച്ച് മറ്റുള്ളവർക്കും മാന്യമായി ജീവിക്കാൻ അവസരം ഉണ്ടാവണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചു അങ്ങാടിപ്പുറം സ്കൂളിനടുത്ത് സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലയിലെ സ്ഥിരം സന്ദർശകനായി അദ്ദേഹം സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവസാന കാലം പാലക്കാട് ആയിരുന്നു അവിടെ വച്ച് വി ടി ഭട്ടതിരിപ്പാട് കുട്ടൻ നമ്പൂതിരിപ്പാട് പാണ്ടം കുറൂർ തുടങ്ങിയവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി ഇക്കാലത്ത് ആര്യ സമാജത്തിന്റെ പ്രചരണത്തിനായി വന്ന ഒരു പഞ്ചാബുകാരനിൽനിന്ന് ഹിന്ദി പഠിക്കാൻ ആരംഭിച്ചു എന്നാൽ ഹിന്ദിയുടെ പ്രചാരണം സ്കൂളിന്റെ പ്രിൻസിപ്പൽ തടഞ്ഞു ഇത് അദ്ദേഹമുൾപ്പെടുന്നവരുടെ സമര വീര്യം ആളി കത്തിച്ചു രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ നേതൃപാടവം പ്രകടമാക്കിയ ഇ എം എസ് ൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വർഷങ്ങളിൽ കെ പി സി സി യുടെ സെക്രട്ടറിയായിരുന്നു കോൺഗ്രസിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടി യെപ്പറ്റി ആലോചിക്കുമ്പോൾതന്നെ ഇ എം എസ് ആ ചിന്താധാരയ്കൊപ്പം നിന്നു ൽ ഇ എം എസ്സും പി കൃഷ്ണപിള്ളയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ നേതാവായ പി സുന്ദരയ്യയുമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തെക്കുറിച്ച് ദീർഘനേരം ചർച്ച നടത്തി ൽ ഇ എം എസ്സ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഗ്രൂപ്പ് രൂപം കൊണ്ടു ഇ എം എസ്സ് പി കൃഷ്ണപിള്ള കെ ദാമോദരൻ എൻ കെ ശേഖർ എന്നിവരായിരുന്ന ആദ്യ അംഗങ്ങൾ അങ്ങനെ ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിൽ ഒരാളായി ൽ ജനറൽ സെക്രെട്ടറിയായിരുന്ന അജയഘോഷ് മരണപ്പെട്ടതിനെ തുടർന്ന് ഇ എം എസ് പാർട്ടി ജനറൽ സെക്രട്ടറിയായി അതോടൊപ്പം പാർട്ടിയിലുണ്ടായിരുന്ന വിഭാഗീയത തീർക്കുന്നതിനായി പാർട്ടി ചെയർമാൻ എന്ന പുതിയ പദവി സൃഷ്ടിച്ച് എ എസ് ഡാംഗെയെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തു ചൈനയും ഇന്ത്യയുമായി ൽ യുദ്ധമുണ്ടായപ്പോൾ ചില കമ്യൂണിസ്റ്റ് നേതാക്കൾ യുദ്ധം മുതലാളിത്ത സ്റ്റേറ്റും സോഷ്യലിസ്റ്റ് സ്റ്റേറ്റും തമ്മിലുള്ള പോരാട്ടമാണെന്നു പറഞ്ഞ് ചൈനയുടെ നിലപാടിനെ സാധൂകരിക്കുകയും പല കമ്യൂണിസ്റ്റുകാരെയും ചൈനാ അനുകൂലികൾ എന്ന കാരണത്താൽ ജയിലിലടക്കുകയും ചെയ്തു ഇ എം എസ് സി അച്യുതമേനോൻ എന്നിവർ ഉൾപ്പെടെ പലരേയും അക്കാലത്ത് ജയിലിലടച്ചു എന്നാൽ അദ്ദേഹത്തെ മാത്രം ഒരാഴ്ചക്കകം മോചിപ്പിച്ചു രണ്ടു തവണയാണ് ഇ എം എസ് ഒളിവുജീവിതം നയിച്ചത് ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയും ജനുവരി മുതൽ ഒക്ടോബർ വരെയും കമ്യൂണിസ്റ്റ് പ്രവർത്തനങ്ങളെ ഗവർണ്മെൻറ് നിരോധിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനാൽ ഒളിവിൽ പോകാൻ സുഹൃത്ത് പി കൃഷ്ണപിള്ള അദ്ദേഹത്തെ ഉപദേശിക്കുകയായിരുന്നു ഒളിവുകാലത്ത് തന്നെ പാർട്ടികേന്ദ്രത്തിലിരുന്ന് ബുദ്ധിപരമായ പ്രവർത്തനങ്ങളിലും പാർട്ടിയുടെ ഭാവികാര്യങ്ങളിലും അദ്ദേഹം വ്യാപൃതനായി പാർട്ടിക്കത്ത് അച്ചടിച്ചു മാർക്സിസ്റ്റ് അടിസ്ഥാന ഗ്രന്ഥങ്ങളുടെ പഠനവും അദ്ദേഹം ഇക്കാലത്ത് നടത്തി സെപ്തംബറിൽ ബ്രിട്ടീഷ് സർക്കാരിനെതിരായി മർദ്ദന പ്രതിഷേധ ദിനമാചരിക്കുകയും പലയിടങ്ങളിലും പോലീസും ജനങ്ങളും ഏറ്റുമുട്ടുകയും പലരും കൊല്ലപ്പെടുകയും ചെയ്തു അത്തരത്തിൽ കൊല്ലപ്പെട്ട ഒരു പോലീസുകാരന്റെ ബന്ധുവീട്ടിൽ അദ്ദേഹത്തിന് തങ്ങേണ്ടതായി വന്നു പിന്നീട് ഒക്ടോബർ ചെറുമാവിലയിലെ ചെത്തു തൊഴിലാളിയായ പൊക്കന്റെ വീട്ടിലേക്ക് മാറി ഏതാണ് ഒന്നരവർഷക്കാലം അവിടെ താമസിച്ചു അക്കാലത്ത് പൊക്കന്റെ മാസവരുമാനം ഏതാണ്ട് ഏഴുരൂപ ആയിരുന്നു ഇ എം എസ്സിനെ പിടിച്ചുകൊടുത്താൽ പാരിതോഷികമായി രൂപയാണ് അധികാരികൾ വാഗ്ദാനം ചെയ്തിരുന്നത് എന്നിട്ടും കണ്ണിലെ കൃഷ്ണമണി പോലെ തന്നെ കാത്ത ആ കുടുംബത്തിന്റെ ധൈര്യവും വിശ്വസ്തതയും അദ്ദേഹത്തെ ആകർഷിച്ചു ഒളിവു ജീവിതകാലത്തെ അനുഭവങ്ങൾ കർഷക കുടുംബങ്ങളോടുള്ള പ്രതിപത്തി വളർത്തി ആദ്യത്തെകമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അദ്ദേഹം രണ്ടുവർഷം മുഖ്യമന്ത്രിയായിരുന്നു ഇക്കാലത്ത് അദ്ദേഹത്തിന് ഉന്നതവിഭാഗക്കാരുടെ രൂക്ഷമായ എതിർപ്പുകളെ നേരിടേണ്ടി വന്നു അധികാരത്തിലേറി ഒരാഴ്ചക്കകം ഇ എം എസിന്റെ ചിരകാല സ്വപ്നമായിരുന്ന ഭൂപരിഷ്കരണ നിയമം മന്ത്രിസഭ പാസ്സാക്കി ഇതിൻ പ്രകാരം ഒരാൾക്ക് ഉടമസ്ഥത അവകാശപ്പെടാവുന്ന ഭൂമിക്ക് ഒരു പരിധി നിശ്ചയിച്ചു അതിൽ കൂടുതൽ ഉള്ള ഭൂമി സർക്കാർ കണ്ടുകെട്ടി ഭൂമിയില്ലാത്തവന് നല്കാൻ നിയമമായി പാട്ടവ്യവസ്ഥയും കുടിയായ്മ നിയമവുമെല്ലാം മാറ്റിയെഴുതപ്പെട്ടു അനധികൃത കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കും നിയമ സംരക്ഷണം ലഭിച്ചു ഇതിനോടൊപ്പം പാസ്സാക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്കരണ നിയമവും സാമൂഹ്യ വ്യവസ്ഥിതിയെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു വിദ്യാഭ്യാസ ബില്ല് അദ്ധ്യാപകരുടെ ക്ഷേമം വർദ്ധിപ്പിക്കുവാനുതകുന്നതും മാനേജ്മെന്റിന്റെ അമിത ചൂഷണം തടയുന്നതുമായിരുന്നു എന്നാൽ ഈ നിയമം വ്യാപകമായി എതിർക്കപ്പെട്ടു കൂടാതെ കാർഷിക ബില്ലിന്റെയും പോലീസ് നയത്തിന്റെയും പേരിൽ ധാരാളം എതിർപ്പുകളുണ്ടായി സർക്കാരിനെതിരായി വിമോചനസമരം എന്നപേരിൽ പ്രക്ഷോഭം നടന്നു നായർ സർവീസ് സൊസൈറ്റിയും കത്തോലിക്ക സഭയും മുസ്ലിം ലീഗും കോൺഗ്രസ്സും ഒന്നിച്ചു സർക്കാരിനെതിരെ സമരം ചെയ്തു സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ ചരിത്രത്തിൽആദ്യമായി ഇന്ത്യൻ ഭരണഘടന ചട്ടം ഉപയോഗിച്ച് സർക്കാരിനെ പിരിച്ചു വിട്ടു സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായി എന്ന ഗവർണറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഈ തീരുമാനം എടുത്തത് പിന്നീട് കോടതി നിർദ്ദേശപ്രകാരം ഈ നിയമങ്ങൾക്ക് പകരം മറ്റു നിയമങ്ങൾ ഉണ്ടാക്കപ്പെട്ടു അത് കോടതിയിൽ വീണ്ടും ചോദ്യം ചെയ്യപ്പെട്ടു ജയിൽവാസത്തിനിടക്ക് തൊട്ടുതിന്നുകയും തീണ്ടിത്തിന്നുകയും ചെയ്തതിനു നിരവധി നമ്പൂതിരി യുവാക്കളെ സമുദായം ഭ്രഷ്ട് കല്പിച്ചുവെങ്കിലും ജയിൽവാസത്തിനുശേഷം ഇ എം എസിനോട് ബന്ധുക്കൾക്ക് വിദ്വേഷമോ പകയോ ഉണ്ടായില്ല ഇ എം എസിന്റെ പ്രശസ്തിയും ഇതിനൊരു കാരണമായിരുന്നിരിക്കണം ൽ ഇല്ലം ഭാഗം വയ്ക്കുന്ന സമയത്ത് ഒരോഹരി കൂടുതൽ കിട്ടുന്നതിനായി വിവാഹം കഴിക്കാൻ അദ്ദേഹത്തിന്റെ മേൽ സമ്മർദ്ദമുണ്ടായെങ്കിലും അദ്ദേഹം വിവാഹത്തിനു തയ്യാറായില്ല ഇല്ലം ഭാഗം വച്ചശേഷം അമ്മയുടേയും ബുദ്ധിവികാസം പ്രാപിക്കാത്ത സഹോദരന്റെയും കൂടെ പുതിയ ഒരു ഭവനത്തിലായി അദ്ദേഹത്തിന്റെ താമസം വിധവാ വിവാഹം നടത്തിക്കൊടുത്തതിനും ജയിലിൽ വച്ച് തീണ്ടിത്തിന്നതിനും ഇരട്ട ഭ്രഷ്ട് പ്രതീക്ഷിച്ചിരുന്ന ശങ്കരനുമായുള്ള വിവാഹ ബന്ധത്തിന് പല തറവാടുകളും വിസമ്മതിച്ചു നമ്പൂതിരി തന്നെ വേണം എന്ന ആഗ്രഹത്താൽ പല ആലോചനകളും വേണ്ടന്ന് വെച്ചു കുടമാളൂർ തെക്കേടത്ത് വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സഹോദരിയായ ടിങ്ങിയ എന്ന് ചെല്ലപ്പേരുള്ള ആര്യ അന്തർജനത്തെയാണ് അദ്ദേഹം വിവാഹം കഴിച്ചത് ഇ എം എസിന്റെ ജീവിതത്തെയും താല്പര്യങ്ങളെയുംകുറിച്ച് തികച്ചും അറിഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം സഹോദരിയെ വിവാഹം കഴിച്ചയയ്ക്കാൻ തയ്യാറായത് ഒക്ടോബർ നായിരുന്നു തുലാം വിവാഹം വിവാഹത്തിനു ആര്യയുടെ ചേച്ചിയുൾപ്പടെയുള്ള നിരവധിപേർ വിട്ടു നിന്നെങ്കിലും മറ്റനേകം പ്രശസ്തരുടെ സാന്നിധ്യവുണ്ടായിരുന്നു മതാചാരപ്രകാരമായിരുന്നു വിവാഹം മാത്രവുമല്ല സ്വന്തം സമുദായത്തിലെ ഉത്പതിഷ്ണുക്കൾ അനാചാരം എന്നു കരുതിയ സ്ത്രീധനവും അദ്ദേഹം സ്വീകരിച്ചു ഭാര്യയുടെ സഹോദരൻ നല്കാൻ തയ്യാറായ തുക വാങ്ങുകമാത്രമേ ചെയ്തുള്ളൂ എന്നാണ് നമ്പൂതിരിപ്പാട് പിന്നീട് പറഞ്ഞത് ആര്യ അന്തർജ്ജനവുമായുള്ള ഒരു അഭിമുഖ സംഭാഷണത്തിന്നിടെ രൂപ ഇ എം എസ് സ്ത്രീധനം വാങ്ങിച്ചതിനെപ്പറ്റി അവർ പറഞ്ഞതിനെക്കുറിച്ച് ചിന്തയിലെ പംക്തിയിൽ ഇദ്ദേഹം നല്കിയ വിശദീകരണത്തിലായിരുന്നു ഇത് അതു വേണ്ടെന്നോ ആ തുക പോരെന്നോ പറയാതെ വിവാഹം നടത്താൻ ഏർപ്പാട് ചെയ്യുകയാണുണ്ടായത് ഇ എം എസ് കേരള ചരിത്രത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തി ഇന്ത്യയിൽ നിലനിൽക്കുന്ന അർദ്ധഫ്യൂഡൽ വ്യവസ്ഥിതിയെ മാർക്സിയൻ ചരിത്രകാഴ്ചപ്പാടിനനുസരിച്ചു വ്യാഖ്യാനിക്കാൻ കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയാണ് നൂറിലധികം പുസ്തകങ്ങൾ മലയാളത്തിലുണ്ട് ലഘുലേഖകൾ അനവധിയാണ് ജവഹർലാലിന്റെ ജീവചരിത്രം മലയാളത്തിൽ ആദ്യം എഴുതിയത് ഇ എം എസ്സാണ് ഇ എം എസ്സിന്റെ സമ്പൂർണ്ണ കൃതികൾ നൂറു ഭാഗങ്ങളായി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധപ്പെടുത്തി വരുന്നു ഒന്നിലധികം ജീവചരിത്രങ്ങൾ ഇ എം എസിനെക്കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട് അറിയപ്പെടാത്ത ഇ എം എസ് അപ്പുക്കുട്ടൻ വള്ളിക്കുന്ന് ദേശാഭിമാനിയിൽ റിപ്പോർട്ടറായിരുന്ന ശ്രീ അപ്പുക്കുട്ടൻ വള്ളിക്കുന്ന് എഴുതിയ അറിയപ്പെടാത്ത ഇ എം എസ് എന്ന കൃതിയാണ് ആധികാരികമായി ജീവചരിത്രം ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് ഇന്ത്യ ന്യൂഡൽഹിയാണ് ഇന്ത്യയുടെ തലസ്ഥാനം ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യവും ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവുമധികം ജനങ്ങൾ അധിവസിക്കുന്ന ജനാധിപത്യ രാഷ്ട്രവുമാണ് ഇന്ത്യ രാജ്യത്തിന്റെ തെക്കായി ഇന്ത്യൻ മഹാസമുദ്രവും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ബംഗാൾ ഉൾക്കടലുമുള്ള ഇന്ത്യയ്ക്ക് നീളംവരുന്ന തീരപ്രദേശമുണ്ട് ഇന്ത്യയുടെ കരപ്രദേശം പാകിസ്താൻ അഫ്ഗാനിസ്ഥാൻ ബംഗ്ളാദേശ് മ്യാന്മർ ചൈന നേപ്പാൾ ഭൂട്ടാൻ മുതലായ രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു ദ്വീപുകളായ ശ്രീലങ്ക മാലദ്വീപ് ഇന്തോനേഷ്യ എന്നിവ സമീപത്തായും സ്ഥിതിചെയ്യുന്നു സിന്ധു നദീതടസംസ്കാരഭൂമിയായ ഇവിടം പല വിശാല സാമ്രാജ്യങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയുമായിരുന്നു ഇന്ത്യൻ ഉപഭൂഖണ്ഡം അതിന്റെ ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ സാംസ്കാരിക സമ്പത്തിനു പ്രശസ്തമാണ് ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങൾ ഹിന്ദുമതം സനാതന ധർമ്മം ബുദ്ധമതം ജൈനമതം സിഖ്മതം എന്നിവ ഇവിടെയാണ് ജന്മമെടുത്തത് കൂടാതെ ഒന്നാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ ഇസ്ലാം മതം ജൂതമതം ക്രിസ്തുമതം എന്നീ മതങ്ങൾ രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിന് ആഴമേകി പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി തുടർന്ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സമാധാനത്തിലൂന്നിയ സമരങ്ങളുടെ ഫലമായി ഓഗസ്റ്റ് നു ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടി ഇന്ത്യയിൽ നാട്ടുഭാഷകൾ ഒന്നും തന്നെ ഇല്ല ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ കേന്ദ്രസർക്കാരിന്റെ ഔദ്യോഗികഭാഷ ഹിന്ദിയും ഇംഗ്ലീഷുമാണു് ശകുന്തളയുടെ പുത്രനായിരുന്നു ഈ ഭരതൻ എന്നും പുരാണങ്ങൾ പറയുന്നു വിഷ്ണുപുരാണം ഭാരതവർഷത്തെ ഇപ്രകാരം വർണ്ണിക്കുന്നു സരസ്വതി ദേവിയുടെ മറ്റൊരു നാമമായ ഭാരതി യിൽ നിന്നാണ് ഭാരതം എന്ന പേരു വന്നതെന്നും ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു ഭാസ്സിൽ രതം ആണ് ഭാരതം അതായത് പ്രകാശത്തെ ഇഷ്ടപ്പെടുന്ന രാജ്യമാണ് ഭാരതം എന്നും പ്രശസ്തിയുണ്ട് ലോകത്തെ ഏറ്റവും പഴക്കം ചെന്ന സാഹിത്യമായ വേദങ്ങളിൽത്തന്നെ ഭാരതം എന്ന് പരാമർശമുണ്ട് ഇവിടുത്തെ ജനങ്ങളെ ഭാരതം ജനം എന്നാണ് വേദങ്ങളിൽ വിശേഷിപ്പിക്കുന്നത് സിന്ധു നദിയുടെ പേരിൽ നിന്നാണ് ഹിന്ദുസ്ഥാൻ ഇന്ത്യ എന്നീ പേരുകൾ രാജ്യത്തിനുണ്ടായത് സിന്ധു നദിയെ പേർഷ്യക്കാർ ഹിന്ദുവെന്നും ദേശത്തെ ഹിന്ദുസ്ഥാൻ എന്നും വിളിയ്ക്കുന്നത് കേട്ട് ഗ്രീക്കുകാർ ഇൻഡസ് എന്നും ഇന്ത്യ എന്നും വിളിച്ചുവന്നു ഭാരതത്തിൽ നിലവിൽ സംസ്ഥാനങ്ങളുണ്ട് അവസാനമായി രൂപീകരിച്ച സംസ്ഥാനമാണ് തെലങ്കാന ജമ്മുകാശ്മീരിനെ ൽ ജമ്മുകശ്മീർ ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കി മാറ്റി ചരിത്രാതീത യൂറോപ്പിന്റേതുപോലെ തന്നെ ഉത്തരേന്ത്യയിലും ഹിമയുഗം ഉണ്ടായിട്ടുണ്ട് ഹിമയുഗത്തിലെ രണ്ടാം പാദത്തിലെ നും നുമിടക്കുള്ള വർഷങ്ങളിലാണു മനുഷ്യന്റെ പാദസ്പർശം ഈ ഭൂമിയിൽ ഉണ്ടായത് ഇതിന്റെ തെളിവ് പഞ്ചാബിലെ സോഹൻ നദിയുടെ തീരത്തുയർന്ന നാഗരികതയുടെ അവശിഷ്ടങ്ങളിൽ നിന്നാണു ലഭിച്ചത് വെള്ളാരം കല്ലുകൾ കൊണ്ടുള്ള ആയുധങ്ങൾ ഈ നദിയുടെ തീരങ്ങളിൽ നിന്ന് ലഭിക്കുകയുണ്ടായി ഇവയ്ക്കൊപ്പം ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കാനായിട്ടില്ല ലോകത്തിലെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേത് മധ്യപ്രദേശിലെ ഭീംബേഡ്കയിൽ കണ്ടെത്തിയ ശിലായുഗ ഗുഹകളാണ് ഇന്ത്യയുടെ ചരിത്രാതീത കാലം അവശേഷിപ്പിച്ച ഏറ്റവും പുരാതനമായ രേഖ വർഷങ്ങൾക്കു മുൻപ് ഇന്ത്യയിലേക്ക് ആദ്യത്തെകുടിയേറ്റമുണ്ടായി എന്നാണ് കരുതപ്പെടുന്നത് ഇത് പിന്നീട് സിന്ധു നദീതട സംസ്കാരമായി ബി സി നും നും ഇടയിലായിരുന്നു സിന്ധു നദീതട സംസ്കാരത്തിന്റെ പ്രതാപകാലം ഹരപ്പ മോഹൻജൊ ദാരോ എന്നിവിടങ്ങളിൽ നിന്ന് മഹത്തായ ആ സംസ്കാരത്തെക്കുറിച്ചുള്ള തെളിവുകൾ കിട്ടിയിട്ടുണ്ട് ബി സി മുതൽ ഉപഭൂഖണ്ഡത്തിലാകെ ഒട്ടേറെ രാജ്യങ്ങൾ രൂപംകൊണ്ടു മഹാജനപദങ്ങൾ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത് മഗധയും മൗര്യ രാജവംശവുമായിരുന്നു ഇവയിൽ പ്രബലം മഹാനായ അശോകൻ മൗര്യരാജവംശീയനായിരുന്നു ഇന്ത്യയുടെ സാംസ്കാരത്തിന് മൗര്യന്മാർ നൽകിയ സംഭാവനകൾ വലുതാണ് ബൈബിളിൽ പലയിടത്തായി കേരളത്തെ പറയുന്നുണ്ടെങ്കിലും ആനകളെ കുറിച്ച് പറയുന്ന സ്ഥലത്തു ഇന്ത്യയിൽ നിന്നും കൊണ്ട് വന്ന ആന എന്ന് വ്യകതമായി പറയുന്നുണ്ട് ബൈബിളിൽ പലയിടങ്ങളിൽ ആയിവിവിധ പുസ്തകത്തിൽ വർഷം ബി സി തുടങ്ങി കാലഘട്ടത്തിൽ നടന്ന കാര്യങ്ങൾ ഇന്ത്യയെയുംപരാമർശ്ശിക്കുന്നുണ്ട് കേരളവും മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട് ബി സി ഇ ൽ സോളമന്റെ കപ്പലുകളിൽ ഫൊണീഷ്യന്മാർ കേരളതീരത്തുള്ള ഓഫിർ എന്ന തുറമുഖം സന്ദർശിക്കാറുണ്ടായിരുന്നു ഇന്നത്തെ പൂവാർ എന്ന ഗ്രാമത്തിലാണ് ഈ ഓഫീർ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു ബി സി മുതൽ മധ്യേഷ്യയിൽ നിന്നുള്ള അധിനിവേശമായിരുന്നു ഇന്തോ ഗ്രീക്ക് ഇന്തോ പർത്തിയൻ സാമ്രാജ്യങ്ങൾ ഈ കാലഘട്ടത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നു ക്രിസ്തുവിനുശേഷം മൂന്നാം നൂറ്റാണ്ടിൽ ശക്തി പ്രാപിച്ച ഗുപ്ത സാമ്രാജ്യത്തിന്റെ ഭരണം പ്രാചീന ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നു അക്കാലത്ത് ഭാരതം എന്നാൽ ആര്യൻ ഇറാൻ മുതൽ സിംഹപുരം സിംഗപ്പൂർ വരെ ആയിരുന്നു എന്ന് ഐതിഹ്യമുണ്ട് തെക്കേ ഇന്ത്യയിലാകട്ടെ വിവിധ കാലഘട്ടങ്ങളിലായി ചേര ചോള കഡംബ പല്ലവ പാണ്ഡ്യ തുടങ്ങിയ സാമ്രാജ്യങ്ങൾ നിലനിന്നിരുന്നു ശാസ്ത്രം കല സാഹിത്യം ഗണിതം ജ്യോതിശാസ്ത്രം തത്ത്വശാസ്ത്രം എന്നീ മേഖലകളിൽ ഈ കാലഘട്ടത്തിൽ വൻ പുരോഗതിയുണ്ടായി പത്താം നൂറ്റാണ്ടോടെ ഉപഭൂഖണ്ഡത്തിന്റെ വടക്ക് മധ്യദേശങ്ങൾ ഇസ്ലാമിക അധിനിവേശത്തിന്റെ ഭാഗമായുദിച്ച ഡൽഹി സുൽത്താന്റെ കീഴിലായി മുഗൾ സാമ്രാജ്യമാണ് പിന്നീടു ശക്തിപ്രാപിച്ചത് ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ ദക്ഷിണേന്ത്യയിൽ വിജയനഗര സാമ്രാജ്യമായിരുന്നു ഈ കാലഘട്ടത്തിൽ പ്രബലം പതിനാറാം നൂറ്റാണ്ടുമുതൽ പോർച്ചുഗീസ് ഡച്ച് ഫ്രഞ്ച് ബ്രിട്ടീഷ് അധിനിവേശമുണ്ടായി ഇന്ത്യയുമായി വാണിജ്യ ബന്ധമായിരുന്നു യൂറോപ്യന്മാരുടെ ലക്ഷ്യമെങ്കിലും പരസ്പരം പോരടിച്ചു നിന്നിരുന്ന സാമ്രാജ്യങ്ങളെ മുതലെടുത്ത് അവർ ഇന്ത്യയൊട്ടാകെ കോളനികൾ സ്ഥാപിച്ചു ൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു നേരെയുണ്ടായ കലാപമാണ് യൂറോപ്യൻ അധിനിവേശത്തിനു നേരെ ഇന്ത്യക്കാർ നടത്തിയ പ്രധാന ചെറുത്തുനിൽപ്പ് ശ്രമം ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന ഈ കലാപം പക്ഷേ ബ്രിട്ടീഷ് സൈന്യം അടിച്ചൊതുക്കി ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലുമായി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ അഹിംസയിൽ അധിഷ്ഠിതമായ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ശക്തിപ്രാപിച്ചു വർഷങ്ങൾ നീണ്ട സഹന സമരങ്ങൾക്കൊടുവിൽ ഓഗസ്റ്റ് ന് ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് സ്വതന്ത്രമായി എന്നാൽ ഇന്ത്യയുടെ ഒരു ഭാഗം പാകിസ്താൻ എന്ന പേരിൽ വിഭജിച്ച് മറ്റൊരു രാജ്യമാകുന്നത് കണ്ടാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നത് പൂർണ്ണമായും ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിലാണ് ഇന്ത്യയുടെ സ്ഥാനം ഉത്തര അക്ഷാംശം ഡിഗ്രി മിനുറ്റിനും ഡിഗ്രി മിനുറ്റിനും മദ്ധ്യേയും പൂർവ രേഖാംശം ഡിഗ്രി മിനുറ്റിനും ഡിഗ്രി മിനുറ്റിനും മദ്ധ്യേയുമാണ് ഇന്ത്യയുടെ സ്ഥാനം ലോകത്തിലെ ഭൂവിസ്തൃതിയുടെ ശതമാനവും എന്നാൽ ജനസംഖ്യയുടെ ശതമാനവും ഇന്ത്യയിലുണ്ട് വലിപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ആം സ്ഥാനവും ജനസംഖ്യയിൽ രണ്ടാംസ്ഥാനവും ഇന്ത്യക്കുണ്ട് ഇന്ത്യയിലൂടെ ഉത്തരായന രേഖ കടന്നു പോകുന്നുണ്ട് ഇന്ത്യയുടെ കര അതിർത്തിയുടെ നീളം ഏതാണ്ട് കിലോമീറ്ററാണ് ദ്വീപുകളടക്കം കടൽത്തീരമാകട്ടെ കിലോമീറ്ററും അതായത് ആകെ അതിർത്തി കി മി ആണ് രാജ്യങ്ങളുമായി ഇന്ത്യ അതിർത്തി പങ്കുവക്കുന്നു പാകിസ്താൻ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ നേപ്പാൾ ഭൂട്ടാൻ ചൈന മ്യാന്മർ എന്നിവയാണവ ഏറ്റവും കൂടുതൽ അതിർത്തി പങ്കുവക്കുന്നത് ബംഗ്ലാദേശുമായാണ് ഓളം കിലോമീറ്ററാണിത് ചൈന രണ്ടാമതും പാകിസ്താൻ മൂന്നാം സ്ഥാനത്തുമാണ് ജമ്മു ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾ ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിട്ടുന്നവയാണ് ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ഉത്തർപ്രദേശാണ് ഇന്ത്യയുടെ ഭാഗമായിട്ടുള്ള ദ്വീപുകളിൽ എണ്ണം ബംഗാൾ ഉൾക്കടലിലും അവശേഷിക്കുന്നവ അറബിക്കടലിലുമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ബംഗാൾ ഉൾക്കടലിലാണ് ഇവ രണ്ട് ദ്വീപസമൂഹങ്ങളാണ് ഇവയെ ടെൻത്ത് ഡിഗ്രി ചാനൽ തമ്മിൽ വേർതിരിക്കുന്നു ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ബാരൺ ഈ ദ്വീപ സമൂഹങ്ങളിലാണ് അറബിക്കടലിലെ ദ്വീപസമൂഹങ്ങളാണ് ലക്ഷദ്വീപുകൾ ചെറിയ ദ്വീപുകളാണ് ഇതിലുള്ളത് അന്ത്രോത്താണ് ഇതിലെ ഏറ്റവും വലിയ ദ്വീപ് മുംബൈക്കടുത്ത് അറബിക്കടലിൽ തന്നെയുള്ള എലഫന്റാ ദ്വീപുകളും മറ്റുള്ള ദ്വീപുകളിൽ പെടുന്നു മുംബൈ മഹാനഗരം തന്നെ ദ്വീപുകളിലായാണ് സ്ഥിതിചെയ്യുന്നത് കൊളാബോ മസഗോൺ ഓൾഡ് വിമൻസ് ഐലൻഡ് മാഹിം പാരെൽ വൊർ ളി ഐസിൽ ഓഫ് ബോംബെ എന്നിവയാണവ പിൽക്കാലത്ത് ഇവയെ യോജിപ്പിച്ചാണ് ഇന്നത്തെ മുംബൈ മഹാനഗരം ഉണ്ടാക്കിയത് മറ്റൊരു പ്രത്യേകതയുള്ള ഭൂവിഭാഗം ആഡംസ് ബ്രിഡ്ജാണ് ഹിമാലയം ആരവല്ലി സത്പുര വിന്ധ്യൻ പശ്ചിമഘട്ടം പൂർവ്വഘട്ടം എന്നിവയാണ് ഇന്ത്യയിലെ പ്രധാന പർവ്വതനിരകൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതങ്ങൾ ഹിമാലയത്തിലാണ് ഉള്ളത് ഇന്ത്യയിൽ മാത്രമല്ല നേപ്പാൾ ചൈന ഭൂട്ടാൻ പാകിസ്താൻ അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലായാണ് ഹിമാലയം പരന്നു കിടക്കുന്നത് കിലോമീറ്ററോളം നീളമുണ്ട് ഈ പർവതനിരകൾക്ക് ഗ്രേറ്റ് ഹിമാലയം ഹിമാദ്രി ലെസ്സർ ഹിമാലയം ഹിമാചൽ ഗ്രേറ്റർ ഹിമാലയം സിവാലിക് എന്നീ മൂന്ന് നിരകൾ ചേർന്നതാണ് ഹിമാലയം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഹിമാലയത്തിലാണ് എന്നാൽ ഇത് നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നത് ഹിമാലയത്തിൽ തന്നെയുള്ള ഗ്ഗോഡ്വിൻ ആസ്റ്റിൻ മീ അഥവാ മൗണ്ട് കെ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി എന്നാൽ ഇന്ന് ഇത് പാക്കിസ്താന്റെ അനധികൃത കൈവശത്തിലുള്ള കശ്മീർ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത് ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പർവതങ്ങളിൽപ്പെടുന്ന പർവതനിരയാണ് ആരവല്ലി പ്രധാനമായും രാജസ്ഥാനിലാണ് ആരവല്ലി സ്ഥിതിചെയ്യുന്നത് മീറ്റർ ഉയരമുള്ള ഗുരുശിഖരമാണ് ഇതിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഇന്ത്യയുടെ മദ്ധ്യത്തിലുള്ള പർവതങ്ങളാണിവ ഗുജറാത്ത് ഛത്തീസ്ഗഢ് മദ്ധ്യപ്രദേശ് മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നവയാണിവ ഇതിനു സമാന്തരമായാണ് വിന്ധ്യൻ പർവതനിരകൾ വിന്ധ്യ പർവതനിരകൾ ഇന്ത്യയെ വടക്കേ ഇന്ത്യയായും തെക്കേ ഇന്ത്യയായും വേർതിരിക്കുന്നു ഗുജറാത്ത് രാജസ്ഥാൻ മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു ഡക്കാൺ പീഠഭൂമിയിൽ നിന്നാരംഭിച്ച് അറബിക്കടലിനു സമാന്തരമായി കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന മലനിരകളാണ് പശ്ചിമഘട്ടം അഥവാ സഹ്യാദ്രി കിലോമീറ്റർ നീണ്ടു കിടക്കുന്നുണ്ടിത് പശ്ചിമഘട്ടത്തിലെ പ്രധാന മലമ്പാതയാണ് പാലക്കാട് ചുരം പശ്ചിമഘട്ടത്തിലെ ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് മൂന്നാർ തേക്കടി ഊട്ടി കൊടൈക്കനാൽ എന്നിവ കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നത് പശ്ചിമഘട്ടത്തിലാണ് ഇന്ത്യയുടെ കിഴക്കൻ തീരത്ത് പശ്ചിമ ബംഗാൾ ഒറീസ്സ ആന്ധ്രാപ്രദേശ് തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ ഇടമുറിഞ്ഞും പംക്തികളായും പരന്നു കിടക്കുന്ന മലനിരകളാണിവ പ്രധാന ചുരങ്ങൾ താഴെപ്പറയുന്നവയാണ് ഉത്തരേന്ത്യൻ മഹാസമതലം തീരസമതലങ്ങൾ എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങൾ ഉണ്ട് സിന്ധു ഗംഗ ബ്രഹ്മപുത്ര എന്നീ നദികളുടേയും അവയൂടെ പോഷക നദികളൂടേയും സംഭാവനയാണ് ഉത്തരേന്ത്യൻ മഹാ സമതലങ്ങൾ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷികമേഖലയാണിത് നദികൾ വഹിച്ചുകൊണ്ടുവരുന്ന എക്കൽ മണ്ണാണു ഈ പ്രദേശത്തിന്റെ ഫലഭൂയിഷ്ടതക്ക് കാരണം രണ്ടാമത്തെ വിഭാഗം ഇന്ത്യയുടെ തീരത്തുള്ളതാണ് രണ്ടു തീര സമതലങ്ങൾ ഇന്ത്യയിലുണ്ട് കിഴക്കുള്ളതും പടിഞ്ഞാറുള്ളതും കടലിൽ ചേരുന്ന നദികളാണ് ഈ പ്രദേശത്തിന്റെ വളക്കൂറിനുള്ള കാരണം ഹിമാലയൻ നിരകളും പശ്ചിമഘട്ടവുമാണ് ഇന്ത്യയിലെ നദികളൂടെ പ്രധാന ഉറവിടങ്ങൾ ഹിമാലയൻ നദികളിൽ പ്രധാനം സിന്ധു ഗംഗ ബ്രഹ്മപുത്ര എന്നിവയും അവയുടെ പോഷക നദികളുമാണ് പശ്ചിമഘട്ടത്തിൽ നിന്നൊഴുകുന്നവയിൽ നർമദ തപ്തി മഹാനദി ഗോദാവരി കൃഷ്ണ കാവേരി എന്നിവയാണ് പ്രധാന്യമർഹിക്കുന്നത് നിരവധി വൈദ്യുത ജലസേചന പദ്ധതികളും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളും ഈ നദികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട് കുങ്കുമം വെള്ള പച്ച എന്നീ നിറങ്ങളുള്ളതും എന്ന അനുപാതത്തിൽ നിർമ്മിച്ചതും കൃത്യം മദ്ധ്യഭാഗത്ത് ആരക്കാലുകളുള്ള അശോക ചക്രം പതിപ്പിച്ചതുമായ പതാകയാണ് ഇന്ത്യയുടെ ദേശീയപതാക ആന്ധ്രാപ്രദേശുകാരനായ പിംഗലി വെങ്കയ്യ രൂപകൽപ്പന ചെയ്ത ഈ പതാക ജൂലൈ നു ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ചു ദേശീയപതാകയിലെ കുങ്കുമനിറം ധൈര്യത്തിനേയും ത്യാഗത്തിനേയും സൂചിപ്പിക്കുന്നു വെള്ളനിറം സത്യം സമാധാനം എന്നിവയുടെ പ്രതീകമാണ് പച്ചനിറം അഭിവൃദ്ധിയും വിശ്വാസവും ഫലസമൃദ്ധിയും പ്രതിനിധീകരിക്കുന്നു സാഞ്ചിയിലെ സ്തൂപത്തിൽ നിന്നും കടംകൊണ്ട ചക്രം കർമ്മത്തിന്റെ പ്രതീകമാണ് കുങ്കുമനിറം മുകളിലും വെള്ളനിറം മധ്യ ഭാഗത്തും പച്ചനിറം താഴെയുമായാണ് ക്രമീകരിച്ചിരിക്കുന്നത് സിംഹമുദ്രയാണ് ഇന്ത്യയുടെ ദേശീയമുദ്ര ജനുവരിയിലാണ് ഭരണഘടനാ സമിതി ഇതംഗീകരിച്ചത് നാലുവശത്തേക്കും സിംഹങ്ങൾ തിരിഞ്ഞു നിൽക്കുന്നു സിംഹത്തിന്റെ തലയും രണ്ടുകാലുകളുമാണ് ഒരു ദിശയിലുള്ളത് അശോകചക്രവർത്തിയുടെ കാലത്ത് സൃഷ്ടിച്ച സ്തംഭത്തിൽ നിന്നും കടംകൊണ്ട മുദ്രയായതിനാൽ അശോകമുദ്രയെന്നും അശോകസ്തംഭം എന്നും പറയപ്പെടുന്നു അശോകസ്തംഭത്തിലുണ്ടായിരുന്നതിലുപരിയായി സിംഹത്തിനു താഴെയായി കാളയേയും കുതിരയേയും സിംഹമുദ്രയിൽ രേഖപ്പെടുത്തിയിരിക്കുന്നു കൂടാതെ ദേവനാഗരി ലിപിയിൽ മുണ്ഡകോപനിഷതിലെ സത്യമേവ ജയതെ സത്യം എപ്പോഴും ജയിക്കട്ടെ എന്നവാക്യവും ആലേഖനം ചെയ്തിരിക്കുന്നു കാള കഠിനാധ്വാനത്തേയും കുതിര മുന്നോട്ടുള്ള കുതിപ്പിനേയും സൂചിപ്പിക്കുന്നു രവീന്ദ്രനാഥ ടാഗോർ രചിച്ച ജനഗണമനയാണ് ഇന്ത്യയുടെ ദേശീയഗാനം ജനുവരി നു ജനഗണമന ദേശീയഗാനമായി അംഗീകരിച്ചു സംസ്കൃതത്തിൽ രചിക്കപ്പെട്ടവന്ദേമാതരം എന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കൃതിയാണ് ഇന്ത്യയുടെ ദേശീയ ഗീതം ദേശീയഗാനത്തിന്റെ കൂടെ തന്നെ ദേശീയഗീതത്തേയും അംഗീകരിച്ചിരുന്നു മുഹമ്മദ് ഇക്ബാൽ രചിച്ച സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനത്തിനും ദേശീയഗാനത്തിന്റേയും ദേശീയഗീതത്തിന്റേയും തുല്യപരിഗണനയാണ് നൽകി വരുന്നത് ഇന്ത്യയുടെ ദേശീയ മൃഗം കടുവയാണ് ൽ ഇന്ത്യയുടെ ദേശീയമൃഗത്തെ തിരഞ്ഞെടുത്തു മയിലിനെ ദേശീയ പക്ഷിയായി ൽ തന്നെ തിരഞ്ഞെടുത്തിരുന്നു ഇന്ത്യയുടെ ദേശീയ പുഷ്പം താമരയും ദേശീയ വൃക്ഷം പേരാലുമാണ് ദേശീയ ഫലം മാങ്ങയാണ് ദേശീയ ജലജീവിയായി ൽ സുസു എന്ന ശുദ്ധജല ഡോൾഫിനേയും തിരഞ്ഞെടുത്തുദേശീയ പൈതൃക മൃഗമായി ഇൽ ആന യെ തിരഞ്ഞെടുത്തു ശകവർഷമാണ് ഭാരതത്തിന്റെ ദേശീയ പഞ്ചാംഗം മാർച്ച് നാണ് ശകവർഷത്തെ ദേശീയ പഞ്ചാംഗമാക്കിയത് കുഷാന കുശാന രാജാവായിരുന്ന കനിഷ്കനാണ് ക്രി വ ൽ ഈ പഞ്ചാംഗം കലണ്ടർ തുടങ്ങിയതെന്ന് കരുതുന്നു ശകവർഷം തുടങ്ങി വർഷം കഴിഞ്ഞാണ് ഇന്ത്യ അത് ദേശീയ പഞ്ചാംഗമാക്കുന്നത് താഴെപ്പറയുന്ന ഔദ്യോഗിക ആവശ്യങ്ങൾക്ക് ശകവർഷം ഔദ്യോഗിക കലണ്ടറായി ഉപയോഗിക്കുന്നു ശകവർഷത്തിലെ ആദ്യമാസം ചൈത്രമാണ് ചൈത്രമാസം ഒന്നാം തീയതി സാധാരണ വർഷങ്ങളിൽ മാർച്ച് നാണ് വരിക അധിവർഷങ്ങളിൽ മാർച്ച് നും ഒരു ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് രാജ്യമായാണ് ഭരണഘടന ഇന്ത്യയെ വിഭാവനം ചെയ്യുന്നത് ഇനുവരി നാണ് ഇതു നിലവിൽ വന്നത് നിയമനിർമ്മാണം ഭരണനിർവഹണം നീതിന്യായ വ്യവസ്ഥ എന്നിങ്ങനെ മൂന്നു തട്ടുകളാണ് ഭരണസംവിധാനം രാജ്യത്തിന്റെ തലവൻ രാഷ്ട്രപതി പ്രസിഡന്റ് യാണ് നേരിട്ടല്ലാതെയുള്ള ഒരു തിരഞ്ഞെടുപ്പ് സമിതിയാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് നൈയാമിക അധികാരങ്ങൾ മാത്രമേ രാഷ്ട്രപതിക്കുളളു കര നാവിക വ്യോമ സേനകളുടെ കമാൻഡർ ഇൻ ചീഫും രാഷ്ടപതിയാണ് പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ട്റൽ കോളജാണ് രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും തിരഞ്ഞെടുക്കുന്നത് അഞ്ചു വർഷമാണ് ഇവരുടെ കാലാവധി സർക്കാരിന്റെ തലവനായ പ്രധാനമന്ത്രിയിലാണ് ഒട്ടുമിക്ക അധികാരങ്ങളും കേന്ദ്രീകൃതമായിരിക്കുന്നത് പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന രാഷ്ട്രീയ കക്ഷിയുടെ അല്ലെങ്കിൽ മുന്നണിയുടെ നേതാവാണ് പ്രധാനമന്ത്രിയാവുന്നത് രാഷ്ട്രപതി ഉപരാഷ്ട്രപതി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുളള കേന്ദ്ര മന്ത്രിസഭ എന്നിവരടങ്ങുന്നതാണ് ഭരണനിർവഹണ സംവിധാനം എക്സിക്യുട്ടീവ് രണ്ടു മണ്ഡലങ്ങളുളള പാർലമെന്ററി സംവിധാനമാണ് ഇന്ത്യയിൽ നിയമനിർമ്മാണസഭയായ പാർലമെന്റിന്റെ ഉപരി മണ്ഡലത്തെ രാജ്യസഭയെന്നും അധോമണ്ഡലത്തെ ലോക്സഭയെന്നും വിളിക്കുന്നു രാജ്യ സഭയിലെ അംഗങ്ങളെ ജനങ്ങൾ നേരിട്ടല്ല തിരഞ്ഞെടുക്കുന്നത് സംസ്ഥാന നിയമസഭകളിലെ അംഗങ്ങൾ രൂപവത്കരിക്കുന്ന ഇലക് ടറൽ കോളജാണ് ഇവരെ തിരഞ്ഞെടുക്കുന്നത് അതേ സമയം അംഗ ലോക്സഭയെ ജനങ്ങൾ നേരിട്ടു തിരഞ്ഞെടുക്കുന്നു സർക്കാർ രൂപവത്കരണത്തിലും രാഷ്ട്രീയ മാറ്റങ്ങൾക്കും വേദിയാകുന്നത് ലോക്സഭയാണ് വയസ് പൂർത്തിയാക്കിയ പൗരന്മാർക്കെല്ലാം വോട്ടവകാശമുണ്ട് സ്വതന്ത്ര നീതിന്യായ വ്യവസ്ഥയാണ് ഇന്ത്യയിലേത് ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുളള സുപ്രീം കോടതിയാണ് നീതിന്യായ വ്യവസ്ഥയുടെ കേന്ദ്രം സുപ്രീം കോടതി ഹൈക്കോടതികൾ നിരവധി മറ്റു കോടതികൾ എന്നിവയാണ് ഇന്ത്യയിലെ പ്രധാന നീതിന്യായവ്യവസ്ഥാ സ്ഥാപനങ്ങൾ പൗരന്റെ മൗലികാവകാശങ്ങളും മറ്റും നിർവ്വചിക്കുന്നതും സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും ഹൈക്കോടതിയിൽ നിന്നു അപ്പീൽ പോയ കേസുകളും കൈകാര്യം ചെയ്യുന്നത് സുപ്രീം കോടതിയാണ് നീതിനായവ്യവ്സ്ഥയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ സർക്കാരിനും ജനങ്ങൾക്കും കോടതിയെ സമീപിക്കാം ഭരണസംവിധാനത്തിന്റെ ഏറ്റവും ഉയർന്ന പരിധി എന്ന നിലയിൽ സുപ്രീംകോടതിക്ക് നീതിനിർവ്വാഹ വ്യവസ്ഥയിൽ പ്രധാന പങ്കുണ്ട് ഇന്ത്യയിൽ സംസ്ഥാനങ്ങളും ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ കേന്ദ്രഭരണ പ്രദേശങ്ങളും ആണുള്ളത് കേന്ദ്ര ഭരണ പ്രദേശങ്ങൾ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്നത് ഇന്ത്യയിലാണ് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം മിക്കവാറും വർഷങ്ങൾ ഇന്ത്യ ഭരിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിച്ച ഗവൺമെന്റ് ആയിരുന്നു ഇന്ത്യൻ സംസ്ഥാനങ്ങളിലെ ദേശീയ പാർട്ടികളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭാരതീയ ജനതാ പാർട്ടി എന്നീ ദേശീയ പാർട്ടികളും മറ്റനേകം പ്രാദേശിക പാർട്ടികളും ഉൾപ്പെടുന്നു നും നും ഇടയിൽ രണ്ടു തവണയൊഴികെ ബാക്കി എല്ലാ തവണയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിലെത്തി നും നും ഇടയിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടു ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റാണ് അധികാരത്തിലെത്തിയത് ൽ ജനതാദൾ നയിച്ച ദേശീയസഖ്യത്തിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഇടതു സഖ്യത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയെങ്കിലും രണ്ടു വർഷം മാത്രമേ ഭരിക്കാനായുള്ളൂ ൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാഞ്ഞതിനെത്തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു തൂക്കുമന്ത്രിസഭ രൂപവത്കരിച്ചു പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള ഈ ഗവണ്മെന്റ് വർഷം പൂർത്തിയാക്കി ഇന്ത്യയിലെ കാർഷികവിളകൾ പ്രദേശങ്ങൾക്കനുസരിച്ച് വ്യത്യസ്തമാണ് ഉത്തരേന്ത്യയിൽ ഗോതമ്പ് കൃഷി ചെയ്യുമ്പോൾ ദക്ഷിണേന്ത്യയിലും തീരദേശങ്ങളിലും അരിയാണ് പ്രധാനകൃഷി ഭക്ഷ്യവിളയായി ചാമയും നാണ്യവിളയായി പരുത്തിയും എണ്ണക്കുരുവായി നിലക്കടലയുമാണ് മദ്ധ്യേന്ത്യയിൽ കൃഷി ചെയ്യുന്നത് ജോവർ ബജ്ര എന്നിങ്ങനെ ചാമയുടെ രണ്ടു വകഭേദങ്ങളാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത് ഡെക്കാൻ മേഖലയിലാണ് ജോവർ കൂടുതലായും കൃഷി ചെയ്യുന്നത് ഇത് വിളയുന്നതിന് നാലുമാസം മാത്രമേ എടുക്കുകയുള്ളൂ അതുകൊണ്ട് ഇടവിളയായി പരുത്തികൃഷി ചെയ്യുന്നു ജോവറിനേക്കാൾ കൂടുതൽ കടുത്ത ചാമയുടെ വകഭേദമാണ് ബജ്ര അഥവാ പേൾ മില്ലറ്റ് ഇംഗ്ലീഷ് വരണ്ട പ്രദേശങ്ങൾക്ക് അനുയോജ്യമായ വിളയാണിത് രാജസ്ഥാനിൽ പ്രത്യേകിച്ച് ഥാർ മരുഭൂമി പ്രദേശങ്ങളിൽ ഇത് കൃഷി ചെയ്യുന്നു വർഷത്തിൽ സെന്റീമീറ്ററിലധികം മഴ ലഭിക്കുന്നയിടങ്ങളിൽ കൃഷി ചെയ്യുന്നതിന് ഇത് യോഗ്യമല്ല ദക്ഷിണമൈസൂരിലെ ലാറ്ററൈറ്റ് ഗ്രാനൈറ്റ് മണ്ണിൽ കൃഷി ചെയ്യുന്ന മറ്റൊരിനം ചാമയാണ് റാഗി മൺസൂണിനെ ആശ്രയിച്ചോ ജലസേചനം നൽകിയോ ആണ് ഇത് കൃഷി ചെയ്യുന്നത് അതിപുരാതന കാലം മുതൽക്കേ ഇന്ത്യ വാണിജ്യത്തിനു പേരുകേട്ടതായിരുന്നു മസ്ലിനും ഇൻഡിഗോയും ഇന്ത്യയിൽ നിന്ന് പുരാതന ഈജിപ്തുകാർ ഇറക്കുമതി ചെയ്തിരുന്നു ഫറവോ റാംസസ് രണ്ടാമൻ ഗംഗ വരെ എത്തിയതായും പറയപ്പെടുന്നു ഈജിപ്തിൽ മമ്മിവൽക്കരണത്തിനായി ഇന്ത്യയിൽനിന്നുള്ള സുഗന്ധദ്രവ്യങ്ങളാണ് ഉപയോഗിച്ചിരുന്നതെന്നും കരുതപ്പെടുന്നു ലോകത്തിലെ തന്നെ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ് ഏതാണ്ട് മില്യൺ വരുമിത് ജി ഡി പിയുടെ കാർഷികരംഗത്തു നിന്നുമാണ് ലഭിക്കുന്നത് സർവ്വീസ് വ്യവസായ രംഗങ്ങൾ യഥാക്രമം ജി ഡി പി നേടിത്തരുന്നു ഇന്ത്യയിലെ പ്രധാന കാർഷിക ഇനങ്ങൾ അരി ഗോതമ്പ് എണ്ണധാന്യങ്ങൾ പരുത്തി ചായ കരിമ്പ് ഉരുളക്കിഴങ്ങ് പശു വളർത്തൽ ആടു വളർത്തൽ കോഴി വളർത്തൽ മത്സ്യക്കൃഷി എന്നിവയുൾപ്പെടുന്നു പ്രധാന വ്യവസായങ്ങളിൽ വസ്ത്രനിർമ്മാണം രാസപദാർത്ഥനിർമ്മാണം ഭക്ഷണ സംസ്കരണം സ്റ്റീൽ യാത്രാസാമഗ്രികളുടെ നിർമ്മാണം സിമന്റ് ഖനനം പെട്രോളിയം സോഫ്റ്റ്വെയർ എന്നിവയുൾപ്പെടുന്നു ഇന്ത്യയുടെ ഓഹരിവ്യാപാരം താരതമ്യേന ഭേദപ്പെട്ട നിലയിലുള്ള ലെ എന്ന നിലയിൽ നിന്ന് ജി ഡി പി യുടെ എന്ന നിലയിലേക്ക് ൽ എത്തിച്ചേർന്നു ൽ ഇന്ത്യയുടെ ഓഹരി വ്യാപാരം ലോക ഓഹരി വ്യാപാരത്തിന്റെ ആയിത്തീർന്നു ഇന്ത്യയിൽ കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന വസ്തുക്കളിൽ പെട്രോളിയം ഉല്പ്പന്നങ്ങൾ വസ്ത്രനിർമ്മാണ ഉല്പ്പന്നങ്ങൾ ജ്വല്ലറി വസ്തുക്കൾ സോഫ്റ്റ്വെയർ എഞ്ചിനീയറിങ്ങ് ഉപകരണങ്ങൾ കെമിക്കൽസ് തുകൽ അസംസ്കൃതവസ്തുക്കൾ എന്നിവയുൾപ്പെടുന്നു ക്രൂഡ് ഓയിൽ യന്ത്രങ്ങൾ ജെംസ് വളങ്ങൾ കെമിക്കൽസ് എന്നിവ പ്രധാനമായും ഇറക്കുമതി ചെയ്യപ്പെടുന്ന ഉല്പ്പന്നങ്ങളിൽ ഉൾപ്പെടുന്നു മുതൽ വരെ ഇന്ത്യ സോഷ്യലിസ്റ്റ് സ്വാധീനമുള്ള സാമ്പത്തിക നയമായിരുന്നു സ്വീകരിച്ചിരുന്നത് ലൈസൻസ് രാജ് പൊതു അവകാശങ്ങൾ അഴിമതി വികസനത്തിലെ ത്വരിതയില്ലായ്മ എന്നീ കാരണങ്ങളാൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശിഥിലമാകാൻ തുടങ്ങി ൽ രാജ്യത്ത് പ്രഖ്യാപിച്ച ഉദാരവൽക്കരണത്തിന്റെ ഭാഗമായി രാജ്യം കമ്പോളാടിസ്ഥിതിയിലുള്ള സമ്പദ്വ്യവസ്ഥയിലേക്ക് നീങ്ങാൻ തുടങ്ങി രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനു പോലും പണമില്ലാത്ത അവസ്ഥയിൽ ൽ തുടങ്ങിയ ഉദാരവൽക്കരണം വിദേശവ്യാപാരം വിദേശ നിക്ഷേപം എന്നിവ ഇന്ത്യൻ സമ്പദ്വ്യവസ്ഥ നിലനിർത്തിപ്പോരുന്നതിനുള്ള പ്രധാന ഉപാധികളായി സ്വീകരിച്ചു ഇന്ത്യയുടെ ഔദ്യോഗിക കായിക ഇനം ഹോക്കിയാണ് ഇന്ത്യൻ ഹോക്കി ഫെഡറേഷനാണ് ഇന്ത്യയിലെ ഹോക്കി നിയന്ത്രിക്കുന്നത് ഇന്ത്യൻ ഹോക്കി ടീം ലെ പുരുഷന്മാരുടെ ഹോക്കി ലോകകപ്പു ജേതാക്കളായിട്ടുണ്ട് അതു പോലെ ഒളിമ്പിക്സിൽ സ്വർണ്ണമെഡലുകളും ഒരു വെള്ളിയും വെങ്കലമെഡലുകളും ഹോക്കിയിലൂടെ ഇന്ത്യ കരസ്ഥമാക്കിയിട്ടുണ്ട് എന്നിരുന്നാലും ഇന്ത്യയിലെ ജനപ്രിയ കായിക ഇനം ക്രിക്കറ്റാണ് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ലെയും ലെയും ക്രിക്കറ്റ് ലോകകപ്പും ലെ ഐ സി സി വേൾഡ് ട്വന്റി യും നേടിയിട്ടുണ്ട് അതു പോലെ ലെ ഐ സി സി ചാമ്പ്യൻസ് ട്രോഫി ശ്രീലങ്കയുമായി പങ്കു വെക്കുകയും ൽ ഇംഗ്ളണ്ടിൽ വച്ചു നടന്ന ചാംമ്പ്യൻസ് ട്രോഫി മൽസരത്തിൽ ജേതാക്കളുമായി ബിസിസിഐ ആണ് ഇന്ത്യയിലെ ക്രിക്കറ്റ് കാര്യങ്ങൾ നോക്കി നടത്തുന്നത് ബി സി സി ഐ രഞ്ജി ട്രോഫി ദുലീപ് ട്രോഫി ദിയോദർ ട്രോഫി ഇറാനി ട്രോഫി ചാലഞ്ചർ സീരീസ് തുടങ്ങിയ ദേശീയ ക്രിക്കറ്റ് കായിക മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട് ഇതു കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യൻ ക്രിക്കറ്റ് ലീഗ് എന്നീ ട്വന്റി ക്രിക്കറ്റ് മത്സരങ്ങളും സംഘടിപ്പിക്കപ്പെടാറുണ്ട് ഇന്ത്യൻ ഡേവിസ കപ്പ് ടീം നേടിയ വിജയങ്ങൾക്കു ശേഷം ഇന്ത്യയിൽ ടെന്നീസിനും പ്രചാരം ലഭിച്ചു തുടങ്ങിയിട്ടുണ്ട് ഫുട്ബോൾ ഇന്ത്യയിലെ തെക്കു കിഴക്കൻ സംസ്ഥാനങ്ങൾ പശ്ചിമ ബംഗാൾ ഗോവ കേരളം എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ള ഒരു കായിക ഇനമാണ് ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ടീം സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പ് നിരവധി തവണ നേടിയിട്ടുണ്ട് ചെസ്സ് എന്ന കായിക വിനോദം പിറവിയെടുത്തത് ഇന്ത്യയിലാണ് നിരവധി ഗ്രാൻഡ് മാസ്റ്റർമാർ ഇന്ത്യയിൽ നിന്നു ഉണ്ടായതിനെത്തുടർന്ന് ഇന്ത്യയിൽ ചെസ്സും പ്രചാരത്തിലായിത്തുടങ്ങിയിട്ടുണ്ട് ഇന്ത്യയുടെ തനതായ കായിക ഇനങ്ങളായ കബഡി ഖൊ ഖൊ തുടങ്ങിയ ഇനങ്ങൾ രാജ്യത്തെങ്ങും കളിക്കാറുണ്ട് പ്രാചീന കായിക ഇനങ്ങളായ കളരിപ്പയറ്റ് വർമ്മ കലൈ തുടങ്ങിയ ഇനങ്ങളും ഇവിടെ പ്രചാരത്തിലുണ്ട് അർജുന അവാർഡ് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം എന്നിവയാണ് ഇന്ത്യയിലെ കായികരംഗത്തു നൽകുന്ന പ്രധാന ബഹുമതികൾ കായികരംഗത്തു പരിശീലനം നൽകുന്നവർക്കു നൽകുന്ന പ്രധാന ബഹുമതി ദ്രോണാചാര്യ പുരസ്കാരവുമാണ് എന്നീ വർഷങ്ങളിലെ ഏഷ്യാഡുകൾക്കും ലെ ക്രിക്കറ്റ് ലോകകപ്പ് എന്നീ വർഷങ്ങളിലെ ക്രിക്കറ്റ് ലോകകപ്പുകൾക്കും ലെ കോമൺവെൽത്ത് ഗെയിംസിനും ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട് മലയാളത്തിലെ ഒരു കവിയാണ് സച്ചിദാനന്ദൻ ജനനം മേയ് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഇദ്ദേഹം ജനിച്ചത് ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അം ഗത്വം നൽകി ആദരിച്ചു ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് മറന്നുവെച്ച വസ്തുക്കൾ എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ന്റെ എഡിറ്ററായിരുന്നു വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായി വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലിഷ് പ്രൊഫെസർ ആയി ജോലി നോക്കി മുതൽ വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു ഇപ്പോൾ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേർസിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസ്സറും വകുപ്പു മേധാവിയും കൂടാതെ മുതൽ വരെ എഴുതിയ തെരഞ്ഞെടുത്ത കവിതകൾ അകം മൊഴി എന്നിങ്ങനെ രണ്ട് സമാഹാരങ്ങളായി ഡി സി ബുക്സ് ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഭക്ഷണം ഭുജിക്കുന്നതിന് തയ്യാറാക്കുന്ന പ്രവൃത്തിയാണ് പാചകം ചൂടും രാസപ്രവൃത്തിയും ഉപയോഗിച്ച് പദാർത്ഥത്തിന്റെ രുചി നിറം ഗുണമേന്മ എന്നിവ മാറ്റുന്ന പ്രവൃത്തിയായും പാചകത്തെ വിശേഷിപ്പിക്കവുന്നതാണ് പാചകരീതികളിൽ വെള്ളത്തിലിട്ട് വേവിക്കുക ആവിയിൽ വേവിക്കുക തീയിൽ ചുട്ടെടുക്കുക എണ്ണയിൽ വറുത്തെടുക്കുക എന്നിവയാണ് മുഖ്യം മനുഷ്യൻ തീ ഉപയോഗിക്കുവാനുള്ള പ്രാപ്തി നേടിയതോടെ പാചകം മാനവ സംസ്കാരത്തിലെ ഒരു സർവ്വസാധാരണമായ അംഗമായിരിക്കുന്നു ദേശം ജാതി മതം സന്ദർഭം ആചാരാനുഷ്ഠാനങ്ങൾ എന്നിവയനുസരിച്ചെല്ലാം വ്യത്യസ്ത പാചകരീതികൾ നിലവിലുണ്ട് അത് ഭക്ഷണപാനീയങ്ങളുടെ കാര്യത്തിൽ മാത്രമല്ല അവ ഉണ്ടാക്കാനുപയോഗിക്കുന്ന ഉപകരണങ്ങൾ ഉണ്ടാക്കുന്ന സ്ഥലം എന്നിവയിലും വ്യത്യസ്തത പുലർത്തുന്നു ഒരു സവിശേഷ കൂട്ടായ്മയിൽ പരമ്പരാഗതമായി നിലനില്ക്കുന്നതും തനിമയാർന്നതുമായ പാചകരീതിയാണ് നാടൻ പാചകം ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയാണ് ഓരോ പ്രദേശത്തെയും കൂട്ടായ്മയുടെയും ഭക്ഷണ പാചകരീതികളെ നിർണയിക്കുന്ന മുഖ്യഘടകം ശീലമാണ് മറ്റൊരു ഘടകം ഏറിയപങ്കും അത് വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയിരിക്കുന്നു നാടോടിപാചകം പലമട്ടിലും ഇതര നാടൻകലാസംസ്കൃതിയെ സ്വാധീനിച്ചിട്ടുണ്ട് ഒരു പ്രത്യേകഭക്ഷണത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള കഥകൾ ഐതിഹ്യം പുരാവൃത്തം എന്നിവയെല്ലാം പല കൂട്ടായ്മകളിലും ധാരാളമായി കാണുന്നുണ്ട് ഭക്ഷണ പാനീയ പാചക സംബന്ധിയായ പഴഞ്ചൊല്ലുകളും മിക്ക ജനതകൾക്കിടയിലും വൈജാത്യങ്ങളോടെ കാണാവുന്നതാണ് മതം വർഗം ജാതി ദേശം എന്നിവയുടെ വ്യത്യാസമനുസരിച്ച് പാചക രീതികളിലും വ്യത്യാസങ്ങളുണ്ട് മതവുമായി നാടൻ പാചകവിദ്യയ്ക്കുള്ള ബന്ധത്തിൽ കേവലം നിഷേധം എന്നീ രണ്ട് ഘടകങ്ങൾ അടങ്ങുന്നു ഉത്സവങ്ങൾ ആഘോഷങ്ങൾ അടിയന്തരങ്ങൾ ആരാധനകൾ മുതലായവയുമായി ബന്ധപ്പെട്ട പാചകകലയാണ് ആദ്യത്തേത് ഇതനുസരിച്ച് വിശേഷാവസരങ്ങളിൽ വിശിഷ്ട പദാർഥങ്ങൾ പാകം ചെയ്യേണ്ടിവരും നിഷേധപരമായ ഘടകം ഭക്ഷണത്തിലുള്ള വിലക്കുകളാണ് ഒരു മതക്കാരോ വർഗക്കാരോ ഇഷ്ടപ്പെടുന്ന ഭക്ഷണം മറ്റൊരു വർഗക്കാർക്ക് ചിലപ്പോൾ വർജ്യമായിരിക്കും മതപരമായ വിശ്വാസങ്ങളുടെ വെളിച്ചത്തിൽ നിഷിദ്ധങ്ങളായ ഭക്ഷ്യപദാർഥങ്ങളുമുണ്ട് മതപരമായ അനുഷ്ഠാനങ്ങളോടോ കർമങ്ങളോടോ അനുബന്ധിച്ച് ചില പദാർഥങ്ങൾ ചിലർ വർജ്ജിക്കാറുണ്ട് പാചകം ചെയ്യുന്ന പാത്രങ്ങളിലും മറ്റുപകരണങ്ങളിലും ഇത്തരത്തിലുള്ള ചില ഭിന്നതകൾ കാണാം ആഗോളീകരണകാലഘട്ടത്തിൽ തനതുഭക്ഷണങ്ങളിലേക്ക് തിരിച്ചെത്താനും തങ്ങളുടേതായ ഭക്ഷണപാനീയങ്ങളെയും പാചകരീതികളെയും സംരക്ഷിച്ചുനിർത്തുക എന്നത് ഒരു പ്രതിരോധ കർമം കൂടിയാണ് എന്നുതിരിച്ചറിയാനും പല ശ്രമങ്ങളും നടന്നുവരുന്നുണ്ട് എന്നാൽ അതിലുമെത്രയോ ശക്തിയായി അത്തരം നാടൻഭക്ഷണരീതികളെ വാണിജ്യവത്കരിക്കപ്പെടുകയും അതിന്റെ പ്രച്ഛന്നരൂപങ്ങൾ വൻതോതിൽ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയും ചെയ്യുന്നുണ്ട് ഭക്ഷണരീതി തൊഴിലുമായും ബന്ധപ്പെട്ടിരിക്കുന്നു പ്രഭാതഭക്ഷണം അത്താഴം മുത്താഴം എന്നിവയെക്കുറിച്ചുള്ള വേറിട്ട സങ്കല്പനങ്ങൾ ഇതിനുദാഹരണം തൊഴിലിടങ്ങളിലേക്കുള്ള അകലം താരതമ്യേന കുറഞ്ഞയിടങ്ങളിൽ ഉച്ചയൂണിന് പ്രാധാന്യമുള്ളതായും തൊഴിലിടങ്ങളുമായുള്ള അകലം കൂടിയ ഇടങ്ങളിൽ പ്രഭാതഭക്ഷണത്തിനു പ്രാധാന്യം ഉള്ളതായും കാണാം ദേശം കാലാവസ്ഥ എന്നിവയ്ക്കും പാചകരീതിയിൽ വലിയ സ്വാധീനമുണ്ട് അഭിനയം സംഭാഷണം എന്നിവയിലൂടെ സമ്പൂർണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് നാടകം വളരെയധികം ജനപ്രീതിയാർജ്ജിച്ച ഒരു ദൃശ്യ കലയായ നാടകം സുകുമാരകലകളിൽ ഉൾപെടുന്നു ഒരു പൂർണക്രിയയുടെ അനുകരണം എന്നാണ് നാടകത്തെ അരിസ്റ്റോട്ടിൽ നിർവചിച്ചിട്ടുള്ളത് നാടകം ഒരു സങ്കരകലയോ സമ്പൂർണകലയോ ആണെന്നു പറയാം കാരണം അതിൽ സാഹിത്യം സംഗീതം നൃത്തം ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളുടെ സാകല്യം കാണാം നാടകാവതരണത്തിന്റെ സാഹിത്യരൂപമാണ് പൊതുവേ നാടകം അഥവാ ഡ്രാമ എന്നറിയപ്പെടുന്നതെങ്കിലും ഡു എന്ന പദത്തിൽനിന്നാരംഭിച്ച ഡ്രാമ യും നാടകത്തിലെ ക്രിയാംശത്തിലേക്കുതന്നെയാണ് വിരൽചൂണ്ടുന്നത് നാടകത്തെ സമ്പൂർണമായി ഉൾക്കൊള്ളുന്ന ആംഗലേയപദം തിയെറ്റർ ആണ് മലയാളത്തിൽ നാടകവേദിയെന്നും നാടകകലയെന്നും പ്രയോഗിക്കാറുണ്ട് രംഗവേദിയിൽ അവതരിപ്പിക്കുന്ന വൈകാരികഭാവങ്ങളോട് പ്രേക്ഷകൻ സംവദിക്കുമ്പോഴാണ് തിയെറ്റർ സമ്പൂർണമാകുന്നത് നാടകകല നാടകസാഹിത്യം എന്നിവയിൽ ഏതാണു പ്രധാനം എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട് സാഹിത്യത്തിനു പ്രാധാന്യം കല്പിക്കുന്നവർ നാടകസാഹിത്യത്തിനാണ് പ്രാധാന്യമെന്നും മറ്റൊരു കൂട്ടർ നാടകകലയ്ക്കടിസ്ഥാനമായി ഒരു സാഹിത്യകൃതി അത്യന്താപേക്ഷിതമല്ലെന്നും ഒരു സാഹിത്യകൃതിയെയും അവലംബിക്കാതെ നാടകത്തിന് രൂപംനല്കാനും അരങ്ങത്ത് ആവിഷ്കരിക്കാനും സാധിക്കുമെന്നും കരുതുന്നു നാടകസാഹിത്യത്തെയും നാടകകലയെയും ഒരുപോലെ മനസ്സിലാക്കിയിട്ടുള്ളവരും കലാതത്ത്വവാദികളുമാണ് രണ്ടാമത്തെ വീക്ഷണഗതി വച്ചുപുലർത്തുന്നത് എന്തായാലും ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന ഒരു കലയെന്നനിലയിൽ നാടകത്തിന്റെ ശക്തി വളരെ വലുതാണ് അതുകൊണ്ടാണ് മറ്റേതൊരുകലയെക്കാളും നാടകം ജനകീയകലയായി വളർന്നത് പലപ്പോഴും ഒരു സമരായുധം തന്നെയായിരുന്നു അത് ലോകസാഹിത്യത്തിലെ ഏറ്റവും പഴക്കമുള്ള കലകളിലൊന്ന് നാടകമാണ് പ്രാചീന കാലത്തുതന്നെ നാടകം രൂപംകൊണ്ട രാജ്യങ്ങളിൽ ആദ്യം അത് ഒരുതരം അനുഷ്ഠാനമായിരുന്നു മനുഷ്യജീവിതത്തെയും പ്രപഞ്ചത്തെയും നിയന്ത്രിക്കുന്ന അദൃശ്യശക്തികൾ തമ്മിൽ നടന്നുകൊണ്ടിരിക്കുന്നതായുള്ള സംഘട്ടനം ആംഗ്യത്തിലൂടെയും നൃത്തചലനങ്ങളിലൂടെയും ഗാനത്തിലൂടെയും പ്രാചീനമനുഷ്യർ ആവിഷ്കരിച്ചവയാണ് അനുഷ്ഠാനങ്ങൾ ആ അനുഷ്ഠാനം പല പരിണാമങ്ങളിലൂടെ വികസിച്ച് നാടകരൂപം പ്രാപിച്ചതിനുശേഷമാണ് ആദ്യകാല നാടകകൃതികൾ ഉണ്ടായത് അനുകരണവാസനയിൽ നിന്നാണ് നാടകത്തിന്റെ ആരംഭമെന്ന് കരുതപ്പെടുന്നതുപോലെ സംഘട്ടനമാണ് നാടകകലയുടെ അടിസ്ഥാനഘടകമെന്നും കരുതപ്പെടുന്നു ഈ സംഘട്ടനസിദ്ധാന്തം പാശ്ചാത്യ നാടകചിന്തയിൽ ഒരു നിർണായകഘടകമാണ് മനുഷ്യരുടെ വിഭിന്ന പ്രകൃതങ്ങൾ തമ്മിലോ നന്മയും തിന്മയും തമ്മിലോ വ്യക്തികൾ തമ്മിലോ സമൂഹത്തിന്റെ വിഭിന്ന ഘടകങ്ങൾ തമ്മിലോ നടക്കുന്ന സംഘട്ടനങ്ങളുടെ കലാപരമായ ആവിഷ്കാരമാണ് നാടകം എന്ന അഭിപ്രായം പ്രബലമാണ് ഇന്ത്യയിലെ പ്രാചീനങ്ങളായ നാടോടി നാടകങ്ങളിലും സംഘട്ടനങ്ങൾക്കുള്ള പ്രാധാന്യം ശ്രദ്ധേയമാണ് എന്നാൽ വികസിതമായ സംസ്കൃത നാടക പാരമ്പര്യത്തിൽ സംഘട്ടനത്തിന് വലിയ പ്രാധാന്യം ഇല്ലെന്ന വസ്തുതയും അനിഷേധ്യമാണ് സംഘട്ടനം നാടകത്തിന്റെ അത്യന്താപേക്ഷിതമായ ഘടകമാണെന്ന വാദം ആധുനിക കാലത്തെ പല നാടക നിരൂപകരും നിരാകരിച്ചിട്ടുണ്ടെന്ന വസ്തുതയും ശ്രദ്ധയർഹിക്കുന്നു വികസിതമായ നാടകകല ആദ്യമായി നിലവിൽ വന്ന രാജ്യം പ്രാചീന ഗ്രീസ് ആയിരുന്നു എന്ന് ഗവേഷകന്മാർ കണ്ടെത്തിയിട്ടുണ്ട് അതിനെത്തുടർന്ന് അധികകാലം കഴിയുന്നതിനു മുമ്പുതന്നെ ഇന്ത്യയിലും നാടകകല രൂപംകൊണ്ടു പ്രാചീനഗ്രീസിലെ ജനങ്ങൾ ദേവതകൾക്ക് ബലി അർപ്പിക്കാൻ ദേവതാ പ്രതിഷ്ഠകൾക്കു ചുറ്റും അണിനിരന്ന് ആരാധനാപരമായ പാട്ടുകൾ പാടുകയും താളാത്മകമായി ചുവടുവച്ച് നൃത്തം ചെയ്തുകൊണ്ട് പ്രതിഷ്ഠയെ വലംവയ്ക്കുകയും ചെയ്തുവന്നു ആ ചടങ്ങ് കലാപരമായി വികസിച്ചപ്പോൾ ആരാധകർ പാടിയിരുന്ന ഗീതങ്ങളിൽ ഓരോ ഭാഗവും ഓരോരുത്തർ മാറിമാറിപാടുന്ന സമ്പ്രദായം നിലവിൽവന്നു ഗീതത്തിന്റെ ഏതെങ്കിലും ഒരു ഭാഗം പാടുന്നയാൾ പ്രത്യേക കഥാപാത്രത്തിന്റെ ഭാവരൂപങ്ങൾ കൈക്കൊള്ളാൻ തുടങ്ങി ഇങ്ങനെ നൃത്തം ചെയ്യുന്നവരെല്ലാം വിഭിന്ന കഥാപാത്രങ്ങളായിത്തീരുകയും ഓരോരുത്തരുടെയും നൃത്തരംഗങ്ങൾ അവരവർ പാടുന്ന ഗീതഭാഗത്തിന്റെ അഭിനയമായി രൂപാന്തരപ്പെടുകയും എല്ലാവരുടെയും അഭിനയം കൂടിച്ചേർന്ന് നിയതമായ ഒരു ഇതിവൃത്തത്തിന്റെ ആവിഷ്കരണമായിത്തീരുകയും ചെയ്തു അതോടുകൂടി അനുഷ്ഠാനം നാടകമായിത്തീർന്നു കാലാന്തരത്തിൽ ഇപ്രകാരം ഒരു സംഘം കലാകാരന്മാർ കൂടിച്ചേർന്ന് പാട്ടിലും സംഭാഷണത്തിലും രംഗചലനങ്ങളിലും കൂടി ഇതിവൃത്തം അവതരിപ്പിക്കുന്ന നാടകകല രൂപംപ്രാപിച്ചു പ്രാചീനകാലത്ത് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശത്ത് വാസമുറപ്പിച്ച ആര്യന്മാർ സന്ധ്യാസമയത്ത് ഒത്തുകൂടി അഗ്നികുണ്ഠം തയ്യാറാക്കുകയും അന്നന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ആ അഗ്നിയിലിട്ട് വേവിച്ചു ഭക്ഷിക്കുകയും ചെയ്തതിനുശേഷം അഗ്നികുണ്ഠത്തെ വലംവച്ചുകൊണ്ടു പാടി ആടുക പതിവായിരുന്നു ദേവതാസ്തുതിപരങ്ങളും പ്രാർഥനാരൂപത്തിലുള്ളവയുമായ ആ പാട്ടുകളുടെ ആലാപനം ക്രമേണ നാടകീയ ഭാഷണങ്ങളായി മാറിയെന്നും വിവിധ സംഘാംഗങ്ങൾ വ്യത്യസ്തങ്ങളായ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കുന്ന ഗാനഭാഗങ്ങൾ ചൊല്ലിക്കൊണ്ട് നടത്തുന്ന നൃത്തം കാലാന്തരത്തിൽ വിഭിന്ന കഥാപാത്രങ്ങളുടെ അഭിനയമായി കലാശിച്ചുവെന്നും അങ്ങനെയാണ് പ്രാചീനഭാരതീയ നാടകം ഉദ്ഭവിച്ചതെന്നും പ്രമുഖ ഗവേഷകന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട് ചൈനയിലും ജപ്പാനിലും ഇതുപോലെ പ്രകൃതിശക്തികളെ പ്രീതിപ്പെടുത്താൻ നടത്തിയിരുന്ന നൃത്താത്മകമായ ചടങ്ങുകളിൽ നിന്നു നാടകമുണ്ടായതായി ചില ഗവേഷകന്മാർ കണ്ടെത്തിയിട്ടുണ്ട് അങ്ങനെ ഉണ്ടായ ജാപ്പനീസ് നാടകങ്ങളുടെ പരിണതരൂപങ്ങളാണ് ജപ്പാനിൽ നിലനിൽക്കുന്ന നോ കബൂക്കി എന്നീ പരമ്പരാഗത നാടകങ്ങൾ എന്ന് അവർ അനുമാനിക്കുന്നു ബി സി നുമുമ്പുതന്നെ ഗ്രീസിൽ അബിദോസ് പാഷൻ പ്ലേ എന്നറിയപ്പെടുന്ന ഒരുതരം നാടകം അവതരിപ്പിച്ചിരുന്നു നാലും അഞ്ചും ശതകങ്ങളിൽ അവിടുത്തെ നാടകം പൂർണ വളർച്ച പ്രാപിച്ചിരുന്നു നാടകരചനയും രംഗവേദിയിലെ നാടകാവതരണവും നാടകമത്സരവും വിപുലമായ പ്രചാരം നേടിയ കാലഘട്ടമായിരുന്നു അത് അക്കാലത്ത് ഗ്രീസിൽ പ്രതിഭാശാലികളായ പല നാടകകൃത്തുക്കളും ജീവിച്ചിരുന്നു നാടകങ്ങളുടെ അവതരണം കണ്ടാസ്വദിക്കാൻ ജനസാമാന്യം തടിച്ചുകൂടാറുണ്ടായിരുന്നു അവതരണം നടന്നിരുന്നത് സ്റ്റേഡിയത്തിനു സദൃശവും വൃത്താകാരവുമായ സ്ഥലത്ത് ആണ് അതിന്റെ മൂന്നുവശത്തും സദസ്യർക്ക് നാടകം ഇരുന്നുകാണാനായി പടവുകൾ പോലുള്ള ഇരിപ്പിടങ്ങൾ നിർമിച്ചുവന്നു ഈ സ്ഥലത്തിന് മേൽക്കൂരയോ അടച്ചുകെട്ടോ ഉണ്ടായിരുന്നില്ല ആളുകൾക്കുള്ള ഇരിപ്പിടങ്ങളുടെ എതിർവശത്ത് പൊക്കമേറിയ ഒരു രംഗവേദി നിർമ്മിക്കപ്പെട്ടിരുന്നു ആ വേദിയിൽ നിന്നാണ് നടന്മാർ അഭിനയം നടത്തിവന്നത് രംഗവേദിയുടെ മുൻവശത്ത് താഴെ ഒരു ഗായകസംഘം നാടകാവതരണവേളയിൽ നിലയുറപ്പിച്ചുവന്നു നാടകത്തിലെ ഓരോ രംഗവും അവസാനിക്കുമ്പോൾ അതിലെ സംഭവങ്ങളോട് പ്രതികരിച്ചുകൊണ്ട് ഗായകസംഘം വികാരനിർഭരമായ ഗാനങ്ങൾ ആലപിക്കാറുണ്ടായിരുന്നു ഈ സംഘത്തെ കോറസ് എന്നാണ് പറഞ്ഞുവന്നത് നാടകം കണ്ടുകൊണ്ടിരിക്കുന്ന സദസ്യരിലും വൈകാരിക പ്രതികരണങ്ങൾ ഉണർത്താനുള്ള ഉപാധി ആയിരുന്നു കോറസിന്റെ ഗാനാലാപം നാടകമത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുക പതിവായിരുന്നു ജനങ്ങളുടെ പ്രതികരണങ്ങളും നാടകകൃത്തിനും നടീനടന്മാർക്കും നൽകിയിരുന്ന പ്രോത്സാഹനവുമാണ് നാടകത്തിന്റെ വളർച്ചയ്ക്ക് പ്രചോദനമായത് ഇന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും പുരാതനമായ തെളിവ് ക്രിസ്തുവിനു മുൻപ് ൽ ഏഥൻസിൽ നടന്നിരുന്ന ദുരന്തനാടക മത്സരത്തെക്കുറിച്ചുള്ളതായിരുന്നു ആ നാടകമത്സരങ്ങളിലെ വിജയിയായിരുന്ന് തെസ്പിസ് ആണ് അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ആദ്യത്തെ നടനും നാടകകൃത്തും ഏഥൻസിലെ അക്രോപോളീസിലെ ഡയോണിസസ് തിയ്യറ്ററിൽ വച്ചായിരുന്നു ഗ്രീക്കുകാർ നാടകങ്ങൾ അവതരിപ്പിച്ചിരുന്നത് ഈ ഡയോണിസസിൽ പേർക്ക് നാടകം കാണാൻ സൗകര്യം ഉണ്ടായിരുന്നു ഇവിടെ അഭിനയിക്കുന്ന വേദിയെ ഓർക്കസ്ട്ര എന്നാണ് വിളിച്ചിരുന്നത് ഗ്രീക്ക് നാടകങ്ങളെ പ്രധാനമായും മൂന്ന് തരത്തിൽ വിഭജിച്ചിരിക്കുന്നു ദുരന്തനാടകം ആക്ഷേപഹാസ്യ നാടകം ശുഭാന്ത്യ നാടകം എന്നിവയാണ് അവ ഇതിൽ ദുരന്തനാടകങ്ങളാണ് വിശിഷ്ടമായ നാടകരൂപമായി കരുതപ്പെട്ടുവന്നത് ഈസ്കിലസ് സോഫോക്ളീസ് യൂറിപ്പിഡിസ് അരിസ്റ്റോഫനിസ് തുടങ്ങിയ അവിസ്മരണീയരായ നാടകകൃത്തുക്കളുടെ സാന്നിധ്യം ഈ പ്രാചീന യവന നാടകവേദിയെ നാടകകലയുടെയും സാഹിത്യത്തിന്റെയും സർവകാലമാതൃകയാക്കി പ്രാചീന ഗ്രീസിൽ ട്രാജഡികളും കോമഡികളും ഒരുപോലെ പ്രോത്സാഹനം ആർജിക്കുകയും വികസിക്കുകയും ചെയ്തെങ്കിലും ട്രാജഡികളാണ് പില്ക്കാലത്ത് കൂടുതൽ സമാദരണീയങ്ങളായിത്തീർന്നത് ഗ്രീക്കുട്രാജഡികൾ വിവിധ രൂപങ്ങളിൽ പില്ക്കാല നാടകസാഹിത്യത്തെ സ്വാധീനിച്ചിട്ടുണ്ട് പൊയറ്റിക്സ് എന്ന അതിപ്രധാനമായ ഗ്രന്ഥം രചിച്ച അരിസ്റ്റോട്ടൽ എന്ന യവനചിന്തകൻ ട്രാജഡിയിലെ ഇതിവൃത്തങ്ങൾക്കാണ് പരമപ്രാധാന്യം കല്പിക്കുന്നത് ട്രാജഡിയിലെ മൂന്നുതരം ഐക്യം അത്യന്താപേക്ഷിതമാണെന്ന് അരിസ്റ്റോട്ടിൽ പ്രസ്താവിച്ചിട്ടുണ്ട് സമയം സംബന്ധിച്ച ഐക്യം ആണ് അവയിൽ ഒന്നാമത്തേത് അതായത് നാടകത്തിലെ സംഭവങ്ങളെല്ലാം നാടകാവതരണത്തിനുവേണ്ടി വരുന്ന സമയപരിധിക്കുള്ളിലോ ഇരുപത്തിനാലുമണിക്കൂറിനുള്ളിലോ നടക്കുന്നവ ആയിരിക്കണം രണ്ടാമത്തേത് സ്ഥലപരമായ ഐക്യം നാടകത്തിൽ ചിത്രീകരിക്കുന്ന സകല സംഭവങ്ങളും പലേടത്തുവച്ച് നടക്കുന്നവ ആകരുത് മുന്നാമത്തേത് ക്രിയാംശത്തിന്റെ ഐക്യം മർമപ്രധാനമായ ഒരു സംഭവത്തിന്റെ വികാസപരിണാമങ്ങളായിരിക്കണം നാടകത്തിൽ ചിത്രീകരിക്കുന്നത് തുടക്കം മുതൽ അവസാനം വരെ ഒരു സ്ഥലത്തുതന്നെയാണ് ക്രിയ നടക്കുന്നത് അങ്കങ്ങളായോ രംഗങ്ങളായോ തിരിക്കുന്നില്ല അതുകൊണ്ടുതന്നെ ഗ്രീക്കുനാടകം സ്ഥലപരമായ ഐക്യം പാലിച്ചേ മതിയാകൂ പല വ്യത്യസ്ത സംഭവങ്ങളുടെ പരമ്പര ഒരേ നാടകത്തിൽ കൂട്ടിയിണക്കരുത് പില്ക്കാലത്തും പാശ്ചാത്യസാഹിത്യത്തിൽ ട്രാജഡികൾ ഉണ്ടായിട്ടുണ്ടെങ്കിലും അവ മിക്കപ്പോഴും ഈ ഐക്യങ്ങൾ പാലിച്ചിരുന്നില്ല ഗ്രീസിൽ നിന്ന് നാടകം പിന്നീട് റോമിലെത്തി റോമാസാമ്രാജ്യത്തിന്റെ വികാസം നാടകകലയെ ഉണർത്തിയെങ്കിലും ക്രൈസ്തവമതത്തിന്റെ വ്യാപനം അതിനെ ഏറെ തളർത്തുകയുണ്ടായി എല്ലാ ഗ്രീക്ക് ദുരന്തനാടകങ്ങളും മിത്തുകളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളവയായിരുന്നു അതിലെ കേന്ദ്രകഥാപാത്രം ആദ്യവസാനം ഒന്നിനുപിറകേ ഒന്നായി ദുരന്തങ്ങളാൽ വേട്ടയാടപ്പെടുന്നവനായിരുന്നു സാധാരണ മനുഷ്യരേക്കാൾ പ്രാഗല്ഭ്യവും സ്വഭാവവൈശിഷ്ട്യവുമുള്ള വ്യക്തികൾ തങ്ങളുടെ സ്വഭാവത്തിലുള്ള ഏതെങ്കിലുമൊരു ദൗർബല്യം മൂലം പരാജയപ്പെടുകയും പരിഹാസ്യരായിത്തീരുകയും അവരുടെ ജീവിതം പൂർണമായ തകർച്ചയിൽ കലാശിക്കുകയും ചെയ്യുന്ന കഥയാണ് ട്രാജഡിയിൽ ചിത്രീകരിക്കാറുണ്ടായിരുന്നത് ഈഡിപ്പസ് രാജാവിന്റെ കഥയാണ് ഉത്തമോദാഹരണം ഇത്തരം നാടകങ്ങളിൽ വേദിയിൽ മൂന്ന് അഭിനേതാക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഓരോ കഥാപാത്രങ്ങൾക്ക് അനുസരിച്ച് ഈ അഭിനേതാക്കൾ മുഖംമൂടി അണിയുകയായിരുന്നു മാത്രവുമല്ല നാടകങ്ങളിൽ സ്ത്രീകൾ അഭിനയിക്കുമായിരുന്നില്ല അതിനുപകരം പുരുഷന്മാർ സ്ത്രീ വേഷത്തിൽ അഭിനയിക്കുകയായിരുന്നു ഇത്തരം നാടകങ്ങൾ കണ്ട് വികാരതരളിതരായിത്തീരുന്ന പ്രേക്ഷകരുടെ ഹൃദയങ്ങളിൽ വികാരവിരേചനം നടക്കുന്നു എന്നാണ് ട്രാജഡികളെ വ്യാഖ്യാനിച്ചുകൊണ്ട് ഗ്രന്ഥമെഴുതിയ അരിസ്റ്റോട്ടിൽ എന്ന പണ്ഡിതൻ രേഖപ്പെടുത്തിയിട്ടുള്ളത് ക്രി മു ൽ ഏഥൻസിൽ ജനിച്ച് ഈസ്കിലസ് ആണ് ദുരന്തനാടകപ്രസ്ഥാനത്തിൻറെ സ്ഥാപകൻ എന്ന് കരുതപ്പെടുന്നു അദ്ദേഹം മൂന്ന് ദുരന്തനാടകങ്ങൾ ചേർന്ന ട്രെലജി യുടെ സ്ഥാപകനായും അറിയപ്പെടുന്നു ഇന്ന് ലഭ്യമായ ഈസ്കിലസിൻറെ ഏക ട്രിലജിയാണ് ഒറസ്റ്റിയ ഈ ട്രിലജിയിൽ ആഗ്മെംനൻ ചോഫേറി യൂമെനിഡസ് എന്നിങ്ങനെ മൂന്ന് ദുരന്തനാടകങ്ങൾ ഉണ്ടായിരുന്നു ഈസ്കിലസ് വേദിയിൽ രണ്ട് കഥാപാത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ മറ്റൊരു ദുരന്തനാടകകൃത്തായിരുന്ന സോഫോക്ലീസ് ക്രി മു ൽ ഏഥൻസിൽ ജനിച്ചു ഈസ്കിലസിനെ അപേക്ഷിച്ച് കൂടുതലായി നാടകഘടനയിലും വികാസത്തിലും നാടകാന്ത്യത്തിലും മികച്ചവയായിരുന്നു സോഫോക്ലീസിൻറെ നാടകങ്ങൾ സോഫോക്ലീസാണ് വേദിയിൽ കഥാപത്രങ്ങളുടെ എണ്ണം രണ്ടിൽ നിന്നും മൂന്നാക്കി ഉയർത്തിയത് ഇദ്ദേഹത്തിൻറെ ഏറ്റവും പ്രസിദ്ധമായ ദുരന്തനാടകമായിരുന്നു ഈഡിപ്പസ് രാജാവ് വുമൺ ഓഫ് ട്രാക്കീസ് ഇലക്ട്രാ ഫിലോക റ്റൈറ്റസ് അജാക്സ് തുടങ്ങിയവ സോഫോക്ലീസിൻറെ പ്രധാന നാടങ്ങൾ ക്രി മു കളിൽ ജനിച്ച മറ്റൊരു ദുരന്തനാടകകൃത്തായിരുന്നു യൂറിപ്പിഡെസ് സ്വാഭാവികത ആയിരുന്നു അദ്ദേഹത്തിൻറെ നാടകങ്ങൾക്ക് മറ്റുള്ള നാടകങ്ങളിൽ നിന്നുമുള്ള പ്രധാന വ്യത്യാസം മനഃശാസ്ത്രപരമായ സമീപനത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കാൻ അദ്ദേഹത്തിൻറെ നാടകങ്ങൾക്ക് കഴിഞ്ഞിരുന്നു മീഡിയ അൽസെസ്റ്റിസ് ഹിപ്പോലൈറ്റ്സ് ആൻഡ്രൊമക്കി ഇയോൺ സൈക്ലോപ്സ് എന്നിവയാണ് യൂറിപ്പിഡെസിൻറെ പ്രധാന നാടകങ്ങൾ ഇതിൽ സൈക്ലോപ്സ് ഒരു ആക്ഷേപഹാസ്യ നാടകമായിരുന്നു ഈസ്കിലസ് സോഫോക്ലീസ് യൂറിപ്പിഡെസ് എന്നിവരെ ഗ്രീക്ക് നാടകത്തിലെ ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്നു ഡയോണീഷ്യയിലെ നാടകമത്സരങ്ങളിൽ ദുരന്തനാടകങ്ങളുടെ കൂടെ അവതരിപ്പിച്ചിരുന്ന മറ്റൊരു നാടകരീതിയാണ് ആക്ഷേപഹാസ്യ നാടകങ്ങൾ ഇത്തരം നാടകങ്ങളിൽ ഗ്രീക്ക് മിത്തുകളുടെ ഹാസ്യരൂപങ്ങളായിരുന്നു അവതരിപ്പിച്ചിരുന്നത് ഇത്തരം നാടകങ്ങൾ ക്രി മു ഓടെ ഗ്രീക്ക് നാടകങ്ങളുടെ തകർച്ചയുടെ ഫലമായി അപ്രത്യക്ഷമാക്കപ്പെട്ടു ഇത്തരം നാടകങ്ങളുടെ ഏറ്റവും വലിയ നാടകകൃത്തായിരുന്നു കോറിലസ് അതുപോലെ മറ്റൊരു ആക്ഷേപഹാസ്യ നാടകകൃത്തായിരുന്നു പ്രറ്റിനസ് ഒരു ട്രെലജിയും ഒരു ആക്ഷേപഹാസ്യനാടകവും ചേരുമ്പോൾ അതിനെ ടെട്രലജി എന്ന് വിളിക്കുന്നു കൊമഡി എന്ന വാക്ക് രസിപ്പിക്കുന്ന എന്നർത്ഥമുള്ള കൊമോയ്ഡിയ എന്ന ഗ്രീക്ക് വാക്കിൽ നിന്നും ഉണ്ടായതാണ് പഴയത് പുതിയത് എന്നിങ്ങനെ ഗ്രീക്ക് കോമഡികളെ രണ്ടായി തരം തിരിച്ചിരിക്കുന്നു പഴയ കോമഡികൾ ക്രി മു ഓട് കൂടി രചിക്കപ്പെട്ട കോമഡികളാണ് കൂടുതലായും എല്ലാ കോമഡികളും പ്രേക്ഷകനെ രസിപ്പിക്കുന്നതിലേക്ക് എത്തിച്ചുകൊണ്ട് അവസാനിക്കുന്നവയാണ് സാധാരണ മനുഷ്യരുടെ ദൗർബല്യങ്ങളും അവരുടെ പെരുമാറ്റത്തിലുള്ള വൈകല്യങ്ങളും ചിത്രീകരിച്ച് ആസ്വാദകരെ ഹാസ്യരസത്തിൽ മുഴുകിക്കുന്ന നാടകങ്ങളായിരുന്നു ശുഭാന്തനാടകങ്ങൾ പരിഹാസത്തിലൂടെ പൗരന്മാരുടെ സ്വഭാവത്തിലെയും പെരുമാറ്റത്തിലെയും വൈകല്യങ്ങൾ വെളിപ്പെടുത്തുന്ന നാടകങ്ങളായിരുന്നു അവ അവയിലെ കഥാപാത്രങ്ങൾ സാധാരണ മനുഷ്യരുടെ തനിപ്പകർപ്പുകൾ അല്ലെന്നും അതിശയോക്തിപരമായ പുനഃസൃഷ്ടികളാണ് എന്നും കാണിക്കാൻ കോമഡിയിലെ നടന്മാർ മുഖംമൂടികൾ ധരിക്കാറുണ്ടായിരുന്നു ക്രി മു ൽ ജനിച്ച അരിസ്റ്റോഫനിസ് രചിച്ചവ പഴയ കോമഡികളിൽ പെടുന്നു അക്കാർണിയൻസ് നൈറ്റ്സ് ക്ലൗഡ്സ് വാസ്പ്സ് ബേർഡ്സ് ലിസി സ്ട്രാറ്റ തെസ്മോ ഫോറിയാസുസെ എക്ലൈസിയാസുസെ പ്ലൂട്ടസ് എന്നിവയാണ് അരിസ്റ്റോഫനിസ് രചിച്ചിട്ടുള്ളതിൽ ഇന്ന് നിലവിലുള്ള കൃതികൾ രാഷ്ട്രീയം സാമൂഹികം സാംസ്കാരികം എന്നിങ്ങനെയുള്ള വിഷയങ്ങളായിരുന്നു ഇദ്ദേഹത്തിൻറെ കൃതികളിലെ സവിശേഷതകൾ ക്രി മു മുതൽ വരെയുള്ള കാലഘട്ടങ്ങളിൽ ശുഭാന്ത നാടകങ്ങളിൽ ഉണ്ടായ രണ്ടാമത്തെ വിഭാഗമാണ് പുതിയ കോമഡികൾ എന്നറിയപ്പെടുന്നത് പുതിയ കോമഡികളിൽ പ്രധാന നാടകകത്തായിരുന്നു ദ് ക്രൗച്ച് എന്ന നാടകം രചിച്ച മെനാൻഡർ ആ കാലഘട്ടങ്ങളിലെ മധ്യവർഗ്ഗ സമൂഹത്തിൻറെ പ്രശ്നങ്ങളായിരുന്നു പുതിയ കോമഡികളുടെ ഇതിവൃത്തം ഈ രണ്ട് കാലഘട്ടങ്ങൾക്കും ഇടയിലായി ക്രി മു മുതൽ വരെയുള്ള കാലത്തിലെ കോമഡികളിൽ നാടകങ്ങളിലെ വിഷയങ്ങൾ മിത്തുകളിൽ നിന്നും മാറി രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളിലേക്ക് തിരിയുകയായിരുന്നു ക്രി മു നുശേഷം ഗ്രീക്ക് നാടകത്തിൻറെ പതനത്തോട് കൂടി റോമിൽ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു റൊമൻ നാടകവേദികളിൽ ദുരന്തനാടകങ്ങളേക്കാൾ ജനപ്രീതി ശുഭാന്തനാടകങ്ങൾക്കായിരുന്നു ക്രി മു കളിൽ റോമിൽ ദുരന്തനാടകം അവതരിപ്പിച്ച്വരിൽ പ്രധാനിയായിരുന്നു ലിവിയസ് ആൻഡ്രോണിക്സ് എങ്കിലും മറ്റൊരു പ്രധാന റോമൻ നാടകകൃത്ത് ആയിരുന്നു ലൂഷ്യസ് അനീയസ് സെനക്കെ ഇദ്ദേഹത്തിൻറെ നാടകങ്ങൾ ഗ്രീക്ക് നാടകങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടവയായിരുന്നു അദ്ദേഹത്തിൻറെ നാടകങ്ങളിലെ ഏറ്റവും പ്രധാന പ്രത്യേകത അഞ്ചങ്കസംവിധാനം പ്രതികാരം മാന്ത്രികത പ്രേതം എന്നീ വിഷയങ്ങൾ അദ്ദേഹത്തിൻറെ രചനകളിൽ ഉൾപ്പെടുത്തിയിരുന്നു പിന്നീടുണ്ടായ നവോത്ഥാന നാടക കാലത്ത് സെനക്കെയുടെ രചനകൾ സ്വാധീനം ചെലുത്തിരുന്നു ഗ്രീക്കിലെ പുതിയ കോമഡി നാടകങ്ങളെ അടിസ്ഥാനമാക്കി ടെറെൻസ് പ്ലൗട്ടസ് എന്നീ നാടകകൃത്തുക്കൾ റോമിൽ കോമഡികൾ രചിച്ചു ഇത്തരം നാടകങ്ങളിൽ തെറ്റിദ്ധാരണയായിരുന്നു പ്രധാന വിഷയം ഇവയിൽ ടെറെൻസിൻറെ നാടകങ്ങളിൽ ചിന്താനർമ്മത്തിനായിരുന്നു മുൻതൂക്കം റോമൻ നാടകവേദികളിൽ ശുഭാന്ത ദുരന്ത നാടകങ്ങൾ കൂടാതെ മൈം പൻറോമൈം എന്നീ നാടകരൂപങ്ങളും ആവിർഭവിച്ചു മതപരവും ഭരണപരവുമായ മാറ്റങ്ങൾ റോമൻ നാടങ്ങളുടെ തകർച്ചയ്ക്ക് കരണമായെന്ന് കരുതപ്പെടുന്നു ക്രി വ ലാണ് പ്രാചീന റോമൻ നാടകാവതരണം നടന്നത് റോമാ സാമ്രാജ്യത്തോടൊപ്പം ക്രിസ്തുമതം യുറോപ്പ് മുഴുവൻ വ്യാപിച്ചത് നാടകകലയുടെ തളർച്ചയ്ക്കു കാരണമായിത്തീർന്നു ക്രൈസ്തവസഭ മതവിശ്വാസികളെ അഭിനയത്തിൽ നിന്നു കർശനമായി വിലക്കുകയുണ്ടായി ആ കാലഘട്ടത്തിലെ യൂറോപ്യൻ നാടകാവതരണം സാമൂഹികാഘോഷങ്ങളിലും പ്രഭുക്കന്മാർ അതിഥികൾക്കായി ഒരുക്കിയിരുന്ന സത്കാരസദസ്സുകളിലുമുള്ള സംഗീതാലാപനത്തോടു കൂടിയ നൃത്തനൃത്യങ്ങളിൽ ഒതുങ്ങിനിന്നു അതിനാൽ ഈ സാഹചര്യങ്ങളുടെ നടുവിൽ അഭിനയത്തിനുവേണ്ടിയുള്ള നാടകരചന നാമമാത്രമായി മികച്ച നാടകങ്ങൾ സാഹിത്യ കൃതികൾ എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത് നാടകാവതരണം തീരെ കുറഞ്ഞു മധ്യകാലത്ത് നാടകാവതരണം തുടങ്ങിയത് ക്രൈസ്തവദേവാലയങ്ങളുടെ ഉള്ളിലായിരുന്നു പിന്നീട് അതു പള്ളിമുറ്റത്തേക്കു മാറി ചന്തസ്ഥലങ്ങളിൽ ബൂത്ത് സ്റ്റേജുകൾ ക്രമീകരിച്ച് നാടകങ്ങൾ അവതരിപ്പിക്കുന്ന പതിവുമുണ്ടായിരുന്നു ഗിൽഡ് ഹാളുകളും നാടകവേദികളായി മാറി റോമാസാമ്രാജ്യത്തിന്റെ പതനത്തിനും നവോത്ഥാനകാലത്തിനുമിടയിലുള്ള ഏതാണ്ട് പത്ത് നൂറ്റാണ്ടുകൾ യൂറോപ്യൻ നാടകവേദിയുടെ ജീർണകാലഘട്ടമായിരുന്നു അശ്ളീലത്തിലേക്ക് കൂപ്പുകുത്തിയ നാടകാവതരണങ്ങളെ ക്രൈസ്തവമതം സമ്പൂർണമായി എതിർക്കുകതന്നെ ചെയ്തു മധ്യകാലത്ത് യുറോപ്പിലെ നാടകവേദിയിലുണ്ടായ എടുത്തുപറയത്തക്ക സംഭവവികാസം ക്രൈസ്തവ മതവിശ്വാസത്തോട് ഗാഢമായി ബന്ധപ്പെട്ട മിറക്കിൾ പ്ലേ യുടെ ആവിർഭാവവും പ്രചാരവുമാണ് ഈ വിഭാഗത്തിൽപ്പെടുന്ന നാടകകൃതികളും നാടകാവതരണങ്ങളും മതവിശ്വാസപ്രചാരണത്തിന് സഹായകമായിരുന്നു എന്നതാണ് ഇതിനു കാരണം എങ്കിലും മിറക്കിൾ പ്ലേയുടെ അവതരണം എല്ലായിടത്തും ഒരുപോലെ കലാപരമായിരുന്നില്ല അവയുടെ ഭാഷയിലും രചനാരീതിയിലും അവതരണരീതിയിലും സംഭവിച്ച പരിണാമം ദേശീയസ്വഭാവമുള്ള നാടകങ്ങളുടെ ആവിർഭാവത്തിന് വഴിതെളിച്ചു ബൈബിളിലെ അത്ഭുതകഥകൾ പ്രമേയമാക്കുന്ന മിറക്കിൾ പ്ലേകളോടൊപ്പംതന്നെ മിസ്റ്ററി പ്ലേകളും അരങ്ങിലെത്തി കന്യകാപുത്രനായി ക്രിസ്തു ജനിച്ചത് ത്രിത്വ വിശ്വാസം തുടങ്ങിയ ഗഹനങ്ങളായ ദിവ്യരഹസ്യങ്ങളെ ആധാരമാക്കിയുള്ളവയാണ് മിസ്റ്ററി പ്ലേകൾ സദ്ഗുണങ്ങളും ദുർഗുണങ്ങളും കഥാപാത്രങ്ങളായി വരുന്ന മൊറാലിറ്റി പ്ലേകളും ഇക്കാലത്ത് അവതരിപ്പിച്ചു വന്നു ഇന്റർലൂഡുകളാണ് മറ്റൊരിനം ഒരു നാടകം വേദിയിൽ നടക്കുമ്പോൾ രണ്ടങ്കങ്ങൾക്കിടയിലുള്ള സമയത്ത് അവതരിപ്പിക്കുന്നതിനുള്ളതാണ് ഇന്റർലൂഡ് എന്നാൽ ഇത് നാടകം തുടങ്ങുന്നതിനുമുമ്പോ പിമ്പോ വേണമെങ്കിലും അവതരിപ്പിക്കാവുന്നതാണ് ഇതിനുപുറമേ മറ്റു കലാപരിപാടികൾക്കിടയിലും വിരുന്നുകൾക്കിടയിലും ഉള്ള സമയത്തും ഇന്റർലൂഡിന് വേദി ഒരുങ്ങിയിരുന്നു ക്രൈസ്തവസഭയുടെ അനുഗ്രഹത്തോടെ വളർന്ന മധ്യകാല നാടകകലയ്ക്കെതിരായ ചില പ്രതിഷേധങ്ങളും അക്കാലത്തുണ്ടായി അധ്യാപകരും അഭിഭാഷകരുമടങ്ങിയ ബുദ്ധിജീവിവർഗമാണ് അതിന് നേതൃത്വം നല്കിയത് അങ്ങനെ പിറന്ന ചില പ്രതിഷേധാത്മക നാടകങ്ങൾക്ക് നല്ല ഉദാഹരണമാണ് ദ് ഫീസ്റ്റ് ഒഫ് ഏൻ ആസ് ഒരു കഴുതയുടെ സദ്യ അക്കാലത്തെ വൈദികരുടെ ജീവിതരീതികളെയും പൗരോഹിത്യകർമങ്ങളെയും പരിഹസിക്കുന്ന ഒരു നാടകമായിരുന്നു അത് ക്രി വ കളിൽ ഗ്രീക്ക് റോമൻ സാഹിത്യങ്ങളുടെ ചുവടുപിടിച്ച് ഇറ്റലി ആസ്ഥാനമാക്കി യൂറോപ്പിലാകെ രൂപംകൊണ്ടതാണ് നവോത്ഥാന തരംഗം എന്നറിയപ്പെടുന്നത് ഇതുമൂലം നാടകരംഗത്തും മാറ്റങ്ങൾ ഉണ്ടാവുകയും അർസ്റ്റോട്ടിലിൻറെ പോയറ്റിക്സ് ഹൊറേസിൻറെ ആർട്ട് ഓഫ് പൊയട്രിഎന്നീ കൃതികളെ അടിസ്ഥാനമാക്കി വളരെയധികം നാടകങ്ങൾ രൂപം കൊള്ളുകയും ചെയ്തു ഇത്തരം പ്രസ്ഥാനങ്ങളെ നിയോ ക്ലാസിക്സിസം എന്ന് അറിയപ്പെട്ടിരുന്നു നവോത്ഥാനകാലഘട്ടത്തിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളിലെയും നാടകം രൂപപരമായും ഉള്ളടക്കത്തിന്റെ കാര്യത്തിലും പല പരിവർത്തനങ്ങൾക്കും വിധേയമായി ഇറ്റലിയിലായിരുന്നു നിർണായകമാറ്റങ്ങൾ ആദ്യമുണ്ടായത് മനുഷ്യൻ എങ്ങനെയായിരിക്കണമെന്നല്ല എങ്ങനെയിരിക്കുന്നു എന്ന് കാണിച്ചുകൊടുക്കുകയാണ് നാടകധർമം എന്ന് പ്രഖ്യാപിച്ച ഇറ്റാലിയൻ ഹ്യൂമനിസ്റ്റ് നാടകകൃത്തുക്കൾ സമകാലീന ഇറ്റലിയുടെ ഒരു പരിഛേദംതന്നെ അരങ്ങിലെത്തിച്ചു അത് യൂറോപ്പിലാകമാനം അർഥപൂർണമായ ഒരു നാടകവേദിയുടെ പിറവിക്ക് നിമിത്തമായി ശുഭാന്ത ദുരന്ത നാടകങ്ങൾക്ക് പുറമേ ഇറ്റലിയിലെ നാടകമത്സരങ്ങളിൽ വനദേവതമാരും ഇടയന്മാരും തമ്മിലുള്ള പ്രണയം വിഷയമാക്കി അവതരിപ്പിച്ചിരുന്ന ഒരു നാടകരൂപമായിരുന്നു പാസ്റ്ററൽ ക്രി വ ലും ലുമായി രചിക്കപ്പെട്ട ലുഡോവിക്കൊ അരിയോസ്റ്റോയുടെ കൃതികളായ ഐ സപ്പോസിറ്റി കസ്സാറിയ എന്നീ നാടകങ്ങളിലൂടെയാണ് ഇറ്റലിയിൽ നാടകപ്രസ്ഥാനങ്ങളുടെ ആരംഭം എന്ന് കരുതപ്പെടുന്നു ഇദ്ദേഹത്തിനെ കൂടാതെ ഭരണാധികാരിയും സാഹിത്യകാരനുമായിരുന്ന നിക്കോളാമാക്കി വെല്ലി യുടെ ശുഭാന്ത നാടകമായിരുന്ന ലാ മാൻഡ്രോഗലയും ഇറ്റാലിയൻ നാടകപ്രസ്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നു ഗിയാൻ ഗിയോഗിയോ ട്രിസ്റ്റിനോ രചിച്ച സോഫോ നിസ്ബ ഇറ്റലിയിലെ ആദ്യത്തേതും പ്രശസ്തവുമായ ദുരന്ത നാടകമായിരുന്നു രാജസദസ്സുകളിൽ അവതരിപ്പിച്ചിരുന്ന ഒരു നാടകരൂപമായിരുന്നു ഇൻറർമെസ്സോ ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പുനരവതരണ ശ്രമത്തിൻറെ ഫലമായി ക്രി വ കളിൽ രൂപം ഇറ്റലിയിൽ രൂപംകൊണ്ട മറ്റൊരു നാടകരൂപമായിരുന്നു ഓപ്പറ കാലാന്തരത്തിൽ ഇൻറർമെസ്സോ ഓപ്പറയുടെ ഭാഗമാകുകയും കളോട് കൂടി ഓപ്പറകൾ ഇറ്റലിയിലെ ഏറെ ജനപ്രീതിയാർജ്ജിച്ച നാടകരൂപമായി മാറുകയും ചെയ്തു പാശ്ചാത്യ നാടകവേദിയിൽ രണ്ടാമതൊരു സുവർണയുഗം ആവിർഭവിച്ചത് ഇംഗ്ളീഷ് നാടകകൃത്തായ ഷെയ്ക്സ്പിയർ ഷെയ്ക്സ്പിയറുടെ രംഗപ്രവേശത്തോടുകൂടിയാണ് അദ്ദേഹത്തിന്റെ രചനകൾ ആസ്വാദ്യങ്ങളായിരുന്നു എന്നു മാത്രമല്ല തികച്ചും അഭിനയയോഗ്യങ്ങളും ആയിരുന്നു പലതും തുടർച്ചയായി വളരെനാൾ ഒരേ നാടകവേദിയിൽ അവതരിപ്പിക്കപ്പെട്ടു ഉന്നതകുലജാതർക്കും സാധാരണക്കാർക്കും വേണ്ടി വെവ്വേറെ വേദികളിൽ അവ അവതരിപ്പിക്കുക പതിവായിരുന്നു ഷെയ്ക്സ്പിയറുടെ നാടകകൃതികളെ ട്രാജഡികൾ കോമഡികൾ ചരിത്രനാടകങ്ങൾ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളായി തിരിക്കാം ഗ്രീക്കു ദുരന്തനാടകങ്ങൾക്കു പ്രകൃത്യതീത ശക്തികളുടെ ഇടപെടൽ കാരണമായിരിക്കെ മനുഷ്യ സ്വഭാവത്തിൽ അന്തർലീനമായ വൈകല്യങ്ങളാണ് ഷെയ്ക്സ്പീരിയൻ ട്രാജഡികൾക്കു മൂലഹേതു ഷെയ്ക്സ്പിയറുടെ ട്രാജഡികൾ സ്ഥലപരമായും ക്രിയാംശ സംബന്ധമായും കാലസംബന്ധമായുമുള്ള ഐക്യം പുലർത്തുന്നവയല്ല എന്നതാണ് അവയ്ക്ക് ഗ്രീക്ക് ട്രാജഡികളിൽ നിന്നുള്ള മറ്റൊരു വ്യത്യാസം ദ് ടെംപസ്റ്റ് ഉൾപ്പെടെ ചില നാടകങ്ങൾ ഇതിന് അപവാദമായുണ്ട് ഷെയ്ക്സ്പിയറുടെ കിങ് ലിയർ മാക്ബെത് ഹാംലെറ്റ് ഒഥല്ലോ തുടങ്ങിയ പല ട്രാജഡികളും ലോകസാഹിത്യത്തിലെയും നാടകവേദിയിലെയും മാസ്റ്റർ പീസുകളായി കരുതപ്പെടുന്നു ഷെയ്ക്സ്പിയറിന്റെ സമകാലികരായിരുന്നു ക്രിസ്റ്റഫർ മാർലോയും ബെൻ ജോൺസണും ഡോ ഫൗസ്റ്റ് എന്ന ഐതിഹ്യകഥാപാത്രത്തിന്റെ കഥയെ ആസ്പദമാക്കി മാർലൊ രചിച്ച നാടകം ഡോക്ടർ ഫോസ്റ്റസ് പ്രത്യേക പരാമർശമർഹിക്കുന്നു രചനാശില്പത്തിന്റെ സവിശേഷതകൊണ്ട് ഈ നാടകം ലോകപ്രശസ്തിയാർജിച്ചു കാല്പനികസാഹിത്യത്തിന്റെയും കലയുടെയും ആരംഭഘട്ടത്തിൽ ഇതേ കഥാപാത്രത്തെ കേന്ദ്രമാക്കിക്കൊണ്ട് വിഖ്യാത ജെർമൻ സാഹിത്യകാരനായ ഗെയ്ഥെ രചിച്ച കാവ്യനാടകവും ഫൗസ്റ്റ് ലോകപ്രശസ്തി ആർജിച്ചിട്ടുള്ളതാണ് ഇറ്റാലിയൻ നാടകപ്രസ്ഥാനത്തിൽ നിന്നും നാടകപ്രസ്ഥാനം വികസിപ്പിക്കുന്നതിലേക്കായി രൂപം കൊണ്ട നാടക പ്രസ്ഥാനമാണ് ദേശീയനാടക പ്രസ്ഥാനം ക്രി വ നും നും ഇടയിൽ ഇംഗ്ലണ്ടിൽ ആണ് അത്തരം നാടകപ്രസ്ഥാനങ്ങൾ രൂപംകൊണ്ടത് എന്ന് കരുതപ്പെടുന്നു മുതൽ വരെയുള്ള കാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ഒന്നാമൻറെ ഭരണകാലത്തിൻറെ ആദ്യപകുതിയിലും മുതൽ വരെയുള്ള ജയിംസ് രാജാവ് ഒന്നാമൻറെ ഭരണകാലത്തിലും അതിനുശേഷം വന്ന ചാൾസ് രാജാവ് ഒന്നാമൻറെ കാലത്തിലുമായി ഇംഗ്ലണ്ടിൽ നിരവധി നാടകങ്ങൾ രചിക്കപ്പെട്ടു അവയെ എലിസബത്തൻ ജാക്കോബിയൻ കരോലിൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു യൂറോപ്യൻ നാടകവേദിയിലെ ആധുനിക കാലഘട്ടത്തിന് തുടക്കം കുറിച്ചത് മോളിയേ എന്ന പ്രശസ്ത ഫ്രഞ്ച് നാടകകൃത്താണ് പ്രഹസനരൂപത്തിലുള്ള ഗദ്യനാടകത്തിന്റെ വിശിഷ്ട മാതൃകകളാണ് അദ്ദേഹത്തിന്റെ രചനകൾ മനുഷ്യസഹജമായ ദൌർബല്യങ്ങൾ സാധാരണക്കാരായ മിക്ക മനുഷ്യരുടെയും പെരുമാറ്റത്തിലെ അനാശാസ്യത പല മനുഷ്യരും പ്രകടിപ്പിക്കാറുള്ള സ്വഭാവവൈകൃതങ്ങൾ തുടങ്ങിയവ അവിസ്മരണീയമായ രീതിയിൽ ചിത്രീകരിക്കുന്നവയാണ് അദ്ദേഹത്തിന്റെ പ്രഹസനങ്ങൾ പ്രാചീന ഗ്രീസിലെ കോമഡികളിൽ നിന്ന് വ്യത്യസ്തമായ ഒരു ഹാസ്യനാടകരൂപം അവതരിപ്പിക്കുന്നതിൽ മോളിയേ തികച്ചും വിജയിച്ചു ഇതിനുപുറമേ മറ്റൊരു പ്രാധാന്യം കൂടി മോളിയേറുടെ നാടകങ്ങൾക്കുണ്ട് അദ്ദേഹത്തിന്റെ കാലഘട്ടത്തിനുമുമ്പുണ്ടായ നാടകങ്ങളിൽ ഭൂരിപക്ഷവും പദ്യരൂപത്തിലുള്ളവയായിരുന്നു ഗദ്യനാടകത്തിന് രംഗവേദിയിൽ വിജയിക്കാൻ കഴിയുമെന്ന് മോളിയേറുടെ നാടകങ്ങൾ തെളിയിച്ചു ഉള്ളടക്കത്തിലും രൂപത്തിലും അദ്ദേഹത്തിന്റെ നാടകങ്ങൾക്കുള്ള സവിശേഷതകൾ മൂലം ലോകത്തിലെ പലഭാഷകളിലും ഇത്തരം ഫാഴ്സുകൾ പ്രഹസനങ്ങൾ രചിക്കപ്പെടാൻ ഇടയായി മോളിയറുടെ കാലത്തിനുശേഷം യൂറോപ്യൻ നാടകവേദിയിൽ ഉണ്ടായ ഒരു വലിയ സംഭവം നോർവേക്കാരനായ ഹെന്റിക് ഇബ്സൻ രചിച്ച റിയലിസ്റ്റിക് ഗദ്യനാടകങ്ങളുടെ ആവിർഭാവമാണ് ലോകനാടകവേദിയിലെ റിയലിസ്റ്റിക് നാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്ന ഇബ്സന്റെ ഭൂരിപക്ഷം നാടകങ്ങളും റിയലിസ്റ്റിക് ശൈലിയിൽ സമകാലിക സാമൂഹിക ജീവിതത്തിലെ പ്രശ്നങ്ങൾ ചിത്രീകരിക്കുന്നവയാണ് ഗോസ്റ്റ്സ് ഡോൾസ് ഹൌസ് വൈൽഡ് ഡക്ക് എനിമി ഒഫ് ദ് പീപ്പിൾ എന്നിവ അദ്ദേഹത്തിന്റെ വിഖ്യാത റിയലിസ്റ്റിക് നാടകങ്ങളാണ് ഇവയിൽ പലതും മലയാളത്തിലേക്കും മറ്റനേകം ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് ഇതൊക്കെയാണെങ്കിലും ഇബ്സൻ റിയലിസ്റ്റിക് നാടകങ്ങളുടെ രചയിതാവ് മാത്രമായിരുന്നില്ല പ്രതീകാത്മകങ്ങളും കാവ്യാത്മകങ്ങളുമായ ഏതാനും മികച്ച നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട് അവയിൽ ഏറ്റവും പ്രസിദ്ധം മാസ്റ്റർ ബിൽഡർ രാജശില്പി എന്ന കൃതിയാണ് ഇബ്സന്റെ നാടകങ്ങൾക്ക് പൊതുവേയുള്ള ഒരു സവിശേഷത ഗ്രീക്കു ട്രാജഡികളിലെ ക്രിയാംശപരമായ ഐക്യം കാലസംബന്ധിയായ ഐക്യം സ്ഥലപരമായ ഐക്യം എന്നിവ ഇവയിൽ പാലിക്കപ്പെടുന്നു എന്നതാണ് ഇബ്സന്റെ നാടകങ്ങളെ അധികരിച്ച് ഇബ്സൻ സാരസംഗ്രഹം ക്വിന്റെസൻസ് ഒഫ് ഇബ്സനിസം എന്ന ഗ്രന്ഥം എഴുതിയ വിഖ്യാത ഇംഗ്ളീഷ് നാടകകൃത്തായ ബർണാഡ്ഷാ സമകാലിക സാമൂഹികയാഥാർഥ്യങ്ങളെ അധികരിച്ച് ഒട്ടേറെ നാടകങ്ങൾ രചിക്കുകയുണ്ടായി അവ നാടകവേദിയിൽ വിജയകരമായി അവതരിപ്പിക്കപ്പെടുകയും ചെയ്തു ഷായുടെ അതിപ്രശസ്തങ്ങളായ നാടകങ്ങളാണ് ദി ആപ്പിൾ കാർട്ട് മാൻ ആൻഡ് സൂപ്പർമാൻ എന്നിവ എന്നാൽ ക്രിയാംശപ്രധാനമായ ഇബ്സന്റെ നാടകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഷായുടെ നാടകങ്ങൾ സംഭാഷണ പ്രധാനങ്ങളാണ് അവയെല്ലാം നർമരസപ്രധാനങ്ങളും പലപ്പോഴും ഹാസ്യത്മകങ്ങളുമത്രെ അദ്ദേഹത്തിന്റെ നാടകങ്ങൾക്ക് നാടകീയത കുറവാണെന്നുള്ള വിമർശനം ശക്തമാണ് ഏകദേശം ഇതേകാലത്ത് സാമൂഹിക യാഥാർഥ്യങ്ങൾ ചിത്രീകരിച്ചുകൊണ്ട് ശക്തങ്ങളായ ഗദ്യനാടകങ്ങൾ പലതും എഴുതിയിട്ടുള്ള ഇംഗ്ലീഷുകാരനാണ് ജോൺ ഗാൽസ്വർത്തി അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ നാടകം സ്ട്രൈക് പണിമുടക്ക് ആണ് അത് മലയാളത്തിലേക്ക് തർജുമ ചെയ്യപ്പെട്ടിട്ടുണ്ട് ഈ റിയലിസ്റ്റിക് നാടകകൃത്തുക്കളുടെ കാലത്തിന് അല്പം മുമ്പ് ജീവിച്ചിരുന്ന കലാചിന്തകൻ കൂടിയായ ഓസ്കർ വൈൽഡ് ആണ് ഇംഗ്ലീഷിലെ ഗദ്യനാടകകൃത്തുക്കളിൽ പ്രധാനിയായ ഒരാൾ അദ്ദേഹത്തിന്റെ നാടകങ്ങൾ പൊതുവേ ഹാസ്യാത്മകങ്ങളായിരുന്നു സമൂഹത്തിലെ മധ്യവർത്തികളുടെ പൊള്ളത്തരം അനാവരണം ചെയ്യുക എന്നതായിരുന്നു നാടകരചനയിലെ അദ്ദേഹത്തിന്റെ ലക്ഷ്യം ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ ജീവിച്ചിരുന്ന വിഖ്യാതരായ റഷ്യൻ ചെറുകഥാകാരന്മാരിൽ ഒരാളായ ആന്റൺ ചെഖഫ് പ്രഗല്ഭനായ ഒരു നാടകകൃത്തുകൂടി ആയിരുന്നു അദ്ദേഹത്തിന്റെ നാടകങ്ങളിൽ വച്ച് കൂടുതൽ പ്രസിദ്ധമായ ഒന്ന് മൂന്നു സഹോദരിമാർ എന്ന കൃതിയാണ് ഇബ്സന്റെ നാടകങ്ങളുടെ ആവിർഭാവത്തിനു ശേഷം അധികകാലം കഴിയുന്നതിനുമുമ്പുതന്നെ ലോകനാടകസാഹിത്യം റിയലിസത്തിൽ നിന്ന് അകന്നു തുടങ്ങി അദ്ദേഹത്തിന്റെ പിന്നാലേ രംഗത്തുവന്ന ആഗസ്റ്റ് സ്ട്രിൻബർഗ് മെറ്റർലിങ്ക് എന്നിവർ നാടകരചനയിൽ യുക്തിയുടെ ഭാഷ വെടിഞ്ഞ് അസാധാരണമായ ഒരു അനുഭൂതിതലം സൃഷ്ടിക്കുന്ന നാടകങ്ങൾ ലോകത്തിന്റെ മുന്നിൽ അവതരിപ്പിച്ചു പില്ക്കാലത്ത് യൂറോപ്പിൽ രൂപം കൊണ്ട നവീനനാടകപ്രവണതകളാണ് അസംബന്ധനാടകം എപ്പിക് തിയെറ്റർ തുടങ്ങിയവ ആധുനിക ജീവിതത്തിൽ ആനുഭവവേദ്യമായ പൊരുത്തക്കേടുകളാണ് അസംബന്ധനാടകങ്ങൾക്കാധാരം മാനവരാശിയുടെ മഹാനേട്ടങ്ങൾ വരുത്തിവച്ച ദുരന്തങ്ങളും ലോകയുദ്ധങ്ങളും സൃഷ്ടിച്ച അസ്തിത്വസമസ്യകളാണ് ഇത്തരം നാടകങ്ങളിൽ ഏറിയും കുറഞ്ഞും ചർച്ച ചെയ്യപ്പെടുന്നത് യൂജീൻ അയനെസ്കോയുടെ കാണ്ടാമൃഗം കസേരകൾ എന്നിവ ഈ ഗണത്തിൽ ശ്രദ്ധേയമാണ് അസംബന്ധനാടകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രശസ്തി ആർജിച്ച ഗോദോയെ കാത്ത് എന്ന നാടകം സാമുവൽ ബെക്കറ്റ് എന്ന നാടകകൃത്തിന്റേതാണ് നോബൽ സമ്മാനം നേടിയ ഈ കൃതി ലോകത്തിലെ മിക്ക ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് കടമ്മനിട്ട രാമകൃഷ്ണനാണ് മലയാളത്തിൽ ഇതു തർജുമ ചെയ്തിട്ടുള്ളത് ഇരുപതാം നൂറ്റാണ്ടിലെ നാടകരംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിച്ച മറ്റൊരു എഴുത്തുകാരൻ അസ്തിത്വവാദിയായ ഷെനെ ആണ് അസ്തിത്വവാദപരമായ മാനുഷികപ്രശ്നങ്ങൾ ചിത്രീകരിക്കുന്ന ആ നാടകങ്ങൾ മനുഷ്യജീവിതത്തിലെ ചില വൈകൃതങ്ങളെയും അസാധാരണ പ്രശ്നങ്ങളെയും ചിത്രീകരിക്കുന്നു വേലക്കാരികൾ ആണ് ഏറ്റവും നല്ല ഉദാഹരണം നാടകം നാടകീയമാകരുതെന്നും അതിലൂടെ ആവിഷ്കരിക്കപ്പെടുന്ന ജീവിതസത്യങ്ങളും തത്ത്വങ്ങളും ആസ്വാദകരെ ധരിപ്പിക്കുക എന്നതായിരിക്കണം നാടകത്തിന്റെ ലക്ഷ്യമെന്നും അഭിപ്രായപ്പെട്ട ബെർടോൾഡ് ബ്രെഹ്ത് എപ്പിക് നാടകം എന്നൊരു നാടകരൂപം ആവിഷ്കരിക്കുകയും അതിനു യോജിച്ച നാടകങ്ങൾ എഴുതി അവതരിപ്പിക്കുകയും ചെയ്തു പ്രേക്ഷകന് അരങ്ങിലെ സംഭവങ്ങളോടു വികാരപരമായ സാത്മീകരണം ഉണ്ടാകരുതെന്നും ബൗദ്ധികമായ അന്യവത്കരണം നിലനിർത്തി വിമർശനാത്മകമായി വിലയിരുത്താൻ കഴിയണമെന്നും ബ്രഹ്ത് സ്വന്തം രചനകളിലൂടെ തെളിയിച്ചു സാമൂഹിക മാറ്റത്തിന് പ്രേക്ഷകനെ ബോധവാനാക്കാനുള്ള പ്രകടനവേദിയാണ് അദ്ദേഹത്തിന് അരങ്ങ് ത്രിപെനി ഓപ്പറ കോക്കേഷ്യൻ ചാക്ക് സർക്കിൾ സെറ്റ്സ്വാനിലെ നല്ല സ്ത്രീ പുന്തിലയും ശിങ്കിടിയും മദർ കറേജും അവരുടെ മകളും തുടങ്ങിയ അനവധി നാടകങ്ങളിലൂടെ ബ്രഹ്ത് തന്റെ സിദ്ധാന്തം ആവിഷ്കരിച്ചു ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കൻ നാടകവേദിയും സജീവമായിരുന്നു അവിടുത്തെ നാടകപ്രേമികളുടെ താത്പര്യത്തിനൊത്ത നാടകങ്ങളാണ് അവിടെ കൂടുതൽ ഉണ്ടാകുകയും പ്രചരിക്കുകയും ചെയ്തിട്ടുള്ളത് ഏ സ്ട്രീറ്റ് കാർ നെയ്ംമ്ഡ് ഡിസയർ ദ് ഗ്ളാസ് മെനാജറി എന്നീ നാടകങ്ങൾ രചിച്ച ടെനിസി വില്യംസ് ദ് ഹെയറി എയ്പ് ദി എംപറർ ജോൺസ് തുടങ്ങിയ നാടകങ്ങളുടെ കർത്താവായ യൂജിൻ ഒനീൽ ദ് സൂ സ്റ്റോറിയുടെ രചയിതാവായ എഡ്വേഡ് ആൽബി ഓൾ മൈ സൺസും മറ്റും എഴുതിയ ആർതർ മില്ലർ തുടങ്ങിയവരാണ് അമേരിക്കൻ നാടകവേദിയിലെ പ്രശസ്തർ സ്ഥലകാലബദ്ധമായ രംഗകലയാണ് നാടകം എന്നാൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് സിനിമാ ചിത്രീകരണത്തിലെ ഓരോ ചലനവും സാധ്യമാക്കിത്തീർക്കുന്നത് ദൃശ്യഭാഷയിലൂടെയാണ് പ്രധാനമായും സിനിമയിൽ ആശയസംവേദനം നടക്കുന്നത് നാടകത്തിലാകട്ടെ കഥാപാത്രങ്ങളുടെ ഭാവഭേദങ്ങളത്രയും സംഭാഷണങ്ങളിലൂടെയാണ് പ്രേക്ഷകനിലേക്ക് പകരുന്നത് പ്രേക്ഷകനും കഥാപാത്രങ്ങളും തമ്മിലുള്ള നേരിട്ടുള്ള സംവേദനത്തിൽ നാടകാവതരണം ഓരോ പ്രാവശ്യവും വ്യത്യസ്തമായിത്തീരുന്നു മുൻകൂറായി ചിത്രീകരിക്കുന്ന ചലച്ചിത്രദൃശ്യങ്ങൾ സാങ്കേതികോപകരണങ്ങളിലൂടെ ചിത്രീകരിക്കുന്നതിനാൽ സംവിധായകന്റെ കാഴ്ചപ്പാടിൽ സിനിമ ആസ്വദിക്കാൻ പ്രേക്ഷകർ നിർബന്ധിതരായി മാറുന്നു നാടകപ്രേക്ഷകൻ സ്വതന്ത്രനും സിനിമാസ്വാദകൻ ഒരു പരിധിവരെ ദർശനത്തിനൊപ്പം നീണ്ടേണ്ടവനുമാണ് എന്നർഥം രംഗവേദിയുടെ പരിമിതികളും ഭാവദൃശ്യങ്ങളുടെ അഭാവവും നാടകീയമായ സ്ഥലകാലവ്യാഖ്യാനങ്ങൾക്ക് അതിരുകൾ തീർക്കുന്നുണ്ട് നാടകാവതരണത്തെ ക്യാമറയിൽ പകർത്തി സിനിമയായി അവതരിപ്പിച്ചാൽ അത് നാടകമോ സിനിമയോ ആവില്ല നാടകത്തിന്റെ രംഗസങ്കല്പത്തിനപ്പുറത്തേക്ക് സ്വതന്ത്രമായി നീങ്ങാൻ മൂവിക്യാമറയ്ക്ക് കഴിയുകയുമില്ല അതുപോലെ സിനിമയെ നാടകവേദിയിൽ അവതരിപ്പിക്കുക എന്നതും അസംഭവ്യമാണ് നിരവധി സ്ഥലങ്ങളുടെ സന്ദർഭങ്ങളുടെ പ്രകൃതി വ്യാഖ്യാനങ്ങളുടെ പകർപ്പാണ് സിനിമ എന്നാൽ നാടകം അതിന്റേതായ ഒരു സ്വകാര്യസ്ഥലത്തേക്ക് അവതരണത്തിന്റെ ടെക്നിക്കിലൂടെയും സംഭാഷണത്തിലൂടെയും ജീവിത സന്ദർഭങ്ങളെ പൊലിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത് നാടകം എപ്പോഴും വർത്തമാനത്തിൽ അവതരിപ്പിക്കപ്പെടുകയും ഓരോ പ്രാവശ്യവും വേറിട്ടു നില്ക്കുകയും ചെയ്യുന്നു സിനിമയിൽ ഭൂതകാലത്തെ വർത്തമാനകാലമാക്കി തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത് അച്ചടിക്കപ്പെട്ട ഒരു കഥാപുസ്തകം വായനക്കാരന്റെ സൌകര്യമനുസരിച്ച് വായിക്കപ്പെടുമ്പോൾ ആ കഥാപുസ്തകം വർത്തമാനകാലത്തിന്റെ ഭാഗമായി മാറുന്നു സിനിമയും അതുപോലെയാണെന്ന് ചുരുക്കം നാടകാഭിനയവും സിനിമാഭിനയവും തമ്മിൽ വ്യത്യാസമുണ്ട് ക്ളോസപ്പ് മിഡ് ഷോട്ട് ലോങ് ഷോട്ട് തുടങ്ങിയ സങ്കേതങ്ങളിലൂടെ നടന്റെ ചലനങ്ങളാ ണ് ക്യാമറയിൽ പകർത്തുന്നത് ബിഹേവിയർ ആക്റ്റിങ്ങാണ് സിനിമയിലേത് അതേസമയം നാടകത്തിൽ സമഗ്രവും അർപ്പണസന്നദ്ധവുമായ ആക്റ്റിങ്ങാ ണ് നടൻ കാഴ്ചവക്കുന്നത് ആദിമധ്യാന്തമായ അഭിനയസങ്കേതവും കഥാസങ്കേതവുമാണ് നാടകത്തിലുള്ളത് സിനിമാചിത്രീകരണം സ്ഥലത്തിന്റെയും നടീനടന്മാരുടെയും ലഭ്യത അനുസരിച്ച് സൌകര്യപൂർവം നടത്താൻ കഴിയും പിന്നീട് പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലൂടെ കഥാനൈരന്തര്യം സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത് സുനിശ്ചിതമായ ഒരു ഘടനയും ക്രിയയും അഭിനയ ജാഗ്രതയും നാടകത്തിന് അനിവാര്യമാണ് ഒരു പ്രാവശ്യം പാളിയാൽ അതേ രംഗം വീണ്ടും അവതരിപ്പിക്കാനാവില്ല എന്നാൽ സിനിമയെ സംബന്ധിച്ചിടത്തോളം റീ ടേക്കിലൂടെ എത്ര പ്രാവശ്യം വേണമെങ്കിലും അഭിനയം ഷൂട്ട് ചെയ്യാവുന്നതാണ് മറ്റൊരുതരത്തിൽ പറഞ്ഞാൽ സിനിമ ഇന്ദ്രജാലവും നാടകം യാഥാർഥ്യവുമാണ് സിദ്ധിയും സാധനയുമാണ് ഒരു നാടക കലാകാരനെ വിജയത്തിലെത്തിക്കുന്നത് മലയാളസാഹിത്യത്തിലെ ഒരു ജനപ്രിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി മദ്ധ്യകേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവലംബിച്ച് സാഹിത്യരചന നടത്തിയിരുന്ന മുട്ടത്തു വർക്കിയാണ് മലയാളസാഹിത്യത്തെ ജനകീയവൽക്കരിച്ചത് സാഹിത്യ ലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി മുട്ടത്തുവർക്കിയാണെന്നും മുട്ടത്തു വർക്കിയെ വായിച്ചതിന് ശേഷമാണ് മലയാളി തകഴിയിലേക്കെത്തിയതെന്നും എൻ വി കൃഷ്ണവാര്യർ അഭിപ്രായപ്പെട്ടിട്ടുണ്ട് മലയാളിക്ക് വായനയുടെ വാതായനങ്ങൾ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്തു വർക്കി എന്ന് കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട് താനെഴുതുന്നതു മുഴുവൻ പൈങ്കിളികളാണെന്ന് തുറന്നു പറയാൻ അദ്ദേഹം മടികാണിച്ചില്ല തുഞ്ചൻ പറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും പൈങ്കിളികൾ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിൽ കാലൻ കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ലെന്നും വിളിച്ചുപറയാനും ധൈര്യം കാട്ടിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴയിൽ മുട്ടത്തു മത്തായിയുടേയും അന്നമ്മയുടേയും ഒൻപതു മക്കളിൽ നാലാമനായി ഏപ്രിൽ നാണ് മുട്ടത്ത് വർക്കി ജനിച്ചത് ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ചങ്ങനാശ്ശേരി എസ് ബി ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു പിന്നീട് അദ്ധ്യാപകവൃത്തികൊണ്ട് കുടുംബം പുലർത്താൻ കഴിയില്ല എന്നു വന്നപ്പോൾ അല്പംകൂടി ഭേദപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് കൂടിക്കലിലെ തടിഫാക്ടറിയിൽ കണക്കെഴുത്തുകാരനായി കുറച്ചു നാൾ എം പി പോളിന്റെ ട്യൂട്ടോറിയലിൽ പഠിപ്പിച്ചു പിന്നീട് എം പി പോളിനോടൊത്ത് സഹപത്രാധിപരായി ദീപികയിൽ ജോലിചെയ്തു മുതൽ വരെ അദ്ദേഹം ദീപികയുടെ പത്രാധിപ സമിതിയിൽ ഉണ്ടായിരുന്നു പത്രത്തിലെ നേരും നേരമ്പോക്കും എന്ന പംക്തി എഴുതിയിരുന്നത് അദ്ദേഹമായിരുന്നു ആറ് ആണ്മക്കളും മൂന്ന് പെണ്മക്കളുമായി ഒൻപതു മക്കൾ ഭാര്യ തങ്കമ്മ വർക്കി ആത്മാഞ്ജലി എന്ന ഖണ്ഡകാവ്യമാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകൃതി അതിനു അവതാരിക എഴുതിയ എം പി പോൾ ആണ് വർക്കിയെ ഗദ്യമേഖലയിലേക്ക് തിരിച്ചു വിട്ടത് മുട്ടത്തുവർക്കിയുടെ നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട് എല്ലാം തന്നെ തിയേറ്ററുകൾ നിറഞ്ഞോടിയ ചിത്രങ്ങളായിരുന്നു സത്യൻ അഭിനയിച്ച കരകാണാക്കടലും പാടാത്ത പൈങ്കിളിയും പ്രേം നസീർ അഭിനയിച്ച ഇണപ്രാവുകൾ വെളുത്ത കത്രീന ലോറാ നീ എവിടെ പ്രിയമുള്ള സോഫിയ അഴകുള്ള സെലീന തുടങ്ങിയവയെല്ലാം വൻ വിജയമായിരുന്നു അദ്ദേഹം കഥയും തിരക്കഥയും രചിച്ച പാടാത്ത പൈങ്കിളി എന്ന ചലച്ചിത്രത്തിന് പ്രസിഡന്റിന്റെ വെള്ളിമെഡൽ ലഭിച്ചു തിരുവനന്തപുരം കൊട്ടാരത്തിൽ വിളിച്ച് ശ്രീചിത്തിര തിരുനാൾ മഹാരാജാവ് അഭിനന്ദനമറിയിച്ചു ജീവിതത്തിന്റെ സങ്കീർണ്ണതകളെ ലളിതവൽക്കരിക്കുന്ന ദർശനരഹിതവും ഉപരിപ്ലവവുമായ സാഹിത്യരചനകളുടെ മാതൃകകളായി ഇദ്ദേഹത്തിന്റെ കഥകൾ വിമർശിക്കപ്പെട്ടിട്ടുമുണ്ട് അത്തരം രചനകളെ വിശേഷിപ്പിക്കുന്ന പൈങ്കിളി സാഹിത്യം എന്ന പ്രയോഗത്തിന്റെ പിറവിക്കു പോലും പാടാത്ത പൈങ്കിളിയുടെ സ്രഷ്ടാവായ മുട്ടത്തു വർക്കി കാരണക്കാരനായി വായന ആനന്ദകരമായ പ്രവൃത്തിയായി അനുഭവിപ്പിച്ചതു മുട്ടത്തു വർക്കിയുടെ കൃതികളാണെന്ന് പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഡോക്ടർ കെ എസ് ഡേവിഡ് അഭിപ്രായപ്പെടുന്നു കൗമാരകൗതുകങ്ങളെ സ്പർശിക്കുന്ന പ്രമേയപരമായ പ്രത്യേകതകളും ലളിതമായ ആഖ്യാനശൈലിയുമൊക്കെയാവാം അതിന് കാരണമെന്ന് അദ്ദേഹം പറയുന്നു മുട്ടത്തു വർക്കിയുടെ നോവലുകൾ അക്ഷരമാലാ ക്രമത്തിൽ താഴെ ചേർത്തിരിക്കുന്നു മുട്ടത്തു വർക്കിയുടെ ചെറുകഥാ സമാഹാരങ്ങൾ അക്ഷരമാലാ ക്രമത്തിൽ താഴെ ചേർത്തിരിക്കുന്നു കെ പി എ സിക്കു ബദലായി രൂപീകരിക്കപ്പെട്ട എ സി എ സി ആൻറി കമ്യൂണിസ്റ്റ് ആർട്സ് ക്ലബ് എന്ന നാടക സമിതിക്ക് വേണ്ടി എഴുതിയ ഞങ്ങൾ വരുന്നു എന്ന നാടകം വിമോചന സമരത്തിന്റെ പ്രചരണത്തിന് വലിയ പങ്ക് വഹിച്ചിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട നാടകങ്ങൾ താഴെ പറയുന്നവയാണ് മുട്ടത്തു വർക്കി വിവർത്തനം ചെയ്ത കൃതികൾ അക്ഷരമാലാ ക്രമത്തിൽ താഴെ ചേർത്തിരിക്കുന്നു മുട്ടത്തു വർക്കിയുടെ നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട് കേരളത്തിന്റെ തെക്കേ അറ്റത്തുള്ളതും സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരം ഉൾക്കൊള്ളുന്നതുമായ ജില്ല ആസ്ഥാനം തിരുവനന്തപുരം നഗരം ഭാരതത്തിന്റെ തെക്കേ അറ്റമായ കന്യാകുമാരി തിരുവനന്തപുരം ജില്ലയുടെ അതിരായ കളിയ്ക്കവിള കീലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു കിഴക്കു നിന്ന് പടിഞ്ഞാറേക്ക് ഉയരം കൂടിയ കുന്നുകളേയും അവയ്ക്കിടയിലെ താഴ്വാരങ്ങളേയും ഉൾക്കൊള്ളുന്ന മലനാട് മലമ്പ്രദേശത്തു നിന്ന് ചാഞ്ഞിറങ്ങുന്ന മട്ടിൽ നിന്മോന്നതമായിക്കിടക്കുന്ന ഇടനാട് വിസ്തൃതികുറഞ്ഞതെങ്കിലും നിരന്ന പ്രദേശമായ തീരമേഖല എന്നിങ്ങനെ ജില്ലയുടെ ഭൂപ്രകൃതിയെ സംഗ്രഹിക്കാം വടക്കും വ കിഴക്കും അതിരുകളിൽ സഹ്യപർവതസാനുക്കളാണ് ജില്ലയുടെ കിഴക്കുഭാഗത്ത് ക്രമേണ ഉയരം കുറഞ്ഞ നിലയിൽ കാണപ്പെടുന്ന ഇവ തെ കിഴക്കരികിൽ എത്തുമ്പോഴേക്കും താരതമ്യേന ഉയരം കുറഞ്ഞ മേടുകളായിത്തീരുന്നു മലമടക്കുകളുടെ തുടർച്ചയായുള്ള കുന്നിൻ നിരകളും താഴ്വാരങ്ങളും തീരസമതലത്തോളം വ്യാപിച്ചുകിടക്കുന്നു മറ്റു ജില്ലകളിലേതിനെ അപേക്ഷിച്ച് തിരുവനന്തപുരത്തിന്റെ തീരമേഖല നന്നേ വീതി കുറഞ്ഞതാണ് ജില്ലയുടെ തെക്കരികിലേക്കു നീങ്ങുന്തോറും ഭൂമിയുടെ ചായ്മാനത്തിൽ കുറവുണ്ടായി ഏതാണ്ട് സമതല പ്രകൃതി കൈവരിക്കുന്നു നെയ്യാറ്റിൻകരതാലൂക്കിൽ മലനാട് ഇടനാട് തീരമേഖല എന്നീ മൂന്നു ഭൂവിഭാഗങ്ങളേയും അനുക്രമമായ നിലയിൽ കാണാവുന്നതാണ് നെടുമങ്ങാട് താലൂക്കിന് മൊത്തത്തിൽ നിമ്നോന്നത പ്രകൃതിയാണ് സഹ്യപർവത ശൃംഗങ്ങളിൽ നിന്നു തെ പടിഞ്ഞാറേക്കു ചാഞ്ഞിറങ്ങുന്ന മട്ടിലാണ് കിടപ്പ് തിരുവനന്തപുരം പൊതുവേ ഉച്ചാവചം കുറഞ്ഞ മേഖലയാണ് ചിറയിൻകീഴിന്റെ കിഴക്കേപ്പകുതി ഇടനാട്ടിലും പടിഞ്ഞാറേപ്പകുതി തീരമേഖലയിലും ഉൾപ്പെട്ടിരിക്കുന്നു ഈ താലൂക്കിൽ തീരത്തോടടുത്ത് ചെറുതും വലുതുമായ കായലുകളുടെ നിരയുമുണ്ട് ഗിരിശൃംഗങ്ങളിൽ നിന്ന് കടലിറമ്പിലേക്കുള്ള ഏറ്റവും കൂടിയ ദൂരം കി മീ ആണ് ജില്ലാതിർത്തിക്കുള്ളിൽ സഹ്യപർവതനിരകളുടെ ശരാശരി ഉയരം മീ ആണ് അഗസ്ത്യകൂടം മീ ആണ് ഏറ്റവും പൊക്കം കൂടിയ കൊടുമുടി തിരുവനന്തപുരം നഗരപ്രാന്തത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന സാമാന്യം ഉയരത്തിലുള്ള ചെറിയ കുന്നാണ് മൂക്കുന്നിമല മീ കടലിലേക്ക് ഉന്തിനിൽക്കുന്ന കോവളം വർക്കല തുടങ്ങി ഏതാനും ഭാഗങ്ങളെ ഒഴിവാക്കിയാൽ പൊതുവേ ഋജുവായ കടലോരമാണ് ജില്ലയ്ക്കുള്ളത് കേരളത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വീതി കുറവുള്ള മേഖലയാണ് തിരുവനന്തപുരം ജില്ലയിലുള്ളത് ഇക്കാരണത്താൽ ജില്ലയിലെ നദികൾ താരതമ്യേന നീളം കുറഞ്ഞവയാണ് വാമനപുരം ആറ് കരമനയാറ് നെയ്യാറ് എന്നിവയാണ് പ്രധാന നദികൾ ആറ്റിങ്ങലാറ് എന്നും അറിയപ്പെടുന്ന വാമനപുരം ആറ് പശ്ചിമഘട്ടനിരകളിലെ ചെമ്മുഞ്ചിമൊട്ട മീ യിൽ ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി അഞ്ചുതെങ്ങുകായലിൽ പതിക്കുന്നു ഈ നദിയുടെ നീളം കി മീ ആണ് ചിറ്റാർ കലൈപ്പാറ പന്നിവടി പൊൻമുടി എന്നീ ആറുകൾ സംയോജിച്ച് ഒഴുകുന്ന നദിയിൽ പാലോടിന് മൂന്ന് കി മീ താഴെ മീൻമുട്ടിയിൽ മീ പൊക്കത്തിലുള്ള ഒരു ജലപാതമുണ്ട് നെടുമങ്ങാട് ചിറയിൻകീഴ് താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ നദീതടത്തിന് ച കി മീ വിസ്തീർണമാണുള്ളത് രണ്ടാമത്തെ നദിയായ കരമനയാറിന്റെ പ്രഭവസ്ഥാനവും ചെമ്മുഞ്ചിമൊട്ടയുടെ പാർശ്വത്തിലാണ് മീ കവിയാർ അട്ടയാർ വയ്യാപ്പടിയാർ തോടയാർ തുടങ്ങിയ ചെറുഅരുവികൾ സംഗമിച്ചാണ് കരമനയാറ് രൂപം കൊള്ളുന്നത് എടമൺവരെ തെ പ ദിശയിൽ ഒഴുകുന്ന നദി തുടർന്ന് ഏതാണ്ട് പതന സ്ഥാനത്തോളവും തെക്കോട്ടാണ് ഒഴുകുന്നത് അന്ത്യപാദത്തിൽ തിരുവനന്തപുരത്തെ തഴുകിയൊഴുകുന്ന ഈ നദി പാച്ചല്ലൂരിനു സമീപമുള്ള തോട്ടുമുക്കിൽ വച്ച് കടലിൽച്ചേരുന്നു തിരുവനന്തപുരത്തെ ആദ്യത്തെ ശുദ്ധജലപദ്ധതി നഗരത്തിന് കി മീ വടക്ക് അരുവിക്കരയിൽ കരമനയാറിനു കുറുകെ നിർമ്മിക്കപ്പെട്ടിരിക്കുന്ന കൃത്രിമ തടാകത്തെ ആശ്രയിച്ചുള്ളതാണ് കരമനയാറിന്റെ പ്രധാന പോഷകനദി കിള്ളിയാറ് ആണ് നെടുമങ്ങാടിനടുത്ത് കുന്നിൻ ചരിവുകളിൽ പിറവിയെടുക്കുന്ന ഈ നദി കി മീ ഒഴുകി തിരുവനന്തപുരം നഗരം മുറിച്ചുകടന്ന് നടുക്കരയിൽ വച്ച് കരമനയാറിൽ ലയിക്കുന്നു ച കി മീ തടവിസ്തൃതിയുള്ള കരമനയാറിന്റെ നീളം കി മീ ആണ് സംസ്ഥാനത്തിലേയും ജില്ലയിലേയും തെക്കേഅറ്റത്തുള്ള നദിയാണ് നെയ്യാറ് അഗസ്ത്യമല മീ യിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം മലനിരകൾക്കിടയിൽ ദ്രുതഗതിയായി തെ പടിഞ്ഞാറേക്കൊഴുകുന്ന ഈ നദി മണിയക്കാണി മുതൽ കള്ളിക്കാടുവരെ പടിഞ്ഞാറോട്ടും തുടർന്ന് ഒറ്റശേഖരമംഗലം വരെ തെക്കോട്ടും വീണ്ടും തെ പ ദിശ അവലംബിച്ചും ഒഴുകി പൂവാറിനടുത്തു വച്ച് കടലിൽ പതിക്കുന്നു ഈ നദിയുടെ നീളം കി മീ ആണ് തടപ്രദേശം നെടുമങ്ങാട് നെയ്യാറ്റിൻകര എന്നീ താലൂക്കുകളിലായി ച കി മീ വ്യാപ്തിയിൽ കിടക്കുന്നു ഈ നദിയിൽ കള്ളിക്കാട്ട് ജലസേചനം ലക്ഷ്യമാക്കി ഒരു അണക്കെട്ട് നിർമിച്ചിട്ടുണ്ട് പടിഞ്ഞാറോട്ടൊഴുകുന്ന രണ്ട് ചെറുനദികൾ കൂടി ഈ ജില്ലയെ ജലസിക്തമാക്കുന്നു ഇവയിൽ ആദ്യത്തേതായ മാമംആറ് പന്തലക്കോട്ടുകുന്നുകളിൽ ഉദ്ഭവിച്ച് കി മീ ഒഴുകി അഞ്ചുതെങ്ങ്കായലിൽ പതിക്കുന്നു ഈ നദിയിൽ നിന്ന് കൂന്തളൂർ വച്ചു പിരിയുന്ന ഒരു കൈവഴി വാമനപുരം ആറ്റിലേക്ക് ഒഴുകുന്നുണ്ട് മാമം ആറിന്റെ തടവിസ്തൃതി ച കി മീ ആണ് ച കി മീ മാത്രം തടവിസ്തീർണതയുള്ള അയിരൂർആറ് നാവായിക്കുളത്ത് ഉദ്ഭവിച്ചൊഴുകി കി മീ താണ്ടി നടയറക്കായലിൽ പതിക്കുന്നു കടലോരത്ത് തെക്കു നിന്നു വടക്കോട്ട് വേളികായൽ കഠിനംകുളംകായൽ അഞ്ചുതെങ്ങുകായൽ ഇടവാ നടയറക്കായൽ എന്നീ ജലാശയങ്ങൾ കാണാം ഇവ മനുഷ്യ നിർമിത കനാലുകളിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു തിരുവനന്തപുരം മുതൽ വടക്ക് തിരൂർ വരെ കി മീ ദൂരത്തിൽ നിലവിലുണ്ടായിരുന്ന ജലപാതയുടെ ദക്ഷിണപാദമായിരുന്നു ഈ കായൽ തോട് ശൃംഖല വർക്കലയിൽ കുന്നുകൾക്കടിയിലൂടെ നിർമ്മിക്കപ്പെട്ടിരുന്ന യഥാക്രമം മീ മീ എന്നീ നീളങ്ങളിലുള്ള രണ്ട് തുരങ്കങ്ങളിലൂടെയാണ് ഈ ജലപാത കടന്നു പോയിരുന്നത് വർക്കലത്തുരപ്പുകൾ മണ്ണിടിച്ചിൽ മൂലം നിർബാധമായ ജല ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചിരിക്കയാൽ തീരദേശ ജലപാത ഇപ്പോൾ ഉപയോഗത്തിലില്ല തിരുവനന്തപുരം നഗരത്തിന്റെ ദക്ഷിണപ്രാന്തത്തിലുള്ള വെള്ളായണിക്കായലാണ് ജില്ലയിലെ ഏക ശുദ്ധജലതടാകം ഭൂജലനിക്ഷേപം സമൃദ്ധമായുള്ള ഒരു മേഖലയിലാണ് തിരുവനന്തപുരം ജില്ലയുടെ കിടപ്പ് കാർഷികാവശ്യങ്ങൾക്കും ഇതരോപഭോഗങ്ങൾക്കും ഉതകുന്ന ജലസമൃദ്ധങ്ങളായ കുളങ്ങൾ ജില്ലയിലെമ്പാടും സംരക്ഷിക്കപ്പെട്ടുകാണാം ആറുകളും അവയുടെ വിവിധ കൈവഴികളും അന്യഥായുള്ള ജലസമ്പന്നങ്ങളായ തോടുകളും ജില്ലയെ ജലസിക്തമാക്കുന്നു നേരിയ തോതിൽ മഴക്കുറവും ജല ദൗർലഭ്യവും അനുഭവിച്ചുപോന്ന ജില്ലയിലെ തെക്കൻ ഭാഗങ്ങളുടെ വികസനത്തിനായി ഇപ്പോൾ ജലസേചന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് ഭൂവിജ്ഞാനപരമായി ഈ ജില്ലയെ നാല് ഉപമേഖലകളായി വിഭജിക്കാം പരൽശിലകളുടെ അടരുകൾ അട്ടിയിട്ടിട്ടുള്ള മലമടക്കുകൾ ടെർഷ്യറി നിക്ഷേപങ്ങൾക്കു പ്രാമാണ്യമുള്ള പ്ളീസ്റ്റോസീൻ ശിലാസ്തരങ്ങൾ ലാറ്ററൈറ്റ് മേഖല നന്നേ പ്രായം കുറഞ്ഞ അവസാദങ്ങൾക്കു മുൻതൂക്കമുള്ള തീരപ്രദേശം എന്നിവയാണ് ഈ ഉപമേഖലകൾ മലമ്പ്രദേശത്തെ ശിലകൾ ആൽക്കിയൻ വ്യവസ്ഥയിൽപ്പെട്ടവയാണ് ലെപ്റ്റിനൈറ്റു കൾക്കൊപ്പം ചാർണൊക്കൈറ്റ് ഹോൺബ്ളെൻഡ് ബയോട്ടൈറ്റ് നൈസ് ഷിസ്റ്റ് ഗ്രാനുലൈറ്റ് തുടങ്ങിയയിനം ശിലകളും സ്ഥാനീയ പ്രാമുഖ്യം നിദർശിപ്പിക്കുന്നവയാണ് ഉയർന്ന നതി യോടെ വടക്കുപടിഞ്ഞാറ് തെക്കുകിഴക്ക്ദിശയിലോ വടക്ക് വടക്കുപടിഞ്ഞാറ് തെക്ക് തെക്കുകിഴക്ക് ദിശയിലോ നതിലംബ മുള്ളവയും ശല്ക്കിത ഘടനയുള്ളവയുമാണ് ഇവ ഗ്രാഫൈറ്റ് ഉൾക്കൊള്ളുന്ന ഗാർണെറ്റ് സില്ലിമനൈറ്റ് നൈസ് ഗാർണെറ്റ് ബയോട്ടൈറ്റ് നൈസ് കുറഞ്ഞയളവിൽ കാൽക് ഗ്രാനുലൈറ്റ് എന്നിവ പ്രായം കുറഞ്ഞവയോ നവജാതങ്ങളോ ആയ ഗാർണെറ്റ് കലർന്ന ക്വാർട്ട്സ് ഫെൽസ്പാർ എന്നിവയുമായി സമ്മിശ്രാവസ്ഥയിൽ വർത്തിക്കുന്ന ശിലാപടലങ്ങളെയാണ് ലെപ്റ്റിനൈറ്റ് എന്നു വിശേഷിപ്പിക്കുന്നത് നൈസ്ശിലകൾ പുനഃക്രിസ്റ്റലീകരണത്തിനു വിധേയമായി വലിപ്പമേറിയ പരുക്കൻ പരലുകളായി ഉത്പാദിതമാകുന്ന ഫെൽസ്പാത്തിക ഗ്രാനുലൈറ്റുകളാണ് ലെപ്റ്റിനൈറ്റുകൾ നൈസ് ശിലകൾ ഉൾക്കൊണ്ടിരുന്ന ബയോട്ടൈറ്റ് ഗാർണെറ്റ് ആയി പരിവർത്തിതമാകുന്നു വ്യത്യസ്ത തോതിൽ ഗ്രാഫൈറ്റും നേരിയ അളവിൽ ക്വാർട്ട്സ് ഓർതോക്ളേസ് എന്നിവയും അടങ്ങിയിട്ടുള്ള ഗാർണെറ്റ് സില്ലിമനൈറ്റ് നൈസുകളെ ഖോൺഡലൈറ്റ് എന്ന് വിശേഷിപ്പിക്കുന്നു തിരുവനന്തപുരം ജില്ലയിലെ വാമനപുരം പേപ്പാറ കല്ലാർ പൊന്മുടി തുടങ്ങിയയിടങ്ങളിൽ ഖോൺഡലൈറ്റിന്റെ താരതമ്യേന കനംകുറഞ്ഞ അടരുകർ അവസ്ഥിതമാണ് ഇവയിൽ കല്ലാറിലേത് ഗ്രാഫൈറ്റ് സമ്പുഷ്ടമാണ് കീഴായിക്കോണം വാഴിച്ചൽ മടത്തറ അമ്പൂരി എന്നിവിടങ്ങളിലും ഖോൺഡലൈറ്റ് ആധിക്യം ദർശിക്കാം ഗാർണെറ്റ് സില്ലിമനൈറ്റ് നൈസുകൾ ജില്ലയിലെ മിക്കഭാഗങ്ങളിലും ചിതറിയ മട്ടിൽ അനാച്ഛാദിതമായിരിക്കുന്നു ഏതാനും സെ മീ മുതൽ അനേകശതം മീറ്ററുകൾ വരെ കനത്തിലുള്ളവയാണ് ഇവ പൊതുവേ ശല്കിതമായി കാണപ്പെടുന്ന ചാർണൊക്കൈറ്റുകളിലെ പ്രധാന ഘടകങ്ങൾ ക്വാർട്ട്സ് മൈക്രോക്ളൈൻ പ്ളേജിയോക്ളേസ് ഹോൺബ്ളെൻഡ് എന്നിവയാണ് ബയോട്ടൈറ്റ് ഗാർണൈറ്റ് എന്നിവയേയും ഉൾക്കൊണ്ടിരിക്കാം ധാതുസംഘടനത്തെ അടിസ്ഥാനമാക്കി ചാർണൊക്കൈറ്റുകളെ അധിസിലികം മധ്യതമ സിലികം അല്പസിലികംഎന്നിങ്ങനെ തരംതിരിക്കാം അല്പസിലിക വിഭാഗത്തിൽപ്പെട്ടവ പൈറോക്സിൻ ഗ്രാനുലൈറ്റ് ഹോൺബ്ളെൻഡ് നോറൈറ്റ് എന്നിവയെയാണ് ഉൾക്കൊണ്ടിരിക്കുക സാധാരണയായി അധിസിലിക ചാർണൊക്കൈറ്റിലോ നൈസ്ശിലകളിലോ കടന്നുകയറിയമട്ടിൽ കനംകുറഞ്ഞ പടലങ്ങളായോ ഡൈക്കുകളായോ അവസ്ഥിതമായിരിക്കും അഭ്രം മാഗ്നട്ടൈറ്റ് തുടങ്ങിയവയുടെ സാന്നിധ്യത്തോടെ ക്വാർട്ട്സിന്റേയോ ഫെൽസ്പാറിന്റേയോ വലിയ പരലുകളായി വർത്തിക്കുന്ന പെഗ്മട്ടൈറ്റ് ലെപ്റ്റിനൈറ്റ് നൈസ് എന്നീയിനം ശിലകളിലേക്ക് പടലങ്ങളായോ സിരാരൂപത്തിലോ തുളഞ്ഞുകയറിയമട്ടിൽ കാണപ്പെടുന്നു ജില്ലയിലെമ്പാടും സാന്നിധ്യമുള്ള ഇവയ്ക്ക് നിയതമായ ദിശയോ ഗണ്യമായ വലിപ്പമോ ഇല്ല വർക്കല ശ്രേണി എന്നു വിശേഷിപ്പിക്കപ്പെടുന്ന ടെർഷ്യറിശിലാസ്തരങ്ങളുടെ മാതൃകാസ്തരങ്ങൾ കടലിറമ്പത്തുള്ള വർക്കലകുന്നുകളിലാണ് കാണപ്പെടുന്നത് കോഴിത്തോട്ടം ഇടവ പള്ളിപ്പുറം തോന്നയ്ക്കൽ മംഗലപുരം കഴക്കൂട്ടം അരുമാനൂർ കുളത്തൂർ അമരവിള കോവിലൂർ തുടങ്ങിയയിടങ്ങളിലും ഇവ അവസ്ഥിതമാണ് നിറത്തിലും പ്രകൃതിയിലും വൈവിധ്യമാർന്ന പരുക്കൻ മണൽക്കല്ലുകളുടേയും കളിമണ്ണിന്റേയും ഒന്നിടവിട്ടുള്ള അട്ടികളാണ് വർക്കല ശ്രേണിയിലുള്ളത് മിക്കപ്പോഴും ലിഗ്നൈറ്റിന്റെ നേരിയ പടലങ്ങളേയും ഉൾക്കൊണ്ടിരിക്കും വർക്കലയിലുള്ള മാതൃകാസ്തരങ്ങളിൽ ഏറ്റവും താഴത്തെ അടരിലെ ഊതനിറത്തിലുള്ള കളിമണ്ണിനുള്ളിൽ അങ്ങിങ്ങായി പർവർത്തനദശ പൂർണമായും താണ്ടിയിട്ടില്ലാത്ത ലിഗ്നൈറ്റ് കണ്ടാമരം സഞ്ചയങ്ങൾ ഉൾപ്പെട്ടിരിക്കുന്നു റെസിൻ മാർക്കസൈറ്റ് എന്നിവയുടെ ചെറുതും വലുതുമായ കഷണങ്ങളുടെ സാന്നിധ്യം മറ്റൊരു പ്രത്യേകതയാണ് ജില്ലയിലെ മിക്ക ഭാഗങ്ങളിലും വിശിഷ്യ സസ്യാവരണം നഷ്ടപ്പെട്ടയിടങ്ങളിൽ ലാറ്റെറൈറ്റ് ശിലാസഞ്ചയങ്ങൾ വ്യാപിച്ചുകാണുന്നു മാതൃശിലകൾക്ക് അപക്ഷയം സംഭവിച്ച് ഇരുമ്പിന്റേയോ അലൂമിനിയത്തിന്റേയോ രണ്ടിന്റേയുമോ ഓക്സൈഡുകളുടെ പ്രാമാണ്യത്തോടെ ഉരുത്തിരിയുന്ന ശിലാപദാർഥമാണ് ലാറ്റെറൈറ്റ് പ്രീകാമ്പ്രിയൻ മുതൽ ടെർഷ്യറി വരെ വിവിധ യുഗങ്ങളിലേതായ ശിലാസ്തരങ്ങൾക്കുപരി ലാറ്റെറൈറ്റുകൾ വിന്യസിക്കപ്പെട്ടുകാണുന്നതിൽനിന്ന് ഇവയുടെ ഉത്പാദനം ആവർത്തിത പ്രക്രിയകളിലൂടെയായിരുന്നുവെന്ന് അനുമാനിക്കാം കേരളത്തിലും ഒന്നിലധികം ജിയോളജീയ ഘട്ടങ്ങളിലേതായ ലാറ്റെറൈറ്റ് അവസ്ഥിതമാണ് തിരുവനന്തപുരം ജില്ലയിലുള്ളവയെ വർക്കല ശ്രേണിക്കു മുൻപുണ്ടായവയെന്നും പിൻപുണ്ടായവയെന്നും തരംതിരിക്കാം പ്രതലത്തിൽ നിന്ന് നൂറുമീറ്റർ വരെ ആഴത്തിൽ എത്തുന്ന ലാറ്റെറൈറ്റ് പടലങ്ങൾ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട് പരൽഘടനയുള്ള ശിലകളിൽ നിന്ന് ഉരുത്തിരിഞ്ഞവയാകയാൽ ഇവ ശല്കിതമായും മാതൃശിലകളിലെ ധാതുഘടകങ്ങളെ ഉൾക്കൊണ്ടവയായും കാണപ്പെടുന്നു പാടലം ഊത ചുവപ്പ് തവിട്ട് എന്നീ നിറങ്ങളിലോ ഇവയുടെ സങ്കരവർണങ്ങളിലോ ഇവ രൂപംകൊണ്ടിരിക്കാം സസ്യാവരണത്തിനടിയിലുള്ള ലാറ്റെറൈറ്റുകൾ രന്ധ്രമയവും ഭൂജലം ഊർന്നിറങ്ങുന്നതിനു നന്നേ അനുയോജ്യങ്ങളുമാണ് എന്നാൽ സൂര്യതാപം നേരിട്ട് ഏല്ക്കുന്ന ലാറ്റെറൈറ്റുകൾ അവയിലെ രന്ധ്രങ്ങൾ മൂടിപ്പോകാവുന്ന വിധത്തിൽ ഈരടുപ്പമുണ്ടായി കഠിനശിലകളായി മാറുന്നു തരിശുഭൂമികളിലൊട്ടാകെ കടുപ്പമേറിയ ലാറ്റെറൈറ്റ് ആവരണം വ്യാപിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ പൊതു പ്രതിഭാസമായിത്തീർന്നിരിക്കുന്നു തീരമേഖല കടലിലേക്കിറങ്ങി നില്ക്കുന്ന ഏതാനും ഭാഗങ്ങളെ ഒഴിവാക്കിയാൽ പൊതുവേ മണൽപ്പരപ്പുകളാണ് ആവർത്തിച്ചുണ്ടായ കടലേറ്റങ്ങളുടെ പരിണതഫലമായി മാതൃശിലകൾക്കുമേൽ അട്ടിയിട്ടുള്ള സമുദ്രജന്യ നിക്ഷേപങ്ങളാണ് ഇവ ക്വാർട്ട്സിന്റെ അംശം സാമാന്യത്തിലധികമുള്ള പരുക്കനോ തരിമയമോ ആയ ചൊരിമണലാണ് പൊതുവേയുള്ളത് ജില്ലയിൽ വ്യാപകമായി ഉള്ളത് ലാറ്റെറൈറ്റ് ഇനത്തിൽപ്പെട്ട മണ്ണാണ് ചുവപ്പുകലർന്ന തവിട്ടു മുതൽ മഞ്ഞകലർന്ന ചുവപ്പുവരെ വിവിധനിറങ്ങളിൽ കാണപ്പെടുന്ന ഈ മണ്ണിൽ തെങ്ങ് റബ്ബർ കവുങ്ങ് കുരുമുളക് മരച്ചീനി കശുമാവ് നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണിയെ വളരെ പെട്ടെന്നു മാറ്റി മാറ്റി കാണിക്കുന്നതു വഴി ചലിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്ന ദൃശ്യ കലാരൂപമാണ് ചലച്ചിത്രം ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയൊ ചിത്രങ്ങൾ അനിമേഷൻ ചെയ്തൊ മറ്റ് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചൊ ചലച്ചിത്രങ്ങൾ സൃഷ്ടിക്കാം ചലച്ചിത്രങ്ങൾ അവ നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്ക്കാരിക പ്രതിഫലനമാണ് അതുപോലെ തന്നെ അവ തിരിച്ചും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു ചലച്ചിത്രങ്ങളെ പ്രധാനപ്പെട്ട ഒരു കലാരൂപമായും ജനപ്രിയ വിനോദോപാധിയായും കണക്കാക്കപ്പെടുന്നു വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ആശയങ്ങളുടെയും ആദർശങ്ങളുടെയും വ്യാപനത്തിനും ഇവ ഉപയോഗിക്കുന്നു ചലച്ചിത്രങ്ങളുടെ ദൃശ്യഭാഷ അവയ്ക്ക് ഒരു സാർവ്വലോക വിനിമയശക്തി നൽകുന്നു ചില ചലച്ചിത്രങ്ങൾ സംഭാഷണങ്ങൾ മറ്റ് ഭാഷകളിലേക്കു തർജ്ജമ ചെയ്തു അന്തർദേശീയ തലത്തിൽ പ്രശസ്തമായിട്ടുണ്ട് ചലച്ചിത്രങ്ങൾ നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണി ഉപയോഗിച്ചാണു ഉണ്ടാക്കുന്നത് നിശ്ചലചിത്രങ്ങൾ അതിവേഗത്തിൽ തുടർച്ചയായി കാണിക്കുമ്പോൾ അവ ചലിക്കുന്നതായി തോന്നുന്നു ഒരു ചിത്രം മാറ്റിയിട്ടും ഏതാനും നിമിഷാർദ്ധ നേരത്തേക്ക് അത് അവിടെ തന്നെ ഉള്ളതായി പ്രേക്ഷകനു തോന്നുകയും അത് കാരണം ചിത്രങ്ങൾ തമ്മിലുള്ള ഇടവേള അറിയാതാവുകയും അങ്ങനെ ചിത്രങ്ങൾ ചലിക്കുന്നതായി തോന്നുകയും ചെയ്യുന്നു കണ്ണിന്റെ സവിശേഷതയായ പെർസിസ്റ്റൻസ് ഓഫ് വിഷൻ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത് ഒരു വസ്തുവിന്റെ പ്രതിബിംബം പതിനാറിൽ ഒരു സെക്കൻഡ് സമയത്തേക്ക് തങ്ങി നിൽക്കുന്നു ആയതിനാൽ നിശ്ചല ദൃശ്യങ്ങൾ ഈ സമയത്തിൽ കൂടുതൽ വേഗത്തിൽ ചലിപ്പിച്ചാൽ ആ വസ്തു ചലിക്കുന്നതായി തോന്നുന്നു ചലിക്കുന്ന ചിത്രത്തിൽ നിന്നാണു ചലച്ചിത്രം എന്ന പേരു രൂപപ്പെട്ടത് സംസാര ഭാഷയിൽ ചിത്രം പടം മുതലായ വാക്കുകളും ചലച്ചിത്രത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു ഇംഗ്ലീഷ് വാക്കുകളായ ഫിലിം മൂവി എന്നിവയും ഉപയോഗിക്കാറുണ്ട് എന്നിരുന്നാലും സിനിമ എന്ന ഇംഗ്ലീഷ് വാക്കാണ് ഏറ്റവും അധികമായി ഉപയോഗിക്കുപ്പെടുന്നത് ചലച്ചിത്രങ്ങൾക്ക് ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ നിലവിൽ ഉണ്ടായിരുന്ന നാടകങ്ങൾക്കും നൃത്ത രൂപങ്ങൾക്കും ചലച്ചിത്രങ്ങൾക്ക് സമാനമായ കഥ തിരക്കഥ വസ്ത്രാലങ്കാരം സംഗീതം നിർമ്മാണം സംവിധാനം അഭിനേതാക്കൾ കാണികൾ തുടങ്ങിയവ നിലവിൽ ഉണ്ടായിരുന്നു പിൻഹോൾ ക്യാമറ എന്ന ആശയം അൽഹസെൻ തന്റെ ബുക്ക് ഓഫ് ഒപ്റ്റിക്സ് എന്ന ഗ്രന്ഥത്തിലൂടെ മുന്നോട്ടു വെക്കുകയും പിന്നീട് ഏകദേശം ആം ആണ്ടോടു കൂടി ജിംബാറ്റിസ്റ്റ ഡെല്ല പോർട്ട ഇതിനെ പ്രചാരത്തിലാക്കുകയും ചെയ്തു ഒരു ചെറിയ സുഷിരത്തിലൂടെയോ ലെൻസിലൂടെയോ പുറത്ത് നിന്നുള്ള പ്രകാശത്തെ കടത്തിവിട്ട് ഒരു പ്രതലത്തിൽ ചലിക്കുന്ന വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നതാണു പിൻഹോൾ ക്യാമറ പക്ഷെ ഇത് എങ്ങും റെക്കോർഡ് ചെയ്യപ്പെടുന്നില്ല നിശ്ചല ഛായഗ്രഹണത്തിനുള്ള സെല്ലുലോയിഡ് ഫിലിമിന്റെ കണ്ടുപിടിത്തത്തോട് കൂടി ചലിക്കുന്ന വസ്തുക്കളുടെ ചിത്രം എടുക്കുന്നത് എളുപ്പമായി ൽ അമേരിക്കൻ ഐക്യനാടുകളിലെ എഡ്വാർഡ് മയ്ബ്രിഡ്ജ് ക്യാമറകൾ ഉപയോഗിച്ച് ഒരു കുതിരയോട്ടത്തിന്റെ തുടർചിത്രങ്ങൾ നിർമ്മിക്കുന്നതിൽ വിജയിച്ചു ഈ ചിത്രങ്ങൾ പിന്നീട് ചരിത്രത്തിലെ ആദ്യത്തെ ചലച്ചിത്ര നിർമ്മാൺത്തിന് ഉപയോഗപ്പെടുത്തി ഈ ചിത്രങ്ങൾ കടലാസിൽ പകർത്തി ഒരു പിടി ഉപയോഗിച്ച് കറക്കാവുന്ന ഡ്രമ്മിനോടു ചേർത്ത് വെച്ചാൺ ഇതു സാദ്ധ്യമാക്കിയതു ഡ്രമ്മിന്റെ വേഗത അനുസരിച്ചു മുതൽ ചിത്രങ്ങൾ വരെ ഒരു നിമിഷത്തിൽ കാണിക്കുമായിരുന്നു നാണയം ഇട്ട് പ്രവർത്തിപ്പിക്കുന്ന ഇത്തരം ഉപകരണങ്ങളും വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുകയുണ്ടായി നിശ്ശബ്ദചിത്രങ്ങളായിരുന്നു പ്രാരംഭദശയിൽ നിർമ്മിക്കപ്പെട്ടത് യു എസ് സംവിധായകനായ ഡി ഡബ്ല്യു ഗ്രിഫിത്ത് ദ ബർത്ത് ഒഫ് എ നേഷൻ ഇൻടോളറൻസ് എന്നീ ചിത്രങ്ങളിലൂടെ ചലച്ചിത്രകലയിൽ വിപ്ലവം വരുത്തി ക്ലോസ് അപ് ഫ്ളാഷ്ബാക്ക് ഫെയ്ഡ് ഔട്ട് ഫെയ്ഡ് ഇൻ തുടങ്ങിയ സങ്കേതങ്ങൾ ഗ്രിഫിത്ത് അവതരിപ്പിച്ചു ആദ്യകാല യൂറോപ്യൻ സിനിമയെ നിയന്ത്രിച്ചിരുന്നത് ഫ്രഞ്ച് നിർമാതാക്കളായിരുന്നു പ്രത്യേകിച്ചും പാഥേ ഗാമൊങ്ങ് എന്നീ നിർമ്മാണ സ്ഥാപനങ്ങൾ ഡാനിഷ് ഇറ്റാലിയൻ സിനിമകളും ഇക്കാലത്ത് പുരോഗതിനേടി എന്നാൽ ഒന്നാം ലോകമഹായുദ്ധം യൂറോപ്യൻ ചലച്ചിത്ര വ്യവസായത്തെ തകർക്കുകയും അമേരിക്കൻ ചലച്ചിത്രകാരന്മാർ മേൽക്കൈ നേടുകയും ചെയ്തു ഗ്രിഫിത്ത് സെസിൽ ബി ഡിമില്ലെ ചാർളി ചാപ്ലിൻ എന്നിവരായിരുന്നു മുൻ നിരയിൽ കാലിഫോർണിയ കേന്ദ്രമാക്കി അമേരിക്കൻ ചലച്ചിത്ര വ്യവസായവും ശക്തമായി കളിൽ അമേരിക്കക്കൊപ്പം സ്കാൻഡിനേവിയൻ രാജ്യങ്ങളിലും ചലച്ചിത്ര വ്യവസായം വികസിതമായി ജർമൻ എക്സ്പ്രഷനിസവും സോവിയറ്റ് യൂണിയനിൽ നിന്നുള്ള മൊണ്ടാഷും ചലച്ചിത്രകലയെ സ്വാധീനിച്ചു കാൾ തിയഡോർ ഡ്രെയർ സെർജി ഐസൻസ്റ്റീൻ ആബെൽ ഗാൻസ് ആൽഫ്രെഡ് ഹിച്ച്കോക്ക് ഫ്രിറ്റ്സ് ലാങ് എഫ് ഡബ്ല്യു മൂർണോ ജി ഡബ്ല്യു പാബ്സ്റ്റ് പുഡോഫ്കിൻ സിഗാ വെർട്ടോവ് ലൂയി ബുനുവേൽ തുടങ്ങിയ പ്രതിഭാശാലികളുടെ കാലഘട്ടമായിരുന്നു അത് കളോടെ കാലിഫോർണിയയിലെ ലോസ് ആഞ്ചൽസിനു സമീപമുള്ള ഹോളിവുഡിലെ സ്റ്റുഡിയോകളിലേക്ക് അമേരിക്കൻ ചലച്ചിത്ര വ്യവസായം കേന്ദ്രീകരിച്ചു ൽ ശബ്ദം ചലച്ചിത്രത്തിൽ പ്രയോഗിക്കപ്പെട്ടു ഡോൺ ഹുവാൻ എന്ന ഹ്രസ്വചിത്രത്തിലാണ് ആദ്യമായി ശബ്ദം ഉൾക്കൊള്ളിച്ചത് എങ്കിലും ജാസ് സിംഗർ ആയിരുന്നു ആദ്യത്തെ ശബ്ദ ഫീച്ചർ ഫിലിം ശബ്ദത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് മികച്ച ചിത്രങ്ങൾ സൃഷ്ടിച്ച ആദ്യകാല സംവിധായകരിൽ ഷോൺ റെന്വാ ഷാൻ വിഗോ ഫ്രാൻസ് ഹിച്ച്കോക്ക് ബ്രിട്ടൻ ഫ്രിറ്റ്സ് ലാങ് ജർമ്മനി കെൻജി മിസോഗുച്ചി യാസുജിറോ ഒസു ജപ്പാൻ ജോൺ ഫോർഡ് ഹൊവാർഡ് ഹോക്ക്സ് ഫ്രാങ്ക് കാപ്ര യു എസ് എ തുടങ്ങിയവർ ഉൾപ്പെടുന്നു ശബ്ദത്തിന്റെ വരവ് അനിമേഷന്റെ രംഗത്തും വികാസമുണ്ടാക്കി മിക്കി മൗസ് ആദ്യമായി പ്രത്യക്ഷപ്പെട്ടു വാൾട്ട് ഡിസ്നിയുടെ സ്റ്റീംബോട്ട് വില്ലി എന്ന കാർട്ടൂൺ ചിത്രവും ആദ്യത്തെ മുഴുനീള ആനിമേഷൻ ചിത്രമായ സ്നോവൈറ്റ് ആൻഡ് സെവൻ ഡ്വാർഫ്സും പുറത്തു വന്നു വർണചിത്രങ്ങൾക്കു വേണ്ടിയുള്ള അന്വേഷണം മുമ്പു തന്നെ ആരംഭിച്ചെങ്കിലും ആദ്യത്തെ കളർ ഫീച്ചർ ചിത്രം ബെക്കി ഷാർപ് പുറത്തുവന്നത് ൽ ആയിരുന്നു അമ്പതുകളുടെ മധ്യത്തോടെ വർണചിത്രങ്ങൾ ബ്ലാക്ക് വൈറ്റ് ചിത്രങ്ങളെ പുറന്തള്ളി റിയലിസത്തിന്റെയും വാണിജ്യത്തിന്റെയും അടിസ്ഥാനഘടകമായി അത് അംഗീകരിക്കപ്പെട്ടു അമ്പതുകളിൽ ടെലിവിഷന്റെ വെല്ലുവിളി നേരിട്ട ചലച്ചിത്രരംഗം ദൃശ്യപരമായ പുതിയ സാങ്കേതിക വിദ്യകൾക്കു ശ്രമിച്ചു ൽ ത്രീഡി യും സിനിമാ സ്കോപ്പും രംഗത്തെത്തി ട്വന്റിയത് സെഞ്ചുറി ഫോക്സിന്റെ ദ റോബ് ആയിരുന്നു ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം രണ്ടാം ലോക മഹായുദ്ധാനന്തരം കലാമൂല്യത്തിന് പ്രാധാന്യം നല്കുന്നതും വ്യക്തിഗതവുമായ സിനിമകളുമായി ഒരു സംഘം സംവിധായകർ ലോകത്തെങ്ങും ഉയർന്നുവന്നു ഇറ്റലിയിലെ നിയോറിയലിസവും ഫ്രാൻസിൽ ആരംഭിച്ച നവതരംഗവും ന്യൂ വേവ് ഈ പ്രവണതയുടെ ഭാഗമായിരുന്നു ഇങ്മർ ബർഗ്മൻ സ്വീഡൻ അകിര കുറൊസാവ ജപ്പാൻ ലൂയി ബുനുവേൽ കാർലോസ് സോറ സ്പെയിൻ ലൂച്ചിനോ വിസ്കോന്തി ഫെഡറിക്കോ ഫെല്ലിനി ഡിസീക്ക പാസോലിനി ബെർണാഡോ ബെർട്ടലൂച്ചി മൈക്കലാഞ്ചലോ അന്റോണിയോണി റോസലിനി ഇറ്റലി ലൂയിമാലെ റോബർട്ട് ബ്രസൺ ജീൻ കോക്തു ഴാങ് ഗൊദാർദ് ഫ്രാങ്സ്വാ ത്രൂഫോ ഫ്രാൻസ് സത്യജിത് റേ ഋത്വിക് ഘട്ടക് ഇന്ത്യ തോമസ് ഗ്വിറ്റിറസ് അലിയ ക്യൂബ ആന്ദ്രേ വയ്ദ പോളണ്ട് തുടങ്ങിയ സംവിധായകരാണ് ആർട്ട് സിനിമയുടെ കൊടിയുയർത്തിയത് ഫ്രഞ്ച് നവതരംഗമാണ് ചലച്ചിത്ര ലോകത്തെ പിടിച്ചു കുലുക്കിയത് ഗോദാർദിന്റെയും ബ്രത്ലെസ് ത്രൂഫോയുടെയും ചലച്ചിത്രങ്ങൾ നവതരംഗ ചലച്ചിത്ര സങ്കല്പം വ്യക്തമാക്കി രൂപത്തിലും ആഖ്യാനത്തിലും വമ്പിച്ച മാറ്റങ്ങൾ വരുത്തിയ നവതരംഗത്തിന്റെ സ്വാധീനം ലോകമെങ്ങും പ്രകടമായി കളിലും കളിലും വിവിധ ദേശീയ സിനിമകളിൽ പുതിയ ചലച്ചിത്രകാരന്മാർ ഉയർന്നുവന്നു ലിൻസേ ആൻഡേഴ്സൺ ടോണി റിച്ചാഡ്സൺ ജോൺ ഷ്ളെസിംഗർ ബ്രിട്ടൻ വേര ചിറ്റിലോവ മിലോസ് ഫോർമാൻ ചെക്കൊസ്ലൊവാക്യ ഫാസ്ബിന്ദർ വിം വെൻ ഡേഴ്സ് വെർണർ ഹെർസോഗ് ജർമനി ഹോസെ ലൂയിബോറോ കാർലോസ് സോറ സ്പെയിൻ റോബർട്ട് അൾട്ട്മാൻ ഫ്രാൻസിസ് ഫോർഡ് കപ്പോള സ്റ്റാൻലി കുബ്രിക്ക് ആർതർ വെൻ മാർട്ടിൻ സ്കോർസസെ യു എസ് എ സത്യജിത് റേ മൃണാൾ സെൻ മണികൗൾ ശ്യാം ബെനഗൽ അരവിന്ദൻ അടൂർ ഗോപാലകൃഷ്ണൻ ജോൺ എബ്രഹാം ഇന്ത്യ ആന്ദ്രേ തർകോവ്സ്കി റഷ്യ റൊമാൻ പൊളാൻസ്കി ആന്ദ്രേ വയ്ദ ക്രിസ്റ്റോഫ് സനൂസി പോളണ്ട് സൊൾത്താൻ ഫാബ്രി ഇസ്തവാൻ ഗാൾ മാർത്ത മെസോറസ് മിലോസ് യാൻക്സോ ഇസ്തവാൻ സാബോ ഹംഗറി യിൽമെസ് ഗുണെ തുർക്കി തുടങ്ങിയവർ ഈ ഗണത്തിൽപെടുന്നു എഴുപതുകളിൽത്തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഹോളിവുഡ് മുഖ്യധാരാ സിനിമയിൽ പുതിയ തരംഗം സൃഷ്ടിച്ചു വീഡിയോ കേബിൾ സാറ്റലൈറ്റ് ടെലിവിഷനുകൾ എന്നിവയുടെ ആവിർഭാവം വാണിജ്യ സിനിമയെ കൂടുതൽ ബലിഷ്ഠമാക്കി സ്പെഷ്യൽ ഇഫക്ടുകൾ ചലച്ചിത്രത്തിൽ ആധിപത്യം നേടി കാലഘട്ടത്തിലാണ് ഈ പ്രവണത സുശക്തമായത് സ്റ്റീവൻ സ്പീൽബർഗ് ജാസ് ഇ ടി ദ എക്സ്ട്രാ ടെറസ്ട്രിയൽ ജുറാസിക് പാർക്ക് ജോർജ്ജ് ലൂക്കാസ് സ്റ്റാർ വാർസ് ജെയിംസ് കാമറൂൺ ദ ടെർമിനേറ്റർ ദ അബിസ് ടൈറ്റാനിക് തുടങ്ങിയവരാണ് പുതിയ സാങ്കേതിക തരംഗത്തിന്റെ സ്രഷ്ടാക്കൾ എൺപതുകൾക്കുശേഷം ഏഷ്യൻ സിനിമയുടെ മുന്നേറ്റം പ്രത്യേകിച്ചും ചൈന ഇറാൻ ശ്രദ്ധേയമായി ചെൻ കയ്ഗ് ചൈന വോങ് കാർ വയ് ഹോങ്കോങ് ആങ് ലീ തയ്വാൻ അബ്ബാസ് കിയാരൊസ്തമി മക്മൽബഫ് ഇറാൻ തുടങ്ങിയവരാണ് സമകാലീന ഏഷ്യൻ സിനിമയിലെ ശ്രദ്ധേയരായ സംവിധായകർ ക്രിസ്റ്റോഫ് കീസ്ലോവ്സ്കി പോളണ്ട് പെദ്രോ അൽമൊദോവാർ ഷാൻ ഷാക് ബെനിക്സ് പാട്രിസ് ലെക്കോന്തെ ഡെറക് ജാർമാൻ തുടങ്ങിയ യൂറോപ്യൻ സംവിധായകരും ജെയ്ൻ കാംപിയോൺ ജോർജ് മില്ലർ പോൾ കോക്സ് ഓസ്ട്രേലിയ മിഗ്വെൽ ലിറ്റിൻ ചിലി സ്പൈക്ലീ ആന്റണി മിൻഹെല്ല ക്വന്റിൻ ടരാന്റിനോ യുഎസ്എ തുടങ്ങിയവരും സമകാലിക സിനിമയിൽ മികച്ച സംഭാവന നല്കിയ സംവിധായകരാണ് കണ്ടു പിടിച്ച നാളുകളിൽതന്നെ സിനിമ ഇന്ത്യയിലെത്തിയതാണെങ്കിലും ഒരു കലാരൂപമെന്ന നിലയിൽ സിനിമയ്ക്ക് സ്ഥാനം ലഭിച്ചത് അടുത്തകാലത്താണ് ക്രിസ്തുവിന്റെ ജീവചരിത്രം കണ്ട ദാദാ സാഹിബ് ഫാൽക്കെ അത്തരത്തിൽ ഒരു കൃഷ്ണചരിതമായാലെന്താ എന്നാലോചിക്കാൻ തുടങ്ങി പക്ഷേ രാജാ ഹരിശ്ചന്ദ്രയാണ് നിർമിച്ചത് ഇന്ത്യയിലെ ആദ്യത്തെ കഥാചിത്രമായിരുന്നു അത് ശാന്താറാം പി സി ബറുവ ദേവകീബോസ് തുടങ്ങിയവർ ഇന്ത്യൻ സിനിമയുടെ നിശ്ശബ്ദകാലഘട്ടത്തിൽ പ്രവർത്തിച്ചവരാണ് അർദീഷിർ ഇറാനിയുടെ ആലം ആറയാണ് ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന സിനിമ ബോംബെയിലെ പ്രഭാതും രഞ്ജിത്തും കൽക്കട്ടയിലെ ന്യൂ തിയേറ്റേഴ്സും വഴിയാണ് മിക്ക ചിത്രങ്ങളും പുറത്തുവന്നിരുന്നത് സംവിധായകരും ഇവരുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത് ശാന്താറാമും ബിമൽ റോയിയും ഗുരു ദത്തും ശ്രദ്ധാർഹങ്ങളായ ചില സാമൂഹ്യചിന്തകൾ ചലച്ചിത്രത്തിലൂടെ അവതരിപ്പിച്ചു ൽ പുറത്തുവന്ന പഥേർ പാഞ്ചാലി ഇന്ത്യൻ സിനിമാസങ്കല്പങ്ങളെ ഇളക്കിമറിച്ചു സത്യജിത് റായ് എന്ന സംവിധായകനെ ഇന്ത്യയ്ക്ക് ഈ ചിത്രം സംഭാവനചെയ്തു റായിക്കു ശേഷം ഋത്വിക് ഘട്ടക് മൃണാൾ സെൻ എന്നിവർ ഇന്ത്യൻ സിനിമയ്ക്ക് മഹത്തായ സംഭാവനകൾ നല്കി എന്നാൽ ഇന്ത്യൻ സിനിമയുടെ ഏറ്റവും പുതിയ ചലനങ്ങൾ ഉണ്ടായത് എഴുപതുകളിലാണ് മൃണാൾ സെന്നിന്റെ ഭുവൻഷോം ആണ് അതിന് തുടക്കമിട്ടതെന്ന് വേണമെങ്കിൽ പറയാം മണി കൗൾ ഉസ്കി റോട്ടി ദുവിധ കുമാർ സാഹ്നി മായദർപൺ അടൂർ ഗോപാലകൃഷ്ണൻ സ്വയംവരം കൊടിയേറ്റം എലിപ്പത്തായം അനന്തരം കഥാപുരുഷൻ ശ്യാം ബെനഗൽ ആങ്കുർ ഗിരീഷ് കർണാട് കാട് ബി വി കാരന്ത് ചോമനദുഡി ഗിരീഷ് കാസറവള്ളി തബരനകഥെ ഗൗതം ഘോഷ് കേതൻമേത്ത ഗോവിന്ദ് നിഹലാനി അരവിന്ദൻ പോക്കുവെയിൽ തമ്പ് എസ്തപ്പാൻ ഈ പട്ടിക വലുതാണ് ലാണ് മലയാളത്തിലെ ആദ്യസിനിമ വിഗതകുമാരൻ പുറത്തിറങ്ങുന്നത് പത്തു കൊല്ലം കഴിഞ്ഞപ്പോൾ ബാലൻ എന്ന ശബ്ദചിത്രവുമിറങ്ങി ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കുന്ന പ്രാദേശികഭാഷകളിലൊന്നാണ് മലയാളം എഴുപതുകളുടെ തുടക്കത്തിലാണ് മലയാള സിനിമ ലോകസിനിമാ ഭൂപടത്തിൽ സ്ഥാനം പിടിക്കുന്നതും ഒരു സംഘടിതകല എന്ന അവസ്ഥയിൽനിന്ന് സംവിധായകന്റെ കല എന്ന നിലയിലേക്ക് ഉയർത്തപ്പെടുന്നതും മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ദശകത്തിൽ സംവിധായകർ ആഖ്യാനസമ്പ്രദായത്തിൽ വിപ്ലവം വിതച്ചു അമ്പതുകളിൽ സത്യജിത്റായിയെ കേന്ദ്രീകരിച്ചാണ് വിപ്ലവം അരങ്ങേറിയതെങ്കിൽ എഴുപതുകളിൽ വിവിധ ദർശനങ്ങളുള്ള സംവിധായകരാണ് മാറ്റത്തിന് നേതൃത്വം നല്കിയത് ശക്തമായ ഒരു ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ തഴച്ചുവളർന്നത് ഉത്തമസിനിമയുടെ ആസ്വാദനത്തോടൊപ്പം അവയുടെ ജനനത്തിനും ഇടനല്കി സത്യജിത്റായിക്കും മൃണാൾസെന്നിനും ശ്യാം ബെനഗലിനും ശേഷം ഇന്ന് ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്ന ചിത്രങ്ങൾ കേരളത്തിൽനിന്നാണുണ്ടാകുന്നത് ചലച്ചിത്ര നിർമ്മാണവും പ്രദർശനവും ലാഭം ഉണ്ടാക്കാൻ പറ്റിയ മേഖല ആണെന്ന് ഇതിന്റെ കണ്ടുപിടിച്ച് കുറച്ചു നാളുകൾക്കകം തന്നെ മനസ്സിലാക്കിയിരുന്നു തങ്ങളുടെ പുതിയ കണ്ടുപിടിത്തത്തിന്റെ സാധ്യത മനസ്സിലാക്കിയ ലൂമിയേ സഹോദരന്മാർ ഉടൻ തന്നെ ഒരു യൂറോപ്യൻ പര്യടനത്തിന് ഇറങ്ങിത്തിരിച്ചു രാജകീയ കുടുംബങ്ങൾക്കും പൊതുജനങ്ങൾക്കും വേണ്ടി വെവ്വേറേ പ്രദർശനങ്ങൾ സംഘടിപ്പിച്ചു ഓരോ രാജ്യങ്ങളിലെ പ്രദർശനങ്ങളിലും അതത് പ്രദേശങ്ങളെ കൂടെ ഉൾപ്പെടുത്താൻ അവർ ശ്രദ്ധിക്കുകയും അത് മൂലം അവരുടെ കണ്ടുപിടിത്തം പെട്ടെന്നു വിറ്റ് പോവുകയും ചെയ്തു ൽ പുറത്തിറങ്ങിയ ഒബെറമ്മെർഗൗ പാഷൻ പ്ലേ ആണു ആദ്യത്തെ വാണിജ്യ ചലച്ചിത്രം തൊട്ടു പിന്നാലെ മറ്റ് ചിത്രങ്ങൾ പുറത്ത് വരികയും ചലച്ചിത്രം ഒരു വ്യവസായമായി രൂപപ്പെടുകയും ചെയ്തു ചലച്ചിത്ര നിർമ്മാണത്തിനും പ്രദർശനത്തിനും വേണ്ടി മാത്രമായി കമ്പനികളും തിയേറ്ററുകളും ഉടലെടുക്കകയും ചലച്ചിത്ര അഭിനേതാക്കൾ വലിയ പ്രതിഫലം വാങ്ങുന്ന സെലിബ്രെറ്റീസാകുകയും ചെയ്തു ചാർളി ചാപ്ലിനു ൽ തന്നെ പത്തു ലക്ഷം ഡോളറിന്റെ വാർഷിക ശമ്പള കരാർ ഉണ്ടായിരുന്നു ചലച്ചിത്രങ്ങളെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പ്രചാരണത്തിനും വേണ്ടി ഉപയോഗിക്കാറുണ്ട് ഉദാഹരണത്തിന് പ്രഭാഷണം എന്തെങ്കിലും പരീക്ഷണം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ ജീവിത രീതി മുതലായവയുടെ വീഡിയോ ചിത്രങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും വിശിഷ്ട സാഹിത്യകൃതിയെ അടിസ്ഥാനമാക്കിയുള്ള സിനിമ തുടങ്ങിയവ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം ചലച്ചിത്രങ്ങൾ പ്രചാരണത്തിനായും ഉപയോഗിക്കാറുണ്ട് ലെനി റീഫൻസ്റ്റാൾ നാസി ജർമ്മനിയെക്കുറിച്ച് നിർമ്മിച്ച ചിത്രങ്ങൾ സ്റ്റാലിന് വേണ്ടി ഐസൻസ്റ്റീൻ നിർമ്മിച്ച തുടങ്ങിയവ ഇതിന് ഉദാഹരണമാണ് രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയും ഇത്തരം ചിത്രങ്ങൾ നിർമ്മിക്കാറുണ്ട് ഇത്തരം ചിത്രങ്ങൾ വസ്തുതകളെ അവതരിപ്പിക്കുന്നത് നിഷ്പക്ഷം ആയിക്കൊള്ളണമെന്നില്ല അതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ കാഴ്ചപ്പാടിനു അനുസൃതമായിട്ട് യുക്തിപരത്തിന് ഉപരി ഒരു വൈകാരിക സമീപനം ഇവ സ്വീകരിച്ചേക്കാം മൈക്കൽ മൂറിനെ പോലുള്ളവരുടെ ചിത്രങ്ങൾ ചിലർ പ്രചാരണച്ചിത്രങ്ങളായിട്ട് കണക്കാക്കുമ്പോൾ മറ്റ് ചിലർ അത് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു അടിസ്ഥാനപരമായി ചലച്ചിത്ര നിർമ്മാണം എന്നാൽ ഒരു ചലച്ചിത്രം അതിന്റെ നിർമ്മാതവ് ആഗ്രഹിക്കുന്ന ഉള്ളടക്കത്തിനു അനുസരിച്ച് നിർമ്മിക്കുകയും പ്രദർശനത്തിനു സജ്ജമാക്കുക്കയും ചെയ്യുന്ന വിവിധ ഘട്ടങ്ങളുള്ള ഒരു പ്രക്രിയ ആണു ചലച്ചിത്രങ്ങളുടെ ആദ്യരൂപങ്ങൾ പ്രദർശിച്ചിപ്പിരുന്ന സോട്രോപിനു ഏതാനും തുടർചിത്രങ്ങൾ മതിയായിരുന്നു അതിനാൽ തന്നെ ചലച്ചിത്രനിർമ്മാണം ക്യാമറയോടു കൂടി അല്ലെങ്കിൽ ക്യമറ ഇല്ലാതെ ഉദാഹരണത്തിനു ൽ ഇറങ്ങിയ സ്റ്റാൺ ബ്രകേജിന്റെ മിനിറ്റ് ദൈർഘ്യം ഉള്ള മോത് ലൈറ്റ് ഒരാൾ ഒറ്റക്കോ അല്ലെങ്കിൽ ആയിരക്കണക്കിനു നടീനടന്മാരും സാങ്കേതിക വിദഗ്ദ്ധരും പങ്കാളികളാകുന്ന സംരംഭങ്ങളൊ ആയി വ്യത്യാസപ്പെടുന്നു ചലച്ചിത്ര നിർമ്മാണത്തിനു കഥ തിരക്കഥ രചന മുതൽ ചലച്ചിത്ര വിതരണം വരെയുള്ള വിവിധ ഘട്ടങ്ങളുണ്ട് ഒരു വാണിജ്യചിത്രത്തിന്റെ വിവിധ ഘട്ടങ്ങൾ താഴെക്കാണുന്നതു പോലെ വേർതിരിക്കാം ചിത്രം വലുതാകുന്നതിനു അനുസരിച്ച് കൂടുതൽ വിഭവങ്ങൾ സാമ്പത്തികമായും മാനുഷികമായും വേണ്ടിവരും ഭൂരിപക്ഷം ചിത്രങ്ങളും കലാസൃഷ്ടി എന്നതിലുപരി സാമ്പത്തിക നേട്ടത്തിനു വേണ്ടിയാൺ നിർമ്മിക്കപ്പെടുന്നത് അതോടൊപ്പം തന്നെ ഒരു മികച്ച കലാകാരനു മാത്രമേ ഒരു സിനിമയെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുവാൻ സാധിക്കു വ്യവസായവും കലയും ചേർന്നതാണ് ചലച്ചിത്രം എന്ന് പറയുന്നത് മലയാള ചലച്ചിത്ര സംവിധായകൻ തിരക്കഥാകൃത്ത് സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി പത്മരാജൻ മേയ് ജനുവരി ഒരിടത്തൊരു ഫയൽവാൻ അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ തൂവാനത്തുമ്പികൾ മൂന്നാം പക്കം അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾ ആയി കണക്കാക്കപ്പെടുന്നു ൽ പുറത്തിറങ്ങിയ ഞാൻ ഗന്ധർവ്വൻ ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം സംവിധായകൻ ഭരതനോടൊപ്പം നിരവധി മികച്ച ചലച്ചിത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട് ഇദ്ദേഹം മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധികോളേജിൽ നിന്ന് പ്രീ യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവുമെടുത്തു ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരിൽ നിന്നും സംസ്കൃതവും സ്വായത്തമാക്കി ൽ തൃശൂർ ആകാശവാണിയിൽ അനൌൺസറായി ചേർന്നു വരെ ആകാശവാണിയിലെ ഉദ്യോഗം തുടർന്നു സിനിമാരംഗത്ത് സജീവമായതിനെത്തുടർന്ന് ആകാശവാണിയിലെ ഉദ്യോഗം സ്വമേധയാ രാജിവെക്കുകയായിരുന്നു പിന്നീട് തിരുവനന്തപുരത്തുള്ള പൂജപ്പുരയിൽ സ്ഥിരതാമസമാക്കി കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന ആകാശവാണിയിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് അപരൻ പ്രഹേളിക പുകക്കണ്ണട എന്നിവ കഥാരചനയിലെ വൈഭവം നോവൽരചനയിലേയ്ക്ക് പത്മരാജനെ ആകർഷിച്ചു ൽ എഴുതിയ നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ ഏറെ ശ്രദ്ധേയമായി ആ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും കുങ്കുമം അവാർഡും ഈ കൃതിയിലൂടെ പത്മരാജൻ നേടി പിന്നീട് വാടകയ്ക്കൊരു ഹൃദയം ഇതാ ഇവിടെ വരെ ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു ഉദകപ്പോള മഞ്ഞുകാലം നോറ്റ കുതിര പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകൾ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം രചിച്ചവയാണ് പെരുവഴിയമ്പലം രതിനിർവ്വേദം തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകൾ ഭരതന്റേയും കെ ജി ജോർജ്ജിന്റെയും കൂടെ മലയാളസിനിമയുടെ വളർച്ചയ്ക്കായി ഒരു സിനിമാ വിദ്യാലയം പത്മരാജൻ തുടങ്ങുകയുണ്ടായി ഇത് കലാ സിനിമയേയും വാണിജ്യ സിനിമയേയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു ഭരതനുമായി ചേർന്ന് പത്മരാജൻ പ്രവർത്തിച്ചിട്ടുള്ള സിനിമകളെല്ലാം സമാന്തര സിനിമയുടെയും വാണിജ്യസിനിമയുടെയും ഇടയിൽ നിൽക്കുന്നത് എന്ന അർഥത്തിൽ മധ്യവർത്തി സിനിമ എന്ന് അറിയപ്പെടുന്നു ലൈംഗികതയെ അശ്ലീലമായല്ലാതെ കാണിക്കുവാനുള്ള ഒരു കഴിവ് ഇരുവർക്കുമുണ്ടായിരുന്നു ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ പത്മരാജൻ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു ഭാര്യ രാധാലക്ഷ്മി പത്മരാജൻമക്കൾ അനന്തപത്മനാഭൻ മാധവിക്കുട്ടി ഞാൻ ഗന്ധർവ്വൻ എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ ജനുവരി ആം തീയതി രാവിലെ അവിടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം ചലച്ചിത്രലോകത്തെ വളരെയധികം ഞെട്ടിച്ച ആ വേർപാട് ഇന്നും മലയാളസിനിമയുടെ തീരാനഷ്ടമായി അവശേഷിക്കുന്നു ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിന്റെ കഥാതന്തു കേട്ടപ്പോൾ തന്നെ പത്മരാജന്റെ പത്നി ഉൾപ്പെടെ ഒരുപാടാളുകൾ ഈ കഥ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്രെ ഒരുപാടു തവണ മാറ്റിവെച്ചെങ്കിലും അവസാനം അദ്ദേഹം ഈ സിനിമ ചെയ്യാൻ തയ്യാറാവുകയായിരുന്നു ഒരു പാട് ദുഃശകുനങ്ങൾ ഈ സമയത്തുണ്ടായതായി രാധാലക്ഷ്മി പത്മരാജനെക്കുറിച്ചെഴുതിയ പുസ്തകത്തിൽ ഓർമ്മിക്കുന്നു ഇതിലെ നായകനെ തീരുമാനിക്കാനായി പത്മരാജനു് മുംബൈക്കു പോകേണ്ട വിമാനം ഒരു പക്ഷി വന്നിടിച്ചതു മൂലം യാത്ര ഉപേക്ഷിച്ചു ചിത്രീകരണ സമയത്ത് നായികാ നായകൻമാർക്കും കുറെ അപകടങ്ങൾ പറ്റി പത്മരാജനും കൊളസ്ട്രോൾ സംബന്ധമായ അസുഖവും പിടിപെട്ടു ചലച്ചിത്രത്തിനായോ ടെലിവിഷൻ പ്രോഗ്രാമുകൾക്കായോ ഹ്രസ്വചിത്രത്തിനായോ ദൃശ്യങ്ങളുടെ എഴുതുന്ന രേഖകളെയാണ് തിരക്കഥ എന്നു പറയുന്നത് ഒരു ദൃശ്യത്തിൽ അടങ്ങിയിട്ടുള്ള സ്ഥലം സമയം കഥാപാത്രങ്ങൾ ശബ്ദം അംഗചലനങ്ങൾ തുടങ്ങി അതിലെ അന്തർനാടക സ്വഭാവം വരെ ഒരു തിരക്കഥയിൽ ഉൾക്കൊണ്ടിരിക്കുന്നു തിരക്കഥകൾ ചിലപ്പോൾ സ്വതന്ത്രമായവയോ അല്ലെങ്കിൽ മറ്റു സാഹിത്യരൂപങ്ങളെ അധികരിച്ചെഴുതിയവയോ ആവാം ചലച്ചിത്രത്തിന്റെ രൂപരേഖ തിരക്കഥ അതിനെ ആശ്രയിച്ചു നിർമ്മിക്കേ സിനിമയ്ക്കു വേണ്ടിയാണ് തയ്യാറാക്കുന്നത് ബെർഗ്മാൻ ഫെല്ലിനി കുറസോവ അന്റെണിയോണി തുടങ്ങിയ മഹാരഥന്മാരുടെ തിരക്കഥകൾ സാഹിത്യഗുണം ഉള്ളവയാണ് തിരക്കഥ ചലച്ചിത്രത്തിന്റെ അസ്ഥിവാരമാണ് ഒരു കഥ സിനിമാ മാധ്യമത്തിന്റെ സാധ്യതകൾ ഉപയോഗിച്ചു പറയുമ്പോൾ തിരക്കഥയാകും അത് ചലച്ചിത്രകാരന്മാരുടെ മാർഗരേഖയും അധ്യേതാക്കളുടെ പാഠ്യസാമഗ്രിയും ആണ് ചലച്ചിത്രസാഹിത്യത്തിന്റെ പ്രമുഖമായ ഒരു ശാഖയാണ് തിരക്കഥകൾ നല്ലൊരു സിനിമയ്ക്കടിസ്ഥാനം നല്ല തിരക്കഥയാണ് തിരക്കഥയില്ലാതെ സിനിമയെടുക്കുന്ന സംവിധായകരുമുണ്ട് ഒരു തിരക്കഥ നിരവധി അങ്കങ്ങൾ ആയി വിഭജിച്ചിരിക്കും അങ്കങ്ങളെ തിരചിത്രങ്ങളുമായി ആയി വിഭജിച്ചിരിക്കും സാധാരണയായി സീൻ എഴുതി തീർന്നതിനുശേഷമാണ് ഓരോന്നിനും ഷോട്ടുകൾ ആയി വിഭജിക്കുന്നത് ഒരു കഥയിൽ അന്തർഭവിച്ചിട്ടുള്ള കഥയുടെ ദൃശ്യാവിഷ്കാരത്തെ സംബന്ധിച്ച വിശദീകരണത്തോടൊപ്പം കഥയുടെ ക്രമാനുഗതവും അടുക്കും ചിട്ടയുമാർന്ന വളർച്ചയും വികാസവും തിരക്കഥയിൽ പ്രതിഫലിക്കുന്നു തിരക്കഥ ഒരുസാഹിത്യ രൂപമല്ല ചിത്രീകരിപ്പെടേണ്ട സംഭവങ്ങളുടെ വിശദീകരണങ്ങൾ ആണ് എന്നാൽ സിനിമയ്ക്ക ശേഷം പുറത്തിറങ്ങുന്ന പുസ്തകരൂപത്തിലുള്ള തിരക്കഥകൾക്ക് ഇപ്പോൾ സാഹിത്യസ്വഭാവം കൈവന്നിട്ടുണ്ട് മലയാള സാഹിത്യത്തിലെ പല പ്രമുഖരും തിരക്കഥകൾ എന്ന നവീനമായ സാഹിത്യ ശാഖയിലൂടെ സിനിമ എന്ന മാധ്യമത്തിന്റെ വളർച്ചക്ക് സഹായമായി പ്രവർത്തിച്ചിട്ടുണ്ട് എം ടി വാസുദേവൻ നായർ പി പത്മരാജൻ ലോഹിതദാസ് ശ്രീനിവാസൻ രഞ്ജി പണിക്കർ മധു മുട്ടം രഞ്ജിത്ത് വേണു നാഗവള്ളി എന്നിവർ മലയാളത്തിലെ പ്രമുഖരായ തിരക്കഥാകൃത്തുകളാണ് അനേകഠ മികച്ച തിരക്കഥകൾ മലയാള സിനിമയിൽ ഉൻഡായിട്ടുൻഡ് മലയാള സാഹിത്യ ചരിത്രത്തിലെ ഏറെ സമ്പന്നമായ കാലത്തെ പ്രതിനിധാനം ചെയ്യുന്നു മണിപ്രവാളസാഹിത്യം ഭാഷ കാവ്യപ്രമേയം രചനാകൗശലം കാവ്യ സൗന്ദര്യം എന്നീ ഘടകങ്ങളിൽ ഒരു നവസരണി വെട്ടിത്തുറന്ന പ്രസ്ഥാനമാണിത് ആര്യന്മാർ കേരളത്തിൽ ആധിപത്യം നേടിയതിനുശേഷം പതിമൂന്നാം നൂറ്റാണ്ടിൽ പാട്ടിന് സമാന്തരമായിത്തന്നെ ആവിർഭവിച്ച കാവ്യരീതിയാണ് മണിപ്രവാളം സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാൻ കഴിയാത്ത വിധം കലർത്തിയുള്ള കാവ്യരചനാ സമ്പ്രദായമാണ് ഇത് പതിനാലാം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ രചിക്കപ്പെട്ട ലീലാ തിലകം എന്ന ഗ്രന്ഥമാണ് മണിപ്രവാളത്തിന്റെയും പാട്ടിന്റെയും ലക്ഷണങ്ങൾ നിർവചിച്ചിട്ടുള്ളത് ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം മണി എന്നാൽ മാണിക്യം റൂബി എന്ന ചുവപ്പു കല്ല് പ്രവാളം എന്നാൽ പവിഴം മണി ദ്രാവിഡ ഭാഷയും പ്രവാളം സംസ്കൃത ഭാഷയും എന്നാണ് സങ്കൽപം മാണിക്യവും പവിഴവും ഒരേ നിറമാണ് ഇവ ചേർത്ത് ഒരു മാല നിർമ്മിച്ചാൽ മണിയും പ്രവാളവും തമ്മിൽ തിരിച്ചറിയാൻ കഴിയുകയില്ല അതുപോലെ മലയാളവും സംസ്കൃതവും അന്യൂനമായി കൂടിച്ചേർന്ന് ഒരു പുതിയ ഭാഷ ഉണ്ടായി എന്ന് സങ്കൽപ്പം കോക്കിന്റേൻ വൃത്തമാന ചെന്നൂന്മേൽ എന്നാണ് ആചാര്യൻ പറയുന്നത് കൂത്ത് കൂടിയാട്ടം എന്നീ കലാരൂപങ്ങൾ മണിപ്രവാളത്തിൻറെ വളർച്ചയെ സഹായിച്ചു വേശ്യകളെയും ദേവദാസികളേയും അധികമായി വർണ്ണിക്കുന്നവയായിരുന്നു മണിപ്രവാള കാലഘട്ടത്തിലെ കൂടുതലും കൃതികൾ ദേവതാസ്തുതി രാജസ്തുതി ദേശവർണന എന്നിവയ്ക്കു വേണ്ടിയുള്ള കൃതികളും രചിക്കപ്പെട്ടു മലയാള സാഹിത്യത്തിൽ മണിപ്രവാള പ്രസ്ഥാനത്തിൽ എഴുതിയ കൃതികളിൽ ഏറ്റവും പ്രശസ്തമായത് ഉണ്ണുനീലിസന്ദേശം ആണ് ആം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ എഴുതപ്പെട്ട ലീലാതിലകം ആണ് മണിപ്രവാളത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം ഭാഷാ സംസ്കൃതയോഗോമണിപ്രവാളം എന്നതാണു മണിപ്രവാളത്തിന്റെ ലക്ഷണം മലയാളത്തിന്റെ വ്യാകരണവും ഘടനയും ലീലാതിലകം പ്രതിപാദിക്കുന്നു കേരളത്തിലെ തദ്ദേശീയ ഭാഷ തമിഴ് ആയിരുന്നു എന്ന് ലീലാതിലകം പ്രതിപാദിക്കുന്നു മണിപ്രവാള കവിതാശൈലിയെ ലീലാതിലക പ്രതിപാദിക്കുന്നു ഇതിന്റെ കർത്താവാരെന്ന് നിശ്ചയിക്കുവാനായിട്ടില്ലെങ്കിലും പ്രസ്തുത ഗ്രന്ഥത്തെ കുറിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടുണ്ട് ഈ ഗ്രന്ഥത്തിന് ശിൽപം എന്നു പേരുള്ള എട്ട് വിഭാഗങ്ങൾ ഉണ്ട് കുലശേഖരരാജാവിന്റെ ആശ്രിതനായിരുന്ന തോലനാണു ആദ്യത്തെ മണിപ്രവാളകവിയായി പരിഗണിക്കപ്പെടുന്നത് ക്രമദീപിക ആട്ടപ്രകാരം ഇവയാണു അദ്ദേഹത്തിന്റെ പ്രധാനകൃതികൾ ചമ്പുക്കളും സന്ദേശകാവ്യങ്ങളും ആണു ഈ ഭാഷാപ്രസ്ഥാനത്തിലെ പ്രധാന വിഭാഗങ്ങൽ മറ്റു കൃതികളായ വൈശികതന്ത്രം ഉണ്ണിയച്ചീ ചരിതം ഉണ്ണിച്ചിരുതേവീചരിതം ഉണ്ണിയാടീ ചരിതം ഉണ്ണുനീലി സന്ദേശം കോകസന്ദേശം അനന്തപുരവർണ്ണനം ചന്ദ്രോത്സവം രാമായണം ചമ്പു നൈഷധം ചമ്പു ഭാരതം ചമ്പു എന്നിവയും വളരെ പ്രശസ്തമാണ് മാധവപ്പണിക്കർ ശങ്കരപ്പണിക്കർ രാമപ്പണിക്കർ എന്നിവരാണ് നിരണം കവികൾ എന്നറിയപ്പെട്ടു പോരുന്നത് നിരണത്തുകാരായത് കൊണ്ടാണ് ഇവർക്ക് ഇങ്ങനെ പേര് ലഭിച്ചതെന്ന് കരുതുന്നു എന്നാൽ ചില പണ്ഡിതന്മാരുടെ വിലയിരുത്തൽ പ്രകാരം നിരണവൃത്തത്തിന്റെ പേരിൽ മാത്രമാണ് ഇവരെ ഇപ്രകാരം വിളിക്കുന്നത് രാമപ്പണിക്കർ മാത്രമാണ് നിരണത്തുകാരൻ എന്നാണിപ്പോഴത്തെ നിഗമനം കണ്ണശ്ശകവികൾ എന്ന പേരിലും ഇവർ അറിയപ്പെടുന്നു മലയൻകീഴുകാരനായ മാധവപ്പണിക്കരും വെള്ളാങ്ങല്ലൂർകാരനായ ശങ്കരപ്പണിക്കരും നിരണത്തു കണ്ണശപ്പണിക്കരുടെ പൂർവികരായി വിലയിരുത്തപ്പെടുന്നു ഇവർ നിരണംകുടുംബത്തിലെ നാലുപേരാണെന്നും അതല്ല മൂന്നുപേരെ യുള്ളു എന്നുമുള്ള വാദപ്രതിവാദങ്ങളാൽ വളരെക്കാലം മലയാള സാഹിത്യമണ്ഡലം മുഖരിതമായിരുന്നു ഭക്തി പ്രസ്ഥാനത്തിനു തുടക്കം കുറിച്ച നിരണം കവികൾ മൂന്നുപേരാണെന്നും അവർ ഒരേ കുടുംബത്തിൽപ്പെട്ടവരെന്നു പറയുന്നതു ശരിയല്ലെന്നും ഒരേ പ്രസ്ഥാനത്തിൽ കവിതകൾ ഉൾപ്പെട്ടതാണു ബന്ധമെന്നും ഗവേഷകർ കണ്ടെത്തി അദ്വൈതചിന്താപദ്ധതിയെ മുൻനിർത്തി നിരണത്തു നിന്നും അക്കാലത്ത് ആരംഭിക്കപ്പെട്ട മഹായജ്ഞത്തിന്റെ മധുരഫലങ്ങളാണ് ഭാഷയിലുണ്ടായ ആദ്യത്തെ രാമായണം ഭാരതം ഭാഗവതം ഭഗവദ്ഗീത തുടങ്ങിയ കൃതികൾ എന്ന് കണ്ണശ്ശ രാമായണം ഭാഷയെക്കുറിച്ച് ഗവേഷണം നടത്തിയ ഡോക്ടർ പുതുശ്ശേരി രാമചന്ദ്രൻ കുറിച്ചിട്ടു ത്രൈവർണിക ബാഹ്യരായ ഉഭയകവീശ്വരന്മാരാ ണ് നിരണം കവികൾ കേരള ഭാഷയിലും സംസ്കൃതത്തിലും ഒരുപോലെ പാണ്ഡിത്യം ഉള്ളവർക്കു മാത്രമേ ഭാഷാഭഗവദ്ഗീതയും ശിവരാത്രിമാഹാത്മ്യവും ഭാരതമാലയുമൊക്കെ രചിക്കാനാവുകയുള്ളു എഴുത്തച്ഛനു മാർഗദർശികളായിരുന്നു നിരണംകവികൾ രാമചരിതത്തിൽ കണ്ട പാട്ടിന്റെ ദ്രമിഡസംഘാതാക്ഷരത്വമെന്ന കൃത്രിമരൂപം ഉപേക്ഷിച്ച് സംസ്കൃതദ്രാവിഡങ്ങളുടെ സങ്കലനമാണ് നിരണംകൃതികളിൽ ആവിഷ്കരിച്ചത് എന്നു തുടങ്ങുന്ന ഭാഷാഭഗവദ്ഗീതയിൽ വ്യാസഗീതയിലെ തത്ത്വങ്ങൾ പുതിയൊരു ദ്രാവിഡവൃത്തത്തിൽ എഴുതി പതിനാറു മാത്രകൾ വീതമുള്ള രണ്ടു ഖണ്ഡങ്ങളോടു കൂടിയ നാലു പദങ്ങൾ അടങ്ങിയ വൃത്തമാണ് പ്രധാനം ചില പാട്ടുകളിൽ മുപ്പത്തെട്ടു മാത്രവീതമാണ് ഒരു പാദത്തിന് മറ്റു ചിലതിൽ ഒരു പാദത്തിൽ മാത്ര അൻപതാണ് നാല്പതുമാത്രകൾ വീതമുള്ള പാദങ്ങളോടുകൂടിയപാട്ടുകളും കാണുന്നുണ്ട് രാമായണത്തിലും ഭാരതമാലയിലും എല്ലാം ഇത്തരം മാത്രാ പ്രധാനങ്ങളായ വൃത്തങ്ങൾ സ്വീകരിച്ചിരിക്കുന്നു ഇവയെല്ലാം ചേർന്ന് നിരണംവൃത്തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു ഭാഷ വൃത്തം കൃതികളുടെ തുടക്കത്തിലെ പരമാത്മവന്ദനം എന്നിവ നിരണംകവികളുടെ സമാനത കാട്ടിത്തരുന്നു ഭാഷാ ഭഗവദ്ഗീതയാണ് കാലഗണനയിൽ പ്രാചീനമെന്നു കരുതിവരുന്നത് ാം ശതകത്തിന്റെ ഉത്തരാർധമാകാം മാധവകവിയുടെ കാലം സാക്ഷാൽവേദവ്യാസൻ ചൊല്ലിയ ഗീത ആദരവോടെ ഭാഷാ കവിയിൽ ചൊല്ലുന്നു എന്നു കവിവാക്യം മലയിൻകീഴുകാരനായ മാധവൻ നിരണംകവികളിൽ പ്രഥമഗണനീയനായത് ഇതിലെ ഗാനരീതി നിരണത്തിനു ദീപമായവതരിച്ച കരുണേശദേശികന്റെ പിൻഗാമി രാമനും വെള്ളാങ്ങല്ലൂർ ശങ്കരനും അവരുടെ കൃതികളിൽ സ്വീകരിച്ചതുകൊണ്ടല്ലേ എന്നു സംശയം പരമാത്മവന്ദനവും വൃത്തവും ഭാഷയും രാമന്റെ കൃതികളിൽ കാണുന്നതും ഭഗവദ്ഗീതയിലേതും ഒന്നു തന്നെ വെള്ളാങ്ങല്ലൂർ ശങ്കരവിരചിതമെന്ന് ഒരു താളിയോലയിൽ രേഖപ്പെടുത്തിയിട്ടുള്ള ഭാരതമാലയും ഇതേ സവിശേഷതകളാൽ നിരണംകൃതികളിൽ ഉൾപ്പെടുന്നു ഭാഷാഭഗവദ്ഗീത രചിച്ച മലയിൻകീഴ് മാധവൻ തിരുവല്ലാക്ഷേത്രവും മലയിൻകീഴ് ക്ഷേത്രവും പത്തില്ലത്തിൽ പോറ്റിമാരുടെ വകയായിരുന്നതിനാൽ നിരണത്ത് എത്തിയിരിക്കാൻ സാധ്യതയുണ്ട് അല്ലെങ്കിൽ തിരുവല്ലയിൽ നിന്നു മലയിൻകീഴ് വന്ന് ക്ഷേത്രഭരണത്തിൽ ഏർപ്പെട്ടതാകാം അപ്പോഴും തിരുവല്ലായ്ക്കടുത്തള്ള നിരണംതന്നെ മാധവന്റെ സ്വദേശമായി പുകൾപെറ്റു ഇരിങ്ങാലക്കുടയ്ക്കടുത്താണ് വെള്ളാങ്ങല്ലൂർ അവിടെ നിന്ന് സമ്പന്നമായ തിരുവല്ലാ ഗ്രാമത്തിലേക്കു കുടിയേറ്റം നടന്നതായി തിരുഐരാണിക്കുളം ശിലാരേഖകളിലൊന്നിൽക്കാണുന്നു അക്കൂട്ടത്തിൽ നിരണത്തെ കാവ്യപാരമ്പര്യം സ്വീകരിച്ച് ഭാരതമാല എഴുതുകയായിരുന്നു ശങ്കരകവിയെന്നു കരുതിവരുന്നു ഭാഗവതം ദശമസകന്ധത്തിലെ ശ്രീകൃഷ്ണകഥയും മഹാഭാരതകഥയും സംക്ഷേപിച്ചുചേർത്തതാണ് ഭാരതമാല നിരണം കവികളിൽ ഏറ്റവും പ്രസിദ്ധൻ രാമപ്പണിക്കരാണ് കേരളത്തിലെ സംപൂജ്യരായ കവികളിൽ ഒരുസ്ഥാനത്തിന് അർഹനാണ് അദ്ദേഹം മാധവപ്പണിക്കരുടെയും ശങ്കരപ്പണിക്കരുടെയും മൂന്നു സഹോദരിമാരിൽ ഏറ്റവും ഇളയവളാണ് രാപ്പണിക്കരുടെ അമ്മ എന്നു കരുതപ്പെടുന്നു രാമായണം ഭാരതം ഭാഗവതം ശിവരാത്രിമാഹാത്മ്യം എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികൾ എഴുത്തച്ഛൻ ഈ കൃതികൾ കണ്ടിരുന്നു എന്നതിന് ആഭ്യന്തരമായ തെളിവുകൾ ലഭ്യമാണ് പ്രസിദ്ധമായ സീതാസ്വയംവരസന്ദർഭത്തിൽ വില്ലുമുറിഞ്ഞ ഒച്ച നിർഘാതസമനിസ്വനം എന്നു വാല്മീകി വിശേഷിപ്പിച്ചു നിർഘാതം മേഘഗർജനമാണല്ലോ അതുകേട്ട് ജനകനും വിശ്വാമിത്രനും രാഘവന്മാരും ഒഴികെ എല്ലാവരും ബോധംകെട്ട് വീണു എന്ന് കണ്ണശ്ശൻ എന്ന് എഴുത്തച്ഛനും നിരണംകവികൾ രചിച്ച കൃതികൾക്ക് കണ്ണശ്ശഗീത കണ്ണശ്ശഭാരതമാല കണ്ണശ്ശരാമായണം എന്നൊക്കെയാണു പ്രശസ്തി നിരണത്തിനു ദീപമായ കരുണേശന്റെ പേര് കണ്ണശ്ശൻ എന്നു രൂപാന്തരപ്പെടുകയും അത് കൃതികൾക്കും ഒരു പ്രസ്ഥാനത്തിനുതന്നെയും മുദ്രയാവുകയും ചെയ്തു നിരണത്തു പണിക്കർ അല്ലെങ്കിൽ കണ്ണശ്ശപ്പണിക്കർ എന്ന പ്രയോഗത്തിലെ പണിക്കർ എന്ന സ്ഥാനം എങ്ങനെ വന്നു എന്നതിനു തെളിവു നൽകുന്ന രേഖകളില്ല നിരണംദേശത്ത് ഇന്ന് കണ്ണശ്ശൻ പറമ്പും നിരണം കവികൾക്കു സ്മാരകവും ഉണ്ട് ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്തകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായിരുന്നിരിക്കണം ജീവിച്ചിരുന്നത് എന്ന് പതിനാറാം നൂറ്റാണ്ടാണ് ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം എന്ന് പൊതുവിൽ വിശ്വസിച്ചു പോരുന്നു എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട് എഴുത്തച്ഛന്റെ യഥാർത്ഥ നാമം തുഞ്ചൻ ഏറ്റവും ഇളയ ആൾ എന്ന അർത്ഥത്തിൽ എന്നായിരുന്നു എന്ന് തുഞ്ചൻപറമ്പ് തുഞ്ചൻ പറമ്പ് എന്ന സ്ഥലനാമത്തെ അടിസ്ഥാനമാക്കി കെ ബാലകൃഷ്ണ കുറുപ്പ് നിരീക്ഷിക്കുന്നു ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃക്കണ്ഡിയൂർ ശിവക്ഷേത്രത്തിനടുത്തുളള തുഞ്ചൻപറമ്പ് ആണ് കവിയുടെ ജന്മസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്നു എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണ് അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കു ശേഷം ചിറ്റൂരിൽ താമസമാക്കി എന്നു കരുതപ്പെടുന്നു സംസ്കൃതം ജ്യോതിഷം എന്നിവയിൽ മികച്ച അറിവുണ്ടായിരുന്ന അക്കാലത്തെ അബ്രാഹ്മണർക്കു വിദ്യാഭ്യാസം നൽകിയിരുന്ന അപൂർവ്വം ചിലസമുദായങ്ങൾക്കൊപ്പം എഴുത്തച്ഛൻസമുദായത്തിലെപലരും ഉണ്ടായിരുന്നു അതിനാൽഅവരിലൊരാളായിരുന്നു അദ്ദേഹം എന്ന വാദത്തിനു ആധാരമുള്ളതായി കണക്കാക്കപ്പടുന്നു കവിയുടെ കുടുംബപരമ്പരയിൽ ചിലരാണ് പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്ത് വസിച്ചുപോരുന്നതെന്നും വിശ്വാസങ്ങളുണ്ട് എന്നാൽ അതെ സമയം മറ്റൊരു കൂട്ടർ അദ്ദേഹം ഒരു അഖണ്ഡ ബ്രഹ്മചാരി ആയിരുന്നു എന്ന് വിശ്വസിക്കുന്നു മറ്റ് ചരിത്ര ലേഖകർ അദ്ദേഹത്തെ ജാതി പ്രകാരം കണിയാർ ആയിട്ടാണ് കണക്കാക്കുന്നത് പഴയ കാലത്തു പ്രാദേശിക കരകളിലെ കളരികളുടെ ആയോധനകലയുടെയും സാക്ഷരതയുടെയും ഗുരുക്കന്മാരായിരുന്ന പരമ്പരാഗത ജ്യോതിഷികളുടെ ഈ വിഭാഗം സംസ്കൃതത്തിലും മലയാളത്തിലും പൊതുവെ നല്ല പാണ്ഡിത്യം ഉള്ളവരായിരുന്നു ജ്യോതിഷം ഗണിതം പുരാണം ആയുർവേദം എന്നിവയിൽ നല്ല അവഗാഹം ഉള്ളവരായിരുന്ന ഇവർ എഴുത്തുകളരികൾ നടത്തിയിരുന്നതിനാൽ പൊതുവെ എഴുത്താശാൻ ആശാൻ പണിക്കർ എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളിലായിരുന്നു മലയാള നാട്ടിൽ അറിയപ്പെട്ടിരുന്നത് കവിയുടെ അഭ്യർത്ഥന മാനിച്ച് കിളി ചൊല്ലുന്ന രീതിയിലുള്ള അവതരണ രീതിയാണ് കിളിപ്പാട്ടുകൾ എന്നറിയപ്പെടുന്നത് എഴുത്തച്ഛനാണ് കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ഭാഷാപിതാവായ അദ്ദേഹത്തിന്റെ കൃതികൾ കിളിപ്പാട്ടുകളാണ് ശാരികപ്പൈതലിനെ വിളിച്ചുവരുത്തി ഭഗവൽക്കഥകൾ പറയാനാവശ്യപ്പെടുന്ന രീതിയിലുള്ള രചനയാണിത് കിളിപ്പാട്ടു പ്രസ്ഥാനം എന്ന പേരിലാണ് ഇതറിയപ്പെടുന്നത് അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ആരംഭം ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങുകയാണ് മഹാഭാരതം കിളിപ്പാട്ട് ശ്രീമയമായ രൂപം തേടും പൈങ്കിളിപ്പെണ്ണേ സീമയില്ലാതസുഖം നല്കണമെനിക്കുനീ ഈ രീതിയിൽ തത്തയെക്കൊണ്ടു പാടിക്കുന്നതായിട്ടാണ് കിളിപ്പാട്ടുകളിൽ കാണുന്നത് പ്രത്യേകതകൾ രാമചരിതത്തിൽ നിന്ന് എഴുത്തച്ഛനിലെത്തുമ്പോൾ മലയാളഭാഷയുടെ വികാസപരിണാമങ്ങളിൽ സംസ്കൃതത്തിന്റെ സ്വാധീനം വ്യക്തമായി കാണാവുന്നതാണ് മണിപ്രവാളഭാഷയും പാട്ടിന്റെ വൃത്തരീതിയും ചേർന്ന രചനാരീതി കണ്ണശ്ശന്മാരിലുണ്ടെങ്കിലും അത് എഴുത്തച്ഛനിലെത്തുമ്പോൾ കുറേക്കൂടി വികസിതമാകുന്നു അതേവരെയുള്ള കാവ്യങ്ങളുടെ നല്ല ഗുണങ്ങളെയെല്ലാം സമ്മേളിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് എഴുത്തച്ഛന്റെ പ്രത്യേകത അതു് കിളിപ്പാട്ടു പ്രസ്ഥാനമായി വികസിക്കുകയും ചെയ്തു നിരവധി കവികൾ ഈ രീതിയിൽ രചന നിർവഹിച്ചിട്ടുണ്ട് കിളി മാത്രമല്ല അരയന്നവും വണ്ടും മറ്റും കഥ പറഞ്ഞിട്ടുണ്ട് കിളി പാടുന്നതിനുള്ള കാരണങ്ങൾ ഇതിനുള്ള കാരണം പല തരത്തിലും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് സാഹിത്യരചനയുമായി ബന്ധപ്പെട്ട് സാധാരണയായി അറം പറ്റുക എന്നു പ്രയോഗിക്കാറുണ്ട് കാവ്യത്തിലൂടെ പറഞ്ഞ കാര്യങ്ങൾ കവിക്ക് ദോഷകരമായി സംഭവിക്കുന്നതിനെയാണ് അറം പറ്റുകയെന്നു പറയാറ് ഇത്തരത്തിലുള്ള ദോഷം രചയിതാവിനെ ബാധിക്കാതിരിക്കുന്നതിനു് കിളി പറയുന്നതായി സങ്കല്പിക്കുകയും കാവ്യരചന നിർവഹിക്കുകയും ചെയ്യുന്നു വാഗ്ദേവിയുടെ കൈയിലിരിക്കുന്ന തത്തയെക്കൊണ്ട് കഥ പറയിക്കുമ്പോൾ അതിനു കൂടുതൽ ഉൽകൃഷ്ടതയുണ്ടാവും എന്ന വിശ്വാസവും ഈശ്വരൻ എഴുത്തച്ഛനോടു ശുകരൂപത്തിലെത്തി ആവശ്യപ്പെട്ടു അതുകൊണ്ട് കിളിയെക്കൊണ്ട് കഥ പറയിച്ചു എന്ന വിശ്വാസവും ഇതോടൊപ്പം പറഞ്ഞുവരുന്നുണ്ട് ഈ രീതി മലയാളത്തിൽ ആദ്യം ഉപയോഗിക്കുന്നത് എഴുത്തച്ഛനാണ് കിളിപ്പാട്ടു സങ്കേതം തമിഴിലുണ്ടെങ്കിലും അതു ഭിന്നമാണ് കിളിദൂത് കിളിവിടുത്ത് എന്നെല്ലാം പറയുന്ന അതിൽ കവി കിളിയോടു കഥ പറയുകയാണ് ചെയ്യുന്നത് കിളിപ്പാട്ടു പ്രസ്ഥാനത്തിലെ കിളി ശുക മഹർഷിയുടെ കയ്യിലെ കിളിയാണെന്നും ഒരു വിശ്വാസമുണ്ട് പ്രധാനപ്പെട്ട കിളിപ്പാട്ട് വൃത്തങ്ങൾ കേക കളകാഞ്ചി കാകളി അന്നനട മണികാഞ്ചി ഊനകാകളി ദ്രുതകാകളി കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രസിദ്ധമായ ഐതിഹ്യമാലയിൽ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെക്കുറിച്ച് ഒരു കഥയുണ്ട് കീഴാളനായ എഴുത്തച്ഛനെ ബ്രാഹ്മണവൽക്കരിക്കാനുള്ള ശ്രമത്തിന്റ ഭാഗമാണ് ഈ ഐതിഹ്യം അതിങ്ങനെ വാല്മീകി മഹർഷിയാൽ എഴുതപ്പെട്ട രാമായണത്തോട് ഉപമിക്കുമ്പോൾ അധ്യാത്മരാമായണം ഋഷിപ്രോക്തമല്ല എന്നാണ് വിശ്വസിക്കപ്പെടുന്നത് കാരണം വാല്മീകിരാമായണത്തിലും മറ്റും രാമൻ വിഷ്ണുവിന്റെറ അവതാരമാണെങ്കിലും മഹാനായ ഒരു രാജാവായി ചിത്രീകരിക്കുമ്പോൾ അദ്ധ്യാത്മരാമായണം രാമൻ ഈശ്വരനാണെന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് ഇതിനു കാരണമായി പറയുന്നത് വിഷ്ണുഭക്തനായ ഒരു ബ്രാഹ്മണനാണ് ഇത് എഴുതിയത് എന്നതാണ് അദ്ദേഹം തന്റെ അദ്ധ്യാത്മരാമായണം മറ്റുള്ളവരാൽ സ്വീകരിക്കപ്പെടാൻ കഴിവതും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു എല്ലാ പണ്ഡിതരും അദ്ദേഹത്തെ പുച്ഛിച്ചു തള്ളി അദ്ദേഹത്തിന്റെ വിഷമം കണ്ട ഒരു ഗന്ധർവൻ അദ്ദേഹത്തിന് ഗോകർണ്ണത്തു വച്ച് ഒരു തേജസ്വിയായ ബ്രാഹ്മണനും നാലു പട്ടികളും ശിവരാത്രിനാളിൽ വരുമെന്നു അദ്ദേഹത്തെ കണ്ട് ഗ്രന്ഥം ഏൽപ്പിച്ചാൽ അതിന് പ്രചാരം സിദ്ധിക്കുമെന്നും ഉപദേശിച്ചു ബ്രാഹ്മണൻ അതുപോലെ തന്നെ പ്രവർത്തിച്ചു എന്നാൽ ആ തേജസ്വിയായ ബ്രാഹ്മണൻ വേദവ്യാസനും പട്ടികൾ വേദങ്ങളും ആയിരുന്നു അദ്ദേഹം ഗ്രന്ഥത്തെ അനുഗ്രഹിച്ചെങ്കിലും ഗന്ധർവനെ ശൂദ്രനായി ജനിക്കാനുള്ള ശാപവും നൽകി അദ്ധ്യാത്മരാമായണം പ്രസിദ്ധമായി പക്ഷേ ഗന്ധർവ്വൻ ശൂദ്രനായി ജനിക്കുകയും ചെയ്തു അത് തുഞ്ചത്ത് എഴുത്തച്ഛനായിട്ടായിരുന്നു എന്നാണ് നിഗമനം അതാണ് അദ്ദേഹത്തിന് രാമായണം കിളിപ്പാട്ട് എഴുതാൻ അദ്ധ്യാത്മരാമായണം തന്നെ സ്വീകരിക്കാനുണ്ടായ കാരണം എന്നും പറയപ്പെടുന്നു ഈ ഐതിഹ്യത്തിൽ കഴമ്പില്ല ശൂദ്രനായ എഴുത്തച്ഛനേയും ബ്രാഹ്മണ ഉന്നതകുലവത്കരിക്കാനുള്ള ശ്രമമാണിതെന്ന് ചരിത്രപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു എഴുത്തച്ഛനു മുമ്പും മലയാളത്തിൽ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങൾ കേരളദേശത്ത് വന്നിരുന്നിട്ടും എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായും കരുതുന്നു എഴുത്തച്ഛനാണ് അക്ഷരമുള്ള വട്ടെഴുത്തിനുപകരം അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തിൽ വരുത്തിയതെന്നു കരുതുന്നു പ്രൊഫസർ കെ പി നാരായണ പിഷാരോടിയുടെ നിരീക്ഷണത്തിൽ ഹരിശ്രീ ഗണപതയേ നമഃ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണ് എഴുത്തച്ഛൻ എന്ന സ്ഥാനപ്പേര് ഒരു പക്ഷെ അദ്ദേഹം ഇപ്രകാരം വിദ്യപകർന്നു നൽകിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം തീക്കടൽ കടഞ്ഞ് തിരുമധുരം ജീവചരിത്രാഖ്യായിക തുഞ്ചത്തെഴുത്തച്ഛൻ ജീവചരിത്രം വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ ഉപന്യാസ സമാഹാരം തുടങ്ങിയ കൃതികൾ എഴുത്തച്ഛനെ അറിയാൻ ആശ്രയിക്കാവുന്നതാണ് ലക്ഷ്മണ സാന്ത്വന എഴുത്തച്ഛന്റെ കാവ്യങ്ങൾ തനിമലയാളത്തിലായിരുന്നില്ല സംസ്കൃതം പദങ്ങൾ അദ്ദേഹം തന്റെ കാവ്യങ്ങളിൽ യഥേഷ്ടം ഉപയോഗിച്ചുകാണുന്നുണ്ട് എന്നിരുന്നാലും കവനരീതിയിൽ നാടോടി ഈണങ്ങൾ ആവിഷ്കരിച്ചതിലൂടെ കവിത കുറേക്കൂടി ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛൻ ചെയ്തത് ഇതുവഴി ആണ് അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന ഭക്തിപ്രസ്ഥാനമൂല്യങ്ങൾ ആവിഷ്കരിച്ചതും കിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിരുന്ന ഭാരതത്തിലെ ഇതിഹാസങ്ങൾ കുറേകൂടി ജനങ്ങൾക്ക് സ്വീകാര്യമായി എന്നു വേണം കരുതുവാൻ മലയാളഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയിൽ ഇതിഹാസങ്ങളുടെ സാരാംശം വർണ്ണിച്ച് ഭാഷാകവിതകൾക്കു ജനഹൃദയങ്ങളിൽ ഇടംവരുത്തുവാൻ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാധ്യമായത് സ്തുത്യർഹമായ ഈ സേവനങ്ങൾ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതിൽ പ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു അദ്ധ്യാത്മരാമായണം കിളിപ്പാട്ട് മഹാഭാരതം കിളിപ്പാട്ട് എന്നീ സാമാന്യം വലുതായ കിളിപ്പാട്ട് രചനകൾ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റേതായിട്ടുണ്ട് പ്രസ്തുതകൃതികളാകട്ടെ യഥാക്രമം ഭാരതത്തിലെ ഇതിഹാസകാവ്യങ്ങളായ വാല്മീകി രാമായണം വ്യാസഭാരതം എന്നിവയുടെ സ്വതന്ത്രപരിഭാഷകളായിരുന്നു ഈ രണ്ടു കൃതികൾക്ക് പുറമേ ഹരിനാമകീർത്തനം ഭാഗവതം കിളിപ്പാട്ട് ചിന്താരത്നം ബ്രഹ്മാണ്ഡപുരാണം ശിവപുരാണം ദേവീ മാഹാത്മ്യം ഉത്തരരാമയണം ശതമുഖരാമായണം കൈവല്യനവനീതം എന്നീ കാവ്യങ്ങളും എഴുത്തച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു ഇരുപത്തിനാലു വൃത്തം എന്ന കൃതി എഴുത്തച്ഛന്റേതാണെന്നു് ഇരുപതാംനൂറ്റാണ്ടുവരെ പലരും വിശ്വസിച്ചിരുന്നുവെങ്കിലും ഉള്ളൂർ എൻ കൃഷ്ണപിള്ള എ കൃഷ്ണപിഷാരടി തുടങ്ങിയവർ ഈ വാദം തെറ്റാണെന്നു് ശക്തമായ രചനാലക്ഷണങ്ങൾ ചൂണ്ടിക്കാട്ടി സമർത്ഥിച്ചിട്ടുണ്ടു് ഭാഗവതം കിളിപ്പാട്ടിലാകട്ടെ ദശമസ്കന്ധത്തിൽ മാത്രമേ എഴുത്തച്ഛന്റെ ശൈലി ദൃശ്യമായിട്ടുള്ളൂ ഈ കൃതിയുടെ രചയിതാവിന്റെ കാര്യത്തിൽ ഇപ്പോഴും അഭ്യൂഹങ്ങൾ തുടരുന്നുണ്ട് ഉത്തരരാമായണം കിളിപ്പാട്ട് എഴുത്തച്ഛന്റെ കൃതിയായി കരുതിപ്പോരുന്നുണ്ടെങ്കിലും കെ എൻ എഴുത്തച്ഛൻ തുഞ്ചത്തെഴുത്തച്ഛന്റെ കൃതികളിൽ നടത്തിയ പഠനങ്ങളിൽ നിന്ന് ഉത്തരരാമായണം കിളിപ്പാട്ട് എഴുത്തച്ഛന്റെ ശിഷ്യരിൽ ആരുടെയോ രചനയാണെന്ന് സമർത്ഥിക്കുന്നു ആത്യന്തികമായി ഭക്തകവിയായിരുന്നുവെങ്കിലും ഏതാനും ചില കീർത്തനങ്ങൾ എഴുതുന്നതിലുപരിയായി എഴുത്തച്ഛന്റെ കാവ്യസപര്യ നിലനിന്നിരുന്നു ഇതിഹാസങ്ങളുടെ സാരാംശങ്ങൾ ജനഹൃദയങ്ങളിലേക്ക് പകർന്നു നൽകുന്നതിലായിരുന്നു എഴുത്തച്ഛന്റെ കാവ്യധർമ്മം ഏറെയും ശ്രദ്ധ പതിപ്പിച്ചതു് അദ്ധ്യാത്മരാമായണം അയോദ്ധ്യാകാണ്ഡം ശ്രീരാമൻ ലക്ഷ്മണനുപദേശിക്കുന്നത് ഭാരതത്തിൽ അതിശ്രേഷ്ഠമായി കരുതപ്പെടുന്ന ഇതിഹാസങ്ങളുടെ കേവലം തർജ്ജമകളായിരുന്നില്ല എഴുത്തച്ഛന്റെ രാമായണവും മഹാഭാരതവും കാവ്യരചനയുടെ പല ഘട്ടങ്ങളിലും യഥാർത്ഥ കൃതികളിലെ ആഖ്യാനങ്ങൾ ചുരുക്കിപ്പറയുവാനും സംഭവങ്ങൾക്കും സന്ദർഭങ്ങൾക്കും സ്വന്തമായി ആഖ്യാനങ്ങൾ എഴുതിച്ചേർക്കുവാനും എഴുത്തച്ഛൻ സ്വാതന്ത്ര്യം എടുത്തുകാണുന്നുണ്ട് കേരളത്തിൽ അന്നു നിലനിന്നിരുന്ന ഭക്തിപ്രസ്ഥാനവുമായും ജനജീവിതവുമായും സ്വരൈക്യം ലഭിക്കുവാൻ ഈ സ്വാതന്ത്ര്യം അദ്ദേഹം സൗകര്യപൂർവ്വം വിനിയോഗിക്കുകയും ചെയ്തിരിക്കുന്നു ആരണ്യകാണ്ഡം സീതാപഹരണവേളയിൽ മാരീചനിഗ്രഹം കഴിച്ചുവരുന്ന രാമൻ ലക്ഷ്മണനെ ദൂരെപ്പാർത്തു അവതാരലക്ഷ്യം മറച്ചുവയ്ക്കുന്ന രംഗം വാല്മീകി രാമായണത്തിൽ ഇത്തരമൊരു വർണ്ണന കാണില്ല സീതയെ കുറിച്ച് വ്യാകുലപ്പെടുന്ന രാമനെയാണ് കാണാനാകുക മൂലകൃതിയായ വാല്മീകി രാമായണത്തിൽ രാമൻ ദൈവികപരിവേഷങ്ങളില്ലാത്ത മനുഷ്യരൂപനാണെങ്കിൽ എഴുത്തച്ഛന്റെ രാമായണത്തിൽ രാമൻ ത്രികാലങ്ങൾ അറിയുന്നവനും തന്റെ ദൈവികവും ധാർമികവുമായ ധർമ്മങ്ങളെ കുറിച്ച് ഉത്തമബോധ്യമുള്ളവനുമാണ് രാമായണം എഴുതുവാൻ എഴുത്തച്ഛൻ തിരഞ്ഞെടുത്തിരിക്കുന്ന വൃത്തങ്ങളും ശ്രദ്ധേയമാണ് ദ്രാവിഡനാടോടിഗാനങ്ങളിൽ നിന്നും ആര്യാവർത്തികളുടെ സംസ്കൃത ഛന്ദസ്സുകളിൽ നിന്നും വ്യത്യസ്തമായി പ്രാചീനദ്രാവിഡ കവനരീതിയാണ് എഴുത്തച്ഛൻ അവലംബിച്ചിരിക്കുന്നത് കഥാഗതിയുടെ അനുക്രമമനുസരിച്ച് ആഖ്യാനത്തിൽ താളബോധം വരുത്തുവാനെന്നോളം ഓരോ കാണ്ഡങ്ങൾക്കും അനുയോജ്യമായ വൃത്തങ്ങളാണ് എഴുത്തച്ഛൻ ഉപയോഗിച്ചിരിക്കുന്നത് ബാലകാണ്ഡത്തിലും ആരണ്യകാണ്ഡത്തിലും കേക വൃത്തമാണെങ്കിൽ അയോദ്ധ്യാകാണ്ഡത്തിനും യുദ്ധകാണ്ഡത്തിനും കാകളിയും ഇടയിൽ സുന്ദരകാണ്ഡത്തിനുമാത്രമായി കളകാഞ്ചിയും ഉപയോഗിച്ചിരിക്കുന്നു പാരായണത്തിൽ ആസ്വാദ്യമായ താളം വരുത്തുവാൻ ഇത്തരം പ്രയോഗത്തിലൂടെ എഴുത്തച്ഛനു സാധിച്ചിരുന്നു എഴുത്തച്ഛന്റെ കൃതികൾ അവയുടെ കാവ്യമൂല്യങ്ങൾക്കപ്പുറം സാംസ്കാരികപരിച്ഛേദങ്ങൾക്ക് പ്രശസ്തമാവുകയാണുണ്ടായത് മലയാളഭാഷയുടെ സംശ്ലേഷകൻ എന്നതിലുപരി എഴുത്തച്ഛനു സാംസ്കാരികനായകന്റെ പരിവേഷം നൽകുവാനും അദ്ദേഹത്തിന്റെ കാവ്യങ്ങൾക്കായിരുന്നു പൊതുവെ ഭക്തകവികളെ കുറിച്ചുള്ള വിമർശനങ്ങൾ എഴുത്തച്ഛന്റെ കവിതകളെ കുറിച്ചും നിരൂപകർ പരാമർശിച്ചുകാണുവാറുണ്ട് അതിലൊന്നു രാമനെയോ കൃഷ്ണനെയോ കുറിച്ചുള്ള വർണ്ണനകളിൽ പൊതുവെ ദേവരെ കുറിച്ചുള്ള വർണ്ണനകളിൽ അത്യധികം വിശേഷണരൂപങ്ങളും അലങ്കാരവാക്കുകളും പ്രയോഗിക്കുന്നതിനെ കുറിച്ചാണ എന്നാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ആരണ്യകാണ്ഡത്തിലെ വിരാധവധം എന്ന ഭാഗത്തിൽ ശ്രീരാമനെ കവി പ്രകീർത്തിക്കുന്നത് എങ്കിലും ശ്രദ്ധേയമായ വസ്തുതയെന്തെന്നാൽ ഭക്തിപ്രസ്ഥാനത്തിനോടുള്ള സ്വകാര്യവും തീക്ഷ്ണവുമായുള്ള അനുഭാവം എഴുത്തച്ഛന്റെ വരികളുടെ കാവ്യാത്മകത കെടുത്തുന്നില്ലെന്നതാണ് ചെറുശ്ശേരിയിൽ നിന്നു എഴുത്തച്ഛനിലേക്കുള്ള മലയാളം കവിതയുടെ വളർച്ച മദ്ധ്യകാലത്തുനിന്നു് ആധുനികകാലത്തേക്കുള്ള വളർച്ചയായി കരുതാവുന്നതാണ് രാവണൻ ദുര്യോധനൻ എന്നീ നായകവിരുദ്ധസ്വഭാവം പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെപ്പോലും തികഞ്ഞമാന്യതയോടും സംശുദ്ധിയോടും കൂടി അവതരിപ്പിക്കുകയാണ് എഴുത്തച്ഛൻ ചെയ്തത് ആത്മീയതയും സാഹിത്യചിന്തയും ഒരേ അളവിൽ ചേർത്തായിരുന്നു എഴുത്തച്ഛന്റെ സാഹിത്യരചന അദ്ദേഹം കഥപറയുന്നതിൽ എടുത്ത സ്വാതന്ത്ര്യമാകട്ടെ അന്നുവരെ കാണാതിരുന്ന രസങ്ങളെയും ഭാവങ്ങളെയും കവിതയിൽ അനന്യസാധാരണമായ ശൈലിയിൽ വർണ്ണിക്കുവാനും അദ്ദേഹത്തിനു സഹായകരമായി ശോകനാശിനി അഥവാ ചിറ്റൂർ പുഴയുടെ തീരത്തുള്ള എഴുത്തച്ഛന്റെ വാസസ്ഥാനമായിരുന്നു ഭാഗവതം കിളിപ്പാട്ടിന്റെ രചന അദ്ദേഹത്തിൻറെ ശിഷ്യൻ സൂര്യനാരായണൻ നിർവഹിച്ചത് ദേശസഞ്ചാരം കഴിഞ്ഞ് സ്വദേശത്തതു തിരിച്ചു വന്ന എഴുത്തച്ഛൻ ജീവിതാവസാനകാലത്ത് സന്യാസം സ്വീകരിച്ച് ചിറ്റൂരിൽ ഒരു ഗുരു മഠം സ്ഥാപിച്ചതായും കരുതുന്നു പാലക്കാട്ടു ജില്ലയിലെ ചിറ്റൂരിൽ ഭാരതപ്പുഴയുടെ തീരത്താണ് ഗുരുമഠം രാമാനന്ദാശ്രമത്തിൽ അദ്ദേഹത്തിന്റെ മെതിയടിയും യോഗദണ്ഡം സൂക്ഷിച്ചുവച്ചിട്ടുണ്ട് എഴുത്തച്ഛന്റെ സമാധി ചിറ്റൂരിലെ മഠത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു ചിറ്റൂരിൽ മഠം തീർത്ത് ആധ്യാത്മികജീവിതം നയിക്കുകയാണ് എഴുത്തച്ഛൻ അവസാനകാലം ചെയ്തത് മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്ഥലമാണ് തിരൂർ തൃക്കണ്ടിയൂരിന്നടുത്ത അന്നാര എന്ന സ്ഥലം തുഞ്ചൻ പറമ്പ് ഇംഗ്ലീഷ് എന്ന പേരിൽ ഇപ്പോൾ ഈ സ്ഥലം അറിയപ്പെടുന്നു തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് കി മീ ദൂരത്തിലാണു തുഞ്ചൻ പറമ്പ് സ്ഥിതിചെയ്യുന്നത് തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകമായി ഇന്ന് മലപ്പുറം ജില്ലയിൽ തിരൂർ പൂങ്ങോട്ടുകുളം കൂട്ടായി റോഡിൽ സ്ഥിതി ചെയ്യുന്ന തുഞ്ചൻ സ്മാരകം ആണ് തുഞ്ചൻ പറമ്പ് എന്ന് അറിയപെടുന്നത് എല്ലാ വിദ്യാരംഭ വർഷവും മലയാളത്തിന്റെ ഹരിശ്രീ കുറിക്കാൻ അനേകം കുട്ടികൾ ഇവിടെ എത്താറുണ്ട് ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിലെ തൃക്കണ്ടിയൂരിൽ ആയിരുന്നു കവിയുടെ ജനനം തുഞ്ചത്തെഴുത്തച്ഛന്റെ സ്മരണയ്ക്ക് എല്ലാ വർഷവും ഡിസംബർ ന് തുഞ്ചൻ ദിനമായി ആചരിക്കുന്നു ഈ ദിവസം വളരെ വിപുലമായ പരിപാടികളോടെ തിരൂരിലെ തുഞ്ചൻ സ്മാരകത്തിൽ ആഘോഷിക്കുന്നു കേരളത്തിൽ ജീവിച്ചിരുന്ന ഭക്തകവിപ്രമുഖന്മാരിലൊരാളായിരുന്നു പൂന്താനം മലപ്പുറത്തെ പൂന്താനം ഇല്ലത്ത് ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് കണക്കാക്കുന്നു അദ്ദേഹം ഇല്ലപ്പേരിൽ അറിയപ്പെട്ടിരുന്നതുകൊണ്ടുതന്നെ യഥാർത്ഥപേര് വ്യക്തമല്ല ദീർഘനാൾ നീണ്ടു നിന്ന അനപത്യദുഃഖത്തിനൊടുവിൽ ഉണ്ണി പിറന്നപ്പോൾ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി എന്നാൽ അന്നപ്രാശനദിനത്തിൽ ആ കുഞ്ഞ് മരിച്ചതോടെ പൂന്താനം തന്റെ ജീവിതം ഭഗവദ്ചിന്തകൾക്കായി മാറ്റിവെച്ചു ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ മക്കളായി മറ്റുണ്ണികൾ വേണ്ടെന്നുവെക്കുമ്പോൾ ഭക്തിക്കൊപ്പം പിതൃഭാവവും തെളിഞ്ഞു ആ കവിതയിൽ അദ്ദേഹം ജനിച്ചതും ജീവിച്ചതും മദ്ധ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂക്കിൽ നെന്മേനി അംശത്തിൽ ഇന്ന് മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്നും എട്ടു കിലോമീറ്റർ വടക്ക് കീഴാറ്റൂർ പൂന്താനം പൂങ്കാവനം പൂന്താവനം പൂന്താനം എന്ന ഇല്ലത്ത് ആയിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു ക്രിസ്തു വർഷം മുതൽ വരെയായിരുന്നു പൂന്താനത്തിന്റെ ജീവിതകാലം എന്ന് സാമാന്യമായി നിർണ്ണയിച്ചിട്ടുണ്ട് പ്രൊഫ കെ വി കൃഷ്ണയ്യർ മേൽപ്പത്തൂരിന്റെ സമകാലികനായിരുന്നു എന്ന് ഉറപ്പിക്കാനുള്ള വളരെയധികം പ്രമാണങ്ങൾ ലഭ്യമാണ് ശ്രീ നാരായണനമ്പി മീനമാസത്തിലെ സ്വാതിനക്ഷത്രത്തിൽ ഏറനാടു താലൂക്കിൽപ്പെട്ട തൃപ്പനച്ചി ഗ്രാമത്തിൽ ജനിച്ചു തൃപ്പനച്ചി ഗ്രാമങ്ങളിൽ ഒന്നായി ചില കേരളോൽപത്തി ഗ്രന്ഥങ്ങളിൽ കണ്ടിട്ടുണ്ടു് നമ്പിയുടെ അച്ഛൻ തേലപ്പുറത്തു നാരായണനമ്പിയും അമ്മ ചെറുവണ്ണൂർ ഫറോക്ക് ദേവകി ബ്രാഹ്മണിഅമ്മയുമായിരുന്നു നമ്പി എന്നതു് നമ്പീശന്മാർ തമ്മിൽ സംബോധന ചെയ്യുന്ന വാക്കാണു് സ്ഥാനപ്പേരല്ല അച്ഛൻ നാരായണനമ്പി സംസ്കൃതപണ്ഡിതനും ജ്യോതിശ്ശാസ്ത്ര ജ്ഞനുമായിരുന്നു അദ്ദേഹം ധർമ്മഗുപ്തവിജയ മെന്ന ഒരു കഥകളി എഴുതിയിട്ടുണ്ടു് അത് മുല്ലേങ്കീഴ് ഇല്ലത്ത് അരങ്ങേറിയതായും കേട്ടിട്ടുണ്ടു് പ്രസിദ്ധ നാട്യാചാര്യനായിരുന്ന കൂട്ടിൽ കുഞ്ഞൻമേനോൻ ഒറ്റ ദിവസം കൊണ്ടതു ചൊല്ലിയാടിച്ചതായും കഥകളിയുടെ കർത്താവായ അച്ഛൻ നാരായണനമ്പി അതിൽ ശാണ്ഡില്യമഹർഷിയുടെ മിനുക്കുവേഷം കെട്ടി അഭിനയിച്ചതായും പറഞ്ഞുകേട്ടിട്ടുണ്ടു് അതിലെ പാണ്ഡിത്യവാരിധേ കേൾക്ക ശാണ്ഡില്യമാമുനേ വാക്യം എന്ന പ്രസിദ്ധപദം സ്ത്രീകൾ കൈകൊട്ടിക്കളിയ്ക്കു പാടാറുണ്ടായിരുന്നു അദ്ദേഹത്തിന്റെ അനുജനും ചരിത്രനായകന്റെ അഫനുമായ തേലപ്പുറത്തു രാമനമ്പി ജ്യോതിർവിത്തും അദ്വൈതവേദാന്തത്തിൽ നിഷ്ണാതനുമായിരുന്നു വെന്നു് ഉള്ളൂർ പറയുന്നു സംസ്കൃതത്തിലും ജ്യോതിഷത്തിലും അദ്ദേഹത്തിന്നു ധാരാളം ശിഷ്യസമ്പത്തുണ്ടായിരുന്നു നമ്പിയുടെ ആറാമത്തെ വയസ്സിൽ അമ്മ മരിച്ചു അദ്ദേഹത്തിന്നു് ഒരിളയ സഹോദരികൂടിയുണ്ടായിരുന്നു അമ്മ മരിച്ച ശേഷം കുട്ടികൾ അച്ഛന്റെയും അഫന്റെയും സംരക്ഷണത്തിൽത്തന്നെ വളർന്നു നമ്പി സംസ്കൃതവും ജ്യോതിഷവും പഠിച്ചതു് അവരുടെ അടുക്കൽനിന്നുതന്നെയാണു് ാമത്തെ വയസ്സിൽ നമ്പി കരിമ്പുഴ പടിഞ്ഞാറെ പുഷ്പോത്ത് നങ്ങയ്യ ആര്യ ബ്രാഹ്മണിഅമ്മയെ വിവാഹം ചെയ്തു അദ്യകാലത്തു് ജീവിതമാരംഭിച്ചത് ബാലന്മാരെ സംസ്കൃതം പഠിപ്പിച്ചുകൊണ്ടായിരുന്നു മഞ്ചേരികോവിലകത്തും നിലമ്പൂർ കോവിലകത്തും നമ്പി കുട്ടികളെ പഠിപ്പിച്ചു താമസിച്ചിട്ടുണ്ടു് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോട്ടക്കൽ വെച്ച് മഹാഭാരതം തർജ്ജമ ചെയ്യുമ്പോൾ കേട്ടു പകർക്കാനായി നാരായണനമ്പി മൂന്നു കൊല്ലത്തോളം കോട്ടയ്ക്കൽ താമസിക്കുകയുണ്ടായി അന്നൊരിയ്ക്കൽ നമ്പി ഏതോ കോടതിയാവശ്യത്തിന്നായി പോയ അവസരത്തിൽ തമ്പുരാൻ പി വി കൃഷ്ണവാരിയർക്കയച്ച കുറിപ്പിലുള്ള എന്ന ശ്ലോകം ഉള്ളൂർ തന്റെ സാഹിത്യചരിത്രത്തിൽ ഉദ്ധരിച്ചിട്ടുണ്ടു് കടത്തനാട്ടു ഉദയവർമ്മത്തമ്പുരാന്റെ സാഹിത്യപ്രസ്ഥാനത്തിലും നമ്പിയുടെ സാന്നിധ്യമുണ്ടായിരുന്നു കല്ല്യാണസൗഗന്ധികം സ്വാത്മനിരൂപണം എന്നീ ഖണ്ഡകാവ്യങ്ങളും യയാതിചരിതം സുമംഗലീചരിതം എന്നീ നാടകങ്ങളും തമ്പുരാന്റെ പ്രോത്സാഹനത്തോടെ എഴുതിയതാണു് കവനോദയത്തിൽ കല്യാണസൗഗന്ധികവും സ്വാത്മനിരൂപണം എന്ന വേദാന്തഗ്രന്ഥവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു് ജീവിച്ചകാലമത്രയും നമ്പി പഠിയ്ക്കാനും പഠിപ്പിയ്ക്കാനും സാഹിത്യസേവനത്തിനും പത്രപ്രവർത്തനത്തിനും ഉപയോഗിച്ചു തന്റെ സ്വധർമ്മത്തിൽത്തന്നെ അദ്ദേഹം മുഴുകിയിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പ്രഥമപാദത്തിലെ പത്രപ്രവർത്തകന്മാരുടെയിടയിൽ സ്മരണീയമായ ഒരു പേരാണു് നാരായണ നമ്പി ഈ ലഘുജീവചരീത്രത്തിന്നവലംമ്പം കെ വി അച്യുതൻനായർ നാരായണനമ്പിയുടെ ധർമ്മപദം വിവർത്തനത്തിൽ എഴുതിയ മധുരസ്മരണകൾ എന്ന ആമുഖലേഖനമാണു് രക്തത്തിലുള്ള മദ്യത്തിന്റെ സാന്ദ്രത വ്യാപ്തകണക്കിൽ ശതമാനമാക്കി പറയുന്നതിനെയാണ് രക്തത്തിലെ മദ്യാംശം അല്ലെങ്കിൽ ബി എ സി എന്നതു കൊണ്ടു അർത്ഥമാക്കുന്നത് ഉദാഹരണത്തിനു് ബി എ സി നിരക്ക് എന്നാൽ ഒരു വ്യക്തിയുടെ രക്തത്തിന്റെ അഞ്ഞൂറിലൊരംശം മദ്യമാണ് എന്നു മനസ്സിലാക്കാം രക്തത്തിലെ മദ്യത്തിന്റെ അളവ് ഒരു വൈദ്യശാസ്ത്രലബോറട്ടറിയിൽ നേരിട്ടു പരിശോധിച്ചറിയാവുന്നതാണ് എങ്കിലും സാധാരണയായി നിയമപരിപാലനത്തിനു വേണ്ടി ബ്രീത്തലൈസർ എന്നു സാധാരണയായി പറയുന്ന ഉപകരണം ഉപയോഗിച്ച് ഉച്ഛ്വാസവായുവിലെ എതനോളിന്റെ അളവ് നോക്കിയാണ് ബി എ സി നിശ്ചയിക്കുന്നത് ഒരേ ബി എ സി നിരക്കു രേഖപ്പെടുത്തിയ ആളുകൾ തമ്മിൽ ലഹരിയുടെ കാര്യത്തിൽ വളരെ വ്യത്യാസം കാണുമെന്നിരിയ്ക്കിലും ബി എ സി യ്ക്കു മുൻതൂക്കം ലഭിയ്ക്കുന്നത് അതു അകത്താക്കിയ മദ്യത്തിന്റെ അളവു വസ്തുനിഷ്ഠമായി അളക്കുവാൻ ഏറ്റവും ലളിതമായ രീതിയാണെന്നതു കൊണ്ടാണ് അതുകൊണ്ടു തന്നെ ഈ തെളിവിനെ എതിർക്കാനും എളുപ്പമല്ല ഒരു ബി എ സി നിരക്ക് എന്നാൽ ഗുരുതരമായ അവസ്ഥയാണെന്നു തന്നെ പറയാം ഒന്നു കൂടി ഉയർന്ന് എത്തിയാൽ മാരകവുമാണ് ബി എ സി നിരക്ക് എന്നാൽ അമ്പതു ശതമാനം മുതിർന്നവർക്കും മരണകാരണവുമാണ് ചിലർ ശതമാനത്തോളം ബി എ സി നിരക്കിൽ നിന്നും വൈദ്യസഹായം കൊണ്ടു മാത്രം രക്ഷപ്പെട്ട അപൂർവ്വ സംഭവങ്ങളും ഉണ്ടായിട്ടുണ്ടു് ഒരാൾ കുടിച്ച മദ്യത്തിന്റെ കണക്ക് ഒരിക്കലും അയാളുടെ ലഹരിയളക്കാൻ പറ്റിയ ശരിയായ അളവുകോലല്ല ലഹരിയുടെ കാര്യത്തിൽ ശരീരഭാരം വലിയൊരു പങ്കു വഹിയ്ക്കുന്നു എന്നതാണ് ഇതിന്റെ കാരണം ഒരു പെഗ്ഗു് മദ്യം ഒരു ശരാശരി മനുഷ്യന്റെ ബി എ സി ഏകദേശം വരെ ഉയർത്തും പക്ഷേ ഇതു വലിയൊരളവോളം ശരീരഭാരത്തെയും ശരീരത്തിലെ കൊഴുപ്പിന്റെ അളവിനേയും ആശ്രയിച്ചിരിയ്ക്കുന്നു മദ്യപിച്ചതിന്റെ കണക്കോ ബി എ സി യോ യഥാർത്ഥത്തിൽ മദ്യം ഒരാളിൽ വരുത്തുന്ന ശേഷിക്കുറവ് അളക്കാൻ ഒട്ടും പര്യാപ്തമല്ല വ്യക്തിപരമായ മദ്യസഹനശേഷി പലേ ഘടകങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിയ്ക്കും ജനിതകവും പോഷകാഹാരസംബന്ധവുമായ ഘടകങ്ങൾ മറ്റു തരത്തിലുള്ള ശേഷിക്കുറവുകൾ ദീർഘകാലമായുള്ള അമിതമദ്യപാനം തുടങ്ങിയവ ഉദാഹരണങ്ങളാണ് മിക്ക രാജ്യങ്ങളിലും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ബി എ സി നിരക്കിനു മുകളിൽ വാഹനമോടിപ്പിയ്ക്കുന്നതിനോ യന്ത്രങ്ങൾ പ്രവർത്തിപ്പിയ്ക്കുന്നതിനോ നിയമപരമായി അനുവാദമില്ല നിർദ്ദിഷ്ട ബി എ സി നിരക്കു പല രാജ്യങ്ങളിലും പല സാഹചര്യങ്ങളിലും വ്യത്യാസപ്പെട്ടിരിയ്ക്കും സ്വീഡനിൽ പൂജ്യത്തിനു മുകളിലുള്ള ഒരു ബി എ സി നിരക്കുമായി വാഹനമോടിപ്പിയ്ക്കുന്നതു നിയമവിരുദ്ധവും ശിക്ഷാർഹവുമാണ് അമേരിക്കയിലാകട്ടെ നിയമം കുറച്ചു കൂടി ഉദാരമാണ് കേന്ദ്രസർക്കാർ നിർദ്ദിഷ്ട ബി എ സി നിരക്കു ലേയ്ക്കു താഴ്ത്താൻ വേണ്ടി പരിശ്രമിയ്ക്കുകയാണെങ്കിലും മൂന്നു സംസ്ഥാനങ്ങളിൽ വരെ അനുവദനീയമാണ് പക്ഷേ ചില സംസ്ഥാനങ്ങൾ വയസ്സിനു അമേരിക്കയിൽ കുടിയ്ക്കാൻ അർഹതയുള്ള ഏറ്റവും കുറഞ്ഞ പ്രായം താഴെയുള്ളവർ വളരെ താഴ്ന്ന ബി എ സി നിരക്കുകളിൽ പോലും ഒരു പക്ഷേ വാഹനമോടിപ്പിയ്ക്കുന്നതു നിയമവിരുദ്ധമാക്കിയിരിയ്ക്കുന്നു ഇതൊരു പൂജ്യം നിരക്കിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഓസ്ട്രേലിയയിൽ മിക്ക സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും പരിധി ആണ് പരിചയക്കുറവുള്ളവർക്ക് വാഹനമോടിപ്പിയ്ക്കുന്നതിനു പഠനാനുമതി മാത്രമുള്ളവർ ശതമാനമോ അല്ലെങ്കിൽ പൂജ്യം തന്നെയോ ആണ് നിർദ്ദിഷ്ട നിരക്ക് ഇതു നടപ്പാക്കുന്നത് അവിചാരിതമായ പരിശോധനകളിലൂടെയാണ് പല രാജ്യങ്ങളിലും ബി എ സി നിരക്കുകൾ വിശാലമാണെങ്കിലും നല്ല ബോധത്തിൽ വാഹനമോടിപ്പിക്കുന്നതിനോളം സുരക്ഷിതമാണ് അനുവദനീയ ബി എ സി നിരക്കുകൾക്കൊപ്പം മദ്യപിച്ച് വാഹനമോടിപ്പിക്കുന്നത് എന്നു കരുതുന്നത് വിഡ്ഢിത്തമാവും ബി എ സി നിരക്കിൽ മദ്യപിച്ചിട്ടുള്ള ഒരാൾ വാഹനമോടിപ്പിക്കുമ്പോൾ ഒരു അപകടത്തിനുള്ള സാധ്യത നല്ല ബോധത്തിൽ വണ്ടി ഓടിപ്പിയ്ക്കുന്നതിനേക്കാൾ നാലുമടങ്ങിലധികം ആണ് അതു കൂടാതെ ചെറിയ ആളവിൽ മദ്യപിച്ചു വാഹനമോടിപ്പിയ്ക്കുമ്പോൾ തങ്ങളുടെ ഡ്രൈവിങ്ങ് കഴിവു വർദ്ധിയ്ക്കുന്നു എന്നുള്ള ചിലരുടെ ധാരണ വളരെ അബദ്ധമാണ് കാരണം തങ്ങളുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിയ്ക്കാനുള്ള ശേഷിയും ചെറിയ അളവിൽ അളവിലാണെങ്കിൽ കൂടി മദ്യം അകത്തു ചെല്ലുന്നതോടെ തകരാറിലാവുന്നു എല്ലാമനുഷ്യരുടേയും അർഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനുഷ്യാവകാശം എന്നറിയപ്പെടുന്നത് മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ആശയവിനിമയത്തിനുള്ള അവകാശം നിയമത്തിനുമുൻപിൽ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ രാഷ്ടീയ അവകാശങ്ങളും സംസ്കാരത്തിൽ പങ്കുപറ്റാനുള്ള അവകാശം ഭക്ഷണത്തിനുള്ള അവകാശം തൊഴിൽ ചെയ്യാനുള്ള അവകാശം വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക സാംസ്കാരിക അവകാശങ്ങളും ഉൾപ്പെടുന്നു സാമൂഹ്യ നീതി നിഷേധിക്കാപ്പെടുമ്പോഴും ജനാധിപത്യക്രമം പാലിക്കപ്പെടതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളാണ് മനുഷ്യാവകാശ നിയമങ്ങളുടെ പ്രേരകശക്തി എന്ന് പറയാവുന്നത് ൽ ഇംഗ്ലണ്ടിലെ രണ്ണി മീട് മൈതാനത്ത് വച്ച് ജോൺ രണ്ടാമൻ ചക്രവത്തി ഒപ്പുവച്ച മാഗ്നാ കാർട്ട ആണ് പാരീസിൽ ഡിസംബർ ന് ഐക്യരാഷ്ട്ര സഭ നടത്തിയ സർവജനനീയ മനുഷ്യാവകാശ പ്രഖ്യാപനം ഏറെ പ്രാധാന്യം ഉള്ളതായിരുന്നു ഇതേ തുടർന്നാണ് ഡിസംബർ മനുഷ്യാവകാശ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത് ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട രേഖ എന്ന ബഹുമതി ലെ മനുഷ്യാവകാശ പ്രഖ്യാപനത്തിനാണ് മനുഷ്യ സമുദായത്തിന്റെ ജന്മസിദ്ധമായ അന്തസ്സും സമാവകാശവും ലോകത്തിൽ സ്വാതന്ത്ര്യം നീതി സമാധാനം എന്നിവയുടെ സ്ഥാപനത്തിന്നു അടിസ്ഥാനമായിരിക്കുന്നതിനാലും മനുഷ്യാവകാശങ്ങളെ വകവെക്കാത്തതുകൊണ്ടു മനം മടുപ്പിക്കുന്ന ക്രൂര സംഭവങ്ങളുണ്ടാകുന്നതിനാലും സർവ്വതോന്മുഖമായ സ്വാതന്ത്ര്യവും സമൃദ്ധിയും മനുഷ്യനു അനുഭവിക്കാവുന്ന ഒരു പുതു ലോകത്തിന്റെ സ്ഥാപനമാണ് പൊതുജനങ്ങളുടെ ആഗ്രഹം എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതിനാലും ഹിംസാമാർഗ്ഗം സ്വീകരിക്കാതിരിക്കണമെങ്കിൽ മനുഷ്യാവകാശങ്ങളെ നിയമാനുസൃതമായി വകവെച്ചു കൊടുക്കേണ്ടതാണെന്നുള്ളതിനാലും രാഷ്ട്രങ്ങൾ തമ്മിൽ സൌഹൃദം പുലർത്തേണ്ടതാണെന്നുള്ളതിനാലും ഐക്യരാഷ്ട്ര ജനത അവരുടെ കരാറിൽ സ്ത്രീപുരുഷ സമത്വത്തെക്കുറിച്ചും മനുഷ്യരുടെ മൌലികാവകാശത്തെക്കുറിച്ചും ജീവിതരീതി നന്നാക്കുന്നതിനെക്കുറിച്ചും ഒന്നുകൂടി ഊന്നിപ്പറഞ്ഞിരിക്കുന്നതിനാലും മനുഷ്യാവകാശങ്ങളേയും മൌലിക സ്വാതന്ത്ര്യത്തേയും അന്യോന്യം ബഹുമാനിച്ചുകൊള്ളാമെന്ന് ഐക്യരാഷ്ട്ര സമിതിയിലെ അംഗങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നതിനാലും ഈ അവകാശങ്ങളേയും സ്വാതന്ത്ര്യബോധത്തേയും കുറിച്ചു പൊതുവായി അന്യോന്യം മനസ്സിലാക്കുന്നത് മേൽപ്പറഞ്ഞ വാഗ്ദാനത്തെ സഫലമാക്കുന്നതിന്നു അതിപ്രധാനമാണെന്നിരിക്കുന്നതിനാലും ഇപ്പോൾ ജനറൽ അസംബ്ലി ഇപ്രകാരം പ്രഖ്യാപിക്കുന്നു മനുഷ്യാവകാശങ്ങളെ കുറിക്കുന്ന ഈ പൊതുപ്രഖ്യാപനത്തെ ഒരു പ്രമാണമായി കരുതി ഏതൊരു വ്യക്തിക്കും സംഘടനക്കും അവരുടെ പ്രയത്നംകൊണ്ടു മനുഷ്യാവകാശങ്ങളെ ബഹുമാനിച്ചു വകവെച്ചു കൊടുക്കാൻ യത്നിക്കേണ്ടതാണ് ക്രമേണ രാഷ്ട്രീയവും അന്തർരാഷ്ട്രീയവുമായ പ്രവർത്തനങ്ങളെക്കൊണ്ടു ഈ പ്രഖ്യാപനത്തിലടങ്ങിയിരിക്കുന്ന അവകാശങ്ങളെ ഐക്യരാഷ്ട്ര സംഘടനയിലെ അംഗങ്ങളെക്കൊണ്ടും അവരുടെ അധികാരത്തിലിരിക്കുന്ന ജനങ്ങളെക്കൊണ്ടും ഫലപ്രദമാകത്തക്ക രീതിയിൽ അംഗീകരിപ്പിക്കുവാൻ ശ്രമിക്കേണ്ടതുമാണ് മനുഷ്യരെല്ലാവരും തുല്യാവകാശങ്ങളോടും അന്തസ്സോടും സ്വാതന്ത്ര്യത്തോടുംകൂടി ജനിച്ചിട്ടുള്ളവരാണ് അന്യോന്യം ഭ്രാതൃഭാവത്തോടെ പെരുമാറുവാനാണ് മനുഷ്യന്നു വിവേകബുദ്ധിയും മനസാക്ഷിയും സിദ്ധമായിരിക്കുന്നത് ജാതി മതം നിറം ഭാഷ സ്ത്രീപുരുഷഭേദം രാഷ്ട്രീയാഭിപ്രായം സ്വത്ത് കുലം എന്നിവയെ കണക്കാക്കാതെ ഈ പ്രഖ്യാപനത്തിൽ പറയുന്ന അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും സർവ്വജനങ്ങളും അർഹരാണ് രാഷ്ട്രീയ സ്ഥിതിയെ അടിസ്ഥാനമാക്കി സ്വതന്ത്രമോ പരിമിത ഭരണാധികാരത്തോടു കൂടിയതോ ഏതായാലും വേണ്ടതില്ല ഈ പ്രഖ്യാപനത്തിലെ അവകാശങ്ങളെ സംബന്ധിച്ചേടത്തോളം യാതൊരു വ്യത്യാസവും യാതൊരാളോടും കാണിക്കാൻ പാടുള്ളതല്ല സ്വയരക്ഷാബോധത്തോടും സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കുവാൻ ഏതൊരാൾക്കും അധികാരമുണ്ട് യാതൊരാളേയും അടിമയാക്കി വെക്കാൻ പാടുള്ളതല്ല ഏതൊരു വിധത്തിലുള്ള അടിമത്തത്തേയും അടിമവ്യാപാരത്തേയും തടയേണ്ടതാണ് പൈശാചികവും ക്രൂരവും അവമാനകരവുമായ രീതിയിൽ ആരോടും പെരുമാറരുത് ആർക്കും അത്തരത്തിലുള്ള ശിക്ഷകൾ നൽകുകയുമരുത് നിയമദൃഷ്ട്യാ ഏതൊരാൾക്കും ഏതൊരു സ്ഥലത്തും അംഗീകരണത്തിനു അവകാശമുണ്ട് നിയമത്തിനു മുൻപിൽ എല്ലാവരും തുല്യരാണ് യാതൊരു ഭേദവും കൂടാതെ നിയമാനുസൃതമായ രക്ഷക്ക് എല്ലാവർക്കും അർഹതയുള്ളതുമാണ് ഈ പ്രഖ്യാപനത്തെ ആരെങ്കിലും ലംഘിക്കുകയാണെങ്കിൽ അത്തരം പ്രവൃത്തികളിൽ നിന്നും രക്ഷതേടുവാനുള്ള അധികാരം എല്ലാവർക്കും ഉള്ളതാണ് വ്യവസ്ഥാപിതമായ ഭരണത്താലും നിയമത്താലും സമ്മതിക്കപ്പെട്ട അവകാശങ്ങളെ ലംഘിച്ചു ആരെങ്കിലും പ്രവർത്തിക്കുകയാണെങ്കിൽ നിയമാനുസൃതമായ പ്രതിവിധി തേടുന്നതിനുള്ള അധികാരം എല്ലാവർക്കും ഉണ്ടായിരിക്കുന്നതാണ് കാരണം കൂടാതെ യാതൊരാളേയും അറസ്റ്റ് ചെയ്യാനും തടവിൽ വെക്കുവാനും നാടുകടത്താനും പാടുള്ളതല്ല സ്വതന്ത്രവും പക്ഷപാതമില്ലാത്തതുമായ കോടതി മുമ്പാകെ തന്റെ അവകാശങ്ങളേയും അധികാരങ്ങളേയുംകുറിച്ചു തുറന്നുപറയുന്നതിന്നും തന്നിൽ ആരോപിക്കുന്ന കുറ്റത്തെക്കുറിച്ചു വാദിക്കുന്നതിന്നും ഏതൊരാൾക്കും അധികാരമുള്ളതാണ് കാരണം കൂടാതെ യാതൊരാളുടെ സ്വകാര്യജീവിതത്തിലും കുടുംബജീവിതത്തിലും എഴുത്തുകുത്തുകളിലും കൈ കടത്തുവാൻ പാടുള്ളതല്ല എന്നുതന്നെയല്ല യാതൊരാളുടെ സ്വഭാവത്തേയും അന്തസ്സിനേയും കാരണം കൂടാതെ ആക്ഷേപിക്കുവാനും പാടുള്ളതല്ല ആരെങ്കിലും ഇതിന്നെതിരായി പ്രവർത്തിക്കുകയാണെങ്കിൽ നിയമാനുസൃതമായ രക്ഷനേടുവാൻ ഏതൊരാൾക്കും അധികാരമുള്ളതാണ് സ്വതന്ത്രചിന്തക്കും സ്വാതന്ത്ര മതവിശ്വാസത്തിനും എല്ലാവർക്കും അധികാരമുണ്ട് ഒറ്റക്കായോ കൂട്ടമായിത്തന്നേയോ മതം മാറുവാനും പരസ്യമായോ രഹസ്യമായോ തന്റെ മതവിശ്വാസങ്ങളെ പ്രകടിപ്പിക്കുവാനും ആചരിക്കുവാനും ആരാധിക്കാനുമുള്ള അധികാരവും ഇതിൽതന്നെ അടങ്ങിയിരിക്കുന്നു സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന്നു എല്ലാവർക്കും അധികാരമുണ്ട് അതായത് യാതൊരു തടസ്ഥവുംകൂടാതെ അഭിപ്രായങ്ങളെ ആരായുവാനും മറ്റുള്ളവർക്ക് ഏതൊരുപാധിയിൽ കൂടിയും യാതൊരതിർത്തികളെയും കണക്കാക്കാതെ എല്ലായിടത്തുമെത്തിക്കുവാനുള്ള അധികാരവുമുണ്ടെന്നു താൽപ്പര്യം സമുദായത്തിലെ ഒരംഗമായതുകൊണ്ടു സമുദായത്തിൽനിന്നുമുള്ള രക്ഷക്ക് ഏതൊരാൾക്കും അർഹതയുണ്ട് അതതു രാജ്യത്തിന്റെ കഴിവുകൾക്കനുസരിച്ചും ദേശീയ സംരംഭങ്ങളെക്കൊണ്ടും അന്തർദേശീയ സഹകരണം കൊണ്ടും അവരവരുടെ അന്തസ്സിന്നു അപരിത്യാജ്യമായ സാമുദായികവും സാംസ്കാരികവും സാമ്പത്തികവുമായ അവകാശങ്ങളെ നേടുന്നതിന്നും തന്റെ സ്വതന്ത്രമായ വ്യക്തിത്വത്തെ പരിപോഷിപ്പിക്കുന്നതിന്നും ഏതൊരാൾക്കും അധികാരമുള്ളതാണ് ന്യായമായ പ്രവൃത്തിസമയം ഇടക്കിടക്കു ശമ്പളത്തോടുകൂടിയ ഒഴിവുദിവസങ്ങൾ ഒഴിവുസമയം വിശ്രമം ഇതുകൾക്ക് ഏതൊരാൾക്കും അവകാശമുള്ളതാണ് ഈ പ്രഖ്യാപനത്തിൽ പ്രതിപാദിച്ചിട്ടുള്ള അധികാരസ്വാതന്ത്ര്യങ്ങളെ കൈവരുത്തക്ക രീതിയിലുള്ള സാമുദായികവും അന്തർരാഷ്ട്രീയവുമായ ഒരു ജീവിതത്തോതിന്ന് എല്ലാവരും അർഹരാണ് ഒരു രാജ്യത്തിന്നോ വകുപ്പിന്നോ വ്യക്തിക്കോ ഇഷ്ടമുള്ള പ്രവൃത്തികളിലെല്ലാമേർപ്പെടാമെന്നോ ഇതിലടങ്ങിയിരിക്കുന്ന തത്ത്വങ്ങൾക്കെതിരായിത്തന്നെ ഏന്തെങ്കിലും പ്രവർത്തിക്കാമെന്നോ ഉള്ള രീതിയിൽ ഈ പ്രഖ്യാപനത്തെ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല മനുഷ്യാവകാശധ്വംസനം എന്നതുകൊണ്ടു ഉദ്ദേശിയ്ക്കുന്നതു ഏതെങ്കിലും ഒരു അടിസ്ഥാനപരമായ മാനുഷിക പരിഗണന ആർക്കെങ്കിലും ലഭ്യമാകാതെ പോകുന്ന അവസ്ഥയെയാണു് പ്രായോഗികതലത്തിൽ സമ്പൂർണ്ണ ജനാധിപത്യ രാജ്യങ്ങളിൽ മനുഷ്യാവകാശധ്വംസനങ്ങൾ വളരെ അപൂർവ്വമാണെന്നു കാണാം അതേ സമയം സ്വേച്ഛാധിപത്യ മതാധിപത്യ രാജ്യങ്ങളിൽ മനുഷ്യാവകാശധ്വംസനങ്ങൾ സാധാരണവുമാണു് അമേരിയ്ക്ക പോലുള്ള ചില ജനാധിപത്യരാജ്യങ്ങളിൽ ഇപ്പോഴും നിലവിലുള്ള വധശിക്ഷയ്ക്കെതിരെ ആംനസ്റ്റി ഇന്റർനാഷണൽ മുതലായ മനുഷ്യാവകാശസംഘടനകൾ പ്രവർത്തിച്ചു കൊണ്ടിരിയ്ക്കുകയാണു് ധാരാളം അന്താരാഷ്ട്ര ഗവൺമെന്റിതര സംഘടനകൾ ഫ്രീഡം ഹൌസു് ആംനസ്റ്റി ഇന്റർനാഷണൽ മുതലായവ ലോകം മുഴുവനും മനുഷ്യാവകാശധ്വംസനങ്ങൾക്കെതിരെ പോരാടിക്കൊണ്ടിരിയ്ക്കുകയാണു് മലയാള മനോരമ ഡിസംബർ കൊച്ചി എഡിഷൻ മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കർത്താവാണ് ഒയ്യാരത്ത് ചന്തുമേനോൻ ഒറ്റ നോവൽ കൊണ്ടുതന്നെ മലയാളസാഹിത്യചരിത്രത്തിൽ സമുന്നതസ്ഥാനം വഹിക്കുന്നു അദ്ദേഹം രണ്ടാമത്തെ നോവലായ ശാരദയും വായനക്കാരുടെയും നിരൂപകരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി ചന്തുമേനോൻ ശാരദയുടെ ഒന്നാംഭാഗമേ എഴുതാൻ സാധിച്ചുള്ളൂ പതിനേഴാമത്തെ വയസ്സിൽ കോടതി ഗുമസ്ഥനായി ഔദ്യോഗിക ജീവിതം തുടങ്ങി സ്വന്തം യോഗ്യതകൊണ്ട് ചന്തുമേനോൻ ജോലിയിൽ ഉയർന്നു ബുദ്ധിശക്തി കൃത്യനിഷ്ഠ സത്യസന്ധത ഇവ അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു തലശ്ശേരിയിൽ അന്ന് സബ്കലക്ടറായിരുന്ന മിസ്റ്റർ ലോഗൻ ഷാർപ്പിൽനിന്ന് മേനോന്റെ ഗുണഗണങ്ങൾ അറിഞ്ഞ് മാർച്ച് ന് തുക്കിടിക്കച്ചേരിയിൽ മൂന്നാം ഗുമസ്തനായി നിയോഗിച്ചു പിന്നീട് കൊല്ലംതോറും കയറ്റമായിരുന്നു ൽ ആക്ടിങ് ഒന്നാം ഗുമസ്തനായി മിസ്റ്റർ ലോഗൻ മലബാർ കലക്ടരായി കോഴിക്കോട്ടേക്കു മാറിയപ്പോൾ ഹജൂർക്കച്ചേരിയിൽ പോലീസ് മുൻഷിയായി ചന്തുമേനോനെ നിയമിച്ചു ൽ അവിടെ ഹെഡ് മുൻഷിയായി അതിനിടയിൽ കോഴിക്കോട് ഡിസ്ട്രിക്റ്റ് ജഡ്ജിയായി നിയമിക്കപ്പെട്ട ഷാർപ്പ് ചന്തുമേനോനെ നവംബർ ന് സിവിൽ കോടതി ഹെഡ് ക്ലാർക്കായി നിയോഗിച്ചു വൈകാതെ ഷാർപ്പ് അദ്ദേഹത്തെ പട്ടാമ്പി ആക്ടിങ് മുൻസിഫ് സ്ഥാനത്തേക്ക് മാറ്റി പിന്നീട് കുറേക്കാലം മഞ്ചേരി പാലക്കാട് കോഴിക്കോട് ഒറ്റപ്പാലം പരപ്പനങ്ങാടി എന്നിവിടങ്ങളിൽ മുൻസിഫായി ജോലിനോക്കി പരപ്പനങ്ങാടി മുൻസിഫായിരുന്ന കാലത്താണ് ഇന്ദുലേഖ എഴുതുന്നത് ൽ വീണ്ടും കോഴിക്കോട് മുൻസിഫായി ശാരദ എഴുതുന്നത് ആ സന്ദർഭത്തിലാണ് ഇതിന്റെ ആദ്യ ഭാഗം മാത്രമെ അദ്ദേഹത്തിന് പൂർത്തിയാക്കാൻ കഴിഞ്ഞുള്ളു ആത്മസുഹൃത്ത് ഇ കെ കൃഷ്ണന്റെ നിർബന്ധത്താലാണ് അതിന്റെ ഒന്നാം പതിപ്പ് ഇറങ്ങുന്നത് സർ സി ശങ്കരൻ നായർ എന്ന് അറിയപ്പെടുന്ന ശ്രീമാൻ ചേറ്റൂർ ശങ്കരൻ നായർ മലബാർ വിവാഹബിൽ മദിരാശി നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ അതിനെപ്പറ്റി അന്വേഷിച്ച് സാക്ഷികളെ വിസ്തരിച്ചും മറ്റും ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് റിപ്പോർട്ടുചെയ്യുവാൻ സർ ടി മുത്തുസ്വാമി അയ്യരുടെ അധ്യക്ഷതയിൽ കമ്മറ്റി ഏർപ്പെടുത്തിയിരുന്നു അതിലെ അംഗങ്ങളിൽ ഒരാൾ ചന്തുമേനോനായിരുന്നു മലയാളികളിൽ മരുമക്കത്തായക്കാരായ ഹിന്ദുക്കളുടെ വിവാഹം പുതുതായി ഉണ്ടാക്കുന്ന വല്ല രാജനിയമങ്ങൾക്കും അനുസരിച്ചുനടത്തിയാലേ അതിന്നു ദൃഢതയുണ്ടാകയുള്ളൂ എന്നു വരുത്തിക്കൂട്ടുന്നത് ശരിയല്ലെന്നും സാധാരണ നടപ്പുള്ള സംബന്ധം ന്യായമായ വിവാഹമായി നിയമത്താൽ അനുവദിക്കപ്പെടുകയാണ് വേണ്ടതെന്നും വിവാഹം വേർപ്പെടുത്തുന്നതിന് കോടതികയറണം എന്നും മറ്റും വരുത്തുന്നത് അനാവശ്യമായ പ്രതിബന്ധമാണെന്നും മറ്റുമാണ് ചന്തുമേനോൻ അന്ന് അഭിപ്രായപ്പെട്ടത് ശങ്കരൻനായരുടെ അഭിപ്രായത്തിൽനിന്ന് പലേ സംഗതിയാലും ഭിന്നമായിരുന്നു ഇത് മുത്തുസ്വാമിക്ക് ചന്തുമേനോന്റെ അഭിപ്രായത്തോടായിരുന്നു യോജിപ്പ് ഇന്ദുലേഖയ്ക്കു മുൻപ് ഒരു സാഹിത്യകാരനോ മലയാളസാഹിത്യത്തോട് വിശേഷപ്രതിപത്തിയോ ഉള്ളയാളായി ചന്തുമേനോൻ അറിയപ്പെട്ടിരുന്നില്ല ഇന്ദുലേഖയെക്കൂടാതെ അപൂർണ്ണമായ ശാരദയും വിദ്യാവിനോദിനിയിൽ വന്ന മയൂരസന്ദേശത്തിന്റെ മണ്ഡനവും ചാത്തുക്കുട്ടിമന്നാടിയാരുടെ ഉത്തരരാമചരിതത്തെക്കുറിച്ചെഴുതിയ ഒരു കത്ത് എന്ന ദീർഘലേഖനവും നരികരിചരിതത്തിനെഴുതിയ മുഖവുരയും ഇത്രയുമാണ് സാഹിത്യസംബന്ധിയായ ചന്തുമേനോന്റെ ആകെ രചനകൾ അഖിലലോക മനുഷ്യാവകാശവിളംബരത്തിലും മറ്റു അന്താരാഷ്ട്ര രേഖകളിലും പറയുന്ന എല്ലാവിധ മനുഷ്യാവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന ഒരു അന്താരാഷ്ട്ര സർക്കാരേതരസംഘടനയാണു് ആംനസ്റ്റി ഇന്റർനാഷണൽ എ ഐ ചുരുക്കത്തിൽ ആംനസ്റ്റിയുടെ പ്രവർത്തനങ്ങൾ ഇവയെല്ലാമാണു് സ്വന്തം വിശ്വാസങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ട വ്യക്തികളുടെ മോചനം രാഷ്ട്രീയത്തടവുകാർക്കു് നീതിപൂർവ്വവും കാലതാമസവുമില്ലാത്ത വിചാരണ ഉറപ്പാക്കൽ വധശിക്ഷയും ലോക്കപ്പു മർദ്ദനങ്ങളും അതുപോലുള്ള മറ്റു ക്രൂരമായ ശിക്ഷാനടപടികളുടെയും ഉന്മൂലനം രാഷ്ട്രീയക്കൊലപാതകങ്ങൾക്കും അപ്രത്യക്ഷമാകലുകൾക്കും ഒരു അവസാനം കൂടാതെ സർക്കാരുകൾ മൂലവും എതിരാളികൾ മൂലവും ആരും അനുഭവിയ്ക്കുന്ന എല്ലാവിധ മനുഷ്യാവകാശധ്വംസനങ്ങൾക്കുമെതിരെയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ പ്രഥമവർഷങ്ങളിൽ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശവിളംബരത്തിലെ ഉം ഉം ഖണ്ഡികകളിലാണു് രാഷ്ട്രീയതടവുകാരെ സംബന്ധിച്ചതു് ആംനസ്റ്റി കൂടുതലും ശ്രദ്ധയൂന്നിയിരുന്നതു് കാലക്രമേണ രാഷ്ട്രീയതടവുകാരെ കൂടാതെ മറ്റു പല മനുഷ്യാവകാശധ്വംസനങ്ങളുടെയും ഇരകളായവരെക്കൂടി സഹായിയ്ക്കുന്നതിനായി ആംനസ്റ്റിയുടെ പ്രവർത്തനമേഖല വിപുലപ്പെടുത്തി ത്തിൽ മാത്രം പേരെടുത്തു പറയാവുന്ന തടവുകാർക്കു വേണ്ടി ആംനസ്റ്റി പ്രവൃത്തിയ്ക്കുകയുണ്ടായി ഇതിൽ മൂന്നിലൊരു ഭാഗം പേരുടേയും അവസ്ഥയിൽ എന്തെങ്കിലുമൊരു പുരോഗതി ഉണ്ടാക്കുവാൻ ആംനസ്റ്റിയ്ക്കു കഴിഞ്ഞു ഇന്നു് പത്തുലക്ഷത്തിലധികം പേർ രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ലധികം ആംനസ്റ്റി സംഘങ്ങളായി പ്രവൃത്തിയ്ക്കുന്നു സ്ഥാപിച്ച അന്നു മുതൽ ഇന്നു വരേയ്ക്കു് നൂറുകണക്കിനു രാജ്യങ്ങളിലായി എതാണ്ടു് തടവുകാർക്കു വേണ്ടി ആംനസ്റ്റി പൊരുതിയിട്ടുണ്ടു് മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള അവസാനിയ്ക്കാത്ത യുദ്ധം നയിയ്ക്കുന്നതിനു ഉത്തേജകമായി ലെ സമാധാനത്തിനു വേണ്ടിയുള്ള നോബൽ സമ്മാനം ആംനസ്റ്റിയെ തേടിയെത്തി സ്വാതന്ത്ര്യത്തിനു ആശംസകൾ നേർന്നു കൊണ്ടാണു് ആംനസ്റ്റി അംഗങ്ങൾ ഓരോ വാർഷിക പൊതുസമ്മേളനങ്ങളും അവസാനിപ്പിയ്ക്കാറു് ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശവിളംബരത്തിൽ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ അടിസ്ഥാന മനുഷ്യാവകാശങ്ങളും പുനസ്ഥാപിയ്ക്കുകയാണു് ആംനസ്റ്റിയുടെ ലക്ഷ്യം ഈ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ ആംനസ്റ്റിയുടെ പ്രവർത്തനപരിപാടികളെ ഇങ്ങനെ ചുരുക്കിപറയാം ഈ ലക്ഷ്യങ്ങൾ നേടുന്നതിനായിട്ടുള്ള ആംനസ്റ്റിയുടെ പ്രവർത്തനരീതികൾ എങ്ങനെയൊക്കെയെന്നു് ഒന്നു നോക്കാം മനുഷ്യാവകാശം ചവിട്ടിമെതിയ്ക്കപ്പെടുന്ന ഒരു സംഭവത്തെക്കുറിച്ചു് വാർത്ത ചെവിയിലെത്തുന്ന ഉടനെ തന്നെ അവിടേയ്ക്കു അന്വേഷണസംഘത്തെ അയയ്ക്കുകയായി നിഷ്പക്ഷമായും കൂലങ്കുഷമായും ഉള്ള അന്വേഷണത്തിനൊടുവിൽ സംഭവം ശരിയാണെന്നു കണ്ടെത്തിയാൽ ആദ്യം അന്വേഷണഫലങ്ങൾ പ്രസിദ്ധപ്പെടുത്തുകയും പിന്നാലെ തന്നെ ആ അനീതിയ്ക്കെതിരെ സംഘാംഗങ്ങളെ കർമ്മനിരതരാക്കുകയും ചെയ്യുന്നു ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കു കത്തുകൾ എഴുതിയും പ്രതിഷേധിച്ചും പ്രകടനങ്ങൾ നടത്തിയും ധനശേഖരണയജ്ഞങ്ങൾ നടത്തിയും പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയും എല്ലാം സംഘാംഗങ്ങൾ തങ്ങളുടെ യുദ്ധം തുടങ്ങുന്നു വ്യക്തികളുടെ പ്രശ്നങ്ങളിൽ ഉദാ സൗദിഅറേബ്യയിൽ നിരോധിതസാഹിത്യം വിതരണം ചെയ്തതിന്റെ പേരിൽ തടവിലാക്കപ്പെട്ട വ്യക്തി ഇടപെടുന്നതു പോലെ തന്നെ ചില പൊതുനയങ്ങൾക്കെതിരെയും ആംനസ്റ്റി പൊരുതുന്നു ഉദാ പ്രായപൂർത്തിയെത്താത്ത കുറ്റവാളികൾക്കും വധശിക്ഷ വിധിയ്ക്കുന്ന ചില അമേരിയ്ക്കൻ സംസ്ഥാനങ്ങളിലെ നിയമം പ്രാദേശികതലത്തിലാണു് ആംനസ്റ്റിയുടെ പ്രധാന പ്രവർത്തനമെങ്കിലും നാല്പതിലേറെക്കൊല്ലത്തെ ചരിത്രവും സമാധാനത്തിനുള്ള ഒരു നോബൽ സമ്മാനവും ഉന്നതതലങ്ങളിൽ ആംനസ്റ്റിയ്ക്കു് വളരെയധികം ശക്തി നേടിക്കൊടുത്തിരിയ്ക്കുന്നു കൂടുതൽ ആംനസ്റ്റി അംഗങ്ങളും കത്തെഴുത്താണു് അവരുടെ പ്രധാന ആയുധമായി തിരഞ്ഞെടുത്തിരിയ്ക്കുന്നതു് ആംനസ്റ്റിയുടെ കേന്ദ്രസംഘടന മനുഷ്യാവകാശധ്വംസനങ്ങൾ കണ്ടെത്തുകയും അതിന്റെ സത്യാവസ്തകൾ പരിശോധിച്ചു ഉറപ്പുവരുത്തുകയും ചെയ്തതിനു ശേഷം കീഴ്ഘടകങ്ങളിലേയ്ക്കും ഏഴായിരത്തിലധികം ഉണ്ടെന്നാണു കണക്കു് ഓരോ സ്വതന്ത്ര അംഗങ്ങൾക്കും അമേരിയ്ക്കയിൽ മാത്രം ലധികം ലോകം മുഴുവൻ മൊത്തം പത്തുലക്ഷത്തിലധികം അറിയിപ്പുകൾ കൊടുക്കുന്നു ഉടൻ തന്നെ സംഘങ്ങളും അംഗങ്ങളും സംഭവവുമായി നേരിട്ടു ബന്ധമുള്ള സർക്കാരുദ്യോഗസ്ഥന്റെ പേർക്കു് പ്രതിഷേധവും ആശങ്കകളും അറിയിച്ചുകൊണ്ടു് എഴുത്തുകൾ എഴുതുന്നു സാധാരണ ആംനസ്റ്റിയുടെ പേർ തുടക്കത്തിലേ വലിച്ചിഴയ്ക്കാറില്ല ആംനസ്റ്റി ഇന്റർനാഷണലിന്റെ വരുമാനത്തിൽ ഏറിയപങ്കും ലോകമാസകലമുള്ള മെമ്പർമാരിൽ നിന്നു പിരിയ്ക്കുന്ന വരിസംഖ്യയും പിന്നെ സംഭാവനകളുമാണു് ശമ്പളം പറ്റുന്ന എതാനും ഡയറക്ടർമാരൊഴിച്ചാൽ പിന്നെയുള്ള എല്ലാ മെമ്പർമാരും സംഘാടകരും ഏകോപകരും പണിക്കാരും എല്ലാം തന്നെ സൗജന്യസേവകരാണു് ആംനസ്റ്റി ഒരു ചേരിചേരാസംഘടനയായതുകൊണ്ടു് സർക്കാരുകളിൽ നിന്നോ സർക്കാർ സംഘടനകളിൽ നിന്നോ പണം സംഭാവനയായി സ്വീകരിയ്ക്കാറില്ല സ്വന്തം അംഗങ്ങളിൽ നിന്നുള്ള വരിസംഖ്യയും പിന്നെ ചേരിചേരാ സംഘടനകളിൽ നിന്നുമുള്ള സംഭാവനകളുമാണു് ആംനസ്റ്റിയുടെ പ്രധാനവരുമാനം ആംനസ്റ്റിയുടെ സാമ്പത്തികവർഷത്തിലെ പദ്ധതിവിഹിതങ്ങൾ താഴെ പറയും പ്രകാരമായിരുന്നു മൊത്തം വളരെ അയഞ്ഞ രീതിയിൽ സംഘടിച്ചിരിയ്ക്കുന്ന ചെറുസ്വതന്ത്രസംഘങ്ങളെ നിയന്ത്രിയ്ക്കുന്നതു് കേന്ദ്രസംഘടനയാണു് ഇതൊരു സങ്കീർണസംഘാടനമാണു് ദേശീയതലത്തിൽ ഡയറക്ടർ ബോർഡിലേയ്ക്കു് സംഘാംഗങ്ങൾ ബഹുമാന്യരായ പതിനെട്ടു അംഗങ്ങളെ മൂന്നു കൊല്ലം കാലാവധിയോടെ തിരഞ്ഞെടുക്കുന്നു വയസ്സു പരിഗണനയില്ലാതെ എല്ലാ അംഗങ്ങൾക്കും ഒരോ സംഘത്തിനും ഓരോ വോട്ടുണ്ടു് ഡയറക്ടർ ബോർഡു് പിന്നീടു് ഒരു എക്സിക്ക്യൂട്ടീവു് ഡയറക്ടറേയും ഒരു ജോലിക്കാരനേയും നിയമിയ്ക്കുന്നു അന്താരാഷ്ട്രതലത്തിൽ ആംനസ്റ്റിയെ നിയന്ത്രിയ്ക്കുന്നതു് എട്ടു അംഗങ്ങളുള്ള ഇന്റർനാഷണൽ എക്സിക്ക്യൂട്ടീവു് കൌൺസിൽ ആണു് ഇവരെ രണ്ടു കൊല്ലാം കാലാവധിയോടെ തിരഞ്ഞെടുക്കുന്നതു് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഒത്തുചേരുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ വച്ചാണു് അവർ ഒരു സെക്രട്ടറി ജനറലിനെയും ഒരു അന്താരാഷ്ട്ര സെക്രട്ടേറിയറ്റിനേയും നിയമിയ്ക്കുന്നു രാഷ്ട്രങ്ങൾ തന്നെ തെറ്റുകാരാവുന്ന സാഹചര്യത്തിൽ നിഷ്പക്ഷത നിലനിർത്തുന്നതിനായി അംഗങ്ങൾ സ്വന്തം രാജ്യത്തു് നിശ്ശബ്ദരായിരിയ്ക്കാൻ ആംനസ്റ്റി അനുശാസിയ്ക്കുന്നു അംഗങ്ങൾക്കെതിരെ സ്വന്തം സർക്കാരിൽ നിന്നു തന്നെയുണ്ടായേക്കാവുന്ന നടപടികളിൽ നിന്നു അവരെ രക്ഷിക്കാനാണു് ഇങ്ങനെയൊരു നയം ഈ നിയമം സ്വന്തം രാജ്യനിയമം അന്താരാഷ്ട്ര സിക്രട്ടേറിയറ്റിനു വേണ്ടി ഗവേഷണപ്രവർത്തനങ്ങൾ നടത്തുന്നവരേയും പ്രചരണപ്രവർത്തനങ്ങൾ നടത്തുന്നവരേയും കൂടി നിയന്ത്രിയ്ക്കുന്നു കാരണം പ്രവർത്തകരുടെ സ്വരാജ്യസ്നേഹമോ രാഷ്ട്രീയചായ്വുകളോ അവരുടെ തീരുമാനങ്ങളിലും പ്രവർത്തനങ്ങളിലും വെള്ളം ചേർക്കാതിരിയ്ക്കുന്നതിനു വേണ്ടിയാണിതു് വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് വിദേശഫണ്ട് സ്വീകരിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം നടത്തിവരുന്നത് സെപ്റ്റംബറിൽ സംഘടന വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിക്കവെ സംഘടനയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു ഇന്ത്യയിലെ പ്രവർത്തനങ്ങൾ മുഴുവനായും അവസാനിപ്പിക്കുന്നുവെന്നും ജീവനക്കാരെ മുഴുവൻ പിരിച്ചുവിടുന്നെന്നും സംഘടന വ്യക്തമാക്കി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത സ്ഥിതിയിലാണ് ഉള്ളതെന്നും സർക്കാർ ബോധപൂർവം ഇത്തരം മനുഷ്യാവകാശ സംഘടനകളെ ലക്ഷ്യം വെക്കുകയും വേട്ടയാടുകയും ചെയ്യുന്നുവെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു ഇടം എണ്ണം അളവ് അടുക്ക് എന്നീ വിഷയങ്ങളെപ്പറ്റിയും അവയുടെ മറ്റു ശാസ്ത്രശാഖകളിലുള്ള പ്രയോഗത്തെപ്പറ്റിയും പ്രതിപാദിക്കുന്ന ഒരു ശാസ്ത്രശാഖ കണക്കുകാർ പാറ്റേണുകളെ കണ്ടെത്തുകയും അവയുടെ പഠനത്തിലൂടെ അടിത്തറകൾ ഉണ്ടാക്കുകയും അവയുടെ നിർധാരണത്തിലൂടെ പുതിയ സത്യങ്ങൾ കണ്ടെത്തുകയും വെളിപാടുകൾ ആവിഷ്കരിക്കുകയും ചെയ്യുന്നു ഭൗതികശാസ്ത്രം വൈദ്യശാസ്ത്രം സാമൂഹ്യശാസ്ത്രം സാങ്കേതികശാസ്ത്രം തുടങ്ങി ഒരുപാടു ശാസ്ത്രശാഖകളിൽ അതിപ്രധാനമായ ഘടകമായി ഗണിതശാസ്ത്രം മാറിയിട്ടുണ്ട് മറ്റു ശാസ്ത്രശാഖകളിലെ ഗണിതത്തിന്റെ പ്രയോഗവുമായി ബന്ധപ്പെട്ട പ്രയുക്ത ഗണിതശാസ്തം ഒരുപാടു പുതിയ കണ്ടുപിടിത്തങ്ങൾക്കും പുതിയ ഗണിതശാസ്ത്രശാഖകളുടെ ഉത്ഭവത്തിനു തന്നെയും കാരണമായിട്ടുണ്ട് പ്രത്യേകിച്ചൊരു പ്രായോഗികതയെയും അടിസ്ഥാനമാക്കിയല്ലാതെ ഗണിതത്തിന്റെ തനതായ വഴിയിൽ സഞ്ചരിക്കുന്ന ശുദ്ധ ഗണിതത്തിനും ഇപ്പോൾ ഒരുപാട് പ്രായോഗിക വശങ്ങൾ കണ്ടെത്തിയിട്ടുണ്ട് എല്ലാ വർഷവും മാർച്ച് മാസത്തിലെ ആദ്യത്തെ ബുധനാഴ്ച ലോക ഗണിത ദിനമായി ആചരിച്ചു വരുന്നു തമിഴ് നാട്ടിലെ ഈറോടിൽ ൽ ജനിച്ച പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജൻമദിനമായ ഡിസംബർ ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നു മനഷ്യർ സ്വായത്തമാക്കിയ എണ്ണമെന്ന അമൂർത്ത സങ്കല്പത്തിൽ നിന്നുമാണ് ഗണിതശാസ്ത്രത്തിന്റെ തുടക്കം തുടർന്നിങ്ങോട്ടു് നിരന്തരമായി കൂടിക്കൊണ്ടിരിക്കുന്ന അമൂർത്തതതകളുടെ ശ്രേണിയായി ഗണിതശാസ്ത്രത്തിന്റെ ചരിത്രത്തെ കാണാം എണ്ണമെന്ന അമൂർത്ത സങ്കല്പം മറ്റുപല ജീവികളും സ്വായത്തമാക്കിയിട്ടുണ്ട് ഉദാഹരണത്തിന് രണ്ട് മാങ്ങയിലും രണ്ട് തേങ്ങയിലും പൊതുവായുള്ള ഒരു കാര്യം അവയുടെ എണ്ണമാണ് ചരിത്രാതീതകാലത്തെ മനുഷ്യർ വസ്തുക്കളെ കൂടാതെ ദിവസങ്ങൾ കൊല്ലങ്ങൾ സൂര്യചക്രമണം തുടങ്ങിയ അമൂർത്ത സംഖ്യകൾ എണ്ണാനുള്ള ശേഷികൂടി വികസിപ്പിച്ചെടുത്തിരുന്നു പുരാതന മനുഷ്യർ എല്ലുകളാലുണ്ടാക്കിയ അളവുകോലുകളിൽ നിന്നും ഇതു് മനസ്സിലാക്കിയിട്ടുണ്ട് എല്ലാ ലോക സംസ്ക്കാരങ്ങളുടെയും വളർച്ചയുടെ കൂടെ കുറച്ചു ഗണിതവും വളർന്നിട്ടുണ്ട് ചിലപ്പോഴെല്ലാം ഗണിതം ഒരു സംസ്ക്കാരത്തിൽ നിന്നു മറ്റു സംസ്ക്കാരങ്ങളിലേയ്ക്കു പകർന്നു പോയിട്ടുണ്ട് ഇപ്പോൾ ലോകമാസകലം ഗണിതശാസ്ത്രം ഒരൊറ്റ ശാസ്ത്രശാഖയായി നിലകൊള്ളുന്നുവെങ്കിലും അതിന്റെ പിന്നിൽ ബൃഹത്തായ ചരിത്രമുണ്ട് അതിന്റെ വേരുകൾ പുരാതന ഈജിപ്തിലും ബാബിലോണിയയിലും ഇന്ത്യയിലുമാണെങ്കിലും ധൃതഗതിയിലുള്ള വളർച്ച പുരാതന ഗ്രീസിലായിരുന്നു പുരാതന ഗ്രീസിൽ ഗണിതം അറബിയിലേയ്ക്കു വിവർത്തനം ചെയ്യപ്പെടുകയും അതേ സമയം തന്നെ പുരാതനഭാരത ഗണിതവും അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു പിന്നീടു് ഈ അറിവുകൾ ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും പടിഞ്ഞാറൻ യൂറോപ്പിൽ എത്തുകയും ചെയ്തു അനേകം വർഷങ്ങളിലൂടെ അതു ലോകത്തിന്റെ സമ്പത്താവുകയും ചെയ്തു ഗണിതസമ്പ്രദായങ്ങൾ ഗവേഷണപഠനങ്ങൾക്ക് വളരെ പ്രയോജനപ്രദമാണെന്ന് തിരിച്ചറിഞ്ഞത് ധനതത്വശാസ്ത്രജ്ഞരാണ് വില ആവശ്യം ലഭ്യത ഉപയോഗം തുടങ്ങിയ അടിസ്ഥാന ആശയങ്ങളും ഇവ തമ്മിലുള്ള ബന്ധവും ഗണിതപ്രതീകങ്ങളുപയോഗിച്ച് ചിത്രീകരിച്ചാൽ എളുപ്പവും സൂക്ഷ്മവുമാകുമെന്ന് കണ്ടെത്തി അപ്രകാരം ഗണിതീയ ധനതത്വശാസ്ത്രം എന്നൊരു ശാസ്ത്രശാഖക്ക് രൂപം നൽകി ധനതത്വശാസ്ത്രമേഖലയിൽ ഗണിതത്തിന്റെ പ്രയോഗം വഴിയുണ്ടായ നേട്ടങ്ങൾ മറ്റെല്ലാ വിജ്ഞാനശാഖകളിലേക്കും ഗണിതശാസ്ത്രം പ്രചരിക്കുവാനിടയാക്കി ചുരുക്കത്തിൽ ഇന്ന് എല്ലാ ശാഖകളും ഗണിതശാസ്ത്രത്തിന്റെ അനുപ്രയുക്ത മേഖലകളായി മാറി മെസ്സൊപ്പൊട്ടോമിയയിലും ബാബിലോണിയയിലുമാണ് ചരിത്രത്തിൽ ഗണിതശാസ്ത്രശാഖ വികസിച്ചിരുന്നത് ചുട്ടെടുത്ത കളിമൺ ഇഷ്ടികകളിൽ രേഖപ്പെടുത്തി വെച്ചിരുന്ന ഇവരുടെ ശാസ്ത്രവിജ്ഞാനം വായിച്ചെടുത്തിട്ടുണ്ട് ബി സി നു മുൻപ് എഴുതപ്പെട്ടിരിയ്ക്കുന്ന ഇവ കാണിക്കുന്നത് സ്ഥാനവില ഉപയോഗിച്ച് സംഖ്യകൾ സൂചിപ്പിയ്ക്കുന്ന രീതി അന്ന് നിലവിലിരുന്നു എന്നതാണ് അവർ ഉപയോഗിച്ചിരുന്നത് ന്റെ ഘാതങ്ങളായിരുന്നു മരത്തൊലിയിൽ രേഖപ്പെടുത്തിയ കൈയെഴുത്തുഗ്രന്ഥം പൗരാണികഭാരതത്തിലെ ഗണിതവിജ്ഞാനത്തിന് സാക്ഷ്യം നൽകുന്നു ഇഷ്ടികകളിൽ ക്യൂണിഫോം ലിപിയിൽ എഴുതപ്പെട്ട വാണിജ്യവിഷയങ്ങളായിരുന്നു ബാബിലോണിയയിൽ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത് ഏകദേശം ബി സി നു ശേഷമുള്ള രേഖകൾ ആണ് കണ്ടുകിട്ടിയിരിയ്ക്കുന്നത് ഇവരുടെ സംഖ്യാസമ്പ്രദായം നെ അടിസ്ഥാനമാക്കിയായിരുന്നു ഒരു വൃത്തത്തെ ഡിഗ്രി വീതമാക്കി ഇവർ വിഭജിച്ചു ഒരു ദിവസത്തെ മണിക്കൂറായും ഒരു മണിക്കൂറിനെ മിനുട്ടായും ഒരു മിനുട്ടിനെ സെക്കന്റായും ഇവർ വിഭജിച്ചിരുന്നു മുതൽ വരെ സംഖ്യകളെ അടയാളപ്പെടുത്തുന്ന രീതി ഇവർ അവലംബിച്ചുപോന്നു വ്യുൽക്രമങ്ങളുടേയും വർഗ്ഗങ്ങളുടേയും വർഗ്ഗമൂലങ്ങളുടേയും ഘാതങ്ങളുടേയും കൂട്ടുപലിശ കണക്കാക്കുന്നതിനുള്ള പട്ടികയുമെല്ലാം ഇവർ നിർമ്മിച്ചിരുന്നു ബി സി ന്റെ ആരംഭത്തിൽ ചന്ദ്രനെപ്പറ്റിയും ഗ്രഹങ്ങളെപ്പറ്റിയും പഠനം നടത്തി ത്രികോണങ്ങളുടെ വശങ്ങളെ സംബന്ധിച്ച പഠനങ്ങളും ഇവർ നടത്തിയിരുന്നു പാപ്പിറസ് രേഖകളിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് ബി സിനോടടുത്ത് രചിയ്ക്കപ്പെട്ടവയാണിവ ഇതിൽ പ്രധാനമായും അങ്കഗണിതത്തിലേയും ക്ഷേത്രഗണിതത്തിലേയും പ്രശ്നങ്ങളാണ് കാണാവുന്നത് ന്റെ തുടർച്ചയായ കൃതികളെ സൂചിപ്പിയ്ക്കാൻ എന്നിങ്ങനെ പ്രത്യേക ഹൈറോഗ്ലിഫിക്സ് ലിപി ഉപയോഗിച്ചു നെ സൂചിപ്പിയ്ക്കാൻ അഞ്ച് തവണയുംനെ സൂചിപ്പിയ്ക്കാൻ മൂന്നുതവണയും ആണ് പ്രതീകങ്ങൾ ഉപയോഗിച്ചിരുന്നത് ക്ഷേത്രഗണിതത്തിൽ വൃത്തം ചതുരം ത്രികോണം ഇവയുടെ വിസ്തീർണ്ണം കണ്ടെത്താനും ചിലവയുടെ വ്യാപ്തങ്ങൾ കണ്ടെത്താനും സൂത്രവാക്യങ്ങൾ ഉണ്ടാക്കിയിരുന്നു ബാബിലോണിയയിലേയും ഈജിപ്തിലേയും ഗണിതത്തെ അവലംബിച്ചാണ് പുരാതന ഗ്രീസ് ഗണിതശാസ്ത്രം വളർന്നത് അമൂർത്ത ഗണിതശാസ്ത്രത്തിന്റെ വികാസമായിരുന്നു ഗ്രീക്ക് ഗണിതശാസ്ത്രത്തിന്റെ സംഭാവന സ്വയംസിദ്ധപ്രമാണങ്ങളും തെളിവുകളും നിരത്തി നിഗമനരീതിയാണ് ഇവർ തുടർന്നുപോന്നത് ഇക്കാലത്ത് ഥേൽസും പൈത്തഗോറസ്സും ആണ് പ്രമുഖർ ഏതൊരു നാഗരികതയും നിഗമനരീതി അവലംബിച്ചിരുന്നില്ല എന്നത് ശ്രദ്ധിയ്ക്കപ്പെടേണ്ട ഒരു വസ്തുതയാണ് ക്രി മു ാം നൂറ്റാണ്ടിൽ പൈത്തഗോറിയൻ ചിന്തയുടെ തുടക്കത്തോടെ പുരാതന ഗ്രീക്കുകാർ ഗൗരവകരമായതും ചിട്ടയോടുകൂടിയതുമായ ഗണിതപഠനത്തിലേക്ക് കടന്നു നിർവചനം പ്രചാരം സിദ്ധാന്തം തെളിവ് എന്നിവ അടങ്ങുന്ന ഗണിതശാസ്ത്രത്തിൽ ഇന്നുപയോഗിക്കുന്ന വിശകലന രീതി ക്രി മു ൽ യൂക്ലിഡ് അവതരിപ്പിച്ചു അദ്ദേഹം എഴുതിയ പാഠപുസ്തക എലമെന്റ്സ് ഇന്നും ഏറെ സ്വാധീനമുള്ളതുമായ അടിസ്ഥാന ഗണിത ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു എറ്റവും പ്രഗല്ഭനായ പുരാതന ഗണിതശാസ്ത്രജ്ഞനായി കണക്കാക്കപ്പെടുന്നതു ആർക്കിമിഡീസിനെയാണ് ഇറ്റലിയിലെ പുരാതന പട്ടണമായിരുന്ന സിറാക്കൂസയിൽ ക്രി മു മുതൽ വരെയാണ് അദ്ദേഹത്തിന്റെ ജീവിത കാലഘട്ടം ത്രിമാന വസ്തുക്കളുടെ ഉപരിതല വിസ്താരം കരങ്ങുന്ന വസ്തുക്കളുടെ വിസ്ഥാപന രീതികൾ ഉപയൗഗിച്ച് വ്യാപ്തം എന്നിവ കണ്ടുപിടിക്കാനുള്ള രീതികൾ അദ്ദേഹം വികസിപ്പിച്ചു ആധുനിക കലനത്തിൽ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ലാത്ത രീതിയിൽ പരാബോള ചാപങ്ങൾക്കടിയിലെ പരപ്പളവ് അനന്ത ശ്രേണികളുടെ തുകവെച്ച് കണക്കാക്കുന്ന രീതിയും അദ്ദേഹം വികസിപ്പിച്ചു അപ്പോളോണിയസ് വികസിപ്പച്ചെടുത്ത കോണീയ വസ്തുക്കളുടെ ഗണിതം ഹിപ്പാർക്കസ് വികസിപ്പിച്ചെടുത്ത ത്രികോണമിതി എന്നിവയും പുരാതന ഗ്രീക്കിന്റെ സംഭാവനകളാണ് ഡയോഫാന്റസ് ബീജഗണിതത്തിന് തുടക്കമിട്ടതും പുരാതന ഗ്രീക്കിൽ നിന്നുമാണ് ഗണ്യമായ സംഭാവന റോമൻ സംഖ്യാസമ്പ്രദായം ആണ് എന്നാൽ കണക്കുകൂട്ടുമ്പോൾ അനുഭവപ്പെടുന്ന ന്യൂനതകൾ ഇവയെ അപ്രധാനങ്ങളാക്കി എന്നിരുന്നാലും ഈ സമ്പ്രദായം ചിലയിടങ്ങിൽ തുടർന്നുപോരുന്നു ക്രിസ്തുവിനു് മുമ്പ് ാം നൂറ്റാണ്ടിനു മുൻപുതന്നെ ഇന്ത്യയിൽ ഗണിതശാസ്ത്രം വളരേയേറെ പുരോഗതി പ്രാപിച്ചിരുന്നു സുല്യസൂത്രങ്ങൾ എന്ന ക്ഷേത്രഗണിതഗ്രന്ഥങ്ങൾ എഴുതപ്പെട്ടത് ഇക്കാലത്താണ് ഋഗ്വേദസംഹിത തൈത്തിരീയ ബ്രാഹ്മണം തുടങ്ങിയ അതിപുരാതനഗ്രന്ഥാങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളതായിരുന്നു ഇവ പല ജ്യാമിതീയരൂപങ്ങളെക്കുറുച്ചും അവയുടെ നിർമ്മിതിയെക്കുറിച്ചുമെല്ലാം ഇതിൽ പ്രതിപാദിയ്ക്കുന്നു വ്യത്യസ്തമായൊരു സമീപനത്തോടെ യൂക്ലിഡ് പിൽക്കാലത്ത് ഇവ വിശദീകരിയ്ക്കുന്നുണ്ട് ജൈനമതത്തിന്റെ ആവിർഭാവവും ഗണിതപഠനത്തെ പ്രോത്സാഹിപ്പിച്ചു ഭാരതീയ ഗണിതശാസ്ത്രകാരന്മാർ ഗണിതസാരസംഗ്രഹം എന്ന ഗ്രന്ഥത്തിന്റെ കർത്താവായ മഹാവീരൻ ശുദ്ധഗണിതത്തിൽ പ്രഗൽഭനായിരുന്നു പൈ എന്ന ചിഹ്നത്തിന്റെ കൃത്യമായ മൂല്യനിർണ്ണയം കാല്ക്കുലസ് ജഗണിതം ത്രികോണമിതി എന്നീ മേഖലകളിൽകേരളത്തിൽ ഇന്നത്തെ ഇരിഞ്ഞാലക്കുടയ്ക്ക് അടുത്ത് ജീവിച്ചിരുന്ന മാധവാചാര്യന്റെ സംഭാവനകൾപിന്നീട് ഭാരതത്തിലെയും പാശ്ചാത്യരാജ്യങ്ങളിലെയും ശാസ്ത്രവികസനത്തിനെ സഹായിച്ചിട്ടുണ്ടത്രെ ഇസ്ലാമിന്റെ സുവർണ്ണ കാലഘട്ടത്തിൽ പ്രത്യേകിച്ചും ക്രിസ്തുവിനു ശേഷം നൂറ്റാണ്ടുകളിൽ ഗണിതശാസ്ത്രരംഗത്ത് കാതലായ മുന്നേറ്റങ്ങളും കണ്ടുപിടിത്തങ്ങളും അറവ് നാടുകളിൽ നിന്നുമുണ്ടായി ഇവരുടെ ഗവേഷണത്താൽ ബീജഗണിത രംഗത്തുണ്ടായ മുന്നേറ്റം വളരെ ശഅരദ്ധായമാണ് ആൾജിബ്ര എന്ന പദം ഇവരുടെ സംഭാവനയാണ് ക്രിസ്തുവിന് ശേഷം നൂറ്റാണ്ടുകളിൽ ബീജഗണിത നിർദ്ധാരണങ്ങളിലും ബഹുപദങ്ങളിലും എല്ലാം ഇവർ ഗവേഷണങ്ങൾ നടത്തി കോണികങ്ങൾ ഉപയോഗിച്ച് ത്രിഘാതസമവാക്യങ്ങൾ നിർദ്ധാരണം ചെയ്ത ഗോളീയ ത്രകോണമിതി ദശാംശ സ്ഥാനങ്ങൾ എന്നിവയും ഈ കാലഘട്ടത്തിൽ അറ സമൂഹത്തിൽ നിന്നുണ്ടായ ശ്രദ്ധേയമായ സംഭാവനകളാണ് പേർഷ്യൻ വംശജനായ അൽ ഖ്വാരിസ്മി ഒമർ ഖയ്യാം ശറഫ് അൽദിൻ അൽതൂസി എന്നിവർ അക്കാലത്തെ പ്രഗല്ഭ ഗണിതശാസ്ത്രകാരനായിരുന്നു അറബ് മേഖലയിൽ ഗണിതശാസ്ത്രത്തിനുണ്ടായ വികാസം ാം നൂറ്റാണ്ടിൽ യൂറോപ്പിലേക്ക് വ്യാപിക്കുകയും അവിടത്തെ ഗണിതശാസ്ത്ര ഗവേഷണങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു ഗ്രീസിലും അറബിരാജ്യങ്ങളിലും ഗണിതശാസ്ത്രത്തിൽ ഉണ്ടായ പുരോഗതി പാശ്ചാത്യരാജ്യങ്ങളിൽ ഉണർവ്വേകി മദ്ധ്യകാലഘട്ടങ്ങളിൽ ഗണിതശാസ്ത്രം ജ്യോതിഷത്തിൽ പ്രയോഗിയ്ക്കാനാണ് ശ്രദ്ധിച്ചത് ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞന്മാരായ ലിയോനാർഡോ ഫിബനോസി ലൂക പസോളി എന്നിവർ വ്യാപാരകാര്യങ്ങളിൽ ഗണിതശാസ്ത്രം പ്രയോഗിക്കാൻ ശ്രദ്ധിച്ചു അറബിക് സംഖ്യകളും അറബി ഹിന്ദു ദശാംശസമ്പ്രദായങ്ങളുമെല്ലാം ഫിബനോസി പാശ്ചാത്യലോകത്തിന് പരിചയപ്പെടുത്തി അനന്തശ്രേണികൾ ഇക്കാലത്താണ് പഠനങ്ങൾക്ക് വിധേയമാകുന്നത് രണ്ടാം കൃതിയിലോ മൂന്നാം കൃതിയിലോ ഉള്ള സമവാക്യങ്ങളെ നിർദ്ധാരണം ചെയ്യാനുള്ള സൂത്രവാക്യം കണ്ടുപിടിക്കുകയും തുടർന്ന് സമ്മിശ്രസംഖ്യകൾ രൂപപ്പെടുത്തുകയും ചെയ്തു കൂടുതൽ സൂക്ഷ്മമായി രേഖപ്പെടുത്താനും മനസ്സിലാക്കുന്നതിനും ചിഹ്നങ്ങൾ ഉപയോഗിച്ചുതുടങ്ങിയത് ആം നൂറ്റാണ്ടിലാണ് ഇവയായിരുന്നു ചിഹ്നങ്ങൾ സമവാക്യങ്ങളിൽ ചരങ്ങൾ ഉപയോഗിയ്ക്കാൻ തുടങ്ങി ശാസ്ത്രവിപ്ലവം നടന്ന കാലഘട്ടമാണ് ാം നൂറ്റാണ്ട് ഇക്കാലത്ത് ന്യൂട്ടൺ കെപ്ലർ കോപ്പർ നിക്കസ് ഗലീലിയൊ തുടങ്ങിയവർ ഗണിതശാസ്ത്രത്തെ അടിസ്ഥാനമാക്കി തങ്ങളുടെ പഠനങ്ങൾ നടത്തി ഗലീലിയോ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ കണ്ടെത്തി റ്റൈക്കോ ബ്രാഹെ ഗ്രഹങ്ങളുടെ സ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഗണിതദത്തങ്ങളുടെ സഹായത്തോടെ അവതരിപ്പിച്ചു ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ജോഹന്നാസ് കെപ്ലർ ഈ ദത്തങ്ങളുപയോഗിച്ച് പഠനം നടത്തുകയും ഗ്രഹചലനങ്ങളെപ്പറ്റിയുള്ള ഗണിതീയവാക്യങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു റെനെ ദെക്കർത്തേയാണ് പരിക്രമണപഥങ്ങളെയെല്ലാം നിർദ്ദേശാങ്കങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ചത് ന്യൂട്ടൺ കലനശാസ്ത്രത്തിന് ആരംഭം കുറിയ്ക്കുകയും ലെബ്നിസ് പോഷിപ്പിയ്ക്കുകയും ചെയ്തു ഗണിതശാസത്രത്തിന്റെ ദർശനങ്ങളും അടിസ്ഥാനങ്ങളും വ്യക്തമാക്കാനായിട്ടാണ് ഗണിത യുക്തിയും ഗണ സിദ്ധാന്തവും വികസിപ്പിച്ചത് പ്രയുക്തഗണിതശാസ്ത്രത്തേക്കാൾ ഗഹനം ശുദ്ധഗണിതശാസ്ത്രം ആണ് ശുദ്ധഗണിതശാസ്ത്രം സംഖ്യകൾക്ക് പകരം പ്രതീകങ്ങളുപയോഗിച്ച് സിദ്ധാന്തങ്ങളും സർവ്വസാധാരണയായി അംഗീകരിയ്ക്കപ്പെടുന്ന രീതിയിൽ അവയുടെ തെളിവുകളും ആണ് കൈകാര്യം ചെയ്യുന്നത് ജി എച്ച് ഹാർഡി ഈ മേഖലയിൽ പ്രധാനിയാണ് നോടടുത്താണ് ഈ മേഖലയിൽ പുരോഗതിയുണ്ടായത് തെളിവുകളും വിശ്ലേഷണവുമെല്ലാം ഉപയോഗിച്ചുതുടങ്ങിയ കാലഘട്ടമായിരുന്നു ഇത് തെളിവുകൾ ഫലത്തോടൊപ്പമോ അതിനേക്കാളുപരിയായോ ശ്രദ്ധിയ്ക്കപ്പെടാൻ തുടങ്ങി തെളിവുകളുടെ പ്രാധാന്യം അവയുടെ സംക്ഷിപ്തവും ലാളിത്യത്തിലും അടങ്ങിയിരിയ്ക്കുന്നു ബെർണാർഡ് റസ്സൽ ഇതേക്കുറിച്ച് പരാമർശിയ്ക്കുന്നുണ്ട് മെയ് മാസം ഒന്നിനാണ് മെയ് ദിനം ആഘോഷിക്കുന്നത് ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത് അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത് എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് ൽ ഓസ്ട്രേലിയായിൽ ആണ് മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത് ഇതിന്റെ പ്രചോദനം അമേരിക്കയിൽ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട് എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു അർജന്റീനയിൽ മെയ് ഒന്ന് പൊതു അവധി ദിവസമാണ് അന്നേ ദിവസം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെട്ട ദിവസത്തിന്റെ വാർഷികം എന്ന നിലയിൽ ധാരാളം ആഘോഷങ്ങൾ അരങ്ങേറുന്നു പ്രാദേശികമായി ചെറുയോഗങ്ങൾ സംഘടിപ്പിക്കുന്നു പരസ്പരം ആശംസകൾ കൈമാറുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട് ൽ മെയ് ദിനാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ പോലീസ് ഒമ്പത് തൊഴിലാളികളെ വെടിവെച്ചു കൊല്ലുകയുണ്ടായി അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായി ഇതു കണക്കാക്കുന്നു ഹുവാൻ ഡി പെറോൺ എന്നയാളുടെ നേതൃത്വത്തിൽ വന്ന തൊഴിലാളി വർഗ്ഗ സർക്കാരാണ് ഈ ദിനം വളരെ പ്രാധാന്യത്തോടെ കൊണ്ടാടുവാൻ തീരുമാനിച്ചത് ൽ ഒംഗാനിയായുടെ ഏകാധിപത്യഭരണം മെയ് ദിനാഘോഷങ്ങളെ അർജന്റീനായിൽ നിരോധിച്ചു മെയ് ഒന്ന് ബൊളീവിയയിൽ പൊതു അവധി ദിനമാണ് തൊഴിലാളികൾ ഈ ദിനത്തെ പ്രാധാന്യത്തോടെ സ്മരിക്കുന്നു ബ്രസീലിൽ മെയ് ഒന്ന് പൊതു അവധി ദിനമാണ് മെയ് ഒന്നിന് യോഗങ്ങൾ സംഘടിപ്പിച്ചും പ്രകടനങ്ങൾ നടത്തിയും ഈ ദിനം ജനങ്ങൾ അചരിക്കുന്നു മേയ് ഒന്ന് ദേശീയ അവധിയാണ് അമേരിക്കൻ ഐക്യനാടുകളിൽ സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് തൊഴിലാളി ദിനം സെപ്തംബർ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് കാനഡയിൽ ഔദ്യോഗികമായി തൊഴിലാളി ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത് എന്നിരുന്നാലും സർവ്വരാജ്യ തൊഴിലാളി ദിന കാനഡയിൽ ആഘോഷിക്കാറുണ്ട് പക്ഷേ പൊതു അവധി പ്രഖ്യാപിച്ചിട്ടില്ല എന്നു മാത്രം മേയ് ഒന്ന് ഈജിപ്തിൽ ശമ്പളത്തോടൊകൂടിയ അവധിയാണ് ഘാന കെനിയ ലിബിയ നൈജീരിയ സൗത്ത് ആഫ്രിക്ക ടാൻസാനിയ സിംബാബ്വെ തുടങ്ങിയ രാജ്യങ്ങളിൽ മേയ് ദിനം ആചരിക്കുന്നു ഇന്ത്യ ത്രിപുര ഒഴികെ ചൈന ഇന്തോനേഷ്യ ബംഗ്ലാദേശ് പാകിസ്താൻ ശ്രീലങ്ക നേപ്പാൾ മാലിദ്വീപ് ലെബനൻ ഫിലിപ്പൈൻസ് വിയറ്റ്നാം ഉത്തരകൊറിയ എന്നീ രാജ്യങ്ങളിൽ മേയ് ദിനം പൊതു അവധിയാണ് ഓസ്ട്രേലിയയിലും ന്യൂ സിലാന്റിലും തൊഴിലാളി ദിനം മറ്റ് ദിവസങ്ങളിലാണ് ആഘോഷിക്കുന്നത് റഷ്യ ജർമ്മനി ഫ്രാൻസ് ഇറ്റലി പോളണ്ട് ഓസ്ട്രിയ സ്വീഡൻ തുർക്കി മുതലായ രാജ്യങ്ങളിൽ മേയ് ദിനം പൊതു അവധിയാണ് കേരളത്തിന്റെ തനതുകല എന്ന് വിശ്വപ്രസിദ്ധിയാർജ്ജിച്ച കഥകളിയുടെ മൂലകലയും കേരളീയമായ ആദ്യത്തെ നൃത്തനാടകവുമാണ് കൃഷ്ണനാട്ടം ആം നൂറ്റാണ്ടിലെ ബംഗാളി ഭക്തകവിയായ ജയദേവന്റെ ഗീതാഗോവിന്ദത്തിനു ചുവടുപിടിച്ചു രചിക്കപ്പെട്ട കൃഷ്ണഗീഥിയുടെ ദൃശ്യാവിഷ്കാരം ൽ പരം വർഷങ്ങൾക്ക് ശേഷമാണ് ഇന്നു കാണുന്ന കൃഷ്ണനാട്ടം ആകുന്നത് ശ്രീകൃഷ്ണൻറെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായിട്ടാണ് അവതരിപ്പിച്ചുവരുന്നത് എട്ടു രാത്രികൾ കൊണ്ട് ആടി തീർക്കാവുന്ന രീതിയിലാണ് കൃഷ്ണനാട്ടം രൂപകല്പന ചെയ്തിരിക്കുന്നത് ഇവ ക്രമപ്രകാരം അവതാരം കാളിയമർദ്ദനം രാസക്രീഡ കംസവധം സ്വയംവരം ബാണയുദ്ധം വിവിദവധം സ്വർഗാരോഹണം എന്നിവയാണ് ശുഭസൂചകമല്ലാത്തതു കാരണം എല്ലായ്പ്പോഴും സ്വർഗ്ഗാരോഹണത്തിനു ശേഷം അവതാരം കൂടി ആടാറുണ്ട് കൂട്ടിയാട്ടത്തിൽ നിന്ന് അലങ്കാരവും വസ്ത്രരീതികളും സ്വാംശീകരിച്ച കൃഷ്ണനാട്ടത്തിലെ പ്രധാന വാദ്യോപകരണങ്ങളാണ് ശുദ്ധമദ്ദളം തൊപ്പിമദ്ദളം ശംഖ് ഇലത്താളം എന്നിവ കഥകളിയുടെ പല അംശങ്ങളും കൃഷ്ണനാട്ടത്തിൽ നിന്നു സ്വീകരിച്ചതാണ് ഒന്നിൽ കൂടുതൽ പിൻപാട്ടുകാർ കിരീടാലങ്കാരം ഇത്യാദി കൃഷ്ണാട്ടത്തിലെ രംഗാവതരണച്ചടങ്ങുകൾ കഥകളിയെപ്പോലെയാണെന്ന് പറയാം കേളി അരങ്ങുകേളി തോടയം പുറപ്പാട് എന്നീ ആദ്യ ചടങ്ങുകൾ കൃഷ്ണനാട്ടത്തിനും ഉണ്ട് കൃഷ്ണനാട്ടത്തിൽ മിനുക്ക് വേഷത്തിലുള്ള സ്ത്രീവേഷങ്ങളാണ് പുറപ്പാട് അവതരിപ്പിക്കുന്നത് കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാട് രംഗാവതരണസമ്പ്രദായങ്ങളിലും കഥകളിയിൽനിന്ന് കൃഷ്ണനാട്ടത്തിനു പല വ്യത്യാസങ്ങളും ഉണ്ട് കഥകളിയിൽ നടൻ നിലവിളക്കിനു മുമ്പിലേക്ക് പോകാറില്ല പക്ഷേ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട് കൃഷ്ണനും യവനനും കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗങ്ങളിലും രാസക്രീഡയിലും കാളിയമർദ്ദനത്തിലും വിളക്കിന് മുമ്പിലേക്ക് വന്നുള്ള നൃത്തമാണ് സംവിധാനം ചെയ്തിട്ടുള്ളത് കൃഷ്ണനാട്ടം പ്രധാനമായും ലാസ്യപ്രധാനമാണെങ്കിലും കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗം താണ്ഡവപ്രധാനമാണ് കൃഷ്ണനാട്ടത്തെപ്പറ്റിയുള്ള പല ഐതിഹ്യങ്ങളും അതിന്റെ ദിവ്യത്വം വർദ്ധിപ്പിക്കുന്നവയാണ് ശ്രീകൃഷ്ണദർശനത്തിനു വേണ്ടി മാനവേദൻ വില്വമംഗലത്തോട് അഭ്യർത്ഥിച്ചുവെന്നും അങ്ങനെ ഗുരുവായൂർ മതിൽക്കകത്ത് ഇപ്പോഴുള്ള കൂത്തമ്പലത്തിന്റെ ഭാഗത്തുണ്ടായിരുന്ന ഇലഞ്ഞിമരച്ചുവട്ടിൽ ഉണ്ണിക്കൃഷ്ണന്റെ ദർശനം രാജാവിനുണ്ടായെന്നും ആർത്തിയോടെ ആലിംഗനം ചെയ്യാനാഞ്ഞപ്പോൾ ഭഗവാൻ അപ്രത്യക്ഷമായെന്നുമാണ് ഐതിഹ്യം വില്വമംഗലം ദർശനം തരാനേ പറഞ്ഞിട്ടുള്ളുവെന്ന അശരീരി അപ്പോൾ കേട്ടു ഭക്തനായ മാനവേദരാജാവിന് ഭഗവാന്റെ ഒരു പീലിത്തിരുമുടി കൈയ്യിൽ കിട്ടുകയും ആ പീലിത്തിരുമുടികൊണ്ട് കൃഷ്ണന്റെ കിരീടം ഉണ്ടാക്കിയെന്നും അതുപയോഗിച്ച് അഭിനയിക്കത്തക്കവണ്ണം കൃഷ്ണഗീതി രചിച്ചുവെന്നുമുള്ള ഐതിഹ്യം ഈ കലയുടെ ഭക്തിഭാവത്തെ കാണിക്കുന്നു ഭഗവാൻ പ്രത്യക്ഷപ്പെട്ട ഇലഞ്ഞിമരത്തിന്റെ ഒരു കൊമ്പ് ഉപയോഗിച്ച് തമ്പുരാൻ സ്വന്തം കൈകൊണ്ട് നിർമ്മിച്ച ബാലഗോപാലവിഗ്രഹം മുമ്പിൽ വച്ച് പൂജിക്കുകയും ആ വിഗ്രഹത്തെ സംബോധന ചെയ്തു കൃഷ്ണഗീതി എഴുതുകയും ചെയ്തു കൃഷ്ണനാട്ടത്തിലെ കിരീടങ്ങളും പൊയ് മുഖങ്ങളും ആഭരണങ്ങളും എല്ലാം ആ ഇലഞ്ഞിമരംകൊണ്ട് നിർമ്മിച്ചതാണ് എന്നാണ് ഐതിഹ്യം കൊച്ചിരാജാവും സാമൂതിരിയും തമ്മിൽ പണ്ട് ശത്രുതയിലായിരുന്നു ഇടയ്ക്ക് സൗഹാർദ്ദത്തിൽ കഴിഞ്ഞകാലത്ത് അന്നത്തെ കൊച്ചിരാജാവ് കൃഷ്ണനാട്ടത്തെ കൊച്ചിയിലേക്ക് ക്ഷണിച്ചു കംസവധം ആടിയ ദിവസം കുവലയാപീഡം രംഗത്ത് യഥാർത്ഥമായി ഒരു കൊമ്പനാനയെ നിർത്താൻ കൊച്ചിരാജാവ് ശട്ടം കെട്ടിയിരുന്നു സാമൂതിരിയോടുള്ള അസൂയകൊണ്ടും കൃഷ്ണനാട്ടകലാകാരന്മാരെ പരീക്ഷിക്കാനുമായിരുന്നു ഇത് മഥുരയുടെ ഗോപുരദ്വാരത്തിൽ എത്തിയ ഭാഗം ആടിക്കഴിഞ്ഞപ്പോൾ കൃഷ്ണന്റെ വേഷം കെട്ടിയിരുന്ന നടന് ഒരാവേശം ഉണ്ടായി ജീവനുള്ള ആനയുടെ കൊമ്പ് പറിച്ചെടുത്ത് കൃഷ്ണൻ കംസവധത്തിനായി രാജാവിന്റെ നേരേ അടുത്തപ്പോൾ കളിയാശാൻ കൃഷ്ണന്റെ മുടി അഴിച്ചെടുത്തതുകൊണ്ട് അപകടം സംഭവിച്ചില്ലെന്നും പറയപ്പെടുന്നു ഏതായാലും അതിനുശേഷം വളരെക്കാലം കൊച്ചിരാജ്യത്ത് കൃഷ്ണനാട്ടം ഉണ്ടായിട്ടില്ല കൃഷ്ണനാട്ടത്തിലെ സംഗീതം സാമവേദാലാപനത്തെയും കൂടിയാട്ടത്തിൽ ചാക്യാരുടെ സ്വരിക്കലിനെയും അനുസ്മരിച്ചുകൊണ്ടാണ് ഉണ്ടായിട്ടുള്ളതെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു പക്ഷേ ഗുരുവായൂർ മതിൽക്കകത്ത് കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ് കൂടുതൽ ജനപ്രീതി നേടാൻ വേണ്ടിയുള്ള ഈ പരിഷ്കരണത്തോട് കൃഷ്ണനാട്ടത്തിന്റെ തനിമ കാത്തുസൂക്ഷിക്കണമെന്ന് അഭിപ്രായമുള്ളവർക്ക് വിയോജിപ്പാണുള്ളത് കേരളത്തിലെ സോപാനസംഗീതമാർഗ്ഗമാണ് കൃഷ്ണനാട്ടത്തിൻറേതെന്ന് അവർ അഭിപ്രായപ്പെടുന്നു ശുദ്ധമദ്ദളവും തൊപ്പിമദ്ദളവും ഇലത്താളവും ചേങ്ങലയും ചേർന്നുള്ള താളപ്രയോഗം കൃഷ്ണനാട്ടത്തിനു കൊഴുപ്പുകൂട്ടുന്നു കഥകളിയിലെപ്പോലെ കൃഷ്ണനാട്ടത്തിൽ പാട്ട് ആവർത്തിച്ച് പാടാറില്ല പദംപ്രതിയുള്ള അഭിനയം കൃഷ്ണനാട്ടത്തിൽ ആവശ്യമില്ലാത്തതുകൊണ്ടുകൂടിയാകാമിത് കൃഷ്ണനാട്ടത്തിൽ പാട്ട് പുറകിലായതും നടന് നൃത്തം ചെയ്യാൻ കൂടുതൽ സന്ദർഭവും സൗകര്യവും കൊടുക്കാൻ കൂടിയാകാം കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ രൂപപ്പെടുത്തിയത് വില്വമംഗലം സ്വാമിയായിരുന്നെന്നാണ് ഐതിഹ്യം കിരീടത്തിനും മെയ്യാഭരണങ്ങൾക്കും കൂടിയാട്ടവേഷങ്ങളോട് സാദൃശ്യമുണ്ട് ഗുരുവായൂരിൽ കൃഷ്ണനാട്ടവേഷങ്ങളെ കഥകളിവേഷങ്ങളോട് ഏകദേശം തുല്യമാക്കിയാണ് അവതരിപ്പിച്ച് വരുന്നത് പ്രധാന സ്ത്രീവേഷങ്ങളായ ദേവകിക്കും രുക്മിണിയ്ക്കും രാധയ്ക്കും ചുട്ടിയുണ്ട് ഏകദേശം ആറ് വയസ്സിലാണ് ആൺകുട്ടികളെ കൃഷ്ണനാട്ടം അഭ്യസിപ്പിച്ചു തുടങ്ങുന്നത് പത്തുവർഷത്തെ നിരന്തര അഭ്യാസം വേണം കർക്കിടകമാസനാളുകളിൽ നാല്പത് ദിവസത്തെ ഉഴിച്ചിൽ വെളുപ്പാൻ കാലത്ത് നാലുമണിക്ക് കണ്ണു സാധകവും മെയ് സാധകവും ഒന്നര മണിക്കൂർ നേരം ചുവടുസാധകം കാലത്ത് എട്ടുമണി മുതൽ പത്തുമണിവരെ അഭ്യാസം വീണ്ടും കണ്ണുസാധകം താളം വായ്ത്താരി എന്നിവ തുടർന്ന് മൂന്ന് മണിമുതൽ ചൊല്ലിയാട്ടം വൈകുന്നേരം ആറുമണിക്ക് ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു മുമ്പ് ക്ഷേത്രത്തിൽ ചെന്ന് നാമജപം ചെയ്ത് തൊഴുത ശേഷം വീണ്ടും കളരിയിൽ പോയി അഭ്യസനം ഇതാണ് അഭ്യാസ മുറ കൃഷ്ണനാട്ടത്തെ അനുകരിച്ചുകൊണ്ട് രാമകഥയെ ആസ്പദമാക്കി കൊട്ടാരക്കര തമ്പുരാൻ സൃഷ്ടിച്ച കലാരൂപമായിരുന്നു രാമനാട്ടം രാമനാട്ടത്തിൽ ചില പരിഷ്കാരങ്ങൾ വരുത്തി ഇന്നത്തെ കഥകളി ഉത്ഭവിച്ചു നോവലിസ്റ്റ് തിരക്കഥാകൃത്ത് ചലച്ചിത്രസംവിധായകൻ സാഹിത്യകാരൻ നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം ടി വാസുദേവൻ നായർ ജനനം മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു അദ്ധ്യാപകൻ പത്രാധിപൻ എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ ജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് പുന്നയൂർക്കുളത്തുക്കാരനായ ടി നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും മകനായിട്ടാണ് ജനനം തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത് എംടിയുടെ അച്ഛൻ ജോലി സംബന്ധമായി സിലോണിലായിരുന്നു അവിടെ മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടായിരുന്നു സിലോണിൽ നിന്നും മടങ്ങി വരുന്ന അച്ഛൻ ഒരു പെൺ കുട്ടിയെ കൊണ്ട് വരുന്ന കഥ നിൻറെ ഓർമ്മയ്ക്ക് എന്ന കൃതിയിൽ പറയുന്നു ഈ പെൺ കുട്ടി ആരെന്ന് എം ടി പറയുന്നില്ലെങ്കിലും എം ടിയുടെ അച്ഛൻ പരമേര്വരൻ എന്നൊരു മകൻ സിലോണിലെ ഭാര്യയിൽ ഉണ്ടെന്ന് പറയപ്പെടുന്നു കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത് പിന്നെ മലമക്കാവ് എലിമെന്ററി സ്ക്കൂളിലും കുമരനെല്ലൂർ ഹൈസ്ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത് കോളേജ് വിദ്യാഭാസത്തിന് ശേഷം ഒന്ന് രണ്ട് സ്ക്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു ൽ പട്ടാമ്പി ബോർഡ് ഹൈസ്കൂളിൽ പിന്നെ ചാവക്കാട് ബോർഡ് ഹൈസ്കൂളിലും അധ്യാപകനായി രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത് കാലത്ത് പാലക്കാട് എം ബി ട്യൂട്ടോറിയലിൽ അധ്യാപകനായും ജോലിനോക്കി ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവെച്ച് എം ബി യിൽ തിരിച്ചെത്തി തുടർന്ന് മാതൃഭൂമിയിൽ ചേർന്നു ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു എം ടി രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട് ൽ എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെയും ൽ പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയെയും കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ സിതാര യിലാണ് താമസം മൂത്തമകൾ സിതാര ഭർത്താവിനൊപ്പം അമേരിക്കയിൽ ബിസിനസ് എക്സിക്യൂട്ടീവാണ് ന്യൂജഴ്സിയിൽ താമസിക്കുന്നു രണ്ടാമത്തെ മകൾ അശ്വതിയും നർത്തകിയാണ് സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി കോളേജ് കാലത്ത് തന്നെ ജയകേരളം മാസികയിൽ കഥകൾ അച്ചടിച്ച് വന്നിരുന്നു വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ രക്തം പുരണ്ട മൺതരികൾ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം ടി യുടെ വളർത്തുമൃഗങ്ങൾ എന്ന കഥ ഒന്നാം സ്ഥാനം നേടി ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത് ഇതുകൂടാതെ കാലം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് രണ്ടാമൂഴം വയലാർ അവാർഡ് വാനപ്രസ്ഥം ഓടക്കുഴൽ അവാർഡ് എന്നീ കൃതികൾക്കും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു് കടവ് ഒരു വടക്കൻ വീരഗാഥ സദയം പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു ലെ മാതൃഭൂമി പുരസ്കാരവും എം ടിക്ക് തന്നെയായിരുന്നു രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥ രചനയും മറ്റും നടത്തിയെങ്കിലും സംവിധാനം ചെയ്യാമെന്നേറ്റ ശ്രീകുമാർ മേനോനുമായുള്ള കോടതി വ്യവഹാരത്തിൽ പദ്ധതി നിർത്തി വെച്ചിരിക്കുകയാണ് മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചു ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു ൽ പത്മഭൂഷൺ നൽകി എം ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി ഇദ്ദേഹത്തിൻറെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട് മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു ജനുവരി മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എം ടി വാസുദേവൻനായർ എന്ന സാഹിത്യകാരൻ ഒരു പരിസ്ഥിതിവാദി കൂടിയാണ് നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ കണ്ണാന്തളിപൂക്കളുടെ കാലം എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് നിർമ്മാല്യം സാമൂഹിക പ്രാധാന്യമുള്ള കൃതിയാണ് ഗോപുരനടയിൽ എന്ന നാടകവും കാഥികന്റെ കല കാഥികന്റെ പണിപ്പുര ഹെമിംഗ്വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും ജാലകങ്ങളും കവാടങ്ങളും വൻകടലിലെ തുഴവള്ളക്കാർ അമ്മയ്ക്ക് മുത്തശ്ശിമാരുടെ രാത്രി രമണീയം ഒരു കാലം ആൾക്കൂട്ടത്തിൽ തനിയെ മനുഷ്യർ നിഴലുകൾ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സ്ഥാപിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി ആംഗലേയം ആഗസ്റ്റ് ന് തിരു കൊച്ചി സർക്കാർ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ രൂപവത്കരിച്ച കേരള സാഹിത്യ അക്കാദമി ൽ തൃശൂരിലേക്ക് മാറ്റി സാഹിത്യകാരന്മാരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പോർട്രെയ്റ്റ് ഗാലറിയും പ്രശസ്തരുടെ ശബ്ദം ആലേഖനം ചെയ്ത കാസറ്റ് ലൈബ്രറിയും അക്കാദമിയിലുണ്ട് കേരള കാലികറ്റ് മഹാത്മാഗാന്ധി കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലകളുടെ പി എച്ച് ഡി ഗവേഷണ കേന്ദ്രമാണ് ഈ ലൈബ്രറി തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മയാണ് ഒക്ടോബർ ന് അക്കാദമി ഉദ്ഘാടനം ചെയ്തത് കേരള സർക്കാർ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെങ്കിലും അക്കാദമിയുടെ ഭരണഘടനാപ്രകാരം അക്കാദമി ഇപ്പോഴും സ്വയംഭരണ സ്ഥാപനമായി തന്നെ നിലകൊള്ളുന്നു സർദാർ കെ എം പണിക്കരായിരുന്നു കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ് ഇപ്പോഴത്തെ പ്രസിഡന്റ് വൈശാഖൻ സെക്രട്ടറി കെ പി മോഹനൻ വൈസ് പ്രസിഡന്റ് ഖദീജ മുംതാസ് നിർവാഹക സമിതി അംഗങ്ങൾ മികച്ച സാഹിത്യഗ്രന്ഥങ്ങൾക്ക് പുരസ്കാരം നൽകുക സാഹിത്യ ശില്പശാലകൾ നടത്തുക യുവ സാഹിത്യകാരന്മാർക്കും വിദ്യാർഥികൾക്കും വേണ്ടി സാഹിത്യ പഠന ക്യാമ്പുകൾ നടത്തുക ഭാഷയുടേയും സാഹിത്യത്തിന്റേയും സംസ്കാരത്തിന്റേയും മേഖലയിലെ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നല്കുക സാഹിത്യകാരന്മാർക്ക് പഠനപര്യടനത്തിനും ഗ്രന്ഥരചനയ്ക്കും സ്കോളർഷിപ്പ് നല്കുക ജനങ്ങളിൽ സാഹിത്യാഭിരുചി വളർത്തുന്ന പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുക മലയാളത്തിൽ നിന്ന് മറ്റ് ഭാഷകളിലേക്കും മറ്റ് ഭാഷകളിൽ നിന്ന് മലയാളത്തിലേക്കും ഉത്കൃഷ്ട കൃതികൾ പരിഭാഷപ്പെടുത്തുക സാഹിത്യ ചരിത്രം ഗ്രന്ഥസൂചി സാഹിത്യകാര ഡയറ്ക്ടറി വിജ്ഞാനകോശം തുടങ്ങിയ റഫറൻസ് ഗ്രന്ഥങ്ങൾ ഭാഷയുടേയും സാഹിത്യത്തിന്റേയും വളർച്ചയ്ക്ക് ഉതകുന്ന ഗ്രന്ഥങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുക പുസ്തക പ്രസിദ്ധീകരണത്തിന് സഹായം നല്കുക എഴുത്തുകാർക്ക് സഹായം നല്കുക എന്നിവ അക്കാദമിയുടെ പ്രധാന പ്രവർത്തനങ്ങളാണ് കേരള സാഹിത്യഅക്കാദമി അദ്ധ്യക്ഷൻ വൈശാഖൻ സെക്രട്ടറി ഡോ കെ പി മോഹനൻ വൈസ് പ്രസിഡന്റ് ഡോ ഖദീജ മുംതാസ് സ്കൂൾ അക്കാദമിക് കലണ്ടർ ഡോ കെ വിദ്യസാഗർ രഞ്ജിത്ത് സി എ ഡി സി ബുക്സ് കോട്ടയം ദക്ഷിണേന്ത്യയിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം തൃശ്ശൂർ പട്ടണത്തിൽ നിന്ന് കി മീ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ശ്രീകൃഷ്ണ സങ്കൽപ്പത്തിലുള്ള പരമാത്മാവായ പരബ്രഹ്മനായ മഹാവിഷ്ണുവാണ് റോഡ് റെയിൽ മാർഗ്ഗങ്ങളിലൂടെ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണിത് ഇന്ത്യയിൽ തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രം പുരി ജഗന്നാഥക്ഷേത്രം ബദരീനാഥ് മഹാവിഷ്ണുക്ഷേത്രം എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം തിരക്കുള്ള വൈഷ്ണവ ക്ഷേത്രവും ഇതുതന്നെയാണ് ഭഗവാൻ ശ്രീകൃഷ്ണനെ ഭാവങ്ങളിൽ ഇവിടെ ആരാധിയ്ക്കുന്നു ഇവിടുത്തെ ചതുർബാഹുവായ ഭഗവദ്രൂപം മനുഷ്യനിർമിതമല്ലെന്നും ദ്വാരകയിൽ ശ്രീകൃഷ്ണൻ നേരിട്ട് ആരാധിച്ച നാരായണ രൂപമാണെന്നും സങ്കൽപ്പം കൃഷ്ണാവതാര സമയത്ത് ദേവകിക്കും വസുദേവർക്കും കാരാഗൃഹത്തിൽ വച്ചു ദർശനം നൽകിയ മഹാവിഷ്ണുരൂപമാണ് ഇതെന്നും ഭക്തർ വിശ്വസിയ്ക്കുന്നു ദുരിതങ്ങൾ അകന്ന് ഐശ്വര്യം സിദ്ധിയ്ക്കുവാനും മോക്ഷപ്രാപ്തിയ്ക്കും ഭക്തർ ഇവിടെ ദർശനം നടത്തുന്നു കുംഭമാസത്തിൽ പൂയം നക്ഷത്രദിവസം കൊടിയേറി പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം കൂടാതെ വൃശ്ചികമാസത്തിൽ വെളുത്ത ഏകാദശി വ്രതം ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി തിരുവോണം മേടമാസത്തിൽ വിഷു എന്നിവയും വിശേഷമാണ് ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി അയ്യപ്പൻ ഇടത്തരികത്തുകാവ് ദുർഗ്ഗാഭഗവതി ശിവൻ സങ്കല്പം സുബ്രഹ്മണ്യൻ ഹനുമാൻ നാഗദേവതകൾ എന്നിവർ കുടികൊള്ളുന്നു ഗുരുവായൂർ ദേവസ്വം ആക്ട് മാർച്ച് ന് നിലവിൽ വന്നു ൽ പരിഷ്കരിച്ച നിയമമനുസരിച്ചാണ് ഭരണം നടത്തുന്നത് കേരള സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന സമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത് സാമൂതിരി രാജാവ് മല്ലിശ്ശേരി നമ്പൂതിരി ക്ഷേത്രം തന്ത്രി ക്ഷേത്രം ജീവനക്കാരുടെ ഒരു പ്രതിനിധി മറ്റ് അഞ്ചുപേർ ഇതിൽ ഒരാൾ പട്ടികജാതിയിൽ നിന്നായിരിക്കണം ചേർന്നതാണ് സമിതി സർക്കാർ ഡെപ്യുട്ടേഷനിൽ നിയമിയ്ക്കുന്ന ഉദ്യോഗസ്ഥനായ അഡ്മിനിസ്ട്രേറ്ററാണ് സമിതി സെക്രട്ടറി ഡെപ്യൂട്ടി കളക്ടറുടെ റാങ്കിൽ താഴെയുള്ളയാളാവരുത് അഡ്മിനിസ്ട്രേറ്റർ എന്നാൽ ൽ ഈ നിയമത്തിന് വിരുദ്ധമായി മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന നിയമപ്രകാരം അദ്ദേഹം ഡെപ്യൂട്ടി കളക്ടറുടെ താഴെയാണ് കെ മുരളീധരനെ അതേ പേരിലുള്ള രാഷ്ട്രീയനേതാവല്ല അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത് വിവാദത്തിനിടയാക്കി പാരമ്പര്യമായി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ് തന്ത്രി ആദ്യം തന്ത്രി തൃപ്പൂണിത്തുറ പുലിയന്നൂരായിരുന്നുവെന്നും ക്ഷേത്രം ഊരാളനായിരുന്ന മല്ലിശ്ശേരി നമ്പൂതിരിയിൽനിന്ന് ക്ഷേത്രം പിടിച്ചെടുത്ത സാമൂതിരി രാജാവ് തന്റെ സദസ്യനായിരുന്ന ചേന്നാസിനെ തന്ത്രിയാക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു ഈ കുടുംബത്തിലെ പൂർവ്വികനായിരുന്ന നാരായണൻ നമ്പൂതിരിപ്പാടാണ് കേരളത്തിലെ ക്ഷേത്രങ്ങൾ പാലിച്ചുപോകുന്ന നിയമങ്ങളടങ്ങിയ പ്രശസ്തമായ തന്ത്രസമുച്ചയം എന്ന ഗ്രന്ഥത്തിന്റെ കർത്താവ് പഴയം മുന്നൂലം പൊട്ടക്കുഴി കക്കാട് എന്നീ ഇല്ലക്കാരാണ് ഓതിയ്ക്കന്മാർ പന്തീരടിപൂജയ്ക്ക് മേൽശാന്തിയെ ഓതിയ്ക്കൻ സഹായിക്കും തന്ത്രി ഇല്ലാത്ത സമയത്ത് അദ്ദേഹത്തിന്റെ ചുമതലകൾ ചെയ്യുന്നതും ഓതിയ്ക്കനാണ് മുമ്പ് കേരളത്തിലെ പല ക്ഷേത്രങ്ങളിലും നിലവിലുണ്ടായിരുന്ന പദവിയാണിത് ഇന്ന് ഈ പദവി നിലനിൽക്കുന്ന ഏകക്ഷേത്രം ഗുരുവായൂരാണ് മേൽശാന്തിയെ ഭരണസമിതി ആറുമാസത്തേക്ക് നിയമിയ്ക്കുന്നു ആ കാലയളവിൽ മേൽശാന്തി അമ്പലപരിസരം വിട്ടുപോകാൻ പാടില്ലാത്തതും പുറപ്പെടാശാന്തി കർശനമായി ബ്രഹ്മചര്യം അനുഷ്ഠിയ്ക്കേണ്ടതുമാണ് തന്ത്രിയുടേയും ഓതിയ്ക്കന്റേയും കീഴിൽ രണ്ടാഴ്ച ക്ഷേത്രത്തേയും ആചാരങ്ങളേയും പൂജകളേയും പറ്റി പഠിച്ച് മൂലമന്ത്രം ഗ്രഹിച്ചാണ് ചുമതലയേൽക്കുന്നത് നിയുക്തമേൽശാന്തി തൽസ്ഥാനമേൽക്കുന്നതുവരെ ക്ഷേത്രത്തിൽ ഭജനമിരിക്കേണ്ടതാണ് ഏപ്രിൽ ഒക്ടോബർ എന്നീ മാസങ്ങളിലാണ് മേൽശാന്തിമാർ സ്ഥാനമേൽക്കുക പഴയ കേരളത്തിലെ ശുകപുരം പെരുവനം എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള നമ്പൂതിരിമാരാണ് മേൽശാന്തിമാരാകുക ആഭിജാത്യം അഗ്നിഹോത്രം ഭട്ടവൃത്തി തുടങ്ങിയവയാണ് ഇവർക്കുള്ള യോഗ്യതയായി പറഞ്ഞിട്ടുള്ളത് എന്നാൽ മാറിയ സാഹചര്യത്തിൽ ഈ നിയമനം മാറാൻ സാദ്ധ്യതയുണ്ട് മേൽശാന്തിയെ സഹായിക്കാൻ രണ്ട് കീഴ്ശാന്തിമാർ ഉണ്ടായിരിക്കും കോഴിക്കോട് ജില്ലയിലെ കാരിശ്ശേരിയിലെ പതിമൂന്നു നമ്പൂതിരി ഇല്ലങ്ങളിൽ നിന്ന് ഒരു മാസം രണ്ട് ഇല്ലക്കാർ വീതം ഊഴം വച്ചാണ് കീഴ്ശാന്തി ചെയ്യുന്നത് ക്ഷേത്രത്തിൽ നിവേദ്യം പാചകം ചെയ്യുന്നതും ചന്ദനം അരച്ചുകൊണ്ടുവരുന്നതും അഭിഷേകത്തിനും നിവേദ്യത്തിനും മറ്റും ജലം കൊണ്ടുവരുന്നതും ശീവേലിക്ക് തിടമ്പെഴുന്നള്ളിക്കുന്നതും പ്രസാദം വിതരണം ചെയ്യുന്നതുമെല്ലാം കീഴ്ശാന്തിമാരാണ് എന്നാൽ മറ്റുക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി മേൽശാന്തിയുടെ അഭാവത്തിൽ ഇവർക്ക് അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കാൻ കഴിയില്ല ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശ്രീകൃഷ്ണസങ്കല്പത്തിൽ പൂജിയ്ക്കപ്പെടുന്ന ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ പരബ്രഹ്മൻ മഹാവിഷ്ണു ഭഗവാനാണ് ഗുരുവായൂരപ്പൻ എന്നാണ് ഈ പ്രതിഷ്ഠയെ ഭക്തർ വിളിച്ചുവരുന്ന പേര് പാതാളാഞ്ജനം എന്ന അത്യപൂർവ്വവും വിശിഷ്ടവുമായ ശിലയിൽ തീർത്തതാണ് ഇവിടത്തെ അതിമനോഹരമായ വിഗ്രഹം തന്മൂലം ഏറെ പവിത്രമായി കണക്കാക്കപ്പെടുന്നു വിഗ്രഹത്തിന് ഏകദേശം നാലടി ഉയരം കാണും ശ്രീകൃഷ്ണാവതാരസമയത്ത് വസുദേവർക്കും ദേവകിക്കും കാരാഗൃഹത്തിവച്ച് ദർശനം നൽകിയ മഹാവിഷ്ണുവിന്റെ രൂപമാണ് വിഗ്രഹത്തിനുള്ളതെന്ന് വിശ്വസിയ്ക്കപ്പെടുന്നു ഇതാകാം ഗുരുവായൂരപ്പനെ ഉണ്ണിക്കണ്ണനായി കണ്ടുവരുന്നതിനുള്ള കാരണം കിഴക്കോട്ട് ദർശനമായി നിൽക്കുന്ന രൂപത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ ഹിന്ദുനിയമപ്രകാരം വിഷ്ണുവിഗ്രഹത്തിന് ഭാവങ്ങളുണ്ട് ഭാവവ്യത്യാസമനുസരിച്ച് ശംഖ് ചക്രം ഗദ പദ്മം താമര എന്നിവ ധരിച്ച കൈകൾക്കും വ്യത്യാസം കാണാൻ കഴിയും പുറകിലെ വലതുകയ്യിൽ ചക്രം മുമ്പിലെ വലതുകയ്യിൽ പദ്മം പുറകിലെ ഇടതുകയ്യിൽ ശംഖ് മുമ്പിലെ ഇടതുകയ്യിൽ ഗദ എന്നിവ ധരിച്ച രൂപത്തിലുള്ള വിഗ്രഹത്തിന് നിയമപ്രകാരം ജനാർദ്ദനൻ എന്നുപറയും ഗുരുവായൂരിലെ വിഗ്രഹം ഈ രൂപത്തിലാണ് ഇങ്ങനെ ദിവസേന പന്ത്രണ്ടു സമയത്തും പന്ത്രണ്ടു വിധത്തിലാണ് ഗുരുവായൂരപ്പന്റെ സ്വരൂപങ്ങൾ അതുകൊണ്ട് തന്നെ ഓരോ സമയത്തും ഓരോ രീതിയിൽ ആണ് പ്രതിഷ്ഠയുടെ അലങ്കാരം ഇത് കൂടാതെ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളുടെ രൂപത്തിൽ ഉള്ള ദശാവതാരച്ചാർത്തും ചില ദിവസങ്ങളിൽ കാണാം കുരവയൂർ എന്നായിരുന്നു ഗുരുവായൂരിന്റെ ആദികാല നാമം ം നൂറ്റാണ്ടിലെ കോകസന്ദേശത്തിൽ കുരുവയൂർ എന്നാണ് പരാമർശിച്ചിരിക്കുന്നത് കുരവക്കൂത്ത് എന്ന പുരാതന കലാരൂപം ഇവിടെ അരങ്ങേറിയിരുന്നതായി വി വി കെ വാലത്ത് ഊഹിക്കുന്നു കുരവയൂർ എന്ന പേര് ഇങ്ങനെ വന്നതായിരിക്കാം ഇത് ലോപിച്ച് ഗുരുവായൂർ എന്നായി മാറി എന്നാൽ പതിനാലാം നൂറ്റാണ്ടിലെ കോകസന്ദേശം പോലെയുള്ള ഗ്രന്ഥങ്ങളിൽ തമിഴ് സ്വാധീനം വളരെ വ്യക്തമാണ് തമിഴ് ഭാഷയിൽ ഗ ക എന്നിവയ്ക്ക് ക എന്ന അക്ഷരം തന്നെയാണ് ഉപയോഗിക്കുന്നത് അതിനാൽ കുരവയൂർ ഗുരുവായൂർ ആയി മാറിയതാണെന്ന വാദം നിലനിൽക്കില്ലെന്നും വാദഗതികൾ ഉണ്ട് മാത്രമല്ല കേരളത്തിലെ മറ്റു കലാരൂപങ്ങൾക്ക് വ്യക്തമായ ചരിത്രം ലഭ്യമാണെന്നിരിക്കെ കുരവക്കൂത്ത് എങ്ങനെ വിസ്മരിക്കപ്പെട്ടു എന്നും ചോദ്യമുയരുന്നുണ്ട് ഈ കലാരൂപത്തെക്കുറിച്ച് മറ്റു പരാമർശങ്ങൾ ലഭ്യമല്ല പ്രമുഖ ചരിത്രകാരനായിരുന്ന പുത്തേഴത്ത് രാമൻ മേനോന്റെ അഭിപ്രായത്തിൽ മേൽപ്പത്തൂർ നാരായണ ഭട്ടതിരിയാണ് ഗുരുവായൂർ എന്ന പേരിന്റെ ഉപജ്ഞാതാവ് ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനുകാരണമായ ഒരു കഥ നാരദപുരാണത്തിൽ വർണ്ണിക്കുന്നുണ്ട് കുരുവംശത്തിലെ പിന്മുറക്കാരനും അർജുനന്റെ പൗത്രനും അഭിമന്യുവിന്റെ പുത്രനുമായ പരീക്ഷിത്ത് മഹാരാജാവ് മുനിശാപത്തെത്തുടർന്ന് ഉഗ്രസർപ്പമായ തക്ഷകന്റെ കടിയേറ്റ് അപമൃത്യു വരിച്ചു തുടർന്ന് അദ്ദേഹത്തിന്റെ പുത്രൻ ജനമേജയൻ തന്റെ പിതാവിന്റെ അന്ത്യത്തിനുകാരണമായ സർപ്പവംശത്തെ മുഴുവൻ ഉന്മൂലനം ചെയ്യുന്നതിനായി സർപ്പസത്രം എന്ന ഉഗ്രയാഗം നടത്തി നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി എന്നാൽ അമൃത് കുടിച്ചവനായതിനാൽ തക്ഷകൻ മാത്രം ചത്തില്ല തന്മൂലം ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം കുഷ്ഠരോഗബാധിതനാകുകയും ചെയ്തു രോഗശാന്തിക്കായി ധാരാളം വഴികൾ നോക്കിയിട്ടും ഒന്നും ഫലം കണ്ടില്ല അങ്ങനെ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഏറെ തളർന്ന ജനമേജയനുമുമ്പിൽ ദത്താത്രേയമഹർഷി പ്രത്യക്ഷപ്പെടുകയും രോഗശാന്തിക്കായി ഗുരുവായൂരിലെ മഹാവിഷ്ണുവിനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് വിവരിച്ചുകൊടുത്തു അതിങ്ങനെ പണ്ട് പദ്മകല്പത്തിന്റെ ആദിയിൽ കല്പം ഹിന്ദുമതത്തിലെ ഒരു കാലയളവാണ് ബ്രഹ്മാവ് സൃഷ്ടികർമ്മത്തിലേർപ്പെട്ടുകൊണ്ടിരിയ്ക്കെ മഹാവിഷ്ണു അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായി തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവത്തിനുള്ള അവസരമൊരുക്കണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതുതന്നെയായ ഒരു അഞ്ജനവിഗ്രഹം നിർമ്മിച്ച് അദ്ദേഹത്തിനു സമ്മാനിച്ചു പിന്നീട് വരാഹകല്പത്തിൽ ബ്രഹ്മാവ് ഈ വിഗ്രഹം സുതപസ്സ് എന്ന രാജാവിന് സമ്മാനിച്ചു വംശവർദ്ധനയ്ക്കായി ഭഗവാനെപ്പോലൊരു പുത്രനെ വേണമെന്ന് ആവശ്യപ്പെട്ട് സുതപസ്സും പത്നി പ്രശ്നിയും വളരെവർഷക്കാലമായി മഹാവിഷ്ണുവിനെ ഭജിയ്ക്കുകയായിരുന്നു വിഗ്രഹം കിട്ടിയ ശേഷവും അവർ ഭജനം തുടർന്നു അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായ ഭഗവാൻ അവർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു ഞാൻ തന്നെ നിങ്ങളുടെ പുത്രനായി നാലുജന്മങ്ങളിൽ അവതരിയ്ക്കാം അപ്പോഴെല്ലാം നിങ്ങൾക്ക് ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകും അങ്ങനെ സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി പ്രശ്നിഗർഭൻ എന്ന പേരിൽ അവതരിച്ചു പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ വാമനനായി അവതരിച്ചു പിന്നീട് അവർ ദശരഥനും കൗസല്യയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെത്തന്നെ മൂന്നാം ജന്മത്തിൽ ഭഗവാൻ ശ്രീരാമനായി അവതരിച്ചു പിന്നീട് അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ദ്വാപരയുഗത്തിലെ നാലാം ജന്മത്തിൽ ഭഗവാൻ ശ്രീകൃഷ്ണനായി അവതരിച്ചു ഈ ജന്മങ്ങളിലെല്ലാം അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യം സിദ്ധിയ്ക്കുകയും ഭഗവാൻ അവരുടെ പുത്രനായി അവതരിയ്ക്കുകയും ചെയ്തു മാതാപിതാക്കൾ നിത്യപൂജ ചെയ്തിരുന്ന ഈ വിഗ്രഹം അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി അവിടെ അദ്ദേഹം ഒരു ക്ഷേത്രം നിർമ്മിച്ച് വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു എന്നും അദ്ദേഹം ഇവിടെ വന്ന് പൂജ നടത്തുമായിരുന്നു ഒടുവിൽ ദ്വാപരയുഗത്തിന്റെ അന്ത്യത്തിൽ ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ ഭക്തോത്തമനും ശിഷ്യനുമായ ഉദ്ധവരോട് ഇങ്ങനെ പറഞ്ഞു ഉദ്ധവരേ ഇന്നേയ്ക്ക് ഏഴാം ദിവസം ദ്വാരക സമുദ്രത്തിനടിയിലാകും അതിൽ ദ്വാരക മുഴുവൻ നശിച്ചുപോകും എന്നാൽ നാലുജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഗ്രഹം മാത്രം അതിൽ നിന്ന് രക്ഷപ്പെട്ട് തിരമാലകൾക്കുമുകളിൽ പൊന്തിക്കിടക്കും ആ വിഗ്രഹം താങ്കൾ ദേവഗുരുവായ ബൃഹസ്പതിയെ ഏൽപ്പിയ്ക്കണം തുടർന്ന് ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കാനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുക ഭഗവാൻ പറഞ്ഞതുപോലെ ദ്വാരക ഏഴാം ദിവസം സമുദ്രത്തിനടിയിലായി ഉദ്ധവർ ഇതിനുമുമ്പുതന്നെ ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കുന്നതിനായി ബദരീകാശ്രമത്തിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു പോകുന്നതിനുമുമ്പ് അദ്ദേഹം ബൃഹസ്പതിയോട് ഇക്കാര്യം പറഞ്ഞു ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക പൂർണ്ണമായും കടലടിച്ചുപോയിക്കഴിഞ്ഞിരുന്നു എന്നാൽ അപ്പോൾത്തന്നെ നാലുജന്മങ്ങളിൽ ഭഗവാന്റെ മാതാപിതാക്കൾ പൂജിച്ച ദിവ്യവിഗ്രഹം കടൽവെള്ളത്തിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു പക്ഷേ അതെങ്ങനെയെടുക്കും എന്നറിയാതെ കുഴഞ്ഞ ബൃഹസ്പതി ഉടനെത്തന്നെ ശിഷ്യനായ വായുദേവനെ വിളിച്ചു വായുദേവൻ പ്രത്യക്ഷപ്പെട്ട് തിരമാലകളിലൂടെ വിഗ്രഹം കരയ്ക്കെത്തിച്ചു തുടർന്ന് വിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ ഉചിതമായ സ്ഥാനം തേടി ആകാശമാർഗ്ഗേണ ഭാരതം മുഴുവൻ യാത്ര ചെയ്തു ഒടുവിൽ ഭാർഗ്ഗവക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് കടലിനോടടുത്തായി അതിമനോഹരമായ ഒരു താമരപ്പൊയ്ക അവർ കാണാനിടയായി ചുറ്റും പക്ഷികളുടെ കളകൂജനം ഹരിതാഭ നിറഞ്ഞ അന്തരീക്ഷം അതിനിടയിൽ അവർ ആകാശത്തുനിന്ന് ആ അത്ഭുതക്കാഴ്ച കണ്ടു ലോകമാതാപിതാക്കളായ പാർവ്വതീപരമേശ്വരന്മാർ ആനന്ദതാണ്ഡവനൃത്തമാടുന്നു ആ കാഴ്ച കണ്ടപ്പോൾതന്നെ അവർ താഴെയിറങ്ങി ഇരുവരും പാർവ്വതീപരമേശ്വരന്മാരെ വന്ദിച്ചു ശിവൻ മേൽപ്പറഞ്ഞ സ്ഥലത്തിന്റെ മാഹാത്മ്യം ബൃഹസ്പതിയ്ക്കും വായുദേവനും വിവരിച്ചുകൊടുത്തു നമ്മൾ നിൽക്കുന്ന ഈ സ്ഥലം തന്നെയാണ് പരമപവിത്രമായ ഈ വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കുന്നതിന് ഏറ്റവും ഉചിതമായ സ്ഥാനം പണ്ട് ഇവിടെയാണ് പുണ്യവാന്മാരായ പ്രചേതസ്സുകൾ തപസ്സനുഷ്ഠിച്ചിരുന്നത് അവർക്ക് ഞാൻ രുദ്രഗീതം ഉപദേശിച്ചതും ഇവിടെവച്ചാണ് തുടർന്ന് പതിനായിരം വർഷം അവർ ഇവിടെ തപസ്സിരുന്നു അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണു അവർക്ക് സർവ്വശ്രേയസ്സുകളും നൽകി ബൃഹസ്പതേ ദേവഗുരുവായ അങ്ങും അങ്ങയുടെ ശിഷ്യനായ വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തുന്ന ഈ സ്ഥലം ഇനി ഗുരുവായൂർ എന്നറിയപ്പെടും കലികാലത്ത് ഭക്തർക്ക് അഭയമായി ഈ സങ്കേതം മാറും ഞാൻ പാർവ്വതീദേവിയോടൊപ്പം അടുത്തുതന്നെ സ്വയംഭൂവായി അവതരിയ്ക്കുകയും ചെയ്യും ഇതു കേൾക്കേണ്ട താമസം ബൃഹസ്പതി ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചു അദ്ദേഹം ഉടനെത്തന്നെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു ബൃഹസ്പതിയും വായുദേവനും താന്ത്രികവിധിപ്രകാരം അവിടെ പ്രതിഷ്ഠ കഴിച്ചു ഇന്ദ്രാദിദേവകൾ പുഷ്പവൃഷ്ടി ചൊരിഞ്ഞു നാരദമഹർഷി സ്തുതിഗീതങ്ങൾ പാടി ഈ മംഗളമുഹൂർത്തത്തിന് സാക്ഷിയാകാൻ നിന്ന പാർവ്വതീപരമേശ്വരന്മാർ അടുത്തുതന്നെയുള്ള മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു അങ്ങനെ ഗുരുവും വായുവും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തിയ പുണ്യഭൂമി ഗുരുവായൂരായും അവിടത്തെ ദേവൻ ഗുരുവായൂരപ്പനായും മാറി വൈകുണ്ഠത്തിലേതുപോലെ ഭഗവാൻ ഇവിടെയും സർവ്വചൈതന്യസമ്പൂർണനായി വാഴുന്നതിനാൽ ഇവിടം ഭൂലോകവൈകുണ്ഠമാകുന്നു ഈ കഥ കേട്ടറിഞ്ഞ ജനമേജയൻ ഉടനെത്തന്നെ കുടുംബസമേതം ഗുരുവായൂരിലേക്ക് പുറപ്പെട്ടു ഒരു വർഷം അദ്ദേഹം അവിടെ ഭജനമിരുന്നു ഭജനത്തിനിടയിൽ അദ്ദേഹം മമ്മിയൂരിലും ദർശനം നടത്തി തന്മൂലം ഏറെക്കാലം കഴിയും മുമ്പുതന്നെ അദ്ദേഹം കുഷ്ഠരോഗവിമുക്തി നേടി പിന്നീട് ഏറെ വർഷക്കാലം അദ്ദേഹം അരോഗദൃഢഗാത്രനായി ജീവിച്ചു ഗുരുവായൂർ ക്ഷേത്രത്തിന് വർഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു എന്നാൽ അത് തെളിയിയ്ക്കാൻ പറ്റിയ രേഖകളില്ല ആദ്യകാലത്ത് ഇത് ഭഗവാൻ നാരായണനെ ആരാധിക്കുന്ന ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു പിന്നീട് ബുദ്ധക്ഷേത്രമായും മാറി ഗുരുവായൂർ ക്ഷേത്രത്തെ പ്രതിപാദിക്കുന്ന ഏറ്റവും പഴയ കൃതി ആം നൂറ്റാണ്ടിലെ തമിഴ് പുസ്തകമായ കോകസന്ദേശം ആണ് ഇതിൽ കുരവൈയൂർ എന്ന് പ്രതിപാദിച്ചിരിക്കുന്നു ആം നൂറ്റാണ്ടിലെ പല കൃതികളിലും ഗുരുവായൂരിനെ കുറിച്ചുള്ള കുറിപ്പുകളും വർണ്ണനയും കാണാം എങ്കിലും മേൽപ്പത്തൂരിന്റെ നാരായണീയമാണ് ഗുരുവായൂർ ക്ഷേത്രത്തെ പ്രശസ്തമാക്കിയത് തിരുനാവായ കഴിഞ്ഞാൽ പ്രാധാന്യം കൊണ്ടു രണ്ടാമതുവരുന്നതു പൊന്നാനി താലൂക്കിൽത്തന്നെയുള്ള ഗുരുവായൂർ ക്ഷേത്രമാണ് തിരുനാവായ ഇന്ന് മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലും ഗുരുവായൂർ ഇന്ന് തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലുമാണ് തളർവാതരോഗശാന്തിക്കു പുകൾപ്പെറ്റതാണ് ഈ ഹൈന്ദവാരാധന കേന്ദ്രം വില്യം ലോഗൻ മലബാർ മാനുവലിൽ ഇങ്ങനെയാണ് ഗുരുവായൂർക്ഷേത്രത്തെ രേഖപ്പെടുത്തിയിരിയ്ക്കുന്നത് മൈസൂർ കടുവ എന്നറിയപ്പെട്ട ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് കേരളത്തിലെ വിശിഷ്യാ മലബാറിലെ ക്ഷേത്രങ്ങൾ പലതും തകർക്കപ്പെട്ടിരുന്നു അവയിൽ പലതിലും ഇന്നും അത്തരം പാടുകൾ കാണാം ഗുരുവായൂർ ക്ഷേത്രവും അത്തരത്തിൽ തകർക്കപ്പെടുമോ എന്നൊരു സംശയം നാട്ടുകാരായ ഹിന്ദുക്കൾക്ക് തോന്നി അവർ ക്ഷേത്രം ഊരാളനായിരുന്ന മല്ലിശ്ശേരി നമ്പൂതിരിയെയും തന്ത്രി ശാന്തിക്കാർ കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു തുടർന്ന് സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ച അവർ കണ്ടെത്തിയത് കേരളത്തിലെ മറ്റൊരു പ്രധാന ശ്രീകൃഷ്ണക്ഷേത്രമായ അമ്പലപ്പുഴയാണ് അമ്പലപ്പുഴ അന്ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു അതിനാൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ധർമ്മരാജയുടെ അനുമതി വാങ്ങിയാണ് അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുപോയി അവിടെ ക്ഷേത്രത്തിന്റെ തെക്കേ നടയിലുണ്ടായിരുന്ന പഴയ ചെമ്പകശ്ശേരി രാജവംശത്തിന്റെ കൊട്ടാരത്തിൽ ചെമ്പകശ്ശേരി രാജ്യം ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ പിടിച്ചടക്കി തിരുവിതാംകൂറിൽ ലയിപ്പിച്ചിരുന്നു പ്രത്യേകം തീർത്ത ശ്രീകോവിലിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചത് അതിനോടുചേർന്ന് ഒരു തിടപ്പള്ളിയും അടുത്ത് ഒരു കിണറും കൂടി പണിയിച്ചു ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട് ഇന്ന് ആ സ്ഥലം അമ്പലപ്പുഴ ഗുരുവായൂർ നട എന്നറിയപ്പെടുന്നു അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുമ്പോൾ വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കും ഇത് ഗുരുവായൂരപ്പന്റെ പ്രതീകമായി വിശ്വസിച്ചുവരുന്നു എന്നാൽ ഗുരുവായൂർ ക്ഷേത്രം തകർക്കാൻ ടിപ്പു സുൽത്താന് കഴിഞ്ഞില്ല അദ്ദേഹത്തിന്റെ സൈന്യം ഗുരുവായൂരിനടുത്ത് തമ്പടിയ്ക്കുകയും ഗുരുവായൂരിലെ മിക്ക ക്ഷേത്രങ്ങളും തകർക്കുകയും ചെയ്തെങ്കിലും തന്നെ എന്തോ ഒന്ന് നിഗ്രഹിയ്ക്കാൻ വരുന്നതായി തോന്നിയ ടിപ്പു ക്ഷേത്രം തകർക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചു തുടർന്ന് ക്ഷേത്രത്തിന് അദ്ദേഹം പ്രത്യേക സമർപ്പണങ്ങൾ നടത്തി കേരളത്തിലെ മിക്ക ക്ഷേത്രങ്ങളെയും പോലെ ഗുരുവായൂർ ക്ഷേത്രത്തിലും അവർണ്ണ സമുദായക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല ഈ അനാചാരത്തിനെതിരെ കെ കേളപ്പൻ എ കെ ജി പി കൃഷ്ണപിള്ള സുബ്രഹ്മണ്യൻ തിരുമുമ്പ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട സമരമായിരുന്നു ഗുരുവായൂർ സത്യാഗ്രഹം എ കെ ജി യായിരുന്നു സത്യഗ്രഹ വോളന്റിയർമാരുടെ നേതാവ് സമരത്തെ പ്രതിരോധിയ്ക്കാൻ ക്ഷേത്രാധികാരികൾ അമ്പലത്തിന് ചുറ്റും മുള്ളുവേലി കെട്ടുകയും സത്യഗ്രഹികളെ അടിച്ചുകൊല്ലുമെന്ന് യാഥാസ്ഥിതികർ ഭീഷണി മുഴക്കുകയും ചെയ്തു ഒരു സംഘം വോളന്റിയർമാർ കണ്ണൂരിൽ നിന്ന് കാൽനടയായി ഗുരുവായൂരേക്ക് മാർച്ച് ചെയ്തു കെ കേളപ്പൻ പന്ത്രണ്ടു് ദിവസം നിരാഹാരം കിടന്നു നവംബർ ഏഴിന് സുബ്രഹ്മണ്യൻ തിരുമുമ്പ് അറസ്റ്റിലായി ജനുവരി നാലിന് എ കെ ജി യെയും അറസ്റ്റ് ചെയ്തു ഗാന്ധിജി ഇടപെട്ടതിന് ശേഷം സത്യഗ്രഹം അവസാനിപ്പിക്കുകയും പിന്നീട് പൊന്നാനി താലൂക്കിൽ ക്ഷേത്രം അവർണർക്ക് തുറന്നുകൊടുക്കേണ്ട കാര്യത്തിൽ ഹിന്ദുക്കൾക്കിടയിൽ വോട്ടെടുപ്പ് നടത്തുകയും ചെയ്തു ഭൂരിപക്ഷം പേരും തുറന്നുകൊടുക്കാൻ അഭിപ്രായം പറഞ്ഞു ജൂൺ ന് മദിരാശി സർക്കാരിന്റെ ക്ഷേത്രപ്രവേശന ഉടമ്പടിക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രവേശനം ലഭിച്ചു എല്ലാ വിശ്വാസികൾക്കും ക്ഷേത്രത്തിൽ പ്രവേശിയ്ക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ൽ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ രണ്ടാം ഗുരുവായൂർ സത്യഗ്രഹം നടത്തി കിഴക്കേ നടയിൽ സത്രം വളപ്പിൽ ഇന്ന് ഗുരുവായൂർ സത്യഗ്രഹസ്മാരകമായി ഒരു സ്തൂപവും അതിനടുത്ത് ഒരു ഹാളുമുണ്ട് ഏകാദശിവിളക്ക് സമയത്തായിരുന്നു ഈ തീപിടിത്തം നടന്നത് ഈ ഉത്സവ സമയത്ത് വിളക്കുമാടത്തിലെ എല്ലാ വിളക്കുകളും ജ്വലിപ്പിച്ചിരുന്നു ശീവേലി പ്രദക്ഷിണത്തിനു ശേഷം ഉത്സവ പരിപാടികൾ കഴിഞ്ഞ് ഗോപുരത്തിന്റെ എല്ലാ നടകളും അടച്ചുകഴിഞ്ഞിട്ടായിരുന്നു ഈ തീപിടിത്തം പടിഞ്ഞാറേ ചുറ്റമ്പലത്തിനു സമീപം താമസിക്കുന്ന ആരോ ക്ഷേത്രത്തിനുള്ളിൽ തീ കണ്ട് മറ്റ് ആൾക്കാരെ വിളിച്ചുകൂട്ടുകയായിരുന്നു ജാതിമതപ്രായഭേദമന്യേ ആയിരക്കണക്കിന് ആളുകൾ മണ്ണും വെള്ളവും ഉപയോഗിച്ച് തീയണയ്ക്കാൻ പരിശ്രമിച്ചു പൊന്നാനി തൃശ്ശൂർ ഫാക്ട് എന്നിവിടങ്ങളിലെ അഗ്നിശമനസേനാംഗങ്ങളും തീയണയ്ക്കാൻ പരിശ്രമിച്ചു അന്ന് ഗുരുവായൂരിൽ ഫയർ സ്റ്റേഷനുണ്ടായിരുന്നില്ല രാവിലെ ഓടു കൂടി തീ പൂർണ്ണമായും അണഞ്ഞു അനിയന്ത്രിതമായ തീ കണ്ട് അധികാരികൾ വിലപിടിപ്പുള്ളതെല്ലാം ശ്രീകോവിലിനുള്ളിൽ നിന്നു മാറ്റിയിരുന്നു ഗുരുവായൂരപ്പന്റെയും ഗണപതിയുടെയും ശാസ്താവിന്റെയും വിഗ്രഹങ്ങൾ ആദ്യം ചുറ്റമ്പലത്തിലേക്കും പിന്നീട് കൂടുതൽ സുരക്ഷിതമായ ഇടം എന്ന നിലയ്ക്ക് തന്ത്രിയുടെ ഗൃഹത്തിലേക്കും മാറ്റി ചുറ്റമ്പലവും പടിഞ്ഞാറേ വിളക്കുമാടവും തെക്ക് വടക്ക് വശങ്ങളും മുഴുവനായി അഗ്നിക്കിരയായി പടിഞ്ഞാറേ നടയിൽ ശ്രീകോവിലിന് തൊട്ടുപുറകിൽ സ്ഥാപിച്ചിരുന്ന അനന്തശയനചിത്രം പൂർണ്ണമായും കത്തിനശിച്ചു ശ്രീകോവിലിൽ നിന്നും വാര മാത്രം അകലത്തായിരുന്നു ചുറ്റമ്പലമെങ്കിലും ശ്രീകോവിലിൽ മാത്രം തീ സ്പർശിച്ചില്ല കേരള സർക്കാർ തീപ്പിടുത്തത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു അന്വേഷണത്തിൽ ക്ഷേത്രഭരണത്തിൽ വളരെയധികം ക്രമകേടുകൾ നടക്കുന്നതായി കണ്ടെത്തി അതിനുശേഷം കേരളസർക്കാർ ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ ഉത്തരവു പുറപ്പെടുവിച്ചു ൽ ഗുരുവായൂർ ദേവസ്വം നിയമം നിലവിൽ വന്നു തീപിടിത്തത്തിനു ശേഷം വൻ തോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു പൊതുജനങ്ങളുടെ നിർലോഭമായ സഹകരണം മൂലം രൂപ പിരിച്ചെടുക്കാൻ സാധിച്ചു കേരളത്തിലെ പ്രശസ്തരായ ജ്യോത്സ്യന്മാരെ സമ്മേളിപ്പിച്ച് ക്ഷേത്രാധികാരികൾ ഭഗവാന്റെ ഇംഗിതം എന്താണെന്ന് ആരാഞ്ഞു നാലമ്പലത്തിന്റെ വടക്ക് കിഴക്ക് വാതിലുകൾക്ക് വീതികൂട്ടുവാനുള്ള ആശയം ഒഴിച്ച് ഈ യോഗം തീരുമാനിച്ച മറ്റെല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ചു പുനരുദ്ധാരണത്തിനുള്ള തറക്കല്ല് കാഞ്ചി കാമകോടി മഠാതിപതി ജഗദ്ഗുരു ജയേന്ദ്ര സരസ്വതി സ്വാമികൾ ആണ് സ്ഥാപിച്ചത് രണ്ട് വാതിൽമാടങ്ങളിലെ പത്ത് ഉരുണ്ട തൂണുകൾ മനോഹരമായി കൊത്തുപണി ചെയ്തു അവയിൽ തെക്കുഭാഗത്തുള്ള വാതിൽമാടത്തിൽ ഇരുന്നായിരുന്നു ൽ മേൽപ്പത്തൂർ നാരായണ ഭട്ടതിരി നാരായണീയം എഴുതിയത് തീപ്പിടുത്തത്തിനു ശേഷം വിളക്കുമാടത്തിൽ ആദ്യമായി തിരിതെളിച്ചത് ഏപ്രിൽ ന് വിഷു ദിവസം ആയിരുന്നു ആറുമാസത്തെ കാലാവധിക്കുശേഷം അന്നത്തെ മേൽശാന്തി കക്കാട് ദാമോദരൻ നമ്പൂതിരി സ്ഥാനമൊഴിഞ്ഞ ദിവസമായിരുന്നു മോഷണം പതിവുരീതിയുടെ ഭാഗമായി സ്ഥാനചിഹ്നമായ താക്കോൽക്കൂട്ടം ശ്രീകോവിലുനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ സമർപ്പിച്ച് സ്ഥാനമൊഴിയുന്നതിനിടയിലാണ് ദാമോദരൻ നമ്പൂതിരി വിഗ്രഹത്തിൽ മൂന്ന് ആഭരണങ്ങളുടെ കുറവ് കണ്ടെത്തിയത് തുടർന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അദ്ദേഹം ക്ഷേത്രം വിട്ടത് പലരും അന്ന് അദ്ദേഹത്തെ ഇക്കാര്യത്തിൽ സംശയിച്ചു മറ്റുചിലർ പ്രമുഖ കോൺഗ്രസ് നേതാവും പിൽക്കാല പൊന്നാനി എം എൽ എയും അന്നത്തെ ഗുരുവായൂർ ദേവസ്വം ചെയർമാനുമായിരുന്ന പി ടി മോഹനകൃഷ്ണനെയാണ് സംശയിച്ചത് മോഹനകൃഷ്ണൻ തിരുവാഭരണം മോഷ്ടിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് സമർപ്പിച്ചു എന്നുവരെ ആക്ഷേപങ്ങൾ ഉയർന്നു ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈയൊരു വാദം ഉന്നയിച്ചുകൊണ്ടായിരുന്നു അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന ഇ കെ നായനാരുടെയും കൂട്ടരുടെയും പ്രചരണം കള്ളാ കരുണാകരാ എന്റെ തിരുവാഭരണം തിരിച്ചുതരാതെ നീ എന്നെ കാണാൻ വരരുത് എന്ന് ഗുരുവായൂരപ്പൻ കരുണാകരനോട് പറയുന്ന രീതിയിൽ കാർട്ടൂണുകൾ പ്രചരിച്ചു ചെപ്പുകിലുക്കണ കരുണാകരാ നിന്റെ ചെപ്പുതുറന്നൊന്നു കാട്ടൂ നീ എന്ന രീതിയിൽ പാരഡി ഗാനങ്ങളും ഇതിനിടയിൽ പ്രത്യക്ഷപ്പെട്ടു ഇതിനിടയിൽ അഞ്ചുവട്ടം ക്ഷേത്രം മേൽശാന്തിയായി പ്രവർത്തിച്ച ക്ഷേത്രം ഓതിക്കൻ കൂടിയായിരുന്ന ദാമോദരൻ നമ്പൂതിരിയുടെ കയ്യിൽനിന്ന് ദേവസ്വം അയ്യായിരം രൂപ നഷ്ടപരിഹാരം പിരിച്ചെടുത്തു അദ്ദേഹത്തെയും മക്കളായ അരുണനെയും ദേവദാസനെയും നുണപരിശോധനയ്ക്ക് വിധേയരാക്കി ദാമോദരൻ നമ്പൂതിരിയുടെ മകൾ സുധയുടെ വിവാഹവും മുടങ്ങി ഇല്ലത്ത് പോലീസ് കയറിയിറങ്ങി മനസ്സമാധാനമെന്നൊന്ന് കുടുംബത്തിൽ ഇല്ലാതായി ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന കരുണാകരനെയും മോഹനകൃഷ്ണനെയും കളിയാക്കിക്കൊണ്ട് ൽ അധികാരത്തിലേറിയ ഇടതുപക്ഷസർക്കാർ പക്ഷേ ഇക്കാര്യത്തിൽ അലംഭാവം കാണിച്ചു അന്വേഷണം വേണ്ടപോലെ മുന്നോട്ട് കൊണ്ടുപോകാൻ അവർക്കായില്ല ൽ കേസ് അന്വേഷിച്ച കുന്നംകുളം മജിസ്ട്രേറ്റ് കോടതി ദാമോദരൻ നമ്പൂതിരിയെയും മക്കളെയും നിരപരാധികളെന്നുകണ്ട് വെറുതെവിട്ടു എന്നാൽ ആ വാർത്ത കേൾക്കാൻ ദാമോദരൻ നമ്പൂതിരിയുണ്ടായിരുന്നില്ല ൽ കടുത്ത മനോവേദന മൂലം അദ്ദേഹം അന്തരിച്ചുപോയിരുന്നു പിന്നീട് മകൻ ദേവദാസൻ നമ്പൂതിരി ലും ലുമായി രണ്ടുവട്ടം മേൽശാന്തിയായി തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിരിയ്യ്ക്കുന്നത് ദേവശില്പിയായ വിശ്വകർമ്മാവ് ആണ് ഇവിടെ ആദ്യത്തെ ക്ഷേത്രം നിർമ്മിച്ചത് എന്നു വിശ്വസിയ്ക്കപ്പെടുന്നു വിഷുദിവസത്തിൽ സൂര്യന്റെ ആദ്യകിരണങ്ങൾ ഗുരുവായൂരിലെ വിഷ്ണുവിന്റെ കാൽക്കൽ വീഴുന്ന വിധത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് കിഴക്കോട്ട് ദർശനം ഇങ്ങനെ സൂര്യൻ വിഷുദിവസത്തിൽ ആദ്യമായി വിഷ്ണുവിന് വന്ദനം അർപ്പിയ്ക്കുന്നു ക്ഷേത്രത്തിന് കിഴക്കുവശത്തും പടിഞ്ഞാറുവശത്തും ഓരോ കവാടങ്ങളുണ്ട് ഭഗവദ്ദർശനവശമായ കിഴക്കുവശത്തുള്ളതാണ് പ്രധാനം തിരക്കില്ലാത്തപ്പോൾ അവിടെനിന്നുനോക്കിയാൽത്തന്നെ ഭഗവദ്വിഗ്രഹം കാണാൻ സാധിക്കും പണ്ട് കിഴക്കേനടയിലെ മഞ്ജുളാലിൽ നിന്നുനോക്കിയാൽ പോലും വിഗ്രഹം കാണാമായിരുന്നുവത്രേ ഇരുവശത്തും ഇരുനിലഗോപുരങ്ങൾ പണിതിട്ടുണ്ട് കിഴക്കേ നടയിലെ ഗോപുരത്തേക്കാൾ ഉയരം കുറവാണ് പടിഞ്ഞാറേ നടയിലെ ഗോപുരത്തിന് കിഴക്കേ ഗോപുരത്തിന് അടിയും പടിഞ്ഞാറേ ഗോപുരത്തിന് അടിയും ഉയരം വരും ലക്ഷണമൊത്ത ചതുരാകൃതിയിലുള്ളതാണ് ഇവിടത്തെ ശ്രീകോവിൽ രണ്ടുനിലകളോടുകൂടിയ ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണം പൂശിയതാണ് വടക്കുഭാഗത്ത് അഭിഷേകജലം ഒഴുകുന്ന ഓവ് സ്ഥിതിചെയ്യുന്നു അകത്ത് മൂന്നുമുറികളുണ്ട് അവയിൽ പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹത്തെക്കൂടാതെ സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത രണ്ട് വിഗ്രഹങ്ങൾ കൂടിയുണ്ട് വെള്ളികൊണ്ടുള്ളതും പഴയതുമായ വിഗ്രഹമാണ് ശീവേലിക്കും മറ്റും എഴുന്നള്ളിക്കുന്നത് ഉത്സവക്കാലത്തുമാത്രമേ സ്വർണ്ണവിഗ്രഹം എഴുന്നള്ളിക്കാറുള്ളൂ ചുവർച്ചിത്രങ്ങൾകൊണ്ടും ദാരുശില്പങ്ങൾകൊണ്ടും അതിമനോഹരമാക്കിയിട്ടുണ്ട് ഇവിടത്തെ ശ്രീകോവിൽ ശിവൻ മോഹിനിയെ കണ്ട് മയങ്ങുന്നത് പാലാഴിമഥനം ശ്രീരാമപട്ടാഭിഷേകം ഗണപതി അങ്ങനെ നീളുന്നു ആ നിര ശ്രീകോവിലിന്റെ വാതിലുകൾ പിച്ചളയിൽതീർത്ത് സ്വർണ്ണം പൂശിയവയാണ് മണികൾ ഈ വാതിലിലുണ്ട് ശ്രീകോവിലിലേക്ക് കയറാനായി സോപാനപ്പടികൾ കരിങ്കല്ലിൽ തീർത്തവയാണ് എന്നാൽ ഇപ്പോൾ അവയും സ്വർണ്ണം പൂശിയിട്ടുണ്ട് ഗുരുവായൂർ ക്ഷേത്രത്തിലെ വിവിധ ഭാഗങ്ങൾ ശ്രീകോവിലിനു ചുറ്റുമുള്ള മുറ്റവും നടവഴിയും വാതിൽമാടങ്ങളും ചേർന്നതാണ് കിഴക്കുവശത്തുകൂടി അങ്കണത്തിലേക്ക് കടക്കുമ്പോൾ ഇരുവശത്തുമുള്ള ഉയർന്ന പ്ലാറ്റ്ഫോമുകളാണ് വാതിൽമാടം തെക്കേ വാതിൽമാടത്തിന്റെ കിഴക്കേ തൂണിൽ ചാരിയിരുന്നാണ് നാരായണീയം രചിച്ചതെന്ന് വിശ്വസിയ്ക്കുന്നു ഇന്ന് ആ സ്ഥലത്ത് അത് എഴുതിക്കാണിയ്ക്കുന്ന ഒരു ഫലകം സ്ഥാപിച്ചിട്ടുണ്ട് പണ്ട് വടക്കേ വാതിൽമാടം പരദേശി ബ്രാഹ്മണന്മാർക്കുള്ളതായിരുന്നു ഇന്ന് ഈ സ്ഥലങ്ങൾ പ്രത്യേകപരിപാടികൾക്കായി ഉപയോഗിക്കുന്നു തെക്കേ വാതിൽമാടത്തിലാണ് നിത്യവും രാവിലെയുള്ള ഗണപതിഹോമവും ദീർഘചതുരാകൃതിയിൽ ശ്രീകോവിലിനുമുന്നിൽ തീർത്തതാണ് നമസ്കാരമണ്ഡപം ഇവിടെ സൂക്ഷിച്ചിട്ടുള്ള പെട്ടിയിൽനിന്നാണ് മേൽശാന്തിയെ തിരഞ്ഞെടുക്കുന്നത് പഴയ മേൽശാന്തി സ്ഥാനമൊഴിയുമ്പോൾ തന്റെ സ്ഥാനചിഹ്നമായ താക്കോൽക്കൂട്ടം ഇവിടെ നിക്ഷേപിക്കുകയാണ് ചെയ്യുക തുടർന്ന് ഓതിക്കൻ ഇത് പുതിയ മേൽശാന്തിക്ക് കൈമാറുന്നു അങ്കണത്തിനു ചുറ്റും മേൽക്കൂരയോടുകൂറ്റിയതാണ് നാലമ്പലം ഇതിനകത്ത് സ്ഥലം വളരെ കുറവാണ് നാലമ്പലത്തിനൊത്ത നടുക്കായി ശ്രീകോവിൽ സ്ഥിതി ചെയ്യുന്നു ചുറ്റുമുള്ള ബലിവട്ടത്തിൽ അങ്ങിങ്ങായി ബലിക്കല്ലുകൾ കാണാം അഷ്ടദിക്പാലകർ കിഴക്ക് ഇന്ദ്രൻ തെക്കുകിഴക്ക് അഗ്നി തെക്ക് യമൻ തെക്കുപടിഞ്ഞാറ് നിര്യതി പടിഞ്ഞാറ് വരുണൻ വടക്കുപടിഞ്ഞാറ് വായു വടക്ക് കുബേരൻ വടക്കുകിഴക്ക് ഈശാനൻ സപ്തമാതൃക്കൾ ബ്രാഹ്മി ബ്രഹ്മാണി വൈഷ്ണവി മഹേശ്വരി കൗമാരി വരാഹി ഇന്ദ്രാണി ചാമുണ്ഡി വീരഭദ്രൻ ഗണപതി ശാസ്താവ് സുബ്രഹ്മണ്യൻ ദുർഗ്ഗ കുബേരൻ ബ്രഹ്മാവ് നിർമ്മാല്യമൂർത്തി ഇവിടെ വിഷ്വക്സേനൻ തുടങ്ങിയ ദേവന്റെ കാവൽക്കാരെയാണ് ഈ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത് നിത്യശീവേലിക്ക് ഈ കല്ലുകളിലാണ് മേൽശാന്തി ബലി തൂകുന്നത് ബലിക്കല്ലുകളിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല ഭഗവാനുള്ള നിവേദ്യം തയ്യാറാക്കുന്ന മുറിയാണ് പതിവുപോലെ നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ ശ്രീകോവിലിന് വലതുവശത്താണ് തിടപ്പള്ളി സ്ഥിതി ചെയ്യുന്നത് ഭഗവാനു നിവേദിച്ച പടച്ചോറ് വിതരണം ചെയ്യുന്നതിവിടെയാണ് ശ്രീകോവിലിന് വടക്കുപടിഞ്ഞാറുഭാഗത്ത് ഒരു പ്രത്യേകമുറിയിലാണ് സ്ഥാനം പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ ഒരിയ്ക്കലും തുറക്കാത്ത ഒരു രഹസ്യ അറയാണ് തുറക്കാ അറ നാഗങ്ങളാണ് ഈ നിലവറ കാക്കുന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു തിടപ്പള്ളിയ്ക്ക് പടിഞ്ഞാറാണ് ഇത് ഇതിനകത്ത് ശ്രീകൃഷ്ണഭഗവാന്റെ മയിൽപ്പീലി പോലുള്ള പല അത്ഭുതവസ്തുക്കളുമുള്ളതായി വിശ്വസിക്കപ്പെടുന്നു ഒരിയ്ക്കൽ ഇത് തുറക്കാൻ ചില വിരുതന്മാർ ശ്രമിച്ചിരുന്നു എന്നാൽ അന്ന് കുറേ അനർത്ഥങ്ങൾ കാണാനിടയായി തുടർന്ന് അത് എന്നെന്നേയ്ക്കുമായി അടച്ചിടുകയായിരുന്നു ഗണപതിക്ഷേത്രത്തിന്റെ തൊട്ടുമുമ്പിലാണ് സരസ്വതി അറ നവരാത്രികലത്ത് ഓലകൾ വച്ചിരുന്ന സ്ഥലമാണ് സ്ഥലക്കുറവുകാരണം ഇപ്പോഴത് കൂത്തമ്പലത്തിലേക്ക് മാറ്റി എങ്കിലും സരസ്വതീദേവിയുടെ ശക്തമായ സാന്നിദ്ധ്യം ഇന്നും ഈ മുറിയിലുണ്ടെന്നാണ് വിശ്വാസം അതിനാൽ ഈ മുറി ഇതുവരെ പൊളിച്ചുമാറ്റിയിട്ടില്ല ചോറ്ററയുടെ വടക്കുഭാഗത്താണ് ഇവിടെ വച്ചാണ് വില്വമംഗലത്തിന് ശ്രീകൃഷ്ണന്റെ നൃത്തം ദർശിക്കാനായത് തന്മൂലം നൃത്തപ്പുര എന്ന പേരുവന്നു കന്നി കുംഭം എന്നീ മാസങ്ങളിലെ മകം നക്ഷത്രദിവസം ഈ മുറിയിൽവച്ചാണ് ശ്രാദ്ധച്ചടങ്ങുകൾ നടത്തുന്നത് ഗുരുവായൂരപ്പനിൽ സർവ്വവും സമർപ്പിച്ച രണ്ട് ഭക്തരുടെ ശ്രാദ്ധം ഗുരുവായൂരപ്പൻ തന്നെ ഊട്ടുന്നു എന്നതാണ് സങ്കല്പം നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്താണ് മുളയറ ഇവിടെയാണ് ഉൽസവകാലത്ത് മണ്ണുനിറച്ച് വിവിധ ഇനം വിത്തുകൾ വിതച്ച കുടങ്ങൾ വയ്ക്കുന്നത് ഉത്സവകാലത്ത് കലശപൂജ മുളപൂജ തുടങ്ങിയവ നടക്കുന്നതും ഇവിടെയാണ് മുളപൂജ നടക്കുന്നതിനാൽ മുളയറ എന്ന പേരുവന്നു നാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു പഴയ ഭരണസംവിധാനത്തിൽ പൂജകളുടെ മേൽനോട്ടം വഹിച്ചിരുന്ന കോയ്മകളുടെ മുറി ഇന്ന് ഇത് വെളിച്ചെണ്ണ വിൽക്കാനുള്ള സ്ഥാനമാണ് ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന കിണറാണിത് ഈ കിണറ്റിലെ ജലമാണ് അഭിഷേകത്തിനും നിവേദ്യത്തിനും ഉപയോഗിക്കുന്നത് ശീവേലിസമയത്ത് ഇവിടെയും ബലി തൂകാറുണ്ട് ഇവിടെ വരുണസാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു ഇവിടത്തെ ജലത്തിന് വളരെയധികം പ്രത്യേകതകളുണ്ട് കൊടിയ വേനലിലും പെരുമഴയിലും മരം കോച്ചുന്ന തണുപ്പിലും ഇവിടത്തെ ജലം തുല്യനിലയിൽത്തന്നെ നിൽക്കുന്നു പരിസരപ്രദേശങ്ങളിലൊന്നുംതന്നെ ഇത്രയും ശുദ്ധമായ ജലം ലഭിയ്ക്കുന്നില്ല സാളഗ്രാമാദി വിശിഷ്ടവസ്തുക്കൾ ഇവിടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു ൽ നടന്ന പരിശോധനയിൽ ഇത് വ്യക്തമായി ൽ മോഷണം പോയ തിരുവാഭരണങ്ങൾ ൽ ലഭിച്ചത് ഈ കിണറ്റിൽനിന്നാണ് ക്ഷേത്രം നാലമ്പലത്തിനുചുറ്റുമുള്ളതാണ് ബാഹ്യാങ്കണം ശീവേലി നടക്കുന്നതിവിടെയാണ് കോൺക്രീറ്റ് മേൽക്കൂരയ്ക്ക് ശങ്കരാചാര്യരുടെ വീഴ്ച ഓർമ്മിയ്ക്കുന്നതിന് ആചാര്യവന്ദനത്തിന് ഒരു ഭാഗം ഒഴിച്ചിട്ടിട്ടുണ്ട് കിഴക്കും പടിഞ്ഞാറും പ്രവേശന വഴികളിൽ പതിനാറാം നൂറ്റാണ്ടിലെ അപൂർവങ്ങളായ ചുമർചിത്രങ്ങളുള്ള രണ്ടുനില ഗോപുരങ്ങളുണ്ട് ലെ തീപ്പിടുത്തത്തിൽ നശിച്ച ചില ചിത്രങ്ങൾ പുനർനിർമിച്ചിട്ടുണ്ട് മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ശൈലിയിലും വിഷയത്തിലുമുള്ള ചുമർചിത്രങ്ങളാണിവിടെ രണ്ടു ഗോപുരങ്ങൾക്കും മരംകൊണ്ട് നിർമ്മിച്ച കൂറ്റൻ വാതിലുകളുണ്ട് അവയിൽ ദശാവതാരരൂപങ്ങൾ കൊത്തിവച്ചിരിക്കുന്നു കാഴ്ചയിൽ രണ്ട് ഗോപുരങ്ങൾക്കും ഒരേ വലിപ്പം തോന്നിക്കുമെങ്കിലും കിഴക്കേ ഗോപുരമാണ് വലുതും പ്രാധാന്യമുള്ളതും അതിലൂടെ കടക്കുന്നതിനായി കിഴക്കേ നടയിൽ ക്യൂ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്നാൽ രാവിലെ കിഴക്കേ ഗോപുരം തുറക്കാറില്ല നിർമ്മാല്യദർശനവും അഭിഷേകവും വാകച്ചാർത്തും കഴിഞ്ഞേ കിഴക്കേ ഗോപുരം തുറക്കൂ നാലമ്പലത്തിന് ചുറ്റും ചുമരിലുറപ്പിച്ചിട്ടുള്ള മരച്ചള്ളകളിൽ ഉറപ്പിച്ചിട്ടുള്ള പിച്ചള വിളക്കുകളുള്ളതാണ് വിളക്കുമാടം സന്ധ്യയ്ക്ക് ദീപാരാധനസമയത്തും മറ്റും ഈ വിളക്കുകൾ തെളിയിയ്ക്കുന്നു കിഴക്കേഗോപുരം മുതൽ ബലിക്കൽപ്പുരവരെയുള്ള ഭാഗത്ത് മേൽക്കൂരയുള്ള ഭാഗമാണിത് നടപ്പുരയുടെ വടക്കുഭാഗത്തുള്ള ഉയരംകൂടിയ ഭാഗമാണ് ആനപ്പന്തൽ കിഴക്കേ ബാഹ്യാങ്കണത്തിൽ നിൽക്കുന്ന ധ്വജസ്തംഭം അഥവാ കൊടിമരം അടി ഉയരമുള്ളതും സ്വർണ്ണം പൊതിഞ്ഞതുമാണ് ഉത്സവത്തിന് ഇതിൽ കയറ്റുന്ന കൊടി ആറാട്ടു ദിവസം വരെ ഉണ്ടായിരിക്കും ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഈ കൊടിമരം കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ കൊടിമരങ്ങളിലൊന്നാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ദൂരത്തുനിന്നുതന്നെ ദർശനപുണ്യം നൽകുന്ന ഈ കൊടിമരത്തിൽ ഇപ്പോൾ അലങ്കാരവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട് സന്ധ്യയ്ക്കുശേഷം അവ കത്തിയ്ക്കുന്നു ബാഹ്യാങ്കണത്തിൽ വടക്കുകിഴക്കേമൂലയിലുള്ളതാണ് വലിയ മണി ഇത് സമയം അറിയിക്കാൻ മുഴക്കുന്നതാണ് നൂറുവർഷത്തിലധികം പഴക്കമുള്ള ഈ മണി ആദ്യം തെക്കുകിഴക്കേ മൂലയിലായിരുന്നു പുതിയ തുലാഭാരക്കൗണ്ടർ പണിയുന്നതിന്റെ ഭാഗമായി ൽ ഇപ്പോഴത്തെ സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു ക്ഷേത്രമതിൽക്കകത്ത് തെക്കുകിഴക്കേമൂലയിലാണ് കൂത്തമ്പലം ചാക്യാർകൂത്ത് കൂടിയാട്ടം എന്നിവ ഇവിടെ നടത്തുന്നു അതിലെ തൂണുകളും മേൽക്കൂരയും കൊത്തുപണികളും ചിത്രപ്പണികളും ഉള്ളവയാണ് ഇപ്പോൾ നവരാത്രിക്കാലത്ത് പൂജവയ്ക്കുന്നതും ഇവിടെയാണ് മണ്ഡലകാലത്ത് ദിവസവും ഇവിടെ കൂത്തും കൂടിയാട്ടവും നടത്തപ്പെടുന്നു ഇവിടെയും ഭഗവദ്സാന്നിദ്ധ്യമുള്ളതായി വിശ്വസിക്കപ്പെടുന്നു ക്ഷേത്രത്തിനകത്ത് നാല് ദീപസ്തംഭങ്ങളുണ്ട് ക്ഷേത്രത്തിനു മുന്നിലുള്ള കൂറ്റൻ ദീപസ്തംഭത്തിന് അടി ഉയരം ഉണ്ട് പാദം അടക്കം തട്ടുകളുമുണ്ട് കൂർമ്മപീഠത്തിൽ നിൽക്കുന്ന ഈ ദീപസ്തംഭത്തിന്റെ മുകളിൽ ഗരുഡരൂപമാണുള്ളത് ഓഗസ്റ്റ് ന് സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന സർ സി ശങ്കരൻ നായർ സമർപ്പിച്ചതാണ് ഈ ദീപസ്തംഭം തിരികൾ വയ്ക്കാൻ സൗകര്യമുള്ള ഈ ദീപസ്തംഭത്തെക്കുറിച്ച് ധാരാളം കവിതകളുണ്ടായിട്ടുണ്ട് ൽ നടന്ന ചില പരിഷ്കാരങ്ങളുടെ ഭാഗമായി ഇത് പോളിഷ് ചെയ്ത് വൃത്തിയാക്കിയിരുന്നു പടിഞ്ഞാറേ ഗോപുരത്തിനുമുന്നിലും ഒരു ദീപസ്തംഭമുണ്ട് കിഴക്കേ നടയിലെ ദീപസ്തംഭത്തിന്റെ ഏതാണ്ട് അതേ രൂപമാണെങ്കിലും ഉയരം അല്പം കുറവാണ് ദീപാരാധനാസമയത്ത് ഇവ കത്തിച്ചുവയ്ക്കുന്നു ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഊട്ടുപുരയ്ക്ക് പുറകിലുള്ള കുളമാണ് ഇവിടെയാണ് ആറാട്ട് നടക്കാറുള്ളത് ഗുരുവും വായുവും കൂടി കൊണ്ടുവന്ന വിഗ്രഹം ശിവൻ പ്രതിഷ്ഠയ്ക്കുന്നതിനുമുമ്പ് ആറാട്ടു നടത്തിയത് രുദ്രതീർത്ഥത്തിലാണ് ഭജനമിരിക്കുന്ന ഭക്തർ ശാന്തിക്കാർ കഴകക്കാർ എന്നിവർ കുളിയ്ക്കാറുള്ളത് ഈ കുളത്തിലാണ് ഇവിടെ എണ്ണ സോപ്പ് മുതലയാവ തേച്ചുകുളിക്കുന്നതും നീന്തുന്നതും നിരോധിച്ചിരിക്കുന്നു മുമ്പ് ഈ കുളം ഒരു വൻ തടാകമായിരുന്നുവെന്നും അതിൽ നിറയെ താമരകളായിരുന്നുവെന്നും ശിവനും പ്രചേതസ്സുകളും വളരെക്കാലം ഇവിടെ തപസ്സുചെയ്തിരുന്നുവെന്നും ഐതിഹ്യമുണ്ട് തന്മൂലം വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു എന്നാൽ ഈയടുത്ത കാലത്ത് ഒരുപാട് മാലിന്യങ്ങൾ ഇവിടെ കുന്നുകൂടിയിട്ടുണ്ട് അവ തടയാൻ ഗുരുവായൂർ ദേവസ്വം വളരെയധികം ശ്രദ്ധിക്കുന്നുമുണ്ട് സാളഗ്രാമം പോലുള്ള വിശിഷ്ട വസ്തുക്കൾ ഇവിടെയുള്ളതായി വിശ്വസിക്കപ്പെടുന്നു എന്നാൽ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലേതുംപോലെ ഇവിടെയും വിഘ്നേശ്വരനായ ഗണപതിയുടെ സാന്നിധ്യമുണ്ട് നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേ മൂലയിലാണ് ഗണപതി പ്രതിഷ്ഠ ഏകദേശം ഒരടി മാത്രമേ ഉയരമുള്ളൂ കിഴക്കോട്ടാണ് ദർശനം മുമ്പ് ഇവിടെ പ്രദക്ഷിണം വെയ്ക്കാൻ സൗകര്യമുണ്ടായിരുന്നില്ല തീപ്പിടുത്തത്തിനുശേഷം പുതുക്കി പണിതപ്പോൾ ഇവിടെ പ്രദക്ഷിണത്തിന് സൗകര്യമുണ്ടാക്കിയിട്ടുണ്ട് എല്ലാ ദിവസവും രാവിലെ ഗണപതിപ്രീതിക്കായി ഗണപതിഹോമം നടത്താറുണ്ട് കിഴക്കേ നടയിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനു പിന്നിൽ പഴയ ദേവസ്വം ഓഫീസിന്റെ പരിസരത്തായി മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട് ഓഫീസ് ഗണപതി എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത് വനഗണപതിഭാവത്തിലാണ് പ്രതിഷ്ഠ അതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല മറ്റുള്ള ഗണപതിവിഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി തുമ്പിക്കൈ ഇടതുഭാഗത്തേക്കാണ് നേരത്തെ ഇവിടെയുണ്ടായിരുന്ന ആൽത്തറയിൽ പൂജിയ്ക്കാൻ വച്ചിരുന്ന ഗണപതിയെ പഴയ ദേവസ്വം ഓഫീസിലേക്ക് മാറ്റുകയും പിന്നീട് ഇന്നത്തെ സ്ഥലത്തെത്തിയ്ക്കുകയുമായിരുന്നു കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം നാളികേരമുടയ്ക്കലാണ് പ്രധാനവഴിപാട് കിഴക്കുഭാഗത്തുനിന്നുവരുന്ന ഭൂരിപക്ഷം ഭക്തരും ഇവിടെ തൊഴുതിട്ടുമാത്രമാണ് ഗുരുവായൂരപ്പദർശനത്തിന് ചെല്ലുന്നത് ഗണപതിയോടൊപ്പം ഇവിടെ ഭദ്രകാളി നരസിംഹചൈതന്യങ്ങളുമുള്ളതായി വിശ്വസിച്ചുപോരുന്നു നാലമ്പലത്തിനു പുറത്ത് പ്രദക്ഷിണവഴിയിൽ തെക്കുകിഴക്കേ മൂലയിലാണ് ശാസ്താപ്രതിഷ്ഠ പടിഞ്ഞാറോട്ടാണ് ദർശനം നാലമ്പലത്തിനു പുറത്തുള്ള ഏക ഉപദേവനും ഇതാണ് ഒരു മീറ്റർ ഉയരത്തിൽ കറുത്ത കരിങ്കല്ലിൽ ഉണ്ടാക്കിയതാണ് പ്രതിഷ്ഠ ശ്രീകോവിലിനു മുന്നിൽ നാളികേരം എറിഞ്ഞുടക്കുന്നതിന് ചെരിച്ചുവച്ച കരിങ്കല്ലും ചെറിയ ദീപസ്തംഭവുമുണ്ട് ഇവിടെ എള്ളുതിരി കത്തിയ്ക്കൽ പ്രധാന വഴിപാടായിരുന്നു എന്നാൽ ലെ ദേവപ്രശ്നത്തെത്തുടർന്ന് വഴിപാട് നിർത്തിവച്ചു ഇപ്പോൾ അത് പുനരാരംഭിയ്ക്കാനുള്ള പദ്ധതികൾ നടന്നുവരുന്നു മണ്ഡലകാലത്ത് ഈ ശ്രീകോവിലിനുമുമ്പിലാണ് ശബരിമലയിലേയ്ക്ക് ദർശനം നടത്തുന്നവർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും ഗുരുവായൂർ ക്ഷേത്രത്തിനു പുറത്തായാണ് ഈ പ്രതിഷ്ഠയെ കാണുന്നത് വനദുർഗ്ഗാഭാവത്തിലുള്ള പരാശക്തിയുടെ പ്രതിഷ്ഠയാണ് ഇത് അതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല പടിഞ്ഞാറോട്ടാണ് ദർശനം അഴൽ ആണ് പ്രധാന വഴിപാട് ഇവിടെ സ്ഥിരം വെളിച്ചപ്പാടുണ്ട് ധനു മകരം മാസങ്ങളിലായി ഇവിടെ രണ്ടു തലപ്പൊലി ആഘോഷമായുണ്ട് ഒന്ന് നാട്ടുകാരുടേ വകയാണ് മറ്റേത് ദേവസ്വം വകയും ദുർഗ്ഗാ സങ്കല്പമാണെങ്കിലും ലക്ഷ്മി സരസ്വതി പാർവ്വതി ഭദ്രകാളി എന്നീ ഭാവങ്ങളിലും ജഗദംബയെ ആരാധിച്ചുവരുന്നുണ്ട് ഇവിടത്തെ ദുർഗ്ഗാഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നുവെന്നും വിഷ്ണുവിഗ്രഹം കൊണ്ടുവന്നപ്പോൾ വടക്കുകിഴക്കോട്ട് മാറി സ്വയംഭൂവായി അവതരിച്ചുവെന്നുമാണ് വിശ്വാസം അതിനാൽ ഇവിടെ ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം എന്നാൽ ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കാറില്ല ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ലെങ്കിലും ശിവന്റെ അദൃശ്യസാന്നിദ്ധ്യമുള്ളതായി കാണപ്പെടുന്നു ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന മഹാവിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി മമ്മിയൂരിൽ അവതരിച്ചു എന്നാണ് കഥ തന്മൂലം ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് വടക്കുപടിഞ്ഞാറ് നോക്കി ശിവനെ വന്ദിയ്ക്കുന്നു ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുഭാഗത്തെ ഒരു കരിങ്കൽത്തൂണിൽ പാർവ്വതീസമേതനായ ശിവന്റെ രൂപം കൊത്തിവച്ചിട്ടുണ്ട് പടിഞ്ഞാട്ട് ദർശനമായി ഭക്തർ ഇവിടെയും വന്ദിയ്ക്കാറുണ്ട് നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലുള്ള ഒരു കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യന്റെ രൂപം കൊത്തിവച്ചിട്ടുണ്ട് കിഴക്കോട്ടാണ് ദർശനം ഇവിടെ വിഗ്രഹപ്രതിഷ്ഠയില്ലെങ്കിലും ഭക്തർ ഇവിടെയും വന്ദിയ്ക്കാറുണ്ട് ഭസ്മം ചന്ദനം തുടങ്ങിയവ ചാർത്തി നാരങ്ങാമാല ധരിച്ചാണ് ഭഗവാന്റെ ഇരിപ്പ് ദ്വിബാഹുവായ ബാലസുബ്രഹ്മണ്യനാണ് ഇവിടെയുള്ളത് എന്നാൽ പഴനിയിലേതുപോലെ ആണ്ടിപ്പണ്ടാരമല്ല വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന ഭഗവാൻ ഇടതുകൈ അരയിൽ കുത്തിവച്ചിരിയ്ക്കുകയാണ് വലതുചുമലിൽ വേലുമുണ്ട് ലുണ്ടായ തീപ്പിടുത്തത്തെത്തുടർന്ന് നവീകരിച്ചശേഷമാണ് ഈ രൂപം കൊത്തിവച്ചത് ക്ഷേത്രശ്രീകോവിലിന് പുറകിൽ കിഴക്കോട്ട് ദർശനമായുള്ള കരിങ്കൽത്തൂണുകളിൽ പത്തെണ്ണത്തിൽ ഭഗവാന്റെ ദശാവതാരങ്ങളുടെ രൂപങ്ങൾ കൊത്തിവച്ചിരിയ്ക്കുന്നു മത്സ്യം കൂർമ്മം വരാഹം എന്നിങ്ങനെ ക്രമത്തിൽ പത്ത് അവതാരങ്ങളാണ് ശ്രീകോവിലിന് തൊട്ടുപുറകിൽ ഇവയുടെ നടുക്കായി അനന്തപദ്മനാഭസ്വാമിയുടെ ഒരു രൂപം കാണാം തിരുവനന്തപുരം ശ്രീ അനന്തപദ്മനാഭസ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠയാണിത് ഇവിടെ ഒരു അനന്തശയനചിത്രമായിരുന്നു ആദ്യമുണ്ടായിരുന്നത് ഈ ചിത്രത്തിന്റെ വരവിനുപിന്നിലും ഒരു ഐതിഹ്യമുണ്ട് പണ്ടുകാലത്ത് ശീവേലിയ്ക്ക് തിടമ്പ് എഴുന്നള്ളിച്ചിരുന്നത് മൂത്തതുമാരായിരുന്നു കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലെയും സ്ഥിതി ഇതുതന്നെയായിരുന്നു ഒരിയ്ക്കൽ ക്ഷേത്രത്തിൽ ശീവേലിയ്ക്ക് വൈകിയ മൂത്തതിനെ മേൽശാന്തി ചീത്തപറഞ്ഞു മൂത്തത് മേൽശാന്തിയോട് ധിക്കാരത്തോടെ പെരുമാറി ഇത് സഹിയ്ക്കാൻ വയ്യാതെ മേൽശാന്തി അയാളെ നാലമ്പലത്തിന്റെ പടിഞ്ഞാറേ വാതിൽ വഴി പുറത്താക്കി പിന്നെ അയാൾ ആ പരിസരത്തുപോലും വന്നില്ല തുടർന്ന് പടിഞ്ഞാറേ വാതിൽ എന്നെന്നേയ്ക്കുമായി അടച്ചു ആ സ്ഥാനത്താണ് അനന്തശയനചിത്രം വച്ചത് ലുണ്ടായ തീപ്പിടുത്തത്തിൽ ഇത് പൂർണ്ണമായും കത്തിനശിച്ചു തുടർന്നാണ് ഇന്നത്തെ കരിങ്കൽ ശില്പം നിർമ്മിച്ചത് പതിനെട്ടടി നീളം വരുന്ന ഭീമാകാരമായ രൂപമാണ് രണ്ട് കൈകളേയുള്ളൂ ഇവിടെ വിഷ്ണുഭഗവാന് പാൽക്കടലിൽ മഹാസർപ്പമായ അനന്തന് മുകളിൽ മഹാലക്ഷ്മീസമേതനായി പള്ളികൊള്ളുന്ന പരമാത്മാവായ മഹാവിഷ്ണുഭഗവാൻ അദ്ദേഹത്തിന്റെ നാഭീകമലത്തിലുള്ള ബ്രഹ്മാവ് വലതുകൈയ്ക്ക് താഴെയുള്ള ശിവലിംഗം ഭഗവാനെ കണ്ടുതൊഴുന്ന നാരദൻ പ്രഹ്ലാദൻ മഹാബലി വസിഷ്ഠൻ വ്യാസൻ കശ്യപൻ വിഭീഷണൻ ഉദ്ധവർ തുടങ്ങിയ ഭക്തോത്തമന്മാർ ചുവട്ടിൽ ഭഗവാന് കാവലായി നിലകൊള്ളുന്ന ലക്ഷ്മീ ഭൂമീദേവിമാർ ദ്വാരപാലകരായ ജയവിജയന്മാർ ഭഗവദ്വാഹനമായ ഗരുഡൻ കാവൽക്കാരനായ വിഷ്വക്സേനൻ സൂര്യചന്ദ്രന്മാർ ഗരുഡന്റെ ചിറകിൽ കാൽ ചുവട്ടിനിൽക്കുന്ന ശ്രീകൃഷ്ണൻ യോഗനരസിംഹമൂർത്തി ഗണപതി അയ്യപ്പൻ പട്ടാഭിഷിക്തരായ ശ്രീരാമസ്വാമിയും സീതാദേവിയും ഇരുവരെയും വന്ദിയ്ക്കുന്ന ഹനുമാനും ലക്ഷ്മണനും ശ്രീഭൂമീസമേതനായി നിൽക്കുന്ന രൂപത്തിലുള്ള മഹാവിഷ്ണു ഇവരെല്ലാം ഈ പ്രതിഷ്ഠയിൽ ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു ദിവസവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട് നാലമ്പലത്തിനകത്ത് വടക്കേ നടവാതിലിന് സമീപത്തുള്ള തൂണിലാണ് ചിരഞ്ജീവിയും ശ്രീരാമദാസനുമായ ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠ ഭക്തഹനുമാന്റെ രൂപത്തിലുള്ള വിഗ്രഹമാണിത് തെക്കോട്ട് ദർശനമായി രണ്ടുകൈകളും കൂപ്പിനിൽക്കുന്ന ഭാവത്തിലാണ് ഹനുമദ്വിഗ്രഹം ലുണ്ടായ തീപ്പിടുത്തതിനുശേഷമാണ് ഈ രൂപം പിറവിയെടുത്തത് ഇന്ന് ക്ഷേത്രത്തിൽ വരുന്ന ഭക്തർ നാലമ്പലത്തിനകത്തെ ഈ ഹനുമാനെയും തൊഴുതുപോരുന്നു വെറ്റിലമാലയും കുങ്കുമവും ചാർത്തിയ രൂപത്തിലാണ് വിഗ്രഹം നിത്യേന കാണപ്പെടുന്നത് ഈ ഹനുമാനെ സ്തുതിച്ചതുകാരണം അത്ഭുതകാര്യസിദ്ധിയുണ്ടായതായി ചില ഭക്തർ വിശ്വസിച്ചുവരുന്നു ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ദേവസ്വം വകയുള്ള സത്രത്തിന്റെ വളപ്പിലാണ് നാഗദൈവങ്ങളുടെ സ്ഥാനം ആൽമരച്ചുവട്ടിൽ കിഴക്കോട്ട് ദർശനമായാണ് നാഗപ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത് നാഗരാജാവായ അനന്തനും നാഗയക്ഷിയും നാഗചാമുണ്ഡിയുമാണ് പ്രതിഷ്ഠ എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുമുണ്ടാകും മഹാക്ഷേത്രമായ ഗുരുവായൂരിൽ നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുണ്ട് ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത് പുലർച്ചെ മൂന്ന് മണിക്കാണ് ആ സമയത്ത് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിച്ച് ഭക്തജനങ്ങൾ നിർവൃതി നേടുന്നു ഈ ദർശനത്തിനെ നിർമാല്യ ദർശനം എന്ന് പറയുന്നു പുലർച്ചെ മുതൽ വരെയാണ് നിർമ്മല്യ ദർശനം തലേ ദിവസത്തെ മാല്യങ്ങൾ മാറ്റിയ ശേഷം ബിംബത്തിൽ എള്ളെണ്ണകൊണ്ട് അഭിഷേകം നടത്തുന്നു ആടിയ ഈ എണ്ണ ഭക്തർക്ക് പ്രസാദമായി നൽകുന്നു ഗുരുവായൂരപ്പന് ആടിയ എണ്ണ വാതരോഗശമനത്തിന് ഉത്തമമായി കണക്കാക്കപ്പെടുന്നു തുടർന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേൽ നെന്മേനി വാകയുടെ പൊടി തൂകുന്നു ഇതാണ് പ്രശസ്തമായ വാകച്ചാർത്ത് വാകച്ചാർത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു മന്ത്രപൂതമായ തീർത്ഥം ശംഖിൽ നിറച്ച് അഭിഷേകം നടത്തുന്നു ഇതാണ് ശംഖാഭിഷേകം പിന്നീട് സുവർണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകൾ സമാപിക്കുന്നു ഭഗവാന്റെ പള്ളിനീരാട്ടാണ് ഇത് പിന്നെ മലർ നിവേദ്യമായി മലർ ശർക്കര കദളിപ്പഴം എന്നിവയാണ് അപ്പോഴത്തെ നൈവേദ്യങ്ങൾ രാവിലെ തൊട്ട് വരെയാണിത് അഭിഷേകത്തിനുശേഷം മലർ നിവേദ്യവും വിഗ്രഹാലങ്കാരവുമാണ് ഇതിന് നട അടച്ചിരിയ്ക്കും ഈ സമയത്ത് ദർശനം ഇല്ലെങ്കിലും നാലമ്പലത്തിനകത്ത് നിൽക്കാൻ ഭക്തന് അനുവാദമുണ്ട് മലർനിവേദ്യത്തെ തുടർന്ന് ഉഷ പൂജയായി ഇതിനു അടച്ചു പൂജയുണ്ട് ധാരാളം ശർക്കര ചേർത്ത നെയ്പ്പായസം വെണ്ണ കദളിപ്പഴം പഞ്ചസാര വെള്ളനിവേദ്യം എന്നിവയാണ് ഉഷ പൂജയുടെ നിവേദ്യങ്ങൾ മുതൽ വരെയാണ് ഉഷഃപൂജ അതിനു ശേഷം വരെ ദർശന സമയമാണ് ഇതോടെ ആദ്യ പൂജ അവസാനിക്കുന്നു ഈ സമയമാകുമ്പോഴേക്കും സൂര്യോദയമാകും ഈ പൂജയ്ക്കാണ് എതിരേറ്റ് പൂജ എന്ന് പറയുന്നത് ഉദയസൂര്യന്റെ കിരണങ്ങളെ എതിരേറ്റുനടത്തുന്നു എന്നതാണ് എതിരേറ്റുപൂജ എന്ന പേരിനുപിന്നിലുള്ള അർത്ഥം എതിരേറ്റുപൂജ ലോപിച്ച് എതൃത്തപൂജയായി മാറി ഇതിന് അടച്ചുപൂജയും നിവേദ്യവുമില്ല ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയിൽ ഗണപതിഹോമം നിർവഹിക്കപ്പെടുന്നു ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നുമെടുത്ത അഗ്നി കൊണ്ടായിരുന്നുവത്രെ പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത് ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്ക് കീഴ്ശാന്തിമാർ പൂജ നടത്തുന്നു അകത്ത് കന്നിമൂലയിൽ തെക്കുപടിഞ്ഞാറേമൂല ഗണപതി പുറത്ത് തെക്കുഭാഗത്തെ പ്രദക്ഷിണവഴിയിൽ അയ്യപ്പൻ വടക്കുകിഴക്കുഭാഗത്ത് ഇടത്തരികത്തുകാവിൽ വനദുർഗ്ഗാഭഗവതി എന്നിവരാണ് ഉപദേവതകൾ ഗണപതിക്കും അയ്യപ്പനും വെള്ളനിവേദ്യമാണ് കദളിപ്പഴം പഞ്ചസാര ത്രിമധുരം എന്നിവ സാമാന്യമായി എല്ലാ ഉപദേവതകൾക്കും നിവേദിക്കപ്പെടുന്നു രാവിലെ മണി വരെയാണിത് അതിനു ശേഷം മിനിട്ട് നേരം ദർശന സമയമായതിനാൽ പൂജകളില്ല തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി ശീവേലി ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം ജലഗന്ധ പുഷ്പാദികളായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവുമായി കീഴ്ശാന്തിയും നടക്കുന്നു ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലി തൂവുക ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു തിടമ്പു പിടിയ്ക്കുന്ന കീഴ്ശാന്തിയെ ശാന്തിയേറ്റ നമ്പൂതിരി എന്നാണ് പറയുന്നത് മുമ്പിൽ കുത്തുവിളക്കുകളും വാദ്യഘോഷങ്ങളുടെയും ഭക്തരുടെ നാമജപങ്ങളുടെയും അകമ്പടിയുമായി ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാൻ പ്രദക്ഷിണമായി നീങ്ങുന്നു മൂന്ന് പ്രദക്ഷിണശേഷം ഉത്സവവിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് പോകുന്നു ശീവേലി പാലഭിഷേകം നവകാഭിഷേകം പന്തീരടി പൂജ എന്നിവ തൊട്ട് വരെയാണ് ശീവേലിക്ക് ശേഷം രുദ്രതീർത്ഥത്തിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു ഇളനീരും പശുവിൻപാലും പനിനീരും കൊണ്ടും വിഗ്രഹത്തിന്മേൽ അഭിഷേകം ചെയ്യുന്നുണ്ട് തുടർന്ന് ഒൻപത് വെള്ളിക്കലശങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നതിനെയാണ് നവകാഭിഷേകം എന്ന് പറയുന്നത് ഈ പൂജ നടത്തുന്നത് ഓതിക്കന്മാരാണ് തുടർന്ന് ബാലഗോപാല രൂപത്തിൽ കളഭം ചാർത്തുന്നു നിഴലിനു പന്ത്രണ്ട് നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി ഉദ്ദേശം കാലത്ത് മണിക്കും മണിക്കും ഇടയ്ക്കായിരിക്കും ഇത് ഈ സമയത്ത് നിർവഹിക്കപ്പെടുന്ന പൂജയായതിനാലാണ് ഇതിനെ പന്തീരടിപൂജ എന്ന് വിശേഷിപ്പിക്കുന്നത് മേൽശാന്തി ഈ സമയത്ത് വിശ്രമത്തിന് പോകുന്നതു കൊണ്ട് തന്ത്രിയോ ഓതിക്കനോ ആണ് ഈ പൂജ ചെയ്യുന്നത് മുതൽ വരെ ദർശനമുണ്ടായിരിക്കും ഇത് നടയടച്ചുള്ള പൂജയാണ് ദേവന്നും ഉപദേവതകൾക്കും നിവേദ്യം അർപ്പിക്കുന്ന പൂജയാണിത് സധാരണ മേൽശാന്തിയാണ് ഈ പൂജ നടത്തുന്നത് ഉദയാസ്തമന പൂജ മണ്ഡലകാലം ഉത്സവം എന്നീ അവസരങ്ങളിൽ ഓതിയ്ക്കന്മാരും കലശം പുത്തരി നിവേദ്യം എന്നീ ദിവസങ്ങളിൽ തന്ത്രിയും ഈ പൂജ ചെയ്യുന്നു ഇടയ്ക്കയുടെ അകമ്പടിയോടെ ഈ സമയത്ത് അഷ്ടപദി ആലപിയ്ക്കുന്നു ഇടിച്ചുപിഴിഞ്ഞപായസമാണ് നിവേദ്യം ഉച്ചപൂജയ്ക്ക് ശേഷം നട അടയ്ക്കുന്നു ഉച്ചപൂജസമയത്ത് ദേവപ്രതിനിധി എന്ന സങ്കൽപ്പത്തിൽ ഒരു ബ്രാഹ്മണനെ ഊട്ടാറുണ്ട് മുതൽ വരെയാണ് ഉച്ചപൂജ നിവേദ്യത്തിന് വെള്ളി ഉരുളിയിൽ വെള്ളനിവേദ്യം നാലുകറികൾ കൂടാതെ പാൽപ്പായസം പഴം തൈര് വെണ്ണ പാൽ ശർക്കര നാളികേരം കദളിപ്പഴം എന്നിവ വെള്ളി സ്വർണ്ണം പാത്രങ്ങളിലായി ഉണ്ടാവും ഇതിനു പുറമെ ഭകതരുടെ വഴിപാടായി പാൽപ്പായസം ത്രിമധുരം പാലടപ്രഥമൻ ശർക്കരപ്പായസം ഇരട്ടിപ്പായസം വെള്ളനിവേദ്യം എന്നിവ വേറേയും ഇതിനു ശേഷം നടയടച്ച് അലങ്കാരമാണ് മേൾശാന്തി മനസ്സിൽ തോന്നുന്ന പോലെ ഓരോ ദിവസവും വേറെ വേറെ രൂപത്തിലും ഭാവത്തിലും ഭഗവാനെ അലങ്കരിക്കും അതിനുശേഷം ന് നടയടയ്ക്കും വൈകുന്നേരം നാലര മണിയ്ക്ക് നട വീണ്ടും തുറക്കുന്നു മണ്ഡലകാലത്ത് നുതന്നെ തുറക്കും പിന്നീട് വരെ ദർശനം തുടർന്ന് ഉച്ചശ്ശീവേലിയായി ദേവന്റെ തിടമ്പ് ആനപ്പുറത്തേറ്റി മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാൽ കാഴ്ചശീവേലി എന്ന് വിശേഷിപ്പിക്കുന്നു പിന്നെ ദീപാരാധന വരെ ദർശനമുണ്ട് നിത്യശ്ശീവേലിയുള്ള മറ്റു ക്ഷേത്രങ്ങളിൽ ഉച്ചപ്പൂജ കഴിഞ്ഞ ഉടനെ ശീവേലിയുണ്ടാകും വിശേഷദിവസങ്ങളിൽ മാത്രമേ വൈകുന്നേരം കാഴ്ചശ്ശീവേലിയായി അത് നടത്താറുള്ളൂ എന്നാൽ ഗുരുവായൂരിൽ മാത്രം നിത്യവും ഈ രീതിയിൽ നടത്തുന്നു ഇതിനുപിന്നിൽ പറയുന്നത് ഉച്ചപ്പൂജ കഴിഞ്ഞാൽ ഭഗവാൻ അമ്പലപ്പുഴയിലായിരിയ്ക്കുമെന്നാണ് തത്സൂചകമായി അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുമ്പോൾ ഒരു കൃഷ്ണപ്പരുന്ത് ക്ഷേത്രത്തിന്റെ വടക്കേ നടയിൽ വട്ടമിട്ട് പറക്കാറുണ്ട് സന്ധ്യയ്ക്ക് സൂര്യാസ്തമയസമയത്ത് നടയടച്ച് ദീപാരാധന നടത്തുന്നു നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങൾ തെളിയിക്കപ്പെടുന്നു ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകുന്നു ക്ഷേത്രം മുഴുവൻ സ്വർണ്ണപ്രഭയിൽ കുളിച്ചുനിൽക്കുന്നു അതിമനോഹരമായ ഒരു കാഴ്ചയാണിത് ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിവിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നട തുറക്കുന്നു ദീപത്താലും കർപ്പൂരദീപത്താലും ഭഗവദ്വിഗ്രഹത്തെ ഉഴിഞ്ഞു കൊണ്ട് ദീപാരാധന നടത്തപ്പെടുന്നു ഓരോ ദിവസത്തെയും സൂര്യാസ്തമയസമയമനുസരിച്ചാണ് ദീപാരാധന നടത്തുന്നത് അതിനാൽ കൃത്യസമയം പറയാൻ കഴിയില്ല എന്നാൽ ഒരിക്കലും അത് വൈകീട്ട് ആറുമണിക്കുമുമ്പോ ഏഴുമണിക്കുശേഷമോ ഉണ്ടാകാറില്ല പിന്നെ വരെ ദർശനമുണ്ട് ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴപ്പൂജ തുടങ്ങുകയായി ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം ഇലയട വെറ്റില അടയ്ക്ക പാലടപ്രഥമൻ പാൽപ്പായസം എന്നിവയാണ് മുതൽ വരെയാണ് അത്താഴപ്പൂജ നിവേദ്യത്തിന്റെ സമയം തുടർന്ന് വരെ അത്താഴപ്പൂജയും അത്താഴ പൂജ കഴിഞ്ഞാൽ ഉത്സവ വിഗ്രഹവുമായി അത്താഴ ശീവേലി ക്ക് തുടക്കംകുറിക്കും മുതൽ വരെയാണ് ശീവേലി അത്താഴപൂജയ്ക്ക് വെള്ളനിവേദ്യം അവിൽ കുഴച്ചത് പാൽപ്പായസം എന്നിവയും അടച്ചുപൂജയ്ക്ക് വെറ്റില അടയ്ക്ക അട അപ്പം കദളിപ്പഴം എന്നിവയും നിവേദിയ്ക്കും അത്താഴപൂജയ്ക്ക് അടയും അപ്പവും എത്രയുണ്ടെങ്കിലും ശ്രീകോവിലിൽ കൊണ്ടുപോകും എന്ന പ്രത്യേകതയുണ്ട് അത്താഴപ്പൂജ കഴിഞ്ഞാൽ രാത്രിശീവേലി തുടങ്ങുന്നു മൂന്ന് പ്രദക്ഷിണമാണ് രണ്ടാമത്തെ പ്രദക്ഷിണം ഇടയ്ക്ക കൊട്ടിയുള്ളതാണ് ചുറ്റുവിളക്കുള്ള ദിവസം നാലമ്പലത്തിൽ പ്രവേശനമില്ല മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ദിവസവും മൂന്നു ശീവേലിക്കും ആനയെഴുന്നള്ളിപ്പുണ്ടാകും കുംഭമാസത്തിൽ ഉത്സവം കൊടിയേറ്റദിവസം രാവിലെ മാത്രമാണ് ആനയില്ലാതെ ശീവേലി നടത്തുന്നത് ശീവേലി കഴിഞ്ഞാൽ തൃപ്പുക എന്ന ചടങ്ങാണ് ചന്ദനം അഗരു ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുള്ള വെള്ളിപ്പാത്രത്തിൽ വെച്ചിട്ടുള്ള നവഗന്ധചൂർണ്ണമാണ് തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത് സൗരഭ്യം നിറഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു തൃപ്പുക നടത്തുന്നത് അന്നത്തെ ശാന്തിയേറ്റ നമ്പൂതിരിയായിരിയ്ക്കും തൃപ്പുക കഴിഞ്ഞാൽ അന്നത്തെ വരവുചെലവു കണക്കുകൾ പത്തുകാരൻ എന്ന സ്ഥാനപ്പേരുള്ള കഴകക്കാരൻ വാര്യർ ഓലയിൽ എഴുതി വായിച്ചതിനു ശേഷം തൃപ്പടിമേൽ സമർപ്പിക്കുന്നു മുതൽ വരെയാണിത് ശാന്തിയേറ്റ നമ്പൂതിരി നട അടച്ച് മേൽശാന്തിയുടെ ഉത്തരവാദിതത്തിൽ താഴിട്ടുപൂട്ടുന്നു അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ സമാപിക്കുന്നു നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള ഈ ചടങ്ങുകൾക്ക് ദർശനങ്ങൾ എന്നു പറയുന്നു ഈ പന്ത്രണ്ട് ദർശനങ്ങളോടുകൂടിയാവണം ക്ഷേത്രത്തിലെ ഭജനമിരിക്കൽ വിശേഷദിവസങ്ങളിൽ ഇതിന് മാറ്റം വരും വിശേഷിച്ച് വിഷു ഉത്സവം ഗുരുവായൂർ ഏകാദശി അഷ്ടമിരോഹിണി തിരുവോണം തുടങ്ങിയ ദിവസങ്ങളിൽ ഉദയാസ്തമനപൂജ നടക്കുന്ന ദിവസവും മാറ്റങ്ങൾ വരും പൂജകൾ നടക്കുന്നതിനാൽ അർദ്ധരാത്രി മാത്രമേ അന്ന് നടയടയ്ക്കൂ വിളക്കുള്ള ദിവസം അത് കഴിഞ്ഞേ തൃപ്പുക നടത്താറുള്ളൂ സൂര്യചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഈ ചടങ്ങിനു മാറ്റം വരാറുണ്ട് കേരളത്തിലെ ക്ഷേത്രങ്ങളിൽ സ്ഥിരം കണ്ടുവരാറുള്ള മിക്ക വഴിപാടുകളും ഗുരുവായൂരിലുമുണ്ടാകാറുണ്ട് പുരുഷസൂക്തം ഭാഗ്യസൂക്തം വിഷ്ണുസഹസ്രനാമം വിഷ്ണു അഷ്ടോത്തരം സന്താനഗോപാലം തുടങ്ങിയ വിവിധ മന്ത്രങ്ങൾ കൊണ്ടുള്ള അർച്ചനകൾ പാൽപായസം നെയ്പായസം അപ്പം അട വെണ്ണ അവിൽ മലർ തുടങ്ങിയ നിവേദ്യങ്ങൾ ലക്ഷ്മീനാരായണപൂജ സത്യനാരായണപൂജ വിഷ്ണുപൂജ തുടങ്ങിയ വിവിധതരം പൂജകൾ ഗണപതിഹോമം മൃത്യുഞ്ജയഹോമം സുദർശനഹോമം തുടങ്ങിയ ഹോമങ്ങൾ നിത്യേനയുള്ള കളഭച്ചാർത്ത് തുളസി താമര തുടങ്ങിയ പുഷ്പങ്ങൾകൊണ്ടുള്ള മാലകൾ നെയ്വിളക്ക് എണ്ണവിളക്ക് അങ്ങനെ പോകുന്നു ആ പട്ടിക എന്നാൽ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ഉദയാസ്തമനപൂജയും കൃഷ്ണനാട്ടവുമാണ് കേരളത്തിലെ മിക്ക മഹാക്ഷേത്രങ്ങളിലും നിലവിലുള്ള ഒരു വഴിപാടാണിത് എന്നാൽ ഗുരുവായൂരിലെ ഉദയാസ്തമനപൂജയ്ക്ക് ധാരാളം പ്രത്യേകതകളുണ്ട് കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജവഴിപാട് നടത്തുന്നത് ഗുരുവായൂരിലാണ് അതിനാൽ പല അവസരത്തിലും ബുക്കിങ്ങ് ഇല്ലാതെ വന്നിട്ടുണ്ട് രൂപയിൽ കുറയാതെ തുക വരും പൂജകളാണ് ഉദയാസ്തമനപൂജ നടക്കുന്ന ദിവസം ഗുരുവായൂരിലുണ്ടാകാറുള്ളത് ഉദയാസ്തമനപൂജദിവസം നടയടയ്ക്കുമ്പോൾ രാത്രി ഏകദേശം മണിയാകും ഒരുപാട് കാലതാമസം വരുന്ന വഴിപാടായതിനാൽ ഇത് നേർന്ന പലരും നടത്തുന്നതിന് മുമ്പേ മരിച്ചുപോകാറുണ്ട് ശ്രീകൃഷ്ണൻറെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായി കൃഷ്ണനാട്ടത്തിൽ അവതരിപ്പിക്കുന്നു അവതാരം കാളിയമർദ്ദനം രാസക്രീഡ കംസവധം സ്വയംവരം ബാണയുദ്ധം വിവിദ വധം സ്വർഗ്ഗാരോഹണം എന്നിവയാണ് കളികൾ സ്വർഗ്ഗാരോഹണം ബുക്ക് ചെയ്യുന്നവർ അവതാരം കൂടി ബുക്ക് ചെയ്യേണ്ടാതാണ് ഈ വഴിപാട് ചൊവ്വാഴ്ചകളിലും ജൂൺ മുതൽ സെപ്തംബർ വരേയും നടത്താറില്ല കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ തമ്പുരാൻ രചിച്ച കൃഷ്ണഗീതി എന്ന സംസ്കൃതകാവ്യത്തെ ആസ്പദമാക്കിയാണ് കൃഷ്ണനാട്ടം എന്ന കലാരൂപം ഉത്ഭവിച്ചത് കൃഷ്ണനാട്ടത്തെ മാതൃകയാക്കി കൊട്ടാരക്കര തമ്പുരാൻ രാമനാട്ടം എന്ന കലാരൂപം കണ്ടുപിടിച്ചു ഈ രാമനാട്ടത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇന്ന് കേരളത്തിന്റെ മുഖമുദ്രയായ കഥകളി എന്ന പ്രസിദ്ധ കലാരൂപം ഉദ്ഭവിച്ചത് തിരുവല്ല ശ്രീ വല്ലഭക്ഷേത്രം നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം മരുത്തോർവട്ടം ധന്വന്തരിക്ഷേത്രം എന്നിവയാണ് സ്ഥിരമായി കഥകളി നടക്കുന്ന ക്ഷേത്രങ്ങൾ ഗുരുവായൂരിൽ കഥകളിയേ പാടില്ലെന്നായിരുന്നു നിയമം എന്നാൽ കുംഭമാസത്തിൽ ഉത്സവത്തിന്റെ ഭാഗമായി ഇന്ന് കഥകളി നടത്താറുണ്ട് രാത്രി നടയടച്ചശേഷം വടക്കേ നടപ്പുരയിലാണ് കൃഷ്ണനാട്ടം കളി ഗുരുവായൂർ ഉത്സവം പത്ത് ദിവസം നീളുന്നു ആനയോട്ടത്തോടെ ആരംഭിക്കുന്ന ഉത്സവം കുംഭമാസത്തിലെ പൂയം നാളിലാണ് കൊടിയേറുന്നത് അവസാനദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു അങ്കുരാദി ധ്വജാദി പടഹാദി എന്നീ മുറകളിൽ അങ്കുരാദിമുറയാണ് ഗുരുവായൂരിൽ പാലിച്ചുപോകുന്നത് ഉത്സവത്തിന്നു മുന്നോടിയായി ബ്രഹ്മകലശ ചടങ്ങുകൾ നടത്തപ്പെടുന്നു ഒന്നാം ദിവസം ആനയില്ലാതെ ശീവേലി നടത്തുന്നു അന്നേ ദിവസം ഉച്ചകഴിഞ്ഞ് ആനയോട്ടം നടക്കുന്നു വൈകീട്ട് ആചാര്യവരണ്യവും കൊടിപൂജയും പിന്നീട് കൊടിയേറ്റവും നടക്കുന്നു ചടങ്ങുകൾ നടത്തുന്നതിന് തന്ത്രിയ്ക്ക് ക്ഷേത്രം ഊരാളൻ കൂറയും പവിത്രവും നൽകുന്നതാണ് ആചാര്യവരണ്യം അന്നത്തെ വിളക്കിന് കൊടിപ്പുറത്ത് വിളക്ക് എന്നു പറയുന്നു ഉത്സവത്തിന് മുളയിടൽ ചടങ്ങുണ്ട് നവധാന്യങ്ങൾ വെള്ളിക്കുംഭങ്ങളിൽ തന്ത്രി വിതയ്ക്കുന്നു ഇവ മുളയറയിൽ വാതിൽമാടം സൂക്ഷിയ്ക്കുന്നു പള്ളിവേട്ടകഴിഞ്ഞ് ഭഗവാൻ ഉറങ്ങുന്നത് ഈ മുളച്ച ധാന്യങ്ങൾക്കിടയിലാണ് രണ്ടാം ദിവസം ക്ഷേത്രത്തിൽ ദിക്കുകൊടിയും കൂറയും സ്ഥാപിക്കുന്നു ഉത്സവകലത്ത്എല്ലാ ദിവസവും കാലത്ത് പന്തീരടിപൂജയ്ക്ക് ശേഷം മണിയ്ക്ക് നാലമ്പലത്തിനകത്ത് ശ്രീഭൂതബലി ദർശനവുംരാത്രി അത്താഴപ്പൂജയ്ക്ക് ശേഷം അമ്പലത്തിന്റെ വടക്കുഭാഗത്ത് സ്വർണ്ണം കൊണ്ടുണ്ടാക്കിയ പഴുക്കാമണ്ഡപത്തിൽ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചുവെയ്ക്കലുമുണ്ട് എട്ടാം ദിവസം മുപ്പത്തിമുക്കോടി ദേവഗണങ്ങൾക്കും ഭഗവാനെ സാക്ഷിനിർത്തി പാണികൊട്ടിപൂജയോടുകൂടി ബലിയിടുന്നു ഉത്സവകാലത്തെ ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്നാണിത് ആ ദിവസം എട്ടാം വിളക്ക് എന്ന് അറിയപ്പെടുന്നു ആ ദിവസം ഗുരുവായൂരിലെ ഒരു ജീവിയും പട്ടിണികിടക്കരുത് എന്നാണ് വിശ്വാസം ഒൻപതാം ദിവസം പള്ളിവേട്ട അന്ന് ഭഗവാൻ ദീപാരാധനയ്ക്ക് ശേഷം നഗരപ്രദക്ഷിണത്തിനായി ഇറങ്ങുന്നു ഭക്തർ നിറപറയും വിളക്കുമായി ഭഗവാനെ എതിരേൽക്കുന്നു നഗരപ്രദക്ഷിണശേഷമാണ് പള്ളിവേട്ട ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് പിഷാരടി പന്നിമാനുഷങ്ങളുണ്ടോ എന്നു മൂന്നുവട്ടം ചോദിയ്ക്കുന്നതോടെ പള്ളിവേട്ട തുടങ്ങും ഭക്തർ നാനാജാതി മൃഗങ്ങളുടെ പ്രത്യേകിച്ച് പന്നിയുടെ വേഷമണിഞ്ഞ് ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് പ്രദക്ഷിണം നടത്തുന്നു ആം പ്രദക്ഷിണത്തിൽ പന്നിയെ ഭഗവാൻ കീഴടക്കുന്നു പത്താം ദിവസം ആറാട്ട് പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാൻ പിറ്റേദിവസം മണിക്ക് ഉണരുന്നു നിർമ്മാല്യദർശനവും അഭിഷേകവും ഉഷഃപൂജയും ഒഴികെയുള്ള ചടങ്ങുകൾ ആ ദിവസം നടത്താറുണ്ട് അന്ന് ഉത്സവവിഗ്രഹമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് നഗരപ്രദക്ഷിണം രുദ്രതീർത്ഥകുളത്തിന്റെ വടക്കുഭാഗത്തെത്തുമ്പോൾ സകലവാദ്യങ്ങളും നിറുത്തി അപമൃത്യുവടഞ്ഞ കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ ഓർമ്മ പുതുക്കുന്നു പണ്ടൊരു ആറാട്ടുനാളിൽ ആറാട്ടെഴുന്നള്ളിപ്പിനിടയിലാണ് ശ്രീഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശൻ കൊല്ലപ്പെട്ടത് നമ്പീശന്റെ അനന്തരാവകാശികൾ വന്ന് സങ്കടമില്ലെന്ന് അറിയിച്ചതിനുശേഷം എഴുന്നെള്ളിപ്പ് തുടരും അതിനുശേഷം തിടമ്പ് ഭഗവതിയമ്പലത്തിലൂടെ ആറാട്ടുകടവിൽ എത്തിയ്ക്കും ഇരിങ്ങപ്പുറത്തെ തമ്പുരാൻപടിയ്ക്കൽ കിട്ടയുടെ അനന്തരാവകാശികളും ഭക്തജനങ്ങളും ഇളനീർ കൊണ്ടുവന്നിട്ടുണ്ടാവും തന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ തീർത്ഥങ്ങളേയും രുദ്രതീത്ഥത്തിലേക്ക് ആവാഹിയ്ക്കും ആറാട്ടു തിടമ്പിൽ മഞ്ഞളും ഇളനീരുംകൊണ്ട് അഭിഷേകം നടത്തുന്നു അതിനുശേഷം രുദ്രതീർത്ഥകുളത്തിൽ ഭഗവാന്റെ വിഗ്രഹവുമായി മൂന്നുപ്രാവശ്യം തന്ത്രിയും മേൽശാന്തിയും ഓതിക്കന്മാരും കീഴ്ശാന്തിക്കാരും മുങ്ങുന്നു ഭഗവാന്റെ ആറാട്ടോടെ പരിപാവനമായ തീത്ഥത്തിൽ ഭക്തജനങ്ങൾ ആറാടുന്നു ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ ഉച്ചപ്പൂജ ആറാട്ടുദിവസം മാത്രമേ ഭഗവാന് ശ്രീലകത്തിനു പുറത്ത് ഉച്ചപ്പൂജ പതിവുള്ളു അന്ന് രാത്രി മണിയോടെയാണ് ഉച്ചപ്പൂജ അതിനുശേഷം കിഴക്കേ ഗോപുരത്തിലൂടെ അകത്തു പ്രവേശിച്ച് വട്ടം ഓട്ടപ്രദക്ഷിണം നടത്തി അവസാനം കൊടിയിറക്കുന്നു കലശം തുടങ്ങിയാൽ ഉൽസവം കഴിയുന്നതു വരെ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെ അമ്പലത്തിൽ പ്രവേശിപ്പിയ്ക്കുകയില്ല ഉത്സവത്തിന് വെടിക്കെട്ടില്ല എന്നത് ഇവിടത്തെ ഒരു പ്രത്യേകതയാണ് കുട്ടികളുടെ ഇഷ്ടത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന ദേവനാണ് ഗുരുവായൂരപ്പനെന്ന് വിശ്വസിക്കപ്പെടുന്നു അതിനാൽ കുട്ടികൾക്ക് ഭയപ്പാടുണ്ടാക്കുന്ന യാതൊന്നും ക്ഷേത്രപരിസരത്ത് പാടില്ല എന്നാൽ ഈയടുത്ത കാലത്ത് ശബ്ദം കുറഞ്ഞ ചൈനീസ് പടക്കങ്ങൾ കൊടിയേറ്റത്തിനും ആറാട്ടെഴുന്നള്ളിപ്പിനും മറ്റും ഉപയോഗിക്കാറുണ്ട് ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് കൊടുങ്ങല്ലൂരിനടുത്തുള്ള തൃക്കണാമതിലകം ശിവക്ഷേത്രത്തിൽ നിന്നായിരുന്നു ആനകളെ ഉത്സവത്തിനായി കൊണ്ടുവന്നിരുന്നത് ഒരു വർഷം എന്തോ കാരണങ്ങളാൽ ആനകളെ അയക്കില്ല എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു എന്നാൽ കൊടിയേറ്റദിവസം ഉച്ചതിരിഞ്ഞ് മണിയോടെ ഒരു കൂട്ടം ആനകൾ തൃക്കണാമതിലകം ക്ഷേത്രത്തിൽ നിന്നു ഗുരുവായൂരിലേക്ക് ഓടി വന്നു എന്ന് ഐതിഹ്യം അതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെണ് ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ഉച്ചതിരിഞ്ഞ് മണിക്ക് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിലെ ഉള്ളിൽ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു ആദ്യം കൊടിമരം തൊടുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും ആ ആനയെ ആയിരിക്കും ദിവസവും എഴുന്നള്ളിപ്പിനായി ഉപയോഗിക്കുക പുതിയ കതിർകറ്റകൾ അഴീക്കൽ മനയം കുടുംബക്കാർ ക്ഷേത്ര മതിൽക്കെട്ടിനു പുറത്തെത്തിയ്ക്കും അന്നത്തെ ശാന്തിയേറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ ശംഖനാദവും ചെണ്ടയുമായി അമ്പലം പ്രദക്ഷിണം ചെയ്ത് നമസ്കാരമണ്ഡപത്തിൽ വെയ്ക്കുന്നു മേൽശാന്തി പൂജിച്ചശേഷം നെൽക്കതിരുകൾ ശ്രീകോവിലുകളിലും തിടപ്പള്ളിയിലും വയ്ക്കുന്നു തുടർന്ന് ബാക്കി ഭക്തർക്ക് വിതരണം ചെയ്യുന്നു പുതിയതായി കൊയ്ത നെല്ലിനെ അരിയാക്കി അതുകൊണ്ട് നിവേദ്യങ്ങൾ ഉണ്ടാക്കി നല്ല മുഹൂർത്തത്തിൽ ഭഗവാന് നിവേദിക്കുന്നതാണിത് മണിക്കിണറിനരികിൽ ഗണപതിയ്ക്ക് പുതിയ അരി നിവേദിച്ചതിനു ശേഷം അരിഅളക്കലുണ്ടാകും ആ അരികൊണ്ട് ഇടിച്ചുപിഴിഞ്ഞ പായസമുണ്ടാക്കി ഉച്ചപൂജയ്ക്ക് ഭഗവാന് നിവേദിയ്ക്കും അന്ന് പതിവു വിഭവങ്ങൾക്ക് പുറമെ അപ്പം പഴം നുറുക്ക് ഉപ്പുമാങ്ങ ഇലക്കറികൾ എന്നിവയുമുണ്ടാകും അന്നു മാത്രമെ ഉച്ചപൂജയ്ക്ക് അപ്പം നിവേദിക്കുകയുള്ളു വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശി അന്നാണ് ഗുരുവായൂരിലെ പ്രതിഷ്ഠാ ദിനാചരണം നടത്തുന്നത് കുംഭമാസത്തിലെ പൂയം നാളിൽ തുടങ്ങി അനിഴം നാളിൽ കഴിയുന്ന വിധത്തിലാണ് പ്രതിഷ്ഠ നടത്തിയതെന്നും പറയപ്പെടുന്നു ഈ പത്ത് ദിവസങ്ങളിലാണ് ക്ഷേത്രോത്സവം കൂടാതെ ഭഗവാൻ കുരുക്ഷേത്ര ഭൂമിയിൽ വെച്ച് അർജ്ജുനന് ഗീതോപദേശം നടത്തിയ ദിവസം എന്ന പ്രത്യേകത കൂടി ഈ ദിവസത്തിന് ഉണ്ട് അതിനാൽ ഈ ദിവസം ഗീതാദിനമായും ആഘോഷിക്കുന്നു ഏകാദശി ദിനത്തിൽ ഭഗവാനെ ദർശിക്കുവാനും പ്രസാദ ഊട്ടിനുമായി ഗുരുവായൂരിൽ ഭക്തലക്ഷങ്ങളാണ് എത്തുക ഏകാദശി ദിവസം ഭക്തർക്ക് അരിഭക്ഷണമില്ല എന്നാൽ ഭഗവാന് സധാരണ പോലെയാണ് വലിയ ആഘോഷ പരിപാടികളാണ് ഗുരുവായൂരിൽ ഒരുക്കുന്നത് ഗോതമ്പുചോറും പായസവും അടങ്ങുന്ന ഏകാദശി പ്രസാദം രാവിലെ മുതൽ വിതരണം അന്നത്തെ പ്രത്യേകതയാണ് നാമജപഘോഷയാത്രയും രഥഘോഷയാത്രയുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും ആയിരക്കണക്കിനു നെയ് വിളക്കാണ് ഇന്നു തെളിയുക രാത്രി വിളക്കെഴുന്നള്ളിപ്പാണ് മറ്റൊരു ചടങ്ങ് നാലാം പ്രദക്ഷിണത്തിൽ ഭഗവാൻ എഴുന്നള്ളും ഭഗവാന്റെ സ്വർണ്ണക്കോലം പുന്നത്തൂർ കോട്ടയിലെ പ്രധാന കരിവീരനു സ്വന്തം പണ്ടുകാലത്ത് ഇത് ഗുരുവായൂർ കേശവന്നവകാശപ്പെട്ടതായിരുന്നു ലെ ഏകാദശിദിവസമാണ് ഡിസംബർ കേശവൻ ചരിഞ്ഞതും എന്നത് മറ്റൊരു അത്ഭുതം പിറ്റേന്ന് പുലർച്ചയോടെ കൂത്തമ്പലത്തിൽ ദ്വാദശിപ്പണസമർപ്പണം ആരംഭിയ്ക്കും അന്ന് രാവിലെ വരെ അത് തുടരും പിന്നീട് നടയടച്ചു കഴിഞ്ഞാൽ പിന്നെ വൈകുന്നേരമേ തുറക്കാള്ളൂ ഈ സമയത്ത് വിവാഹം ചോറൂൺ തുലാഭാരം തുടങ്ങിയവ നടത്താറില്ല ഏകാദശിയ്ക്ക് മുന്നോടിയായി ഒരുമാസം വിളക്കു് ഉണ്ടായിരിക്കും ഏകാദശിയ്ക്ക് ഉദയാസ്തമനപൂജയും വിളക്കും ഗുരുവായൂർ ദേവസ്വത്തിന്റേതാണ് അഷ്ടമിയ്ക്ക് പുളിക്കീഴേ വാരിയകുടുംബവും നവമി നെയ്വിളക്ക് കൊളാടി കുടുംബവും ദശമിയ്ക്ക് ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റും വിളക്ക് നടത്തും ഗുരുവായൂർ ഏകാദശിദിവസം തന്നെയാണ് ഗീതാദിനം ആഘോഷിക്കുന്നതും രാവിലെ ഏഴു മണിമുതൽ കൂത്തമ്പലത്തിൽ ഗീതാപാരായണം നടത്താറുണ്ട് ക്ഷേത്രം കീഴ്ശാന്തിയാണ് പാരായണം നടത്തുന്നത് ഏകാദശി കഴിഞ്ഞ് ദ്വാദശി ദിവസം കൂത്തമ്പലത്തിൽ നടക്കുന്ന ചടങ്ങാണിത് ശുകപുരം പെരുവനം ഇരിഞ്ഞാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികളായ ബ്രാഹ്മണർക്ക് ഭക്തർ പണക്കിഴികൾ സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ് ഗുരുവായൂരപ്പൻ തന്നെ ഈ ചടങ്ങിലെ ആദ്യത്തെ പണക്കിഴി സമർപ്പിയ്ക്കുന്നതായി വിശ്വസിച്ചുവരുന്നു അതിനാൽ ആദ്യത്തെ പണക്കിഴി ഭഗവദ്പ്രതിനിധിയായി മേൽശാന്തി തന്നെയാണ് സമർപ്പിയ്ക്കുന്നത് തുടർന്ന് ഭക്തർ ഓരോരുത്തരായി പണക്കിഴികളുമായി വരിനിൽക്കുകയും തങ്ങളാലാകുന്ന തുക സമർപ്പിയ്ക്കുകയും ചെയ്യുന്നു രാവിലെ നടയടയ്ക്കുന്നതുവരെ സമർപ്പണം തുടരുന്നു അന്ന് കാലത്ത് ന് നടയടച്ചാൽ നെ തുറക്കുകയുള്ളു സംഗീതസാമ്രാട്ടും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ഗുരുവായൂർ ദേവസ്വം മുതൽ എല്ലാ വർഷവും നടത്തുന്ന സംഗീതസദസ്സാണ് ഇത് ഏകാദശിയോട് അനുബന്ധിച്ച് പതിനഞ്ച് ദിവസങ്ങളിലായി ഈ ഉത്സവം നടത്തപ്പെടുന്നു ക്ഷേത്രത്തിനു പുറത്ത് മേല്പത്തൂർ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ സംഗീതമണ്ഡപമാണ് ഇതിന്റെ വേദി പ്രശസ്ത സംഗീത വിദ്വാന്മാരും സംഗീത വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കുന്നു ഇതിൽ പഞ്ചരത്ന കീർത്തനാലാപനമാണ് ഏറ്റവും പ്രധാനം ഏകാദശി ദിവസം രാത്രി ശ്രീ രാഗത്തിലുള്ള കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ എന്ന സങ്കീർത്തനത്തോടെ സംഗീതോത്സവം സമാപിക്കുന്നു ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു അക്ഷരശ്ലോക മത്സരം നടത്താറുണ്ട് കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആളുകൾ ഇതിൽ പങ്കെടുക്കാൻ വരാറുണ്ട് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കുന്നവർക്ക് സ്വർണപ്പതക്കങ്ങൾ സമ്മാനിക്കും വൃശ്ചികം ഒന്നിനാണ് മണ്ഡലകാലം ആരംഭിക്കുന്നത് ഈ ദിവസങ്ങളിൽ പഞ്ചഗവ്യ അഭിഷേകം ഗുരുവായൂരപ്പനു നടത്തപ്പെടുന്നു മൂന്നു നേരം കാഴ്ചശീവേലി ഈ ദിവസങ്ങളുടെ പ്രത്യേകതയാണ് മണ്ഡലകാലത്തിന്റെ അവസാന ദിവസം ഗുരുവായൂരപ്പന് കളഭം ആടുന്നു അഭിഷേകം നടത്തുന്നു ഏകാദശി നാരായണീയദിനം മേല്പത്തൂർ പ്രതിമാസ്ഥാപനം ഇവ മണ്ഡലകാലത്തുള്ള വിശേഷദിവസങ്ങളിൽ പെടുന്നു ശബരിമലയ്ക്കുപോകുന്ന നിരവധി തീർത്ഥാടകർ മണ്ഡലകാലത്ത് ഗുരുവായൂരിലെത്താറുണ്ട് അവർക്ക് ദേവസ്വം പ്രത്യേകസൗകര്യങ്ങളൊരുക്കാറുണ്ട് ചിങ്ങമാസത്തിൽ കറുത്തപക്ഷത്തിലെ അഷ്ടമിയും രോഹിണി നക്ഷത്രവും കൂടിയ ദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണി ഭഗവാന്റെ ജന്മദിനം വളരെ വിപുലമായി ഗുരുവായൂർ ദേവസ്വം ആഘോഷിക്കുന്നു ഭഗവാന്റെ പ്രിയപ്പെട്ട അപ്പം വഴിപാട് ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശീട്ടാക്കാറുണ്ട് ഗുരുവായൂർ ദേവസ്വം നടത്തുന്ന ഭാഗവതസപ്താഹയജ്ഞത്തിലെ ശ്രീകൃഷ്ണാവതാരപാരായണം ഈ ദിവസമാണ് അന്നത്തെ പ്രസാദ ഊട്ടിന് പിറന്നാൾ സദ്യയാണ് നൽകുന്നത് ഇപ്പോൾ ദേവസ്വം വക ശോഭായാത്ര ഉറിയടി മത്സരം തുടങ്ങിയവയും നടന്നുവരുന്നുണ്ട് കുട്ടികൾ ഉണ്ണിക്കണ്ണന്റെയും രാധയുടെയും വേഷം കെട്ടി നഗരപ്രദക്ഷിണം നടത്തുന്ന കാഴ്ച കണ്ണിന് കൗതുകമുണർത്തുന്നു അന്നേദിവസം അടുത്തുള്ള നെന്മിനി ബലരാമക്ഷേത്രത്തിൽ നിന്ന് ബലരാമനും ക്ഷേത്രത്തിലെത്തുന്നു അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ആദിശേഷാവതാരമായ ബലരാമൻ ക്ഷേത്രത്തിലെത്തുന്നത് ഇരുവരും ഒന്നിച്ചുള്ള എഴുന്നള്ളത്ത് അന്ന് വിശേഷമാണ് മേല്പത്തൂർ നാരായണഭട്ടതിരിപ്പാട് നാരായണീയം എഴുതി തീർന്ന ദിവസമായ വൃശ്ചികത്തിലെ ആം ദിവസമാണ് നാരായണീയദിനമായി ആഘോഷിക്കുന്നത് കടുത്ത വാതരോഗം മൂലം ഭജനമിരുന്ന മേല്പത്തൂരിന് ഗുരുവായൂരപ്പന്റെ ദർശനം കിട്ടിയതും ഈ ദിവസം തന്നെ തുടർന്ന് വാതരോഗവിമുക്തനായ അദ്ദേഹം വയസ്സുവരെ ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു ഇത് പ്രമാണിച്ച് ഏഴുദിവസം നാരായണീയ സപ്താഹമുണ്ടാകാറുണ്ട് നാരായണീയ ദിനത്തിന് ഏഴു ദിവസം മുൻപ് തുടങ്ങി നാരായണീയ ദിനത്തിന്റെ അന്ന് വൈകുന്നേരത്തോടെ അവസാനിക്കുന്നു ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലാണ് നാരായണീയ സപ്താഹം നടക്കാറ് കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പൂന്താനദിനം ആഘോഷിക്കുന്നത് ജ്ഞാനപ്പാനയിലെ കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും എന്ന വരികളാണ് മേല്പറഞ്ഞ ആഘോഷത്തിനു കാരണം ഗുരുവായൂർ ദേവസ്വം ഈ ദിവസത്തോടനുബന്ധിച്ച് ജ്ഞാനപ്പാന പുരസ്കാരം നൽകിവരുന്നുണ്ട് മലപ്പുറം കീഴാറ്റൂരിലെ പൂന്താനം ഇല്ലവളപ്പിലും അന്ന് ആഘോഷങ്ങളുണ്ട് ക്ഷേത്രത്തിലെ പ്രസിദ്ധ കലാരൂപമായ കൃഷ്ണനാട്ടം അവലംബിക്കുന്ന കൃഷ്ണഗീതി എന്ന കൃതി സാമൂതിരി മാനവേദരാജ എഴുതി ഗുരുവായൂരപ്പന് സമർപ്പിച്ചത് ഒരു തുലാം നാണ് അതിന്റെ ഓർമ്മയ്ക്കായി മുതൽ എല്ലാ വർഷവും തുലാം കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേലദിനമായി ആഘോഷിക്കപെടുന്നു ദാരിദ്ര്യത്താൽ ഉഴഞ്ഞ കുചേലൻ ഒരു പിടി അവിലുമായി ശ്രീകൃഷ്ണനെ ദ്വാരകയിൽ കാണാൻ വന്നതിന്റെ ഓർമ്മയ്കായാണ് ഈ ദിനം ആഘോഷിക്കുന്നത് ഈ ദിവസം അനേകായിരം ഭക്തന്മാർ തങ്ങളുടെ ദാരിദ്രനിർമ്മാർജ്ജനത്തിനായി അവിലുമായി ഗുരുവായൂരപ്പനെ ദർശ്ശിക്കാനെത്തുന്നു വൈശാഖത്തിലെ വെളുത്ത തൃതീയദിനം അക്ഷയതൃതീയ എന്ന പേരിൽ ആഘോഷിയ്ക്കപ്പെടുന്നു ഈ ദിവസം നടത്തുന്ന ശുഭകർമ്മങ്ങൾക്ക് ക്ഷയം സംഭവിയ്ക്കില്ല എന്നാണ് വിശ്വാസം ഈ ആഘോഷത്തിന്റെ പേരുതന്നെ ആ വിശ്വാസവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു ഈ ദിവസം ശ്രീകൃഷ്ണഭഗവാന്റെ ജ്യേഷ്ഠനും ആദിശേഷാവതാരവുമായ ബലരാമന്റെ ജന്മദിനം കൂടിയാണെന്ന് പറയപ്പെടുന്നു അതിനാൽ ബലരാമജയന്തി യായും ആചരിച്ചുവരുന്നു ഈയടുത്ത കാലത്ത് ഈ ദിവസം സ്വർണ്ണാഭരണങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വില്പനയ്ക്കും പേരുകേട്ടതാണ് ഈ ദിവസവം ഗുരുവായൂർ ക്ഷേത്രത്തിൽ ഈ ദിവസം വളരെ വിശേഷമായി ആചരിച്ചുവരുന്നു ലക്ഷ്മീസമേതഭാവത്തിലാണ് അന്ന് ദർശനം നിരവധി സ്വർണ്ണനാണയങ്ങൾ ഈ ദിവസം ഭഗവാന് സമർപ്പണമായെത്താറുണ്ട് അന്നേദിവസം കഴകക്കാരുടെ വക ചുറ്റുവിളക്കും പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ശീവേലിയും നടത്തിവരുന്നു കൂടാതെ ഗുരുവായൂരമ്പലത്തിന്റെ കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും അതിഗംഭീരമായി ആഘോഷിക്കുന്നു അവിടെ ബലരാമജയന്തിയായാണ് ഇത് ആഘോഷിച്ചുവരുന്നത് അഷ്ടമിരോഹിണി നാളിൽ ഗുരുവായൂരമ്പലത്തിൽ ആചരിച്ചുവരുന്ന എല്ലാ ചടങ്ങുകളും അന്നേദിവസം അവിടെയും നടത്തിവരുന്നു അന്നും സഹോദരസംഗമമുണ്ട് വിഷുദിനത്തിൽ ഭഗവാനെ കണികാണാൻ ആയിരങ്ങൾ എത്തുന്നു എല്ലാദിവസവും മൂന്നു മണിക്കു തുറക്കുന്ന ഗുരുവായൂർ ക്ഷേത്രം വിഷുദിനത്തിൽ രണ്ടരയ്ക്ക് തുറക്കും അതിനു മുമ്പായി മേൽശാന്തിയും കീഴ്ശാന്തിക്കാരും മറ്റും രുദ്രതീർത്ഥത്തിൽ കുളിച്ച് വന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ അഞ്ചു വെള്ളിക്കവരവിളക്കുകൾ കത്തുന്നതിന്റെ തെക്കുവശത്തായിട്ടാണ് കണി ഒരുക്കുന്നത് സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ സ്വർണ്ണത്തിടമ്പ് എഴുന്നെള്ളിച്ചു വയ്ക്കുന്നു അതിനു മുന്നിലായി ഒരു ഉരുളിയിളാണ് കണി ഒരുക്കുന്നത് ഉരുളിയിൽ അക്ഷതം ഉണങ്ങല്ലരിയും നെല്ലും നിരത്തി അതിനുമുകളിൽ അലക്കിയ മുണ്ട് ഗ്രന്ഥം വാൽക്കണ്ണാടി കണിവെള്ളരി കണിക്കൊന്ന ചക്ക മാങ്ങ നാളികേരം ഉടച്ച രണ്ടു മുറി നാളികേരത്തിൽ നെയ് നിറച്ച് തിരിയിട്ട് കത്തിച്ചു വെച്ചത് എന്നിവയാണ് കണിക്കോപ്പുകൾ കണി സമയത്തിനു മുമ്പ് മേൽശാന്തിയും കൂട്ടരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകളെല്ലാം കത്തിച്ചുവെയ്ക്കും സോപാനത്തും അഞ്ചു തിരിയിട്ട വിളക്ക് കത്തിച്ചുവെച്ചിട്ടുണ്ടാവും മേൽശാന്തി ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ച ശേഷം രണ്ടരയ്ക്കു തന്നെ ശ്രീകോവിലിന്റെ നട ഭക്തർക്ക് കണികാണാനായി തുറന്നുകൊടുക്കും കണ്ണടച്ചും കണ്ണുകെട്ടിയും നിൽക്കുന്ന ഭക്തർ ശ്രീകോവിലിനു മുന്നിലെത്തി കണ്ണുതുറന്ന് കണികണ്ട് കാണിക്കയർപ്പിക്കും നാലമ്പലത്തിനകത്ത് പ്രദക്ഷിണം വച്ച് ഗണപതിയെ വണങ്ങി ആദ്യമെത്തുന്ന കുറച്ചുപേർക്ക് മേൽശാന്തിയിൽ നിന്ന് കൈനീട്ടം കിട്ടും നാലമ്പലത്തിനകത്തുനിന്നും പുറത്തുകടന്ന് ഭഗവതിയേയും അയ്യപ്പനേയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടന്നാൽ കണിദർശനം മുഴുവനാകും മേടമാസത്തിലെ കറുത്തവാവ് കഴിഞ്ഞാൽ വൈശാഖ പുണ്യകാലം ആരംഭിക്കുന്നു ഈ സമയത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ വമ്പിച്ച ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നു വൈശാഖ കാലം മുഴുവൻ ക്ഷേത്രം ഊട്ടുപുരയിൽ വച്ച് ഭാഗവത സപ്താഹപാരായണം നടത്തപ്പെടുന്നു വൈശാഖത്തിലെ വെളുത്തപക്ഷത്തിലെ തൃതീയ അക്ഷയതൃതീയ ബലരാമ ജയന്തി എന്ന പേരിൽ ആചരിക്കപ്പെടുന്നു നരസിംഹ ജയന്തി വരുന്നതും ഈ മാസത്തിൽ തന്നെയാണ് ശ്രീമദ് ഭാഗവതം ഏഴു ദിവസകൊണ്ട് പാരായണം ചെയ്തു വിശദീകരിക്കുന്ന യജ്ഞമാണ് ഭഗവത സപ്താഹം ൽ ഊട്ടുപുരയിലാണ് ഗുരുവായൂരിലെ ആദ്യത്തെ സപ്താഹം തുടങ്ങിയത് പിന്നീട് എല്ലാ വർഷവും ക്ഷേത്രത്തിൽ സപ്താഹം നടത്തുന്നുണ്ട് അഷ്ടമിരോഹിണി ദിവസം ശ്രീകൃഷ്ണാവതാരം വരുന്ന വിധത്തിലാണ് സപ്താഹം എല്ലാ മാസാവസാനവും സംക്രമ ദിവസം അത്താഴപ്പൂജക്ക് ശേഷം പ്രഭാഷങ്ങളും സാംസ്കാരിക പരിപാടികളും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടത്താറുണ്ട് മിഥുനമാസത്തിൽ ക്ഷേത്രത്തിൽ ഉപദേവതകളായ ഗണപതി അയ്യപ്പൻ ഭഗവതി എന്നിവർക്ക് കലശാഭിഷേകം നടത്തുന്നു കുംഭമാസത്തിലെ ഉത്സവത്തിന് ഉപദേവതകൾക്ക് കലശമില്ലാത്തതിനാൽ അതിന് പകരമാണ് മിഥുനമാസത്തിൽ കലശം ഉത്സവക്കാലത്തെ കലശത്തോടനുബന്ധിച്ചുള്ള എല്ലാ ചടങ്ങുകളും ഇതിനും നടത്തിവരുന്നുണ്ട് ആദ്യദിവസം അയ്യപ്പന്നും അടുത്ത ദിവസം ഗണപതിയ്ക്കും അവസാനദിവസം ഭഗവതിയ്ക്കും കലശമാടും വീതം കലശമാണ് പതിവ് ഗുരുവായൂർ ക്ഷേത്രം ഒരുകാലത്ത് കൊടുങ്ങല്ലൂരിനടുത്തുള്ള തൃക്കണാമതിലകം ശിവക്ഷേത്രത്തിന്റെ കീഴേടമായിരുന്നു അതിനാൽ അക്കാലത്ത് എന്തുകാര്യത്തിനും ആ ക്ഷേത്രം തന്നെയായിരുന്നു ആശ്രയം പിന്നീട് തൃക്കണാമതിലകം നശിപ്പിയ്ക്കപ്പെടുകയും ഗുരുവായൂർ ക്ഷേത്രം ലോകപ്രസിദ്ധമാകുകയും ഗുരുവായൂർ ദേവസ്വം രൂപവത്കരിയ്ക്കപ്പെടുകയും ചെയ്തപ്പോൾ ഗുരുവായൂരിനുചുറ്റും സ്ഥിതിചെയ്യുന്ന ഏതാനും ചെറിയ ക്ഷേത്രങ്ങളെ ദേവസ്വത്തിന്റെ നിയന്ത്രണത്തിനുകീഴിൽ കൊണ്ടുവന്നു അവയാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ കീഴേടങ്ങൾ ഇപ്പോൾ കീഴേടങ്ങളാണ് ഗുരുവായൂർ ദേവസ്വത്തിനുള്ളത് ഇവയിൽ രണ്ടെണ്ണമൊഴികെ വെർമാണൂർ പൂന്താനം ബാക്കിയെല്ലാം ഗുരുവായൂരിനുചുറ്റുമാണ് സ്ഥിതിചെയ്യുന്നത് അന്യം നിന്നുപോയ ഞാമെല്ലിയൂർ ഇല്ലവുമായി വളരെ അടുപ്പമുള്ള മമ്മിയൂർ അംശത്തിലെ ഒരു ക്ഷേത്രമാണ് നാരായണംകുളങ്ങര ഭഗവതി ക്ഷേത്രം ചിരിച്ചുകൊട്ടിക്കാവ് എന്നും അറിയപ്പെടുന്നു മകരമാസത്തിലെ പത്താം ദിവസം രാത്രി പാനയും താലപ്പൊലിയും ആഘോഷിക്കുന്നു നവരാത്രി നിറ പൂത്തരി മണ്ഡലപൂജ വിഷുവേല എന്നിവയും ആഘോഷിക്കുന്നു ഗുരുവായൂർ ക്ഷേത്രത്തിന് രണ്ടര കി മീറ്റർ വടക്ക് താമരയൂരിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് താമരയൂർ അയ്യപ്പക്ഷേത്രം പുന്നത്തൂർ കോട്ടയിലേക്കുള്ള വഴിയിലാണ് ശ്രീകണ്ഠപുരം വിഷ്ണുക്ഷേത്രം ഈ രണ്ട് ക്ഷേത്രങ്ങളും ലാണ് ദേവസ്വം ഏറ്റെടുത്തത് അഷ്ടമിരോഹിണി മണ്ഡലവിളക്ക് തുടങ്ങിയവയാണ് രണ്ടിടത്തും പ്രധാന ആഘോഷങ്ങൾ ഗുരുവായൂർ നിന്നു തൃശ്ശൂർക്കുള്ള വഴിയിൽ ഗുരുവായൂരിൽ നിന്നും കി മീറ്റർ അകലെ മുണ്ടൂരിലാണ് ഈ ക്ഷേത്രം പടിഞ്ഞാറോട്ടാണ് ദർശനം കുംഭമാസത്തിലെ തിരുവാതിരയ്ക്ക് അയ്യപ്പൻ ഗുരുവായൂരിൽ ആറാട്ടിനു പോയിരുന്നുവെന്നും ടിപ്പുവിന്റെ പടയോട്ടത്തോടെയാണ് ഇത് നിന്നതെന്നും വിശ്വസിക്കുന്നു മണ്ഡലകാലമാണ് പ്രധാനം പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ കുനിശ്ശേരിയിലെ പാറക്കുളത്താണ് ഈ ശിവക്ഷേത്രം ഗുരുവായൂരിൽനിന്ന് കിലോമീറ്റർ വടക്കുകിഴക്കുമാറി സ്ഥിതി ചെയ്യുന്നു പടിഞ്ഞാറോട്ട് ദർശനമായി ശിവൻ കുടികൊള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത് ക്ഷേത്രേശന്റെ രൗദ്രഭാവം കുറയ്ക്കാൻ നടയ്ക്കുമുമ്പിൽ കുളം കുഴിച്ചുവച്ചിരിയ്ക്കുന്നു ഈ കുളത്തിന്റെ പേരാണ് പാറക്കുളം ശിവരാത്രിയാണ് പ്രധാന ആഘോഷം ഗുരുവായൂർ പാവറട്ടി തൃശ്ശൂർ വഴിയിൽ ഗുരുവായൂർ നിന്ന് കി മീറ്റർ അകലെ അന്നകരയിലെ പെരുവല്ലൂരിലാണ് ശ്രീകൃഷ്ണപ്രതിഷ്ഠയുള്ള ഈ ക്ഷേത്രം കിഴക്കോട്ടാണ് ദർശനം മേലേടത്തിലേതുപോലെ ചതുർബാഹുവായ വിഷ്ണുവിനെ ശ്രീകൃഷ്ണനാക്കി സങ്കല്പിച്ച് പൂജിയ്ക്കുന്നു ശ്രീകൃഷ്ണപ്രതിഷ്ഠയായതിനാൽ അഷ്ടമിരോഹിണിയാണ് പ്രധാനം ഗുരുവായൂരുനിന്ന് കി മീറ്റർ അകലെ കുന്നംകുളം പട്ടണത്തിൽ തൃശ്ശൂർ റോഡിലാണ് ഈ ക്ഷേത്രം ചുറ്റമ്പലത്തിനകത്ത് രണ്ട് ശ്രീകോവിലുകളുണ്ട് ഇവിടെ തെക്കുഭാഗത്തുള്ളത് സ്വയംഭൂലിംഗമാണ് മറ്റേതിൽ പ്രതിഷ്ഠാലിംഗവും ഒരേ പൂജാരി തന്നെ രണ്ടിടത്തും പൂജ ചെയ്യുന്നു കിഴക്കോട്ട് ദർശനമായാണ് ഇരുപ്രതിഷ്ഠകളും കുടികൊള്ളുന്നത് ശിവരാത്രിയാണ് പ്രധാന ആഘോഷം ഇതിനടുത്ത് ദേവസ്വം ശിവശക്തി എന്നപേരിൽ ഒരു ഓഡിറ്റോറിയം പണിതിട്ടുണ്ട് ഗുരുവായൂർ നിന്ന് മൂന്നര കി മീറ്റർ അകലെ പുന്നത്തൂരിലാണ് ഈ ക്ഷേത്രങ്ങൾ ൽ ദേവസ്വം വാങ്ങിയതാണിത് സാമൂതിരിയുടെ സാമന്തനായിരുന്ന പുന്നത്തൂർ രാജാവിന്റെ കൊട്ടാരം ഇവിടെയായിരുന്നു ക്ഷേത്രത്തിൽ ആനകളുടെ എണ്ണം ക്രമാതീതമായി കൂടിയപ്പോൾ ഇന്ന് പാഞ്ചജന്യം ശ്രീവത്സം റസ്റ്റ് ഹൗസുകൾ നിലകൊള്ളുന്ന സ്ഥലത്ത് പഴയ കോവിലകപ്പറമ്പിൽ പണ്ട് അവിടെയാണ് ആനകളെ പാർപ്പിച്ചിരുന്നത് സ്ഥലക്കുറവ് അനുഭവപ്പെടുകയും തുടർന്ന് ഈ സ്ഥലം സ്വന്തമാക്കി അവിടെ ആനകളെ പാർപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു ഗജരാജൻ ഗുരുവായൂർ കേശവന്റെ നേതൃത്വത്തിൽ ആനകളുടെ ഒരു ഘോഷയാത്രയായിരുന്നു പുതിയ താവളത്തിലേയ്ക്ക് പുന്നത്തൂർക്കോട്ടയ്ക്കകത്തുതന്നെയാണ് ഈ രണ്ട് ക്ഷേത്രങ്ങളും ഗുരുവായൂരിന് കി മീറ്റർ കിഴക്ക് നെന്മിനിയിലാണ് മീറ്റർ അകലത്തിലായുള്ള ഈ ക്ഷേത്രങ്ങളുള്ളത് ബലരാമനും അയ്യപ്പനുമാണ് പ്രതിഷ്ഠകൾ നെന്മിനി ഇല്ലത്തിന്റെ ഈ ക്ഷേത്രങ്ങൾ ഗുരുവായൂർ ദേവസ്വത്തിന് കൈമാറുകയാണുണ്ടായത് കിഴക്കോട്ട് ദർശനമായാണ് രണ്ട് പ്രതിഷ്ഠകളും ഗണപതി നാഗങ്ങൾ ഭഗവതി എന്നിവരാണ് ഉപദേവതകൾ ലാണ് ദേവസ്വം ഈ ക്ഷേത്രങ്ങൾ സ്വന്തമാക്കിയത് അഷ്ടമിരോഹിണിദിവസം മേലേടത്തേയ്ക്ക് ബലരാമന്റെ എഴുന്നള്ളിപ്പുണ്ടാകാറുണ്ട് അനുജന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ജ്യേഷ്ഠൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം അക്ഷയതൃതീയയും ആഘോഷിയ്ക്കുന്നു മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ നിലമ്പൂർ വഴിയിൽ ഗുരുവായൂർ നിന്ന് കി മീറ്റർ അകലെ കീഴാറ്റൂരിനടുത്ത് ഇടത്തുപുറത്ത് പൂന്താനം മനയിലാണ് ഈ വിഷ്ണുക്ഷേത്രം വിഷ്ണുവാണ് പ്രതിഷ്ഠയെങ്കിലും ജ്ഞാനപ്പാനയുടെ കർത്താവ് പൂന്താനം നമ്പൂതിരി ആരാധിച്ചിരുന്ന ശ്രീകൃഷ്ണഭഗവാനാണ് ഏറെ പ്രശസ്തി പൂന്താനം നമ്പൂതിരിയുടെ പിന്തുടർച്ചക്കാർ ഗുരുവായൂർ ദേവസ്വത്തിന് ഇത് കൈമാറി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തർ നടക്കിരുത്തുന്ന ആനകളെ സംരക്ഷിക്കുന്നതിനു ഗുരുവായൂർ ദേവസ്വം നടത്തുന്ന കേന്ദ്രമാണ് പുന്നത്തൂർ കോട്ട ക്ഷേത്രത്തിൽ നിന്നും മൂന്നു കിലോമീറ്റർ വടക്കോട്ട് മാറിയാണ് ഈ ആനതാവളം ലാണ് ഗുരുവായൂർ ദേവസ്വം ഈ ഏക്കർ സ്ഥലം വാങ്ങിയത് ഗുരുവായൂർ കേശവന്റെ നേതൃത്വത്തിൽ ഘോഷയാത്രയായി എല്ലാ ആനകളെയും പുന്നത്തൂർ കോട്ടയിലേക്ക് മാറ്റി ഇവിടെ ഇപ്പോൾ ആനകളെ സംരക്ഷിക്കുന്നുണ്ട് കർക്കിടകമാസത്തിൽ ആനകൾക്ക് ഇവിടെ സുഖചികിത്സ നടത്തുന്നു മലപ്പുറം ജില്ലയിലെ വേങ്ങാട് ഗുരുവായൂർ ദേവസ്വത്തിന്റെ ഏക്കറിലാണ് വൃന്ദാവനം എസ്റ്റേറ്റ് പനക്ക് പുറമേ തെങ്ങ് കശുവണ്ടി തുടങ്ങിയ മറ്റു കാർഷിക ഉൽപ്പന്നങ്ങളും ഇവിടെ ഉണ്ടാക്കുന്നുണ്ട് വൃന്ദാവനം എസ്റ്റേറ്റിനടുത്ത് ഏക്കറിലാണ് ഗോകുലം ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിക്കുന്ന പശുക്കളെ ഗോകുലത്തിലാണ് സംരക്ഷിക്കുന്നത് ഇവിടെ ആയിരത്തോളം പശുക്കളെ സംരക്ഷിക്കുന്നു പുസ്തക വില്പനശാല മത പുസ്തകശാല ക്ഷേത്ര കല പഠനശാല ചുമർ ചിത്രപഠനശാല മ്യൂസിയം മെഡിക്കൽ സെന്റർ മേൽപ്പത്തൂർ സ്മരക ആയുർവേദ ആസ്പത്രി ശ്രീകൃഷ്ണ കോളേജ് ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ അമ്പാടി ഹൗസിങ് കോംപ്ലക്സ് എന്നിവയുമുണ്ട് ഗുരുവായൂർ ദേവസ്വം നടത്തുന്ന സ്ഥാപനങ്ങളുണ്ട് സത്രം കൗസ്തുഭം റെസ്റ്റ് ഹൗസ് പാഞ്ചജന്യം റെസ്റ്റ് ഹൗസ് ശ്രീവത്സം ഗസ്റ്റ് ഹൗസ് ഇവയാണ് ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള താമസസ്ഥലങ്ങൾ ഇവയെല്ലാം കിഴക്ക് തെക്ക് നടകളിലാണ് സ്ഥിതിചെയ്യുന്നത് ഇവയ്ക്കു പുറമേ ക്ഷേത്രത്തിനു സമീപം ധാരാളം സ്വകാര്യ ഹോട്ടലുകളും അതിഥിമന്ദിരങ്ങളുമുണ്ട് ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവുമധികം ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് മമ്മിയൂർ മഹാദേവക്ഷേത്രം ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കുന്നംകുളം റോഡിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഐതിഹ്യപ്രകാരം ഗുരുവായൂരപ്പപ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിച്ച ശിവൻ തൊട്ടടുത്തുള്ള മമ്മിയൂരിൽ പാർവ്വതീസമേതനായി സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നു അതിനാൽ ഗുരുവായൂരിൽ പോകുന്ന എല്ലാ ഭക്തരും ഇവിടെയും തൊഴണം എന്നാണ് ആചാരം അതിന് കഴിയാത്തവർ ഭഗവതിയെ തൊഴുത് പ്രദക്ഷിണം വയ്ക്കുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുന്നു നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ ഇവിടെ പാർവ്വതീസമേതനും സ്വയംഭൂവുമായ ശിവനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും തുല്യപ്രാധാന്യത്തോടെ മഹാവിഷ്ണുവുമുണ്ട് കൂടാതെ ഗണപതി സുബ്രഹ്മണ്യൻ അയ്യപ്പൻ നാഗദൈവങ്ങൾ ബ്രഹ്മരക്ഷസ്സ് ഭദ്രകാളി എന്നീ ഉപദേവതകൾക്കും ഇവിടെ പ്രതിഷ്ഠയുണ്ട് മൂന്ന് പൂജകളുള്ള ഈ ക്ഷേത്രത്തിന്റെ തന്ത്രാധികാരം ഗുരുവായൂർ തന്ത്രിമാരായ പുഴക്കര ചേന്നാസ് നമ്പൂതിരിമാർക്കുതന്നെയാണ് മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന മറ്റൊരു ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ഗുരുവായൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള പാർത്ഥസാരഥിക്ഷേത്രം പാർത്ഥസാരഥിയായ ശ്രീകൃഷ്ണനാണ് ഇവിടെ മുഖ്യപ്രതിഷ്ഠ ആദിശങ്കരാചാര്യരാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിയ്ക്കുന്നു ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ തകർക്കപ്പെട്ട ഈ ക്ഷേത്രം ഒരുപാടുകാലം ആരാലും തിരിഞ്ഞുനോക്കപ്പെടാതെ കിടന്നു ഒടുവിൽ ഭാഗവതകുലപതി തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയാണ് ക്ഷേത്രം പുതുക്കിപ്പണിത് പുനഃപ്രതിഷ്ഠ നടത്തിയത് ഇന്ന് ക്ഷേത്രം ഒരുപാടുപേരുടെ ശ്രദ്ധയാകർഷിച്ചുവരികയാണ് തേരിന്റെ ആകൃതിയിലുള്ള ശ്രീകോവിലാണ് ഇവിടെയുള്ളത് തേരിന്റെ ചക്രങ്ങളും കുതിരകളുമടക്കം അതേ പടി നിർമ്മിയ്ക്കപ്പെട്ടിട്ടുണ്ട് പാർത്ഥസാരഥിയായ ഭഗവാൻ ഒരു കയ്യിൽ ചമ്മട്ടിയും മറ്റേ കയ്യിൽ ശംഖും ധരിച്ചിട്ടുണ്ട് മൂന്നടിയോളം ഉയരം വരുന്ന വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു ഉപദേവതകളായി ഗണപതി അയ്യപ്പൻ നവഗ്രഹങ്ങൾ ബ്രഹ്മരക്ഷസ്സ് ആദിശങ്കരാചാര്യർ എന്നിവർ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു ഗുരുവായൂർ ഏകാദശിനാളിൽ ആറാട്ട് വരും വിധത്തിലാണ് ഇവിടെ ക്ഷേത്രോത്സവം ഗീതാദിനം കൂടിയായ ഗുരുവായൂർ ഏകാദശി നാളിൽ ഉച്ചയ്ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഈ ക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പുണ്ടാകും വൈകുന്നേരം തിരിച്ച് രഥമെഴുനന്നള്ളിപ്പും അഷ്ടമിരോഹിണി ശങ്കരജയന്തി തുടങ്ങിയവയാണ് ക്ഷേത്രത്തിലെ മറ്റ് പ്രധാന ആഘോഷങ്ങൾ ഗുരുവായൂരിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ് കേരള തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കടാചലപതിക്ഷേത്രം ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ഗുരുവായൂർ റെയിൽവേ സ്റ്റേഷനും പാർത്ഥസാരഥിക്ഷേത്രത്തിനും തൊട്ടടുത്താണ് ഈ ക്ഷേത്രം മഹാവിഷ്ണുവിന്റെ മറ്റൊരു ഭാവമായ തിരുപ്പതി വെങ്കടാചലപതിയും ഭദ്രകാളിയുമാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന്റെ പേര് തിരുവെങ്കടം മലയാളത്തിൽ തെറ്റായി തിരുവെങ്കിടം എന്നെഴുതിവരുന്നു എന്നാണ് ആ പേര് വരാൻ തന്നെ കാരണം ഈ ക്ഷേത്രമാണ് ഭാരതീയ വൈഷ്ണവഭക്തിപ്രസ്ഥാനത്തിലെ ശുക്രനക്ഷത്രമായ രാമാനുജാചാര്യർ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം എന്ന് വിശ്വസിച്ചുവരുന്നു വെങ്കടാചലപതിപ്രതിഷ്ഠ കഴിഞ്ഞാണ് ഭദ്രകാളിപ്രതിഷ്ഠയുണ്ടായത് ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ ക്ഷേത്രവും ഇവിടത്തെ മുൻ വിഗ്രഹവും തകർക്കപ്പെട്ടിരുന്നു മുൻ വിഗ്രഹം തലയും വലതുകയ്യും നഷ്ടപ്പെട്ട നിലയിൽ വികൃതമായിക്കിടക്കുകയായിരുന്നു അതിനാൽ ആരുടെ വിഗ്രഹമാണ് അതെന്നുപോലും ആർക്കും പിടിയുണ്ടായിരുന്നില്ല അക്കാലത്ത് ഇതൊരു ഭഗവതിക്ഷേത്രമായി അറിയപ്പെട്ടു ൽ നടന്ന ദേവപ്രശ്നത്തിലാണ് ക്ഷേത്രത്തിലെ വെങ്കടാചലപതിസാന്നിദ്ധ്യം കണ്ടുപിടിച്ചത് തുടർന്ന് തിരുപ്പതിയിലെ പെരിയ ജീയർ സ്വാമികളുടെ അനുഗ്രഹാശിസ്സുകളോടെ ചതുർബാഹു വെങ്കടാചലപതിവിഗ്രഹം നിർമ്മിച്ച് ൽ അന്നത്തെ ഗുരുവായൂർ വലിയ തന്ത്രി പുഴക്കര ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ വെങ്കടാചലപതിപ്രതിഷ്ഠ നടന്നു ഇന്ന് വെങ്കടാചലപതിയ്ക്കും ഭഗവതിയ്ക്കും തുല്യപ്രാധാന്യമാണ് വെങ്കടാചലപതി കിഴക്കോട്ട് ദർശനമായും ഭഗവതി പടിഞ്ഞാട്ട് ദർശനമായും കുടികൊള്ളുന്നു ഗണപതി അയ്യപ്പൻ സരസ്വതി നാഗദൈവങ്ങൾ രാമാനുജാചാര്യർ എന്നിവരാണ് ഉപദേവതകൾ മേടമാസത്തിൽ നടക്കുന്ന ബ്രഹ്മോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം കൂടാതെ മകരച്ചൊവ്വ നവരാത്രി അയ്യപ്പൻ വിളക്ക് തുടങ്ങിയവയും പ്രധാന ഉത്സവങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് കിടക്കുന്ന ക്ഷേത്രമാണ് ചാമുണ്ഡേശ്വരിക്ഷേത്രം താരതമ്യേന പഴക്കം കുറഞ്ഞ ക്ഷേത്രമാണിത് മൈസൂരുവിലെ പ്രസിദ്ധമായ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ അതേ പ്രതിഷ്ഠയാണ് ഇവിടെയും ചോറ്റാനിക്കരയിലേതുപോലെ ഇവിടെയും മേലേക്കാവും താഴേക്കാവുമുണ്ട് രണ്ടിടത്തും ചാമുണ്ഡേശ്വരിപ്രതിഷ്ഠ തന്നെയാണ് മേലേക്കാവിലെ ഭഗവതിയ്ക്ക് പഞ്ചലോഹവിഗ്രഹപ്രതിഷ്ഠയാണെങ്കിൽ താഴേക്കാവിൽ ഒരു കരിങ്കൽപീഠം മാത്രമേയുള്ളൂ രണ്ട് പ്രതിഷ്ഠകളും കിഴക്കോട്ട് ദർശനമായാണ് ഉപദേവതകളായി ശിവൻ ഗണപതി അയ്യപ്പൻ ദുർഗ്ഗാദേവി നവഗ്രഹങ്ങൾ നാഗദൈവങ്ങൾ കരിങ്കാളി യക്ഷിയമ്മ തമ്പുരാൻ എന്നിവർ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു നവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം ഒമ്പതുദിവസവും ക്ഷേത്രത്തിൽ പ്രധാനമാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് പാവറട്ടിയിലേയ്ക്ക് പോകുന്ന വഴിയിലാണ് പെരുന്തട്ട മഹാദേവക്ഷേത്രം നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്ന മറ്റൊരു ദേവാലയമാണിത് മമ്മിയൂരിലേതുപോലെ ഇവിടെയും പാർവ്വതീസമേതനായ ശിവനാണ് പ്രതിഷ്ഠ കൂടാതെ ഉപദേവതകളായി ഗണപതി സുബ്രഹ്മണ്യൻ അയ്യപ്പൻ മഹാവിഷ്ണു നാഗദൈവങ്ങൾ ബ്രഹ്മരക്ഷസ്സ് ഭദ്രകാളി തുടങ്ങിയവരുമുണ്ട് ഒരുകാലത്ത് ഭക്തജനങ്ങൾ ധാരാളമുണ്ടായിരുന്ന ഈ ക്ഷേത്രവും ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ തകർന്നിരുന്നു തുടർന്ന് ഏറെക്കാലം അനാഥമായിക്കിടന്ന ഈ ക്ഷേത്രം പിന്നീട് ഭക്തജനങ്ങളുടെ നേതൃത്വത്തിൽ പുനർനിർമ്മിയ്ക്കുകയായിരുന്നു ഇന്ന് ഗുരുവായൂരിൽ വരുന്ന ഭക്തർ ഇവിടെയും ധാരാളമായി വന്നുപോകുന്നുണ്ട് ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം അടുത്ത കാലത്ത് ശിവരാത്രിയോടനുബന്ധിച്ച് തുടങ്ങിയ അതിരുദ്രമഹായജ്ഞം നിരവധി ഭക്തരെ ആകർഷിയ്ക്കുന്നുണ്ട് കൂടാതെ ധനുമാസത്തിൽ തിരുവാതിരയും ക്ഷേത്രത്തിൽ പ്രധാന ദിവസമാണ് ഗുരുവായൂരിൽ നിന്ന് കിലോമീറ്റർ വടക്കുകിഴക്കുമാറി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ചൊവ്വല്ലൂർ ശിവക്ഷേത്രം ശിവകുടുംബസാന്നിദ്ധ്യം കൊണ്ട് ധന്യമായ ഈ ക്ഷേത്രത്തിൽ മുഖ്യപ്രതിഷ്ഠകൾ ശിവനും പാർവ്വതിയുമാണ് നൂറ്റെട്ട് ശിവാലയങ്ങളിൽ വരുന്ന ഈ ക്ഷേത്രത്തിൽ ഒരേ ശ്രീകോവിലിൽ പടിഞ്ഞാട്ട് ദർശനമായി ശിവനും കിഴക്കോട്ട് ദർശനമായി പാർവ്വതിയും കുടികൊള്ളുന്നു കൂടാതെ ഉപദേവതകളായി ഗണപതി സുബ്രഹ്മണ്യൻ അയ്യപ്പൻ ദക്ഷിണാമൂർത്തി ഹനുമാൻ നാഗദൈവങ്ങൾ ബ്രഹ്മരക്ഷസ്സ് നവഗ്രഹങ്ങൾ സിംഹോദരൻ തിരുവമ്പാടി കൃഷ്ണൻ എന്നിവരും ക്ഷേത്രത്തിലുണ്ട് ഇവിടെ പ്രധാന ആഘോഷങ്ങൾ ശിവരാത്രിയും തിരുവാതിരയുമാണ് തിരുവാതിരയോടനുബന്ധിച്ച് പന്ത്രണ്ടുദിവസം പാർവ്വതീദേവിയ്ക്ക് പട്ടും താലിയും ചാർത്തൽ പ്രധാന വഴിപാടാണ് കന്നിമാസത്തിൽ വിജയദശമി മുതൽ തിരുവാതിര വരെ നീളുന്ന ദശലക്ഷദീപോത്സവവും വളരെ പ്രധാനമാണ് ഗുരുവായൂരിൽ നിന്ന് കിലോമീറ്റർ കിഴക്കുമാറി തൃശ്ശൂർ റോഡിൽ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ തന്നെ സ്ഥിതിചെയ്യുന്ന ഒരു ദേവീക്ഷേത്രമാണ് ശ്രീഹരികന്യകാക്ഷേത്രം മഹാവിഷ്ണുവിന്റെ മോഹിനീരൂപമാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഐതിഹ്യപ്രകാരം പറയിപെറ്റ പന്തിരുകുലത്തിലെ ഉളിയന്നൂർ പെരുന്തച്ചനാണ് ഈ ക്ഷേത്രം നിർമ്മിച്ചത് ക്ഷേത്രം സ്ഥിതിചെയ്യുന്ന അരിയന്നൂർ ഗ്രാമത്തിന്റെ പേര് ഹരികന്യകാപുരം ലോപിച്ചുണ്ടായതാണെന്ന് വിശ്വസിച്ചുവരുന്നു പ്രധാന പ്രതിഷ്ഠയായ ശ്രീഹരികന്യകാദേവി കിഴക്കോട്ട് ദർശനമായി വാഴുന്നു ഉപദേവതകളായി ഗണപതി ശിവൻ ശാസ്താവ് ഭദ്രകാളി നാഗദൈവങ്ങൾ എന്നിവരും കുടികൊള്ളുന്നു മീനമാസത്തിലെ പൂരമാണ് പ്രധാന ഉത്സവം ഇതിന് പിടിയാനകളേ പാടുള്ളൂ എന്നാണ് ചിട്ട കോഴിക്കോട് കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശത്താണ് ഈ ജില്ലയുടെ സ്ഥാനം വടക്ക് കണ്ണൂർ ജില്ല തെക്ക് മലപ്പുറം ജില്ല കിഴക്ക് വയനാട് ജില്ല പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് കോഴിക്കോടിന്റെ അതിർത്തികൾ കേരളത്തിലെ മഹാനഗരങ്ങളിൽ ഒന്നായ കോഴിക്കോട് നഗരമാണ് ജില്ലയുടെ ആസ്ഥാനം കോഴിക്കോട് കൊയിലാണ്ടി വടകര താമരശ്ശേരി എന്നിവയാണ് ജില്ലയിലെ നാല് താലൂക്കുകൾ മറ്റു പ്രധാന നഗരങ്ങൾ വടകര കൊയിലാണ്ടി മുക്കം കൊടുവള്ളി താമരശ്ശേരി പയ്യോളി എന്നിവയാണ് കേരളത്തിലെ ആദ്യ മാലിന്യ മുക്ത ജില്ലയാണ് കോഴിക്കോട് കൂടാതെ ആദ്യ കോള വിമുക്ത ജില്ലയും കോഴിക്കോട് ആണ് ഏറ്റവും കൂടുതൽ ഇരുമ്പയിര് നിക്ഷേപമുള്ളതും ഏറ്റവും കൂടുതൽ തേങ്ങ ഉല്പാദിപ്പിക്കുന്നതും കോഴിക്കോട് ജില്ലയിലാണ് നിരുക്ത കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു ഏറാൾ നാട് എറനാട്ട് നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും കോയിൽ കോവിൽ കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത് അറബികൾ ഈ നഗരത്തെ കാലിക്കൂത്ത് എന്നും ചൈനക്കാർ കലിഫോ എന്നും യൂറോപ്യന്മാർ കാലിക്കറ്റ് എന്നും വിളിച്ചു വാസ്കോ ഡി ഗാമയുടെ വരവിനു മുൻപുള്ള കോഴിക്കോടിന്റെ ചരിത്രം വളരെ അവ്യക്തമാണ് ഇബ്നു ബത്തൂത്ത അബ്ദുൾ റസാഖ് നിക്കോളോ കോണ്ടി എന്നീ വിദേശ സഞ്ചാരികളുടെ യാത്രാവിവരണക്കുറിപ്പുകളെയും മറ്റു സാഹിത്യരചനകളെയുമാസ്പദമാക്കിയാണ് അക്കാലത്തെ ചരിത്ര രചന നടത്തിയത് ഇവ കൂടുതലും ഊഹങ്ങൾ മാത്രമാണ് എന്നാൽ വാസ്കോ ഡി ഗാമയുടെ വരവിനുശേഷം ഉള്ളതിന് വിശ്വസനീയമായ രേഖകൾ ഉണ്ട് ആദിവാസികളായ വില്ലവരെയും മ്മീനവരെയും മറ്റും തോല്പിച്ച യാദവന്മാരും നാഗന്മാരും ആദ്യമായി കേരളത്തിൽ കുടിയേറിയത് മലബാറിലെ ഈ പ്രദേശങ്ങളിലാണ് ഇത് ക്രി മു ആയിരം ആണ്ടോടടുത്ത് എന്നാണ് എന്നു കരുതുന്നു പുരാതന കാലം മുതൽതന്നെ സഞ്ചാരികളുടെ പറുദീസയായിരുന്നു കോഴിക്കോട് ചൈനീസ് സഞ്ചാരിയായ സെങ്ങ് ഹി പോർട്ടുഗീസ് നാവികനായ വാസ്കോ ഡി ഗാമ എന്നിവരുടെ ആഗമനത്താൽ ശ്രദ്ധേയമാണ് കോഴിക്കോട് ഇവർക്കു മുന്നേ തന്നേ അറബികളും തുർക്കികളും റോമാക്കാരും ഇവിടങ്ങളിൽ എത്തിയിരുന്നു കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന വ്യാപാരത്തിന്റെ ഭാഗമായി കോഴിക്കോടും ചില്ലറ വ്യാപാരങ്ങൾ നടന്നിരുന്നു കോഴിക്കോടിനെപ്പറ്റി എട്ടാം നൂറ്റാണ്ടിനു ശേഷം മാത്രമേ ചരിത്രത്തിൽ കൂടുതൽ പ്രതിപാദിച്ചുകാണുന്നുള്ളൂ എട്ട് മുതൽ പന്ത്രണ്ട് നൂറ്റാണ്ടുകൾ വരെ കോഴിക്കോടിന്റെ ആധിപത്യം പോർളാതിരിമാർക്കായിരുന്നു ഇവരുടെ കാലത്ത് തൊഴിലധിഷ്ഠിതമായും ജാതിവ്യവസ്ഥക്കധിഷ്ഠിതമായും സാമൂഹ്യജീവിതം ക്രമീകരിക്കപ്പെട്ടു അതിനുമുന്ന് വിവേചനരഹിതമായിരുന്നു ഒട്ടുമിക്ക സമൂഹങ്ങളിലും വ്യവസ്ഥിതികൾ ഗോത്രപ്രമാണിമാർ ഭൂവുടമകളായും നാടുവാഴികളായും ഉയർത്തപ്പെട്ടു മറ്റുള്ളവർ അവർക്കു വിധേയരായി കൃഷി ചെയ്തു കഴിഞ്ഞു വന്നു സാമൂതിരി കോഴിക്കോടിന്റെ അധിപതി ആയതോടെ അറബികളുടെ സഹായത്താൽ വാണിജ്യകേന്ദ്രം എന്ന നിലയിൽ കോഴിക്കോടിനു പ്രാധാന്യം ഏറി മറ്റു രാജക്കന്മാരെ തോല്പിക്കാൻ സാമൂതിരിക്ക് മുസ്ലീങ്ങൾ നല്ല സഹായം ചെയ്തു വന്നു അങ്ങനെ കൊച്ചി വരെയുള്ള പ്രദേശങ്ങളുടെ അധിപനായി സാമൂതിരി മാറി സാമൂതിരിയുടെ കാലത്ത് വിദേശികളും സ്വദേശികളുമായി നിരന്തരം യുദ്ധം തുടർന്നിരുന്നു അതു കൊണ്ട് കാര്യമായവികസനങ്ങൾ നടന്നു കാണുന്നില്ല എങ്കിലും സാംസ്കാരിക രംഗത്ത് രേവതി പട്ടത്താനവും വിദ്വൽ സദസ്സുമെല്ലാം സാമൂതിരിമാരുടെ സംഭാവനകളാണ് ഹൈദരലിയുടെ മൈസൂർ പടയുടെ മുന്നിൽ അവസാനം സാമൂതിരി അടിയറവു പറഞ്ഞു പിന്നീട് വന്ന ടിപ്പു സുൽത്താനും കോഴിക്കോടിൽ വലിയ മാറ്റങ്ങൾ വരുത്തി മതപരിവർത്തനത്തിലും പീഡനത്തിലും ഭയന്ന് നിരവധി സവർണ്ണജാതിക്കാർ തെക്കോട്ട് പലായനം ചെയ്തു സവർണ്ണ ജാതിക്കാരുടെ പീഡനങ്ങളേറ്റിരുന്നവരും ജാതി ഭ്രഷ്ട് ഉണ്ടായിരുന്നവരും എന്നു വേണ്ട ഒട്ടനവധി പേർ ഇസ്ലാം മതം സ്വീകരിച്ചു വസ്ത്രധാരണത്തിലും മാറ്റങ്ങൾ വന്നു ഇവിടെ നിലവിലുണ്ടായിരുന്ന പല അനാചാരങ്ങളും ബഹുഭാര്യത്വം ബഹുഭർത്തൃത്വം മാറുമറക്കാനുള്ള അധികാരം തുടങ്ങിയവ നിർത്താൻ ടിപ്പു സുൽത്താൻ നിയമങ്ങൾ കൊണ്ടുവന്നു കോഴിക്കോട് ഗതാഗത യോഗ്യമാക്കിയത് ടിപ്പുവാണെന്നു പറയാം പാലങ്ങളും ചുരങ്ങളും നിർമ്മിച്ചു ഭൂവുടമകൾ ഭൂനികുതി നൽകണമെന്ന നിയമം ആദ്യമായി നടപ്പിൽ വരുത്തിയത് ടിപ്പു സുൽത്താനാണ് കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നും വ്യത്യസ്തമായ ജീവിതശൈലിയും സംസ്കാരവുമാണ് കോഴിക്കോട് ജില്ലയിലെ ജനങ്ങൾ പിന്തുടരുന്നത് മുസ്ലീം സംസ്കാരത്തിന്റെ സ്വാധീനം കൊണ്ടാവാം ഇവിടത്തെ ജനങ്ങളുടെ സംസാരിക്കുന്ന മലയാളത്തിൽ അറബി ഭാഷയുടെ കലർപ്പുകാണാം നൂറ്റാണ്ടുകൾക്കു മുന്നേ തന്നെ വ്യാപാരങ്ങൾ നടന്നിരുന്നതിനാൽ പല രാജ്യക്കാരുടെയും സംസ്കാരവുമായി ഇഴുകിച്ചേർന്നാണ് കോഴിക്കോട് രൂപം പ്രാപിച്ചത് പാർസികൾ ഗുജറാത്തികൾ മാർവാഡികൾ തമിഴർ തെലുങ്കർ എന്നിങ്ങനെ ഒട്ടനവധി ദേശക്കാർ ഇന്നിതിനെ സ്വന്തമാക്കിക്കഴിഞ്ഞു നാടുവാഴികളും രാജാക്കന്മാരും നമ്പൂതിരിമാരെക്കൊണ്ട് ഒട്ടനവധി ക്ഷേത്രങ്ങൾ അഥവാ തളികൾ നിർമ്മിച്ചു ക്രിസ്തുമതക്കാരുടെ ആഗമനത്തിനു മുന്നേ തന്നെ ജൈനമതക്കാർ കോഴിക്കോട് ഉണ്ടായിരുന്നു പോർത്റ്റുഗീസുകാരുടെ വരവിന് ശേഷമാണ് ക്രിസ്തീയദേവാലയങ്ങൾ നിലവിൽ വന്നത് സുറിയാനി ക്രിസ്ത്യാനികളും പിന്നീട് വന്നു ചേർന്നു സാമ്പത്തിക വിദ്യാഭ്യാസ മേഖലയിൽ ഇവരുടെ സംഭാവനകൾ എടുത്തു പറയത്തക്കതാണ് ആനന്ദമതം ആര്യസമാജം ബ്രഹ്മസമാജം സിദ്ധസമാജം ആത്മവിദ്യാസംഘം എന്നിങ്ങനെ എല്ലാ പ്രസ്ഥാനങ്ങൾക്കും ഇവിടെ വേരോടിയിട്ടുണ്ട് അയിത്തത്തിനും ജാതിസ്പർദ്ധക്കുമെതിരെ നവോത്ഥാനപ്രവർത്തനങ്ങൾക്ക് ഇവ സഹായകമായി വടക്കൻ പാട്ടുകളുടെയും തിറയാട്ടത്തിന്റെയും മാപ്പിളപ്പാട്ടുകളുടെയും നാടാണ് കോഴിക്കോട് മലയാളികളുടെ സംസ്കാരവുമായി ബന്ധമില്ലാത്ത ഗസൽ സംഗീതത്തോടും ഈ ജില്ലാനിവാസികൾക്ക് പ്രത്യേക അഭിനിവേശമുണ്ട് അതുപോലെ തന്നെയാണ് ഫുട്ബോളും ഈ കളി ഇവിടത്തെ ജനങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണെന്നു പറയാം ഫുട്ബോളിന്റെ ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം അപ്രസക്തമാണെങ്കിൽക്കൂടി ലോകോത്തര താരങ്ങൾക്കെല്ലാം ഇവിടെ പ്രബലമായ ആരാധകവൃന്ദമുണ്ടെന്നത് ആരെയും അത്ഭുതപ്പെടുത്തും പടിഞ്ഞാറ് അറബിക്കടൽ വടക്ക് കണ്ണൂർ കിഴക്ക് വയനാട് തെക്ക് മലപ്പുറം എന്നിവയാണ് കോഴിക്കോടിന്റെ അതിർത്തികൾ ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ തീരഭൂമിയും കിഴക്ക് മലമ്പ്രദേശവുമാണ് കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദിയായ ചാലിയാർ കല്ലായിപ്പുഴ പൂനൂർ പുഴ എന്നിവ ഈ ജില്ലയിലൂടെ ഒഴുകുന്നു വർഷത്തിൽ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം ചൂടനുഭവപ്പെടുന്നു കോർപ്പറേഷൻ മുൻസിപ്പാലിറ്റികൾ സ്വാതന്ത്ര്യത്തിനും കേരള സംസ്ഥാന രൂപീകരത്തിനും ഒക്കെ വളരെ മുമ്പു തന്നെ ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രസിഡൻസിക്കു കീഴിൽ മലബാർ പ്രവിശ്യയുറ്റെ ആസ്ഥാനം കോഴിക്കോട് ആയിരുന്നതുകൊണ്ട് ഈ ഭാഗത്തെ നീതിന്യായം കൈകാര്യം ചെയ്തിരുന്നത് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴിക്കോട് ജില്ലാ കോടതി ആണ് കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം മലപ്പുറം നഗരമാണ് ജില്ലയുടെ ആസ്ഥാനം ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത് നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇത് ജൂൺ നാണ് മലപ്പുറം ജില്ല രൂപീകൃതമായത് താലൂക്കുകളും ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട് മലപ്പുറം മഞ്ചേരി കൊണ്ടോട്ടി തിരൂർ പൊന്നാനി പെരിന്തൽമണ്ണ നിലമ്പൂർ കോട്ടക്കൽ വളാഞ്ചേരി താനൂർ പരപ്പനങ്ങാടി തിരൂരങ്ങാടി എന്നിവയാണ് ജില്ലയിലെ നഗരസഭകൾ കാലിക്കറ്റ് സർവ്വകലാശാല തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഓഫ് കാമ്പസ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കരിപ്പൂർ വിമാനത്താവളം എന്നിവ മലപ്പുറം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് വടക്ക് കോഴിക്കോട് വയനാട് ജില്ലകൾ വടക്കു കിഴക്കു വശത്ത് തമിഴ്നാട്ടിലെ നീലഗിരി ജില്ല തെക്കുഭാഗത്തും തെക്കു കിഴക്കു വശത്തുമായി പാലക്കാട് ജില്ല തെക്കു പടിഞ്ഞാറു വശത്തായി തൃശ്ശൂർ ജില്ല പടിഞ്ഞാറ് അറബിക്കടൽ ഇവയാണ് മലപ്പുറം ജില്ലയുടെ അതിർത്തികൾ മലബാർ കലാപവും ഖിലാഫത്ത് സമരവും മലപ്പുറത്തിന് ചരിത്ര പ്രാധാന്യം നല്കുന്നു ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനും നാട്ടുകാരായ ജന്മികൾക്കും എതിരെയുള്ള കലാപം ഇന്ത്യാചരിത്രത്തിലെ ശ്രദ്ധേയമായ അദ്ധ്യായമാണ് ഈ പോരാട്ടങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത് മത സൗഹാർദ്ദത്തിൽ ജീവിക്കുന്ന സുന്ദരമാന് ഈ പ്രദേശം മലപ്പുറം ജില്ല ൽ രൂപീകരിച്ച അന്നുമുതൽ തന്നെ ജില്ലാ പോലീസും രൂപപെട്ടിട്ടുണ്ട് ആദ്യത്തെ ജില്ലാ പോലീസ് സൂപ്രണ്ട് ജെ പത്മഗിരീശ്വരൻ ഐ പി എസ് ആണ് പെരിന്തൽമണ്ണ തിരൂർ എന്നീ രണ്ട് സബ് ഡിവിഷനുകളും മലപ്പുറം മഞ്ചേരി നിലമ്പൂർ തിരൂർ പൊന്നാനി തുടങ്ങി ആറു സർക്കിളുകളുമാണ് അന്ന് ഉണ്ടായിരുന്നത് അഗ്നിശമന സേന മലബാർ സ്പെഷ്യൽ പോലിസ് മലപ്പുറം ജില്ലാ ട്രോമാ കെയർ മലപ്പുറം പോലിസ് സ്റ്റേഷൻ മഞ്ചേരി പോലിസ് സ്റ്റേഷൻ മങ്കട പോലീസ് സ്റ്റേഷൻ കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ വേങ്ങര പോലീസ് സ്റ്റേഷൻ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ താനൂർ പോലീസ് സ്റ്റേഷൻ തിരൂർ പോലീസ് സ്റ്റേഷൻ പൊന്നാനി പോലീസ് സ്റ്റേഷൻ നിലമ്പൂർ പോലീസ് സ്റ്റേഷൻ വഴിക്കടവ് പോലീസ് സ്റ്റേഷൻ കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ വാഴക്കാട് പോലീസ് സ്റ്റേഷൻ വളാഞ്ചേരി പോലീസ് സ്റ്റേഷൻ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ വണ്ടൂർ പോലീസ് സ്റ്റേഷൻ കൊളത്തൂർ പോലീസ് സ്റ്റേഷൻ എടവണ്ണ പോലീസ് സ്റ്റേഷൻ എടക്കര പോലീസ് സ്റ്റേഷൻ കാളികാവ് പോലീസ് സ്റ്റേഷൻ കരുവാരകുണ്ട് പോലീസ് സ്റ്റേഷൻ പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷൻ പാണ്ടിക്കാട് പോലീസ് സ്റ്റേഷൻ മേലാറ്റൂർ പോലീസ് സ്റ്റേഷൻ പോത്തുകൽ പോലീസ് സ്റ്റേഷൻ എടപ്പാൾ പോലീസ് സ്റ്റേഷൻ അരീകോട് കാടാമ്പുഴ പോലീസ് സ്റ്റേഷൻ കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട് ആസ്ഥാനം പാലക്കാട് നഗരം ലാണ് പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത് അതിന് മുൻപ് ഇടുക്കി ജില്ലയായിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇടുക്കി ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട് ചേർത്തതോടെയാണ് ഇടുക്കി ജില്ലയ്ക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത് തെക്ക് തൃശ്ശൂർ വടക്ക് മലപ്പുറം കിഴക്ക് തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ല പടിഞ്ഞാറ് മലപ്പുറവും തൃശ്ശൂരും എന്നിവയാണ് സമീപ ജില്ലകൾ ഭാരതപ്പുഴയാണ് പ്രധാന നദി ജില്ല മുഴുവൻ ഭാരതപ്പുഴയുടെ നദീതടപ്രദേശമാണ് മറ്റു നദികൾ കുന്തി പുഴ തൂത പുഴ ഗായത്രി പുഴ കണ്ണാടി പുഴ കൽപ്പാത്തി പുഴ സിരുവാണി ഭവാനി പുഴ പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ് ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ് കേരളപ്പിറവിക്കു മുൻപ് ഈ ജില്ല മദിരാശി പ്രസിഡൻസിയുടെ ഭാഗമായിരുന്നു നെടുംപൊറൈയൂർ സ്വരൂപമായിരുന്നു ആദ്യ പാലക്കാട് രാജകുടുംബം എ ഡി ഒന്നാം നൂറ്റാണ്ടിൽ പൊറൈനാട് എന്നായിരുന്നു പാലക്കാടിന്റെ പേര് ൽ കോഴിക്കോട് സാമൂതിരി പാലക്കാട് പിടിച്ചടക്കി പാലക്കാട് രാജാവ് കോമി അച്ചൻ മൈസൂർരാജാവിന്റെ സഹായം തേടി മൈസൂർ സൈന്യം വന്നപ്പോഴേക്കും സാമൂതിരി നാടുവിട്ടു പിന്നീട് ഹൈദരാലി പാലക്കാട് പിടിച്ചു ഹൈദരാലിയുടെ കാലത്ത് നിർമിച്ചതാണ് ഇന്നു കാണുന്ന പാലക്കാട് കോട്ട സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന് ൽ ഈ കോട്ട പിടിച്ചെടുത്തെങ്കിലും ടിപ്പു സൈന്യവുമായി വന്നപ്പോൾ സാമൂതിരി പിൻമാറി ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിൽ നടന്ന യുദ്ധത്തേത്തുടർന്ന് ൽ പാലക്കാട് ബ്രിട്ടീഷ് അധീനതയിലായി ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന് കീഴിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട് സ്വാതന്ത്ര്യ ത്തിന് ശേഷം അത് മദ്രാസ് സംസ്ഥാനത്തിന് കീഴിലായി ൽ കേരളം രൂപീകൃതമായപ്പൊൾ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു ജനുവരി ഒന്നിനാണ് പാലക്കാട് ജില്ല രൂപം കൊണ്ടത് അന്നത്തെ മലബാർ ജില്ലയെ മൂന്നായി വിഭജിച്ച് പാലക്കാട് കണ്ണൂർ കോഴിക്കോട് എന്നീ ജില്ലകൾ രൂപവത്കരിക്കുകയായിരുനു അന്ന് തൃശൂർ ജില്ലയിലായിരുന്ന ആലത്തൂർ ചിറ്റൂർ താലൂക്കുകൾ പാലക്കാടിനൊപ്പം ചേർക്കുകയും മലബാറിന്റെ ഭാഗമായിരുന്ന ചാവക്കാട് തൃശൂരിനു കൊടുക്കുകയും ചെയ്തു കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയായി അറിയപ്പെടുന്ന കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലാണ് പല വ്യവസായങ്ങളും സ്ഥിതി ചെയ്യുന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട് ഓഗസ്റ്റ് ന് കഞ്ചിക്കോടുള്ള താൽക്കാലിക കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു പല കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഈ പ്രദേശത്തുണ്ട് കളക്ടറേറ്റ് അഞ്ച് താലൂക്കുകൾ വില്ലേജ് ഓഫീസുകൾ എന്നിവ കമ്പ്യൂട്ടറൈസ് ചെയ്തുകൊണ്ട് പാലക്കാട് ആദ്യത്തെ കടലാസില്ലാത്ത റവന്യൂ ജില്ലയായി ഡിസി സ്യൂട്ട് സമ്പ്രദായത്തിൽ നടപ്പിലാക്കിയ രാജ്യത്തെ ആദ്യത്തെ കമ്പ്യൂട്ടറൈസ്ഡ് കളക്ടറേറ്റായി ഇത് മാറി കൂടാതെ അഞ്ച് താലൂക്ക് ഓഫീസുകളും താലൂക്ക് സ്യൂട്ടിന് കീഴിൽ കമ്പ്യൂട്ടർവത്കരിക്കുകയും കളക്ടറേറ്റുമായി ബന്ധിപ്പിക്കുകയും ചെയ്ത ആദ്യത്തെ ജില്ലയായി ജില്ലയിൽ വിവിധ വ്യവസായങ്ങളുണ്ട് പൊതുമേഖലാ കമ്പനികൾ പാലക്കാട് നിന്ന് കിലോമീറ്റർ മൈൽ അകലെ കഞ്ചിക്കോടിൽ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിന് പ്ലാന്റുകളുണ്ട് ബിപിഎൽ ഗ്രൂപ്പ് കൊക്കകോള പെപ്സി എന്നിവയാണ് മറ്റ് വലിയ കമ്പനികൾ നിരവധി ഇടത്തരം വ്യവസായങ്ങളുള്ള കാഞ്ചിക്കോട് ഒരു വ്യവസായ മേഖലയുണ്ട് കേരളത്തിലെ കാർഷിക ജില്ലകളിലൊന്നാണ് പാലക്കാട് നെൽകൃഷിയാണ് പാലക്കാട് ജില്ലയിലെ പ്രധാന കൃഷി ജില്ലയിലെ ഹെക്ടറിൽ നെൽകൃഷി നടത്തുന്നു സംസ്ഥാനത്ത് നെല്ല് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്താണ് പാലക്കാട് ജില്ല നിലക്കടല പുളി മഞ്ഞൾ കിഴങ്ങുവർഗ്ഗങ്ങൾ പച്ചക്കറികൾ പയർവർഗ്ഗങ്ങൾ മാമ്പഴം വാഴ പരുത്തി എന്നിവയുടെ ഉൽപാദനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് പാലക്കാട് ഉണ്ട് റബ്ബർ തേങ്ങ അടയ്ക്ക കുരുമുളക് എന്നിവയും കേരളത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ വ്യാപകമായി കൃഷിചെയ്യുന്നു കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട് ചെറുതും വലുതുമായ നിരവധി അമ്പലങ്ങളാലും കാവുകളാലും പ്രസിദ്ധമാണ് പാലക്കാട് പാറശ്ശേരി മൂകാംബിക ക്ഷേത്രം പാറശ്ശേരി വിഷ്ണു ക്ഷേത്രം പാറശ്ശേരി ചോറ്റാനിക്കര മുത്തശ്ശിയാർക്കാവ് കൂടാതെ നിരവധി ക്രിസ്തീയദേവാലയങ്ങളും ജുമാ നിസ്കാര പള്ളികളും ഉണ്ട് പാലക്കാട് ഹൃദയഭാഗത്തായി ജൈനമതസ്ഥരുടെ പ്രാചീനമായ ഒരു പ്രാർത്ഥനാലയവും സ്ഥിതി ചെയ്യുന്നു കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ഇടുക്കി ആസ്ഥാനം പൈനാവ് തൊടുപുഴ കട്ടപ്പന അടിമാലി നെടുംകണ്ടം ഇടുക്കി എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങൾ ച കി വിസ്തീർണ്ണമുള്ള ഇത് കേരള സംസ്ഥാനത്തിന്റെ ശതമാനം വരും ഇടുക്കി ജില്ലയാണ് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല എറണാകുളം ജില്ല കുട്ടമ്പുഴ പഞ്ചായത്ത് വേർപെടുത്തിയതിന് ശേഷം ഏറ്റവും വലിയ ജില്ല പാലക്കാട് ജില്ല ശിലായുഗ സംസ്കാരത്തിനു ശേഷം ഇടുക്കിയിലെ മലഞ്ചെരുവുകളിൽ സ്ഥാപിക്കപ്പെട്ട മറ്റൊരു സംസ്കൃതിയാണ് ഗോത്രവർഗ്ഗങ്ങളുടേത് ശിലായുഗത്തിൽ നിലനിന്ന സാമൂഹികാംശങ്ങളിൽ പലതും ഇവിടെത്തെ ആദിവാസി സംസ്കാരത്തിൽ കാണാമെങ്കിലും വ്യത്യസ്തതമായ രണ്ട് കാലഘട്ടത്തെയാണ് ഇരുകൂട്ടരും പ്രതിധാനം ചെയ്യുന്നത് ശിലായുഗക്കാർ പിന്നീട് എവിടെപ്പോയി എന്നതിന് വ്യക്തമായ തെളിവുകൾ ലഭ്യമല്ല കാലാവസ്ഥ ജീവിത സാഹചര്യത്തിലുണ്ടായ ബുദ്ധിമുട്ടുകൾ എന്നിവ നിമിത്തം മലയിറങ്ങിയിരിക്കാം എന്നും കരുതുന്നു മന്നാൻ മുതുവാൻ പളിയർ ഊരാളി മലയരയൻ മലപ്പുലയൻ ഉള്ളാടൻ എന്നിവരാണ് ഇടുക്കിയിലുള്ളത് ഗോത്ര സംസ്കാരവുമായി ബന്ധപ്പെട്ട വാമൊഴി രൂപങ്ങളെയും ആചാരാനുഷ്ടാനങ്ങളെയും കുറിച്ച് പഠനം നടത്തിയിട്ടുള്ളവരുടെ നിഗമനത്തിൽ ബി സി കാലഘട്ടത്തിലാണ് ആദിവാസി ജീവിതം ഇടുക്കിയിൽ ആരംഭിക്കുന്നത് തമിഴ് സംസ്കാരവുമായി ബന്ധം പുലർത്തുന്ന ഗോത്രവർഗ്ഗക്കാർ ഇടുക്കിയിലെത്തിയത് ഇന്നത്തെ കോയമ്പത്തൂർ മധുര രാമനാഥപുരം ജില്ലകളിൽ നിന്നുമാണന്ന് ഇവരുടെ ഭാഷയും ആചാരാനുഷ്ടാനങ്ങളും കലാരൂപങ്ങളും തെളിയിക്കുന്നു ആധുനിക നരവംശശാസ്ത്രജ്ഞരുടെ നിയമനത്തിൽ ഇവിടത്തെ ആദിവാസികൾ പ്രോട്ടോ അസ്ത്രലോയ്ഡ് വംശത്തിൽപ്പെടുന്നു ഇവരുടെ ഇടുക്കി മലകയറ്റത്തെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട് പാണ്ഡ്യരാജ വംശത്തെ സഹായിച്ചതിന് പ്രതിഫലമായി വനാധിപതികൾ എന്ന സ്ഥാനം നൽകി എന്നതാണ് ഒന്ന് ഒരു ഘട്ടത്തിൽ മധുരയിൽ നിന്നും നാടുവിടേണ്ടി വന്ന ഇവർ പൂഞ്ഞാർ രാജാവിന്റെ സഹായത്തോടെ തമിഴ്നാട്ടിലെ ഗുഡല്ലൂർ വഴി കുമളിയിലൂടെ ഇടുക്കിയിൽ എത്തിയെന്നും മറ്റൊരു കഥ പ്രചാരത്തിലുണ്ട് നാട്ടുരാജാക്കന്മാർക്കു വേണ്ടി വനോൽപ്പന്നങ്ങൾ ശേഖരിക്കുവാൻ നിയുക്തരായവർ കാലക്രമേണ ഇവിടെ ജീവിതമുറപ്പിച്ചതെന്നും കരുതുന്നു മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ തേടി ഇവിടെക്ക് കുടിയേറിയവരായിക്കാം ഇവിടത്തെ ഗോത്ര വംശം ഓരോ ഗോത്ര ഗ്രാമത്തിലുമുള്ള കുടുംബങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോൾ പുതിയ ഒരു കൂടിയിരിപ്പ് സൃഷ്ടിക്കപ്പെടുന്നു ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ അരായാഞ്ഞിലി ചതച്ചുണ്ടാക്കിയ മരവുരിയായിരുന്നു മൃഗത്തോൽ ഉപയോഗിച്ച് വാദ്യ ഉപകരണങ്ങളും ഇവർ നിർമ്മിച്ചിരുന്നു ഈറ്റപ്പൊളിയുപയോഗിച്ച് ഗൃഹോപകരണങ്ങൾ നെയ്തെതെടുക്കാനുള്ള ആദിവാസികൾക്കുള്ള കഴിവ് വലുതാണ് പ്രകൃതിശക്തികളെയും വൃക്ഷങ്ങളെയും ഇവർ ആരാധിച്ചിരുന്നു ഗോത്രവർഗ്ഗങ്ങൾക്കെല്ലാം തങ്ങളുടേതായ ഭരണ സംവിധാനമുണ്ടായിരുന്നു കുടിയിരുന്നുകളുടെ തലവൻമാർ വർഗ്ഗ ഭേദമനുസരിച്ച് മൂപ്പനെന്നോ കാണിയെന്നോ ആണ് അറിയപ്പെടുന്നത് മന്നാൻമാർക്കിടയിൽ ഇത് രാജാവാണ് ഇടുക്കിയിലെ മലങ്കാടുകളിലേക്ക് ആദ്യം കുടിയേറിപ്പാർത്ത ഗോത്രവർഗ്ഗം ഊരാളികളായിരിക്കുമെന്നാണ് കരുതുന്നത് മഹാ ശിലായുഗത്തിലെ ചില ആചാരങ്ങൾ നാമമാത്രമായാ രീതിയിൽ ഇപ്പോഴും അനുവർത്തിക്കുന്നവരാണ് ഊരാളിമാർ ശവസംസ്കാരത്തിനു ശേഷം കുഴിമാടത്തിനു മീതെ നാട്ടുന്ന കരിങ്കല്ല് ശിലായുഗത്തിലെ പുലച്ചിക്കല്ലിന്റെ പിൻതുടർച്ചയാണന്ന് കരുതുന്നു വെൺമണി മുള്ളരിങ്ങാട് നാടുകാണി കുറുക്കനാട് കൂവക്കണ്ടം കണ്ണംപടി മുത്തംപടി കിഴക്കേമാട്ടുക്കട്ട വെള്ളള്ള് മേമാരിക്കുടി പൂവന്തിക്കുടി തുടങ്ങി ഗോത്രസങ്കേതങ്ങൾ ഇടുക്കിയിലുണ്ട് പിൻ കാലത്ത് മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്ന വനത്തിൽ നിന്നും ബ്രിട്ടീഷുകാരുടെയും തമിഴ് വംശകരുടെയും കുടിയേറ്റത്തോടെ കൃഷി ഉപേക്ഷിച്ച് പാലായനം ചെയ്തവരായിരുന്നു പൂവന്തിക്കുടി അയ്യപ്പൻകോവിൽ പ്രദേശത്ത് എത്തിയവർ അതിമഹത്തായ സാംസ്കാരിക പാരമ്പര്യത്തിന്റെ ഉടമകളായിരുന്നു എല്ലാ ആദിവാസി ഗോത്രങ്ങളും ഉൾവനങ്ങളിൽ ആടിയുംപാടിയും കരകൗശല വേലകളിൽ ഏർപ്പെട്ടും തങ്ങളുടേത് മാത്രമായ രീതിയിൽ ജീവിതത്തെ ക്രമപ്പെടുത്തിയും പ്രാചീന സംസ്കൃതിയുടെ അനേകം അപൂർവ്വ ചാരുതകൾ നിർമ്മിച്ചെടുക്കുകയും ചെയ്തവരായിരുന്നു ഗോത്രവർഗ്ഗങ്ങൾ വിവിധങ്ങളായ അധിനിവേശത്തിലൂടെ തകർത്തെറിയപ്പെട്ട ജീവിത സ്വത്വത്തിന്റെ ഉടമകളായിരുന്നു പശ്ചിമഘട്ടത്തിലെ മിക്കവാറും എല്ലാ ആദിവാസി ഗോത്രങ്ങളും ഇടുക്കിയിൽ കാപ്പിയും തേയിലയും ഏലവും വച്ചുപിടിപ്പിക്കുവാൻ ബ്രിട്ടീഷ് പ്ലാന്റർമാർ കണ്ടെത്തിയ ഭൂപ്രദേശങ്ങൾ ഏറെയും ആദിവാസി ഗോത്രങ്ങൾ യഥേഷ്ടം വിഹരിച്ചിരുന്ന ഭൂപ്രദേശങ്ങളിലായിരുന്നു മലകൾ ഒന്നൊന്നായി വെട്ടി വെളുപ്പിച്ച് മാറുന്നതിനനുസരിച്ച് പിന്നിലേക്ക് ത ള്ളപ്പെടുകയായിരുന്നു ഓരോ ഗോത്ര സമൂഹവും ശിലായുഗത്തിലെ പ്രാകൃത ഗോത്ര വ്യവസ്ഥയെ തുടർന്ന് വന്ന സംഘകാലത്ത് ചേരരാജാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്നു കേരളം എ ഡി ൽ രാജ്യഭരണമേറ്റ ചേരരാജാവായ നെടും ചേരലാതനും അദ്ദേഹത്തിന്റെ അനുജനായ പൽയാനെ ചൊൽകുഴു കുട്ടുവനും കൂടി ഒന്നാം ചേരസാമ്രാജ്യത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചതായി സംഘകാല കൃതിയായ പതിറ്റുപ്പത്തിൽ പറയുന്നു ഇക്കാലത്ത് ചേര സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്ന ആയിരമല തേക്കടി വന്യജീവി സങ്കേതത്തിനുള്ളിലെ പർവ്വതനിരകളിലാണന്ന് ചരിത്രകാരൻമാർ പറയുന്നു പതിറ്റുപ്പത്തി പോലുള്ള പ്രാചീന കൃതികളിൽ നിന്നും ലഭ്യമായ സൂചനകൾ പ്രകാരം എ ഡി ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടിയായിരിക്കണം ഇന്നത്തെ ഇടുക്കി ജില്ലയുൾപ്പെടെയുള്ള പ്രദേശങ്ങൾ ചേരസാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നത് എ ഡി ആദ്യത്തെ മൂന്നു നൂറ്റാണ്ടുകൾ അവസാനിച്ചതോടെ ഒന്നാം ചേരസാമ്രാജ്യത്തിന്റെ പ്രതാപകാലം അവസാനിച്ചു പിന്നീട് ബി സി മുതൽ വരെ കേരളവും തമിഴ്നാടുമുൾപ്പെടുന്ന പ്രദേശങ്ങൾ രണ്ടാം ചേരസാമ്രാജിന്റെ കീഴിലായി കുലശേഖര സാമ്രാജ്യം രണ്ടാം ചേരസാമ്രാജ്യത്തിന്റെ പ്രതാപം അവസാനിക്കുകയും കുലശേഖര രാജാക്കൻമാരുടെ നിയന്ത്രണത്തിലിരുന്ന നാടുവാഴികളെല്ലാം സ്വതന്ത്രമാവുകയും ചെയ്തു പന്ത്രണ്ടാം നൂറ്റാണ്ടോടു കൂടി ഇടുക്കി ജില്ലയുടെ നല്ല ഭാഗവും തെക്കുംകൂർ രാജാക്കൻമാരുടെ അധീനതയിലായി കീഴ്മലൈനാടും തൊടുപുഴ ഭാഗം ചെങ്ങമനാട് ദേവസ്വവും അടിമാലി മൂന്നാർ ദേവികുളം മലനിരകൾ ഭരണം നടത്തിവന്നു ഇടുക്കിയുടെ ചരിത്രത്തിൽ വഴിത്തിവ് സൃഷ്ടിച്ച പൂഞ്ഞാർ രാജവംശം ൽ സ്ഥാപിക്കപ്പെട്ടിരുന്നു മധുര ആസ്ഥാനമായി ഭരണം നടത്തിയിരുന്ന ചിരായുവർമ്മൻ മാനവ വിക്രമ കുലശേഖര പെരുമാൾ എന്ന പാണ്ഡ്യരാജാവായിരുന്നു പൂഞ്ഞാർ രാജവംശത്തിന്റെ സ്ഥാപകൻ മാനവവിക്രമൻ തെക്കുകൂർ രാജാവിൽ നിന്നും ച കി മി സ്ഥലം വിലക്കു വാങ്ങുകയായിരുന്നു ദീർഘകാലത്തെ ശ്രമഫലമായി ഇന്നത്തെ ഇടുക്കി ഉൾപ്പെട്ട കൂടുതൽ സ്ഥലങ്ങൾ വിലക്കു വാങ്ങുവാൻ മാനവവിക്രമനും സംഘത്തിനും കഴിഞ്ഞു കേരളത്തിൽ തന്നെ ച കി മി സ്ഥലം മൂന്ന് നൂറ്റാണ്ടുകൾ കൊണ്ട് ഇവർ നേടി പൂഞ്ഞാർ രാജാക്കൻമാരുമായി ബന്ധപ്പെട്ട് ലഭ്യമായിട്ടുള്ള ഏറ്റവും പഴയ രേഖ മാർച്ച് കൊല്ലവർഷം മീനം എഴുതപ്പെട്ട പ്രമാണമാണ് ചെങ്ങമനാട് ദേവസ്വത്തിൽ നിന്നും ഭൂമി വാങ്ങുന്നതു സംബന്ധിച്ച് പരാമർശിക്കുന്ന രേഖകൾ പ്രകാരം ഇന്നത്തെ ചിന്നക്കനാൽ പൂപ്പാറ ശാന്തൻപാറ രാജാക്കാട് രാജകുമാരി സേനാപതി കൊന്നത്തടി ബൈസൺവാലി പൊട്ടൻകാട് വെള്ളത്തൂവൽ തുടങ്ങിയ പ്രദേശങ്ങൾ പൂഞ്ഞാർ രാജാക്കൻമാരുടേതായിത്തീർന്നു ഏപ്രിൽ കൊല്ലവർഷം മേടം എഴുതപ്പെട്ട രേഖ പ്രകാരം ഇന്നത്തെ അഞ്ചനാട് താഴ്വരയും കണ്ണൻദേവൻ മലനിരകളും കീഴ്മലൈ നാട്ടിലെ കോത വർമ്മൻ കോവിലധികാരികളിൽ നിന്നും പൂഞ്ഞാർ രാജാവ് വില കൊടുത്ത് വാങ്ങുന്നു ഇതോടെ ഇടുക്കി ജില്ലയുടെ വടക്കുഭാഗങ്ങർ പൂഞ്ഞാർ രാജാവിന്റെ കൈവശമായി ൽ എഴുതപ്പെട്ട രേഖകൾ പ്രകാരം തെക്കുംകൂറിൽ നിന്നും ഇന്നത്തെ പീരുമേട് താലൂക്കും ഉടുമ്പൻചോല താലൂക്കിന്റെ ഏതാനും ഭാഗങ്ങളും പൂഞ്ഞാറിനോട് കൂട്ടിച്ചേക്കപ്പെട്ടു ൽ ഇന്നത്തെ തൊടുപുഴ ഒഴികയുള്ള ഇടുക്കി ജില്ലയുടെ മുഴുവൻ ഭാഗങ്ങളും പൂഞ്ഞാർ രാജ്യത്തിലായി ൽ പൂഞ്ഞാർ ദേശത്തിൽ ഉൾപ്പെട്ട തമിഴ്നാട് പ്രദേശങ്ങൾ കീഴടക്കിയ ഹൈദ്രാലി സുൽത്താൻ ഇന്നത്തെ കുമളിക്ക് സമീപമുള്ള മംഗളാദേവി ക്ഷേത്രം കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു തുടർന്ന് ഹൈദ്രാലിയും പൂഞ്ഞാർ രാജാവും തമ്മിൽ ഒരു കരാറിൽ ഒപ്പുവച്ചു ൽ പൂഞ്ഞാർ രാജാവ് രാമവർമ്മ തിരുവതാംകൂർ മഹാരാജാവിനെയും രാജാകേശവദാസനെയും സന്ദർശിച്ച് മേൽക്കോയ്മക്ക് വിധേയപ്പെടേണ്ടതായി വന്നു തിരുവതാംകൂറിന് വിധേയപ്പെട്ട പൂഞ്ഞാർ രാജവംശത്തിന് തുടക്കത്തിൽ സ്വാതന്ത്രവും താമസിക്കാതെ ഭൂവുടമാവകാശവും നഷ്ടപ്പെട്ടു ൽ ജൂലൈ പതിനൊന്നാം തീയതി പൂഞ്ഞാർ രാജാവായ കേരളവർമ്മ ജോൺ ഡാനിയേൽ മൺറോ എന്ന ഇംഗ്ലീഷുകാരന് കണ്ണൻദേവൻ മലനിരകളും സമീപപ്രദേശങ്ങളും പാട്ടത്തിന് നൽകി ആയപ്പോൾ ച കി മി വിസ്തൃതിയുണ്ടായിരുന്ന പൂഞ്ഞാർ രാജ്യം ച കി മി ആയി പരിണമിച്ചു ശിലായുഗ ജനതയ്ക്കും ഗോത്രവർഗ്ഗങ്ങൾക്കും ശേഷം ഇടുക്കിയിൽ കുടിയേറിവർ അഞ്ചു നാടൻ തമിഴരാണ് തുടർന്ന് തിരുവതാംകൂർ കർഷകരും തമിഴ് തൊഴിലാളികളും ഇംഗ്ലീഷുകാരും ഇടുക്കിയിലേക്ക് കുടിയേറി ൽ പാശ്ചാത്യ മിഷനറിയായ ഹെൻട്രി ബേക്കർ ജൂനിയർ സഹോദരൻ ജോർജ് ബേക്കറും ജില്ലയുടെ പടിഞ്ഞാറൻ ചെരുവിലെ കാടുകളിലുണ്ടായിരുന്ന ഗോത്രവർഗ്ഗമായ മലയരൻമാരുടെ ക്ഷണപ്രകാരം മുണ്ടക്കയത്ത് എത്തി അവിടെ താമസിച്ചു കൊണ്ട് ദുർഘടമായ മലങ്കെട്ടുകളിലൂടെ കുട്ടിക്കാനം വണ്ടിപെരിയാർ ഏലപ്പാറ എന്നിവടങ്ങളിൽ എത്തിച്ചേർന്നു ഹെൻട്രി കണ്ട പീരുമേട് തടം സമൃദ്ധിയുടെ താഴ്വരയായിരുന്നു തന്റെ മൂത്ത പുത്രനായ ഹാരി ബേക്കർക്ക് വേണ്ടി തിരുവതാംകൂർ രാജാവിൽ നിന്നും ഈ പ്രദേശം സൗജന്യമായി വാങ്ങുവാൻ ഹെൻട്രിക്ക് കഴിഞ്ഞു ആദ്യ എസ്റ്റേറ്റ് ട്വിഫോഡ് ൽ ആരംഭിച്ചു കാപ്പിയായിരുന്നു ആദ്യ കാലെത്തെ കൃഷി ൽ കോട്ടയം മുതൽ പീരുമേട് വരെയും ൽ വണ്ടിപ്പെരിയാർ കുമളി ഗൂഡല്ലൂരിലേക്കും ചെറിയ ഒരു കാളവണ്ടിപ്പാത നിർമ്മിച്ചു കുട്ടിക്കാനത്തു നിന്നും ഏലപ്പാറ വഴി ചീന്തലാറിലേക്കുള്ള പാത നിർമ്മിച്ചത് ജെ ഡി മൺറോ ആയിരുന്നു പിന്നീട് കാലാവസ്ഥ അനുയോജ്യമാകാത്തതിനാൽ തേയില കൃഷിയായി ഒരു മലമ്പാത ഉണ്ടായപ്പോൾ കൂടുതൽ ബ്രിട്ടീഷ് പ്ലാൻറ്റുമാരും തദ്ദേശസമ്പന്നരും ഇവിടെ തോട്ടങ്ങൾ സ്ഥാപിച്ചു ബോണാമി വാളാർഡി ഗ്ലെൻമേരി ഫെയർ ഫീൽഡ് ലാഡ്രം മേരി ആൻ വാഗമൺ കോട്ടമല പെരിയാർ കണ്ണിമാറ ഹെവൻ വാലി ചിന്നാർ പശുപ്പാറ തുടങ്ങിയ എസ്റ്റേറ്റുകൾ ഇങ്ങനെയാണ് ആരംഭിക്കുന്നത് ൽ മൂന്നാർ മലകൾ ജോൺ ഡാനിയേൽ മൺറോ പൂഞ്ഞാർ രാജാവിൽ നിന്നും പാട്ടത്തിനെടുത്തു മൂന്നാർ മലകൾ ഇംഗ്ലീഷുകാർക്ക് വഴി കാണിച്ച് കൊടുത്തത് അഞ്ചുനാടൻ തമിഴരുടെ സംഘത്തലവനായ കണ്ണൻ തേവൻ ആയിരുന്നു പിന്നീട് മൂന്നാർ മലനിരകൾ കണ്ണൻദേവൻ ഹിൽസ് എന്ന പേരിലറിയപ്പെട്ടു പീരുമേട്ടിലെപ്പോലെ കാപ്പിയായിരുന്നു ആദ്യ കൃഷി ൽ എ എച്ച് ഷാർപ്പ് സ്ഥാപിച്ച പാർവ്വതി എസ്റ്റേറിലാണ് ആദ്യ തേയില കൃഷിയുടെ തുടക്കം ജൂലൈ മാസത്തിൽ മൂന്നാർ മലകളിൽ ഉണ്ടായ കനത്ത മഴയിലും വെള്ളപൊക്കത്തിലും മൂന്നാർനാമാവിശേഷമായി കൊല്ലവർഷം ൽ ആയിരുന്നതിനാൽ ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്നു മലമ്പാതകളും റെയിൽവേയും റോപ് വേയും എല്ലാം നശിക്കപ്പെട്ടു ഇടുക്കി ജില്ലയിൽ ഇംഗ്ലീഷുകാരുടെ തോട്ടങ്ങളിൽ പണിയെടുക്കുവാനെത്തിയിരുന്നത് തമിഴ് തൊഴിലാളികളായിരുന്നു ഇവർ തേയില തോട്ടങ്ങളുടെ സമീപമുള്ള സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കി ഹൈറേഞ്ചിലെ കാടുകളിൽ വിളഞ്ഞിരുന്ന ഏലം വിളവെടുക്കുവാൻ തിരുവതാംകൂർ സൈന്യത്തിൽ നിന്നും ആളെത്തിയിരുന്നു ഇവർ കൊണ്ടുവന്ന തമിഴരും പിന്നീട് മടങ്ങിയില്ല തമിഴരുടെ കൈയ്യേറ്റം വ്യാപകമായതോടെ ജൂലൈ ാം തീയതി അനുവാദം കൂടാതെ ഏലമലക്കാടുകളിൽ പ്രവേശിക്കാൻ പാടില്ലന്ന് തിരുവതാംകൂർ രാജാവ് ഉത്തരവിട്ടു ൽ തിരുവതാംകൂർ ദിവാൻ കൃഷ്ണസ്വാമി റാവു ഹൈറേഞ്ചിലെ ഏലക്കാടുകൾക്ക് പട്ടയം ചെമ്പ് പട്ടയം നൽകി തുടങ്ങി ൽ തമിഴ് സ്വാധീനം ക്രമാതീതമാകുമെന്ന് മനസ്സിലാക്കിയ തിരുവതാംകൂർ മഹാരാജാവ് തിരുവതാംകൂറിൽ ഉള്ളവർക്ക് മാത്രം ഹൈറേഞ്ചിൽ ഭൂമി നൽകിയാൽ മതിയെന്ന് ഉത്തരവിട്ടു ഇതോടെ നാമമാത്രമായ മലയാളികളും ഹൈറേഞ്ചിലേക്ക് കുടിയേറിത്തുടങ്ങി ആയപ്പോളേക്കും ഹൈറേഞ്ചിന്റെ പല ഭാഗങ്ങളിലും തിരുവതാംകൂർ കർഷകർ കുടിയേറിക്കഴിഞ്ഞിരുന്നു ഉപ്പുതറയും മന്നാംകണ്ടം അടിമാലി തുടങ്ങിയവയെക്കെ ഇടത്താവളങ്ങളായി ഏലക്കാടുകളിൽ വിളവെടുക്കുന്നതിനായി തിരുവതാംകൂർ സൈന്യം ഉണ്ടാക്കിയ വഴിത്താരകളും കമ്പം സ്വദേശി ആങ്കൂർ റാവുത്തർ പണികഴിപ്പിച്ച കൂപ്പു റോഡുകളും കുടിയേറ്റക്കാരെ വളരെയധികം സഹായിച്ചു തമിഴ്നാട്ടിലെ കമ്പംദേശത്ത് രാജകൊട്ടാരത്തിനാവശ്യമായ പാൽ ലഭ്യമാക്കിയിരുന്നത് ആങ്കൂർ റാവുത്തറായിരുന്നു ഇതിൽ സന്തുഷ്ടനായ മഹാരാജാവ് കുമളി മേഖലയിൽ ഏക്കർ വനഭൂമി കാലികളെ മേയിക്കുവാനും കരമൊഴിയായി കൊടുത്തിരുന്നു ചില പ്രദേശങ്ങളിലെ മരങ്ങൾ വെട്ടിയെടുക്കുവാനുള്ള അനുവാദം നേടുവാനും റാവുത്തർക്ക് കഴിഞ്ഞു ഇതിന്റെ മറവിൽ അനധികൃതമായി ഈട്ടി തേക്ക് തുടങ്ങിയവ വെട്ടിമാറ്റപ്പെട്ടു കുമളിയിൽ നിന്നും കട്ടപ്പന അയ്യപ്പൻകോവിൽവരെയും ഇദ്ദേഹമെത്തി കാട്ടിലെ മരങ്ങൾ മുറിച്ച് മലയടിവാരത്ത് എത്തിച്ചിരുന്നത് കാളവണ്ടികളിൽ ആയിരുന്നു ഇപ്രകാരം നിർമ്മിക്കപ്പെട്ട കാട്ടുപാതയായിരുന്നു കട്ടപ്പന അയ്യപ്പൻകോവിൽപാത ലെ ഭൂപരിഷ്കരണ നിയമത്തോടെ റാവുത്തർ കുടുംബത്തിന് ഈ ഭൂമേഖലയിലുണ്ടായിരുന്ന സ്വാധീനം നഷ്ടമായി രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി ൽ സർക്കാർ ഊർജ്ജിത ഭക്ഷ്യോത്പാദന പദ്ധതിക്ക് രൂപം നൽകി ആദ്യഘട്ടത്തിൽ അയ്യപ്പൻകോവിൽ അടിമാലി മേഖലയിൽ ഏക്കർ വനഭൂമി കർഷകർക്ക് പതിച്ചു നൽകി ഓരോ ഘട്ടത്തിലും അനുവദിക്കപ്പെട്ടതിനേക്കാൾ ഏറെ ഭൂമി തെളിച്ചെടുക്കപ്പെട്ടു ൽ കട്ടപ്പന മേഖലയിൽ ഏക്കർ സ്ഥലം അലോട്ടുമെന്റുകൾ കൃഷിക്ക് വിട്ടുകൊടുത്തു ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനർവിഭജനം നടത്തണമെന്ന വാദവും ഇക്കാലത്ത് ശക്തമായി തമിഴർക്ക് സ്വാധീനമുള്ള ഹൈറേഞ്ച് മേഖല തമിഴ്നാടിന്റെ ഭാഗമാകുമെന്ന് വന്നപ്പോൾ ഹൈറേഞ്ച് കൊളനൈസേഷൻ സ്കീം അനുസരിച്ച് തിരു കൊച്ചി മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയുടെ കാലത്ത് പട്ടം താണുപിള്ള മറയൂർ കാന്തല്ലൂർ ദേവിയാർ കോളനികൾ സ്ഥാപിക്കപ്പെട്ടു ജനുവരി ന് മന്ത്രി സഭയിലെ പി ജെ കുഞ്ഞു സാഹിബ് കല്ലാർ പട്ടം കോളനി ഉദ്ഘാടനം ചെയ്തു ഏക്കർ വിസ്തീർണ്ണമുള്ള കല്ലാർ പട്ടം കോളനി ബ്ലോക്കുകളായും മറയൂരിലെ ഏക്കർ സ്ഥലം ബ്ലോക്കുകളായും ദേവിയാറിൽ ഏക്കർ ബ്ലോക്കുകളായും പതിച്ചു നൽകി കുടിയേറ്റ ഭൂമിയിൽ മലയാളികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഹൈറേഞ്ച് മേഖല തമിഴ്നാടിനോട് ചേർക്കണമെന്ന വാദം നിലച്ചു കാലഘട്ടങ്ങളിൽ ഹൈറേഞ്ച് കൊളനൈസേഷൻ പദ്ധതിയെ തുടർന്ന് നെടുംകണ്ടം കൂട്ടാർ കമ്പംമെട്ട് അണക്കര ഇരട്ടയാർ തങ്കമണി വെള്ളത്തൂവൽ എന്നിവടങ്ങളിലെല്ലാം വൻതോതിൽ കയ്യേറ്റം നടന്നു ൽ കഞ്ഞിക്കുഴി വാത്തിക്കുടി പഞ്ചായത്തുകളിലും ൽ ചെമ്പകപാറ ഈട്ടിത്തോപ്പ് ചിന്നാർ മേഖലകളിലും കുടിയേറപ്പെട്ടു ൽ വണ്ടൻമേട് ചക്കുപള്ളം വില്ലേജുകളിലും ൽ കൊന്നത്തടി കൽക്കൂന്തൽ വില്ലേജുകളിലു മായി ഏക്കർ സ്ഥലം കർഷകർക്ക് പതിച്ചു നൽകി ൽ ഈരാറ്റുപേട്ടയിൽ നിന്നും അയ്യപ്പൻകോവിലേക്ക് ബസ്സ് സർവ്വീസ് ആരംഭിച്ചു കാലത്ത് നിർമ്മിക്കപ്പെട്ട തൊടുപുഴ പുളിയൻമല റോഡും വാഹനയോഗ്യമായി മെയ് രണ്ടിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടുക്കി ജലവൈദ്യുതി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതോടെ കേരളത്തിലെ ഏറ്റവും വലിയ കുടിയിറക്ക് അയ്യപ്പൻകോവിലിൽ നടന്നു കോട്ടയം ജില്ലയിൽ ഉൾപ്പെട്ടിരുന്ന ഉടുമ്പഞ്ചോല പീരുമേട് എന്നീ താലൂക്കുകളേയും എറണാകുളം ജില്ലയിൽ ആയിരുന്ന ദേവികുളം താലൂക്കിനെയും തൊടുപുഴ താലൂക്കിലെ മഞ്ഞല്ലൂരും കല്ലൂർക്കാടും ഒഴികെയുള്ള പ്രദേശങ്ങളെയും കൂട്ടിച്ചേർത്ത് ജനുവരി നു് രൂപീകരിക്കപ്പെട്ട ഇടിക്കി ജില്ലയുടെ പേരു് ഇടുക്കി ജില്ല എന്നാക്കിക്കൊണ്ടു് പിന്നീടു് സർക്കാർ വിജ്ഞാപനമിറക്കി തുടക്കത്തിൽ കോട്ടയമായിരുന്നു ജില്ലാ ആസ്ഥാനം ലാണ് തൊടുപുഴ താലൂക്കിലെ പൈനാവിലേക്ക് ജില്ലാ ആസ്ഥാനം മാറ്റിയത് കുറവൻ കുറത്തി എന്നീ മലകൾക്കിടയിലുള്ള ഇടുക്കിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമാനാകാര അണക്കെട്ടായ ഇടുക്കി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഇടുക്ക് എന്ന വാക്കിൽ നിന്നാണ് ഇടുക്കി എന്ന പേര് ഉണ്ടായത് കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത് ജില്ലയുടെ ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു താഴ്ന്ന ഭൂപ്രദേശങ്ങൾ തീരെ ഇല്ല പ്രദേശവും കാടുകളാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ചന്ദനക്കാടുകൾ കാണപ്പെടുന്ന പ്രദേശമായ മറയൂർ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്ന് മീറ്ററിലധികം ഉയരമുള്ള കൊടുമുടികൾ ഇവിടെയുണ്ട് ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടികളായ ആനമുടിയും മീശപ്പുലിമലയും മൂന്നാർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത് ഇത്തരം ഭൂപ്രകൃതിയായതിനാൽ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും പരമ്പരാഗത കൃഷിരീതികൾക്ക് അനുയോജ്യമല്ല എന്നാൽ സുഗന്ധദ്രവ്യങ്ങളുടെ കൃഷിക്ക് യോജിച്ച ഭൂപ്രകൃതിയാണ് എരവിമല കാത്തുമല ചെന്തവര കുമരിക്കൽ കരിങ്കുളം ദേവിമല പെരുമാൾ ഗുഡൂർ കബുല ദേവികുളം അഞ്ചനാട് കരിമല എന്നിവയാണ് പ്രധാന മലകൾ പെരിയാർ തൊടുപുഴയാർ കാളിയാർ എന്നിവയാണ് ജില്ലയിലെ പ്രധാന നദികൾ പമ്പാനദി ഉൽഭവിക്കുന്നതും ഇടുക്കി ജില്ലയിൽ നിന്നാണ് പെരിയാർ ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തുള്ള ശിവഗിരിയിൽ നിന്നും ഉൽഭവിച്ച് ജില്ലയിലെ എല്ലാ താലൂക്കുകളിലൂടെയും കടന്നു പോകുന്നു വൈദ്യുതിക്കും കൃഷിക്കുമായി നിരവധി അണക്കെട്ടുകൾ പെരിയാറിനു കുറുകേ നിർമ്മിച്ചിട്ടുണ്ട് മുല്ലപ്പെരിയാർ അണക്കെട്ട് ഇടുക്കി അണക്കെട്ട് ലോവർപെരിയാർ അണക്കെട്ട് ഭൂതത്താൻകെട്ട് അണക്കെട്ട് മുതലായവ പെരിയാറിനു കുറുകെയുള്ള അണക്കെട്ടുകളാണ് കുണ്ടള അണക്കെട്ട് മാട്ടുപ്പെട്ടി അണക്കെട്ട് ആനയിറങ്കൽ അണക്കെട്ട് പൊന്മുടി അണക്കെട്ട് കല്ലാർകുട്ടി അണക്കെട്ട് ഇടമലയാർ അണക്കെട്ട് തുടങ്ങിയവ പെരിയാറിന്റെ പോഷകനദികളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടുകളാണ് ദേവികുളം താലൂക്കിലെ ഇരവികുളം ദേവികുളം തടാകങ്ങൾ തൊടുപുഴ താലൂക്കിലെ ഇലവീഴാപൂഞ്ചിറ എന്നിവ പ്രകൃതിദത്ത തടാകങ്ങളാണ് കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനോപാധി ഇതിനു പുറമേ കാലി വളർത്തലും ഒരു വരുമാനമാർഗ്ഗമാണ് പുഷ്പങ്ങൾ കൂൺ മരുന്നുചെടികൾ വാനില മുതലായവയും ചില കർഷകർ ഈയിടെയായി കൃഷിചെയ്തു വരുന്നു സുഗന്ധദ്രവ്യങ്ങളുടെ ജില്ലയായാണ് ഇടുക്കി അറിയപ്പെടുന്നത് ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തോട്ടവിളകൾക്ക് ഏറ്റവും അനുയോജ്യമാണ് തേയില കാപ്പി റബ്ബറ് തെങ്ങ് ഏലം കുരുമുളക് എന്നിവയാണ് പ്രധാന വിളകൾ കാർഷികോൽപ്പാദനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ഇടുക്കി ജില്ല ചെറുകിടകർഷകരാണ് കൂടുതലെങ്കിലും തേയില ഏലം മുതലായ തോട്ടങ്ങൾ നടത്തുന്നത് വൻകിട കാർഷിക കമ്പനികളാണ് ഇവിടുത്തെ സവിശേഷ കാലാവസ്ഥ കാലിവളർത്തലിന് അനുയോജ്യമാണ് പശു എരുമ ആട് മുതലായവയാണ് പ്രധാന വളർത്തു മൃഗങ്ങൾ മാട്ടുപ്പെട്ടിയിലെ കാലിവളർത്തൽ കേന്ദ്രം ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് കന്നുകാലികളുടെ വംശ വർധനവിനും അതുവഴി മെച്ചപ്പെട്ട ക്ഷീരോത്പാദനത്തിനുമായി തയ്യാറാക്കിയ മാട്ടുപ്പെട്ടി കന്നുകാലി വികസനകേന്ദ്രം ഇവിടെയാണ് കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ ഹിൽ സ്റ്റേഷനുകൾ അണക്കെട്ടുകൾ തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര മലകയറ്റം ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ മൂന്നാർ ഹിൽ സ്റ്റേഷൻ ഇടുക്കി അണക്കെട്ട് തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം പീരുമേട് വാഗമൺ എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ധാരാളം സ്ഥലങ്ങൾ വേറെയുമുണ്ട് രാമക്കൽമേട് ചതുരംഗപ്പാറമേട് രാജാപ്പാറ ആനയിറങ്കൽ പഴയ ദേവികുളം ചീയപ്പാറ വാളറ വെള്ളച്ചാട്ടം പാൽക്കുളം തൊമ്മൻ കുത്ത് നാടുകാണി വ്യൂ പോയിന്റ് പരുന്തുമ്പാറ അഞ്ചുരുളി കല്ല്യാണത്തണ്ട് മാട്ടുപ്പെട്ടി കുണ്ടള എക്കോ പോയിന്റ് ടോപ് സ്റ്റേഷൻ ചിന്നാറ് വന്യമൃഗസങ്കേതം രാജമല തുടങ്ങിയവ ഇവയിൽ ചിലത് മാത്രം സമീപകാലത്തായി ഫാം ടൂറിസവും പ്രശസ്തിയാർജ്ജിച്ചുവരുന്നുണ്ട് ജില്ലയിലെ കുമളിക്ക് അടുത്തുള്ള അണക്കരയെ ഗ്ലോബൽ ടൂറിസം വില്ലേജായി പ്രഖ്യാപിച്ചിട്ടുണ്ട് ഇടുക്കിയിൽ നിരവധി വെള്ളച്ചാട്ടങ്ങളുണ്ടങ്കിലും അവയിൽ മിക്കതും മഴക്കാലത്ത് മാത്രം സജീവമാകുന്നവയാണ് ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും കിലോമീറ്റർ ദൂരത്തായി വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കീഴക്കാം തൂക്കായ വെള്ളച്ചാട്ടമാണ് കീഴാർകുത്ത് വെള്ളച്ചാട്ടം മുതലകോടം വിശുദ്ധ ഗീവര്ഗീ സിന്റെ ദേവാലയം വാഗമൺ കുരിശുമല രാജാകുമാരി പള്ളി പഴയവിടുതി പള്ളി തങ്ങൾപാറ പട്ടുമലപള്ളി പള്ളിക്കുന്ന് പള്ളി പീർമുഹമ്മദിന്റെ ശവകുടീരം നാലുമുക്ക് പള്ളി മൂന്നാർ സി എസ് ഐ പള്ളി തേക്കടി മംഗളാദേവി ക്ഷേത്രം നരിയംപാറ പുതിയകാവ് ദേവിക്ഷേത്രം കല്യാണത്തണ്ഡ് കൈലാസനാഥ ക്ഷേത്രം അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം മുതലായവ ഇടുക്കിയിലെ പ്രധാന പുരാതന കാല ചരിത്രം ഓതുന്ന തീർത്ഥാടനകേന്ദ്രങ്ങൾ കൂടിയാണ് തീവണ്ടിപ്പാത ഇല്ലാത്തതിനാൽ റോഡുമാർഗ്ഗം മാത്രമേ ഇടുക്കി ജില്ലയിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ ദേശീയപാത ഉം ദേശീയപാത ഉം എന്നീ സംസ്ഥാനപാതകളും ജില്ലയിലൂടെ കടന്നുപോകുന്നു പെരിഞ്ചാംകുട്ടി മല കേരളത്തിലെ ഒരു തീരദേശജില്ലയാണ് ആലപ്പുഴ ഇതിന്റെ ആസ്ഥാനം ആലപ്പുഴ നഗരമാണ് ഓഗസ്റ്റ് നാണ് ജില്ല രൂപീകൃതമായത് ലാണ് ആലപ്പി എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത് കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ആലപ്പുഴ കൂടാതെ കയർ വ്യവസായത്തിനും പേരുകേട്ടതാണ് കേരളത്തിലെ ഒട്ടുമിക്ക കയർവ്യവസായസ്ഥാപനങ്ങളും ജില്ലയിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദിയായിരുന്ന പുന്നപ്ര വയലാർ എന്നിവ ഇവിടെയാണ് ഉൾനാടൻ ജലഗതാഗതത്തിന് പേരുകേട്ടതാണ് ആലപ്പുഴ കേരളത്തിലെ പലപ്രദേശങ്ങളുമായും ഇവിടെനിന്നും ജലഗതാഗതബന്ധം കാലങ്ങൾക്കു മുൻപേ നിലവിലുണ്ട് കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയാണ് ആലപ്പുഴ ജില്ലയുടെ പ്രദേശവും നഗരപ്രദേശമാണ് ചേർത്തല താലൂക്ക് ചേർത്തല അമ്പലപ്പുഴ താലൂക്ക് അമ്പലപ്പുഴ കുട്ടനാട് താലൂക്ക് കുട്ടനാട് കാർത്തികപ്പള്ളി താലൂക്ക് കാർത്തികപ്പള്ളി ചെങ്ങന്നൂർ താലൂക്ക് ചെങ്ങന്നൂര് മാവേലിക്കര താലൂക്ക് മാവേലിക്കര എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ വില്ലേജുകളും ഉണ്ട് ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ് കേരളത്തിൽ വനം ഇല്ലാത്ത ഏക ജില്ലയാണ് അലപ്പുഴ തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് കിഴക്കിന്റെ വെനീസ് എന്നാണ് കഴ്സൺ പ്രഭു ആലപ്പുഴയെ വിശേഷിപ്പിച്ചത് ശിലായുഗകാലത്തെ തെളിവുകൾ ആലപ്പുഴ ജില്ലയിൽ നിന്ന് കൂടുതലായി കണ്ടെത്തിയിട്ടില്ല തീര പ്രദേശങ്ങൾ അക്കാലത്ത് വെള്ളത്തിനടിയിൽ ആയിരുന്നിരിക്കാം എന്നതു കൊണ്ടാണത് എന്നാൽ സംഘകാലത്തേ തന്നെ ഉൾപ്രദേശമായ കുട്ടനാടിനെ പറ്റി പരാമർശം ഉണ്ട് ചോഴന്മാരുടെ കയ്യിലായിരുന്നു ഇത് എന്നാൽ കേരളത്തോട് ചേർന്ന് നിൽക്കുന്നതുമായ മരുതം തിണയിൽ ഉൾപ്പെട്ടിരുന്നതുമായ കുട്ടനാട്ടിൽ നിന്ന് ചേര രാജാവായിരുന്ന ഉതിയൻ ചേരൻ ചോഴ രാജാവിന്റെ സാമന്തനായ ഒരു വെള്ളാള നാടുവാഴിയെ ആക്രമിച്ച് കുട്ടനാടിനെ ചേര സാമ്രാജ്യത്തോട് ചേർത്തു അതിനുശേഷം കുറേക്കാലം ചേര രാജാക്കന്മാർ കുട്ടനാട്ടിൽ തങ്ങിവന്നു ഈ വിജയം സൂചിപ്പിക്കാനായിട്ട് പിന്നീട് ചേര രാജാക്കന്മാർ കുട്ടുവൻ എന്ന സ്ഥാനപ്പേർ സ്വീകരിച്ചു ഉണ്ണുനീലി സന്ദേശം എന്ന കൃതി ഈ കാലഘട്ടത്തെക്കുറിച്ച് വിവരം തരുന്നുണ്ട് ബുദ്ധമതം കേരളത്തിൽ പ്രചരിച്ചതോടെ അവരിൽ മിക്കവരും ബുദ്ധമതം സ്വീകരിച്ചു ഇന്നത്തെ ആലപ്പുഴയുടേയും കൊല്ലം ജില്ലയുടേയും നിരവധി പ്രദേശങ്ങൾ ബൗദ്ധമതത്തിന്റെ ശക്തികേന്ദ്രങ്ങളായിത്തീർന്നു ക്രിസ്തുവിനു മുൻപു മുതൽ ക്രി വ ം ശതകം വരെ വിവിധസാംസ്കാരികരംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് ബുദ്ധമതം ഇവിടെ നിലനിന്നിരുന്നു ആലപ്പുഴയിലെ ദ്രാവിഡക്ഷേത്രങ്ങളിൽ ബുദ്ധമതാചാരങ്ങളുടെ സ്വാധീനം വ്യക്തമായി ദർശിക്കാനാവുന്നതിതുകൊണ്ടാണ് കെട്ടുകാഴ്ച വെടിക്കെട്ട് ആനമേൽ എഴുന്നള്ളിപ്പ് പൂരം തുടങ്ങിയ പല ചടങ്ങുകളും ഇതിന്റെ ബാക്കി പത്രമാണ് തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്ന ശ്രീമൂലവാസം അക്കാലത്ത് ലോകത്തിലേ ഏറ്റവും പ്രശസ്തമായ ബുദ്ധമതകേന്ദ്രമായിരുന്നു സംസ്കൃതകാവ്യമായ മൂഷകവംശത്തിൽ വിക്രമാരാമൻ വലഭൻ തുടങ്ങിയ രാജാക്കന്മാർ കടലാക്രമണത്തിൽ നിന്നും ശ്രീമൂലവാസത്തെ രക്ഷിക്കാനായി നടത്തിയ പരിശ്രമങ്ങളെ വിവരിച്ചിരിക്കുന്നു ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റെ പ്രസിദ്ധമായ ചെപ്പേടിന്റെ തുടക്കത്തിൽ ബുദ്ധന്റെ ധർമ്മത്തേയും പ്രകീത്തിച്ചിരിക്കുന്നത് അക്കാലത്തെ ബുദ്ധമതസ്വാധീനത്തെ വെളിവാക്കുന്നു ജില്ലയിലെ മാവേലിക്കര മാവേലിക്കര ബുദ്ധരച്ചൻ ഭരണിക്കാവ് വലിയ ബുദ്ധരച്ചൻ കരുമാടി കരുമാടിക്കുട്ടൻ എന്നിവിടങ്ങളിൽ നിന്ന് ബുദ്ധവിഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട് ഇവയെല്ലാം താന്ത്രികബുദ്ധമതത്തിന്റെ പ്രഭാവത്തെയാണ് സൂചിപ്പിക്കുന്നത് ഇവിടത്തെ ബുദ്ധമതം അന്ത്യഘട്ടത്തിൽ താന്ത്രികമതത്തിലേക്ക് പ്രവേശിക്കുകയും ശ്രീമൂലവാസവിഹാരത്തിലെ പ്രധാന ഭിക്ഷുവായ ആര്യമഞ്ജുശ്രീ അതിന്റെ പ്രധാന വക്താവായി മാറുകയും ചെയ്തു എന്ന് കരുതുന്നു അദ്ദേഹം എഴുതിയ മഞ്ജുശ്രീമൂലതന്ത്രം ആര്യമഞ്ജുശ്രീകല്പം എന്നിവയാണ് ആദ്യത്തെ താന്ത്രിക ഗ്രന്ഥങ്ങളിൽ ചിലവ ഇതിന്റെ പ്രതികൾ കേരളത്തിൽ നിന്നാണ് കണ്ടെടുക്കപ്പെട്ടിട്ടുള്ളത് മഹോദയപുരം ഇന്നത്തെ കൊടുങ്ങല്ലൂർ ആസ്ഥാനമാക്കിയ രണ്ടാം ചേരസാമ്രാജ്യകാലത്ത് കുട്ടനാടിൽ നിന്ന് തലസ്ഥാനം മാറുകയായിരുന്നു ഇത് ക്രി വ വരെയായിരുന്നു ചേരചക്രവർത്തിയുടെ സാമന്തനായ നാടുവാഴികളായിരുന്നു ആലപ്പുഴയുൾപ്പെടുന്ന അന്നത്തെ കുട്ടനാടിന്റെ ഭരണകർത്താക്കൾ ഇന്നത്തെ കാർത്തികപ്പള്ളി മാവേലിക്കര എന്നീ താലൂക്കുകളിൽ ചില പ്രദേശങ്ങൾ ഉൾപ്പെടുന്ന ഓടനാടും തിരുവല്ല ചെങ്ങന്നൂർ ചങ്ങനാശ്ശേരി എന്നിവയുടെ ചിലഭാഗങ്ങളും ചേരുന്ന നന്തുഴനാടുമായിരുന്നു പ്രധാന നാട്ടുരാജ്യങ്ങൾ ഓടനാട് പിന്നീട് കായംങ്കുളം രാജ്യത്തിൽ ലയിച്ചു ഉണ്ണുനീലി സന്ദേശത്തിൽ ഓടനാടിന്റെ ഭരണാധിപൻ ഇരവി വർമ്മയാണെന്നും തലസ്ഥാനം കണ്ടിയൂർ മറ്റുമാണെന്നും പറഞ്ഞിരിക്കുന്നു ഉണ്ണിയാടി ചരിത്രത്തിലെ നായിക ഓടനാടധിപൻ കേരളവർമ്മയുടെ മകൾ ഉണ്ണിയാടിയാണ് ഇക്കാലത്ത് ജന്മിസമ്പ്രദായം ശക്തിപ്രാപിച്ചു ആദിയിൽ ക്ഷേത്രങ്ങളായിരുന്നു വിഭവങ്ങൾ സമാഹരിച്ചിരുന്നതെങ്കിൽ പിന്നീട് അത് ജന്മിഗൃഹങ്ങൾ കയ്യടക്കി പ്ലീനി ടോളമി എന്നിവരുടെ യാത്രാവിവരണങ്ങളിൽ ആലപ്പുഴയിലെ പുറക്കാട് തുറമുഖത്തെ പറ്റി വിവരണം ഉണ്ട് ഇതിന് അന്ന ബറേക്കാ എന്നാണ് വിളിച്ചിരുന്നത് തോമാശ്ലീഹ കേരളത്തിൽ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഏഴു പള്ളികളിൽ ഒന്ന് ഐ ജില്ലയിലെ കൊക്കോതമംഗലം എന്ന സ്ഥലത്താണ് അന്നു മുതൽ ക്രിസ്ത്യാനികളുടെ ഒരു കേന്ദ്രമായി ഇത് വികസിച്ചു പിന്നീട് രണ്ടാം ചേരസാമ്രാജ്യ കാലത്ത് വീണ്ടും ഇത് അഭിവൃദ്ധി പ്രാപിച്ചു ഇക്കാലത്താണ് ചെങ്ങന്നൂർക്കാരനായ ശക്തിഭദ്രൻ ആശ്ചര്യ ചൂഢാമണി എന്ന സംസ്കൃത നാടകം രചിച്ചത് പിന്നീട് ചേരസാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിനു ശേഷം ആം നൂറ്റാണ്ടിനോടനുബന്ധിച്ച് നിരവധി നാട്ടു രാജ്യങ്ങൾ ഉയർന്നു വന്ന കൂട്ടത്തിൽ പുറക്കാടിനടുത്ത അമ്പലപ്പുഴ കേന്ദ്രീകരിച്ച് മൂത്തേടത്തും ഇളേടത്തും എന്ന് പേരുള്ള നമ്പൂതിരി കുടുംബങ്ങൾ രാജ്യഭരണം കൈയ്യടക്കി ഇത് ചെമ്പകശ്ശേരി രാജ്യം എന്നും അറിയപ്പെട്ടു ഇതേ കാലത്തു തന്നെ പോർട്ടുഗീസുകാരും കേരളത്തിലെത്തിയിരുന്നു അവർ പുറക്കാട് കേന്ദ്രീകരിച്ച് വാണിജ്യവും മതപ്രവർത്തനങ്ങളും നടത്തിയിരുന്നു അക്കാലയളവിൽ സ്ഥാപിക്കപ്പെട്ടവയാണ് പുറക്കാട് അർത്തുങ്കൽ എന്നിവിടങ്ങളിലെ പള്ളികൾ നമ്പൂതിരിയായ പൂരാടം തിരുനാൾ ദേവനാരായണൻ എന്ന രാജാവാണ് പ്രസിദ്ധമായ വേദാന്ത രത്നമാല എഴുതിയത് ഇത് ഭഗവദ് ഗീത അടിസ്ഥാനമാക്കി എഴുതിയിട്ടുള്ളതാണ് പതിനേഴാം നൂറ്റാണ്ടോടനുബന്ധിച്ച് ഡച്ചുകാർ ലന്തക്കാർ ആലപ്പുഴയിൽ അവരുടെ താവളം സൃഷ്ടിച്ചു പോർച്ചുഗീസുകരെ അവർ ആട്ടിപ്പായിച്ചിരുന്നു എന്നാൽ മാർത്താണ്ഡവർമ്മ തന്റെ തേരോട്ടം തുടങ്ങിയതും ആറ്റിങ്ങൽ രാജവംശം തിരുവിതാംകൂറിനോട് ചേർത്തതും അവർക്ക് തിരിച്ചടിയായിരുന്നു മാർത്താണ്ഡവർമ്മ യുടെ കാലത്ത് കൊല്ലം കായംകുളം രാജാക്കന്മാരുമായി ഗൂഢാലോചന നടത്തിയതിന്റെ പേരിൽ അമ്പലപ്പുഴ രാജ്യം മാർത്താണ്ഡവർമ്മ ആക്രമിച്ചു കീഴടക്കി പിന്നീട് മാർത്താണ്ഡവർമ്മ തന്റെ ദളവായായിരുന്ന രാമയ്യൻ ദളവയുടെ തീരുമാനപ്രകാരം മാവേലിക്കരയെ വികസിപ്പിച്ചു ഹുജൂർ കച്ചേരിയും മറ്റും ഇവിടെയായിരുന്നു പ്രവർത്തിച്ചിരുന്നത് ഒരു കാലത്ത് പ്രതാപത്തിൽ പ്രവർത്തിച്ചിരുന്ന ആലപ്പുഴ തുറമുഖം സ്ഥാപിച്ചത് രാജാ കേശവദാസന്റെ കാലത്തായിരുന്നു ജില്ലയിലെ താലൂക്കുകൾ താഴെ കൊടുത്തിരിക്കുന്നവയാണ് കോട്ടയം കേരളത്തിലെ ഒരു ജില്ല തലസ്ഥാനം കോട്ടയം നഗരം മൂന്ന് എൽ കളുടെ പേരിൽ പ്രസിദ്ധമാണ് കോട്ടയം ലാൻഡ് ഓഫ് ലെറ്റേഴ്സ് ലാറ്റക്സ് ലേക്സ് എന്നാണ് കോട്ടയത്തെ വിശേഷിപ്പിക്കുന്നത് കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ് ഈ വിശേഷണത്തിനടിസ്ഥാനം പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു സാക്ഷരതയിൽ മുൻപന്തിയിലാണ് ഈ ജില്ല ലെ കാനേഷുമാരി കണക്കുകൾ പ്രകാരം സാക്ഷരരാണ് സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളിൽ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട് കോട്ടയം ജില്ലയിൽ പടയണി നടക്കുന്ന ഏക സ്ഥലം ആലപ്രയാണ് ആലപ്ര തച്ചരിക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മീന മാസത്തിലാണ് പടയണി നടക്കുന്നനത് തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാന നഗരങ്ങളിലൊന്നായിരുന്നു മീനച്ചിലാറിന്റെ തീരത്തുള്ള തളിയിൽകോട്ട കോട്ടയുടെ ഉള്ളിലുള്ള സ്ഥലം കോട്ടയ്കകം ആണ് കോട്ടയമായിത്തീർന്നത് മീനച്ചിലാറും കൊടുരാറും ഒരു കോട്ടപോലെ കോട്ടയത്തെ വലയം വയ്ക്കുന്നുമുണ്ട് ഏഴു കുന്നുകൾ ചേർന്നാണ് പഴയ കോട്ടയം നഗരം രുപം കൊണ്ടത് ചാലുകുന്ന് അണ്ണാൻകുന്ന് നക്കരക്കുന്ന് വയസ്കരകുന്ന് കീഴ്കുന്ന് എരുത്തിക്കൽകുന്ന് കാച്ചുവേലിക്കുന്ന് അതിപുരാതനകാലം മുതൽ തന്നെ ജനവാസമുണ്ടായിരുന്ന ഭൂപ്രദേശമായിരുന്നു കോട്ടയം വാഴപ്പള്ളി നീലംപേരൂർ ആർപ്പൂക്കര നീണ്ടൂർ മേലുകാവ് ചിങ്ങവനം ഒളശ്ശ തുടങ്ങിയ സ്ഥലങ്ങളിൽ പുരാതന ജനവാസത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താം തെക്കുംകൂർ വടക്കുംകൂർ നാട്ടുരാജ്യങ്ങളിലായി കിടന്നിരുന്ന കോട്ടയത്തെ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഡിലനായിയുടെ പടനായകത്വത്തിൽ പിടിച്ചടക്കുകയും ഒരു ഡിവിഷന്റെ തലസ്ഥാനം ആക്കുകയും ചെയ്തു കോട്ടയം കുമളി റോഡ് നിർമ്മിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള പ്രധാന വ്യാപാരമാർഗ്ഗം കോട്ടയമായി മാറി കോട്ടയത്തുനിന്ന് വൻകേവുവള്ളങ്ങളിൽ ചരക്കുകൾ ആലപ്പുഴ തുറമുഖത്ത് എത്തിക്കുകയും ചെയ്തിരുന്നു ജൂലൈ മാസം ഒന്നാം തീയതി കോട്ടയം ജില്ല ഔദ്യോഗികമായി രൂപമെടുത്തു കേരള ചരിത്രത്തിലെ നിർണ്ണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങൾക്ക് കോട്ടയം തുടക്കം കുറിച്ചിട്ടുണ്ട് ആധുനിക കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത് കോട്ടയം പബ്ലിക് ലൈബ്രറിയിൽ നിന്നാണ് അയിത്താചരണത്തിന് അറുതിവരുത്തിയ വൈക്കം സത്യാഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലെ വൈക്കത്താണ് കോട്ടയം ചങ്ങനാശ്ശേരി പാലാ വൈക്കം കാഞ്ഞിരപ്പള്ളി ഏറ്റുമാനൂർ മുണ്ടക്കയം കറുകച്ചാൽ എരുമേലി പൊൻകുന്നം പാമ്പാടി ഈരാററുപേട്ട വാഴൂർ കടുത്തുരുത്തി പുതുപ്പള്ളി കൊടുങ്ങൂർ ചിങ്ങവനം മലയാള മാധ്യമ രംഗത്ത് കോട്ടയത്തിന് പ്രധാന സ്ഥാനമുണ്ട് മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ദിനപത്രങ്ങൾ ദീപിക മലയാള മനോരമ പ്രസിദ്ധീകരിക്കുന്നത് കോട്ടയത്തുനിന്നാണ് മംഗളം ദിനപത്രത്തിന്റെയും മംഗളം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെയും ആസ്ഥാനം കോട്ടയമാണ് ജനയുഗം മാതൃഭൂമി ദേശാഭിമാനി കേരള കൗമുദി മാധ്യമം ചന്ദ്രിക വീക്ഷണം ജന്മഭൂമി തുടങ്ങിയ പത്രങ്ങൾക്കും കോട്ടയം പതിപ്പുണ്ട് ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റെഡ് എച് എൻ എൽ വെള്ളൂർ ട്രാവൻകൂർ സിമന്റ്സ് നാട്ടകം എന്നിവ ജില്ലയിൽ പ്രധാന പൊതുമേഖലാ വ്യവസായങ്ങളാണ് സ്വകാര്യമേഖലയിൽ എംആർഎഫ് ന്റെ ട്യൂബ് നിർമ്മാണ ഫാക്ടറി വടവാതൂരിൽ പ്രവർത്തിക്കുന്നു കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശമായ കുമരകം കേന്ദ്രമാക്കി ടൂറിസം ഒരു പ്രധാന വ്യവസായമായി വളർന്നിട്ടുണ്ട് ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ ചെറുതുറമുഖം എന്ന വിശേഷണത്തോടെ കോട്ടയം ജില്ലയിലെ നാട്ടകം തുറമുഖം ഓഗസ്റ്റിൽ രാജ്യത്തിന് സമർപ്പിക്കപ്പെട്ടു കേരളത്തിലെ ഒരു ജില്ല സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണ് പത്തനംതിട്ട പത്തനംതിട്ട എന്ന പേര് പത്തനം എന്നും തിട്ട എന്നും രണ്ടു നാമങ്ങളുടെ കൂടിച്ചേർന്ന രൂപമാണ് ഇതിന്റെ അർത്ഥം നദീതീരത്തുള്ള ഭവനങ്ങളുടെ നിര എന്നതാണ് നവംബർ മാസം ഒന്നാം തീയതി ആണു കൊല്ലം ജില്ല വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായത് പന്തളം രാജഭരണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പ്രദേശമാണ് പത്തനംതിട്ട കൊല്ലം ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളുമായി പത്തനംതിട്ട ജില്ലാതിർത്തി പങ്കു വയ്ക്കുന്നുണ്ട് കിഴക്ക് തമിഴ്നാട് അതിർത്തിയോട് ചേർന്ന് വനഭൂമിയുള്ള ഈ ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിതന്നെയാണ് രണ്ട് റവന്യൂ ഡിവിഷനുകൾ ചേർന്നാണ് പത്തനംതിട്ട തിരുവല്ലയും അടൂരും താലൂക്കുകളും ബ്ലോക്കുകളും ഗ്രാമപ്പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് പത്തനംതിട്ട ഗ്രാമങ്ങൾ ചേരുമ്പോൾ പൂർണമാകുന്നു അടൂരും തിരുവല്ലയും പത്തനംതിട്ടയും മുനുസിപ്പാലിറ്റികളാണ് കൂടാതെ പശു ആട് പന്നി താറാവ് കോഴി എന്നീ ജീവജാലങ്ങളെയും വളർത്തുന്നു കുരുമുളക് തേങ്ങ ഇഞ്ചി മഞ്ഞൾ റബ്ബർ വെറ്റില അടയ്ക്ക നെല്ല് ഏത്തക്ക കപ്പ വാഴക്ക ഏലക്ക പച്ചക്കറികൾ ചേന ഋഷിമല പശുക്കിടാമേട്ട് രാമക്കൽതേരി എന്നിവിടങ്ങളിൽനിന്നുണ്ടാകുന്ന ചെറിയ അരുവികൾ ചേർന്നൊഴുകുന്നതാണ് അച്ചൻകോവിലാർ ആലപ്പുഴയിലെ വീയപ്പുറത്ത് ഈ നദി പമ്പയുമായി ചേരുന്നു അങ്ങനെ പമ്പയുടെ ഒരു പ്രധാന പോഷകനദിയായി മാറുന്നു പമ്പയാറും ആർതിയാറും കക്കടയാറും കക്കാറും പിന്നെ കല്ലാറും ചേർന്നൊഴുകുന്നതാണ് പമ്പാനദി ശബരിമലറ്റിൽനിന്നും ഉത്ഭവിക്കുന്ന പമ്പ റാന്നി താലൂക്കിന്റെ മിക്കഭാഗങ്ങളിലൂടെയുമൊഴുകി ആലപ്പുഴ ജില്ലയിലൂടെ വേമ്പനാട്ട്കായലിൽ ലയിക്കുന്നു പത്തനംതിട്ട ജില്ലയിലെ കാർഷികമേഖലയിൽ ഈ നദി ഒരു പ്രധാന പങ്കു വഹിക്കുന്നു മൂഴിയാർ നിന്നും ആരംഭിച്ച് പെരുനാട് പമ്പാ നദിയിൽ ലയിക്കുന്നു കക്കാട് പവ്വർ ഹൌസ് കക്കാട്ടാറിൽ ആണ് ഒരുകാലത്ത് പന്തളം രാജവംശത്തിന്റെ അധീനതയിലായിരുന്ന പ്രദേശങ്ങളാണ് പത്തനംതിട്ട ജില്ലയുടെ പരിധിയിൽ ഏറെയും എന്ന് കരുതപ്പെടുന്നു ഭാരത സ്വാതന്ത്ര്യ സമരത്തിൽ ബൃഹത്തായ സംഭാവനകൾ നൽകിയ നാടാണ് പഴയ കൊല്ലം ജില്ലയിൽ പെട്ട ഇന്നത്തെ പത്തനംതിട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്വദേശാഭിമാനി പത്രം പുനരുദ്ധരിച്ചു തിരുവന്തപുരത്തുനിന്നും പ്രസാധനം ചെയ്തു സ്വാതന്ത്ര്യത്തിന്റെ തീജ്വാല ആളിക്കത്തിച്ച ഇലന്തൂർ കുമാർജി സമരഗാനങ്ങൾ രചിച്ചു ജനങ്ങളെ ഉത്സാഹഭരിതരാക്കിയിരുന്ന പന്തളം കെ പി പിൽക്കാലത്തു സാമാജികനായിരുന്ന എൻ ജി ചാക്കോ ഗാന്ധിജിയുടെ ആശ്രമത്തിലെ അന്തേവാസിയും കേരളത്തിലെ ആദ്യകാല ബിരുദധാരിയും ആയിരുന്ന കെ എ ടൈറ്റ്സ് പുളിന്തിട്ട പിസി ജോർജ് തുടങ്ങിയവരുടെ പേരുകൾ പ്രത്ത്യേകം സ്മരണീയങ്ങളാണ് ഇതിൽ ദേശീയ നവോത്ഥാനത്തിന്റെയും ഖാദിയുടെയും ഗാന്ധിജിയുടെയും സന്ദേശങ്ങൾ മുതൽ പഴയ തിരുവിതാംകൂർ സംസ്ഥാനത്തും പിന്നീട് കേരളത്തിലുടനീളവും പ്രചരിപ്പിച്ച ആദ്യകാല കോൺഗ്രസ് നേതാവുകൂടെയായിരുന്ന കെ കുമാറെന്ന കുമാർജി ഗാന്ധിജിയുടെ ഇംഗ്ലീഷ് പ്രഭാഷണങ്ങളുടെ മുഖ്യ പരിഭാഷകനും സുപ്രസിദ്ധ വാഗ്മിയും ഹരിജനോദ്ധാരകനും ആയിരുന്നു ഭാരതസ്വാതന്ത്ര്യത്തിനു വേണ്ടി കേരളത്തിൽ നടന്ന മിക്കവാറും എല്ലാ സമരങ്ങളിലും അദ്ദേഹം നേതൃസ്ഥാനത്തു ഉണ്ടായിരുന്നതായി രേഖകൾ സാക്ഷ്യം വഹിക്കുന്നു ൽ മഹാത്മാഗാന്ധി തിരുവതാംകൂറിൽ വന്നപ്പോൾ ഖാദിയെക്കുറിച്ചും ചർക്കയെക്കുറിച്ചുമുള്ള പ്രചാരണത്തിനെക്കുറിച്ച് അദ്ദേഹത്തിന്റെ അനുയായിയായ ഖാദർ ദാസ് റ്റി പി ഗോപാലപിള്ളയോടും ചോദിക്കുകയുണ്ടായി ഇതിൽ നിന്നും പ്രചോദിതനായ ഇദ്ദേഹം ൽ മഹാത്മാ ഖാദി ആശ്രമം ഇലന്തൂരിൽ സ്ഥാപിക്കുകയുണ്ടായി ഖാദി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനു വേണ്ടി ധനശേഖരണാർത്ഥം ഒരു പദ്ധതി ആവിഷ്കരിക്കുകയും ഏക് പൈസാ ഫണ്ട് അങ്ങനെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവെരുത്തുകയും ചെയ്തു ഖാദി മൂവ്മെന്റ് ആയിരുന്നു തിരുവിതാംകൂറിൽ നടന്ന ബ്രിട്ടീഷുകാർക്കെതിരെ പ്രതിഷേധത്തിന്റെ മാറ്റൊലി ൽ നടന്ന ഈ സംഭവം പ്രിൺസ് ഓഫ് വേൽസിൽ സന്ദർശനത്തിന്റെ അനുബന്ദം ആയിരുന്നു ൽ നടന്ന വിദ്യാർത്ഥി സമരം സ്വാതന്ത്യസമരക്കാർക്ക് ഒരു പുതു ഉണർവ്വേകി ഇതേസമയം കേരളത്തിൽ നിന്നുള്ളാ കോൺഗ്രസ്സ് നേതാക്കന്മാരായ പൊന്നാറ ശ്രീധർ കെ കുമാർ നാഗ്പൂറിൽ നടന്ന പതാകാ സത്യാഗ്രഹത്തിൽ അറസ്റ്റ് ചെയ്യപ്പെടുകയും മർദ്ദനത്തിനിരയാവുകയും ചെയ്തു ഇലന്തൂർ കെ കുമാർ കുമാർജി തടിയിൽ രാഘവൻ പിള്ള പന്തളം കെപി പിന്നെ എൻ ജി ചാക്കോ എന്നിവരുടെ സംഭാവനകൾ ദേശീയ സ്വാതന്ത്യസമരത്തിന്റെ ചരിത്രത്തിൽ ഒരു മുതൽക്കൂട്ടാണ് പത്തനംതിട്ട പന്തളം റാന്നി അടൂർ തിരുവല്ല ആനവളർത്തൽ കേന്ദ്രം സ്ഥിതിചെയ്യുന്ന കോന്നി വിശ്വപ്രസിദ്ധമായ ധർമശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന ശബരിമല പൊങ്കാലക്ക് പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതിക്ഷേത്രം ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മ പ്രസിദ്ധമായ ശിവപാർവ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആനിക്കാട്ടിലമ്മക്ഷേത്രം വാഴമുട്ടത്തെ ശ്രീ മഹാ വിഷ്ണു ക്ഷേത്രം താഴൂർ ഭഗവതി ക്ഷേത്രം പ്രസിദ്ദമാണ് പ്രത്യേകിച്ചും അവിടുത്തെ കോലം കുളനട പഞ്ചായത്തിലെ മാന്തുക കുപ്പണ്ണൂർതീര വഴിയോരവിശ്രമകേന്ദ്രവും ചിൽഡ്രൻസ് പാർക്കും ഇത് കേരളത്തിൽ ലെ റോഡിലെ ആദ്യത്തെ സൗജന്യ വഴിയോരവിശ്രമകേന്ദ്രം കൂടിയാണ് ധാരാളം ദീർഘദൂര സഞ്ചാരികളെ ഈ വിശ്രമകേന്ദ്രം ആകർഷിക്കുന്നു കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി പടേനി എന്നും ഇതിനു വിളിപ്പേരുണ്ട് വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത് ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഇത് നടത്തിവരുന്നത് എന്നതിനാൽ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയിൽ കാണുവാനാകും കവുങ്ങിൻപാളകളിൽ നിർമ്മിച്ച ചെറുതും വലുതുമായ അനേകം കോലങ്ങളേന്തി തപ്പ് കൈമണി ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങൾക്കിടയിൽ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തിൽ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി ആലപ്പുഴ പത്തനം തിട്ട കോട്ടയം എന്നിവിടങ്ങളിലെ ചില ക്ഷേത്രങ്ങളിൽ ഉത്സവക്കാലത്ത് മാത്രമാണിപ്പോൾ പടയണി അരങ്ങേറുന്നത് പടയണിക്കു വടക്കൻ മലബാറിലെ തെയ്യങ്ങളുമായി സാമ്യം ഉണ്ട് കവി കടമ്മനിട്ട രാമകൃഷ്ണൻ തന്റെ കവിതകളിലൂടെ പടയണിയെ ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചതിനാൽ കടമ്മനിട്ടക്കാരുടെ ഒരു കലാരൂപമായിട്ടാണ് ഇന്ന് പടയണി കൂടുതലും അറിയപ്പെടുന്നത് വസൂരിപോലെയുള്ള സാംക്രമികരോഗങ്ങളിൽ നിന്നു രക്ഷിക്കാൻ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലാഭത്തിനു ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയംമൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടൻകോലവും കെട്ടുന്നു യുദ്ധവിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തിൽ നിന്നും ഉത്ഭവിച്ചതാണ് പടയണി അഥവാ പടേനി മഹച്ചരിത സാഗര സംഗ്രഹം പള്ളിപ്പാട്ടു കുഞ്ഞികൃഷ്ണൻ സർവവിജ്ഞാന കോശം കേരളം ഗവണ്മെന്റ് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം പെരുന്ന കെ എൻ നായർ കേരളത്തിലെ തെക്കുഭാഗത്തുള്ള ജില്ലയാണ് കൊല്ലം ആംഗലേയ ഭാഷയിൽ മുൻപ് ക്വയിലോൺ എന്നു വിളിച്ചുവന്നിരുന്നെങ്കിലും സർക്കാർ ഉത്തരവു പ്രകാരം ഇപ്പോൾ ആംഗലേയത്തിലും കൊല്ലം എന്ന് തന്നെ വിളിയ്ക്കുന്നു തെക്ക് തിരുവനന്തപുരം ജില്ലയും വടക്ക് പത്തനംതിട്ട ജില്ല യും ആലപ്പുഴയും കിഴക്ക് തമിഴ് നാടും പടിഞ്ഞാറ് അറബിക്കടലും ആണ് കൊല്ലത്തിന്റെ അതിരുകൾ കശുവണ്ടി സംസ്കരണവും കയർ നിർമ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങൾ കൊല്ലത്തിന്റെ ഏകദേശം ശതമാനം ഭാഗം അഷ്ടമുടി കായൽ ആണ് ഇന്ത്യയിലെ പ്രശസ്തമായ ഇംഗ്ളീഷ് വാരിക ഇന്ത്യ ടുഡെ കൊല്ലം ജില്ലയെ ഇന്ത്യയിലെ എറ്റവും മികച്ച ജില്ലയായി തിരഞ്ഞടുക്കുകയുണ്ടായി നിയമ പരിപാലനവും സാമൂഹിക സൗഹാർദ്ദവും മാനദണ്ഡമാക്കി ആയിരുന്നു ഈ തിരഞ്ഞെടുപ്പ് ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം സ്ഥിതിചെയ്യുന്നത് ഈ ജില്ലയിലെ തങ്കശേരിയിൽ ആണ് തെന്മല ജടായുപ്പാറ പരവൂർ പാലരുവി വെള്ളച്ചാട്ടം പുനലൂർ മൺറോത്തുരുത്ത് തുടങ്ങിയവ ഇവിടത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് തിരുവിതാംകൂർ രാജ്യം നിലനിന്നിരുന്നപ്പോൾ അതിന്റെ വാണിജ്യ തലസ്ഥാനം കൊല്ലം ആയിരുന്നു കൊല്ലത്തിനും പുനലൂരിനും മദ്ധ്യേ നിർമ്മിച്ച മീറ്റർ ഗേജ് ലൈൻ ആയിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിപ്പാത രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് റോഡ് റെയിൽ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട് തിരു കൊച്ചി സംസ്ഥാനം നിലവിൽ വന്നപ്പോൾ ജൂലായ് നാണു കൊല്ലം കുന്നത്തൂർ കരുനാഗപ്പള്ളി കൊട്ടാരക്കര പത്തനംതിട്ട പത്തനാപുരം ചെങ്കോട്ട കാർത്തികപ്പള്ളി മാവേലിക്കര തിരുവല്ല അമ്പലപ്പുഴ ചേർത്തല എന്നീ താലൂക്കുകൾ ചേർത്തു കൊല്ലം ജില്ല രൂപീകൃമായത് ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ചെങ്കോട്ട താലൂക്ക് തമിഴ്നാടിനോട് കൂട്ടിചേർക്കപ്പെട്ടു തിരുവല്ലയുടെ ഒരു ഭാഗം ചെങ്ങന്നൂർ താലൂക്കായി രൂപം കൊണ്ടു പത്തനംതിട്ടയിലെ റാന്നിയുടെ ഒരു ഭാഗം വനഭൂമി ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിനോടും ചേർത്തു ൽ ആലപ്പുഴ ജില്ല നിലവിൽ വന്നപ്പോൾ കാർത്തികപ്പള്ളി അമ്പലപ്പുഴ ചേർത്തല മാവേലിക്കര തിരുവല്ല ചെങ്ങന്നൂർ താലൂക്കുകൾ ആലപ്പുഴയോട് ചേർത്തു ൽ പത്തനംതിട്ടയും കുന്നത്തൂറ് താലൂക്കിലെ ചില പ്രദേശങ്ങളും ചേർത്ത് പത്തനംതിട്ട ജില്ല നിലവിൽ വന്നു ക്രിസ്തുവർഷം ആം ശതകം വരെ കേരളം സന്ദർശിച്ചിട്ടുള്ള സഞ്ചാരികളുടെ വിവരണങ്ങളിലോ മറ്റ് ചരിത്രകാരമാരുടെ ഗ്രന്ഥങ്ങളിലോ കൊല്ലത്തേക്കുറിച്ചുള്ള പരാമർശങ്ങളില്ല ക്രിസ്തുവർഷം ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരിയായ സുലൈമാനാണ് കൊല്ലത്തെപ്പറ്റി ആദ്യമായി പരാമർശിച്ചിരിക്കുന്നത് കൊല്ലവർഷം ആം ആണ്ടിലുണ്ടായ തരിസാപ്പള്ളി ശാസനത്തിലാണ് കരക്കോണിക്കൊല്ലം എന്ന് കൊല്ലം പട്ടണത്തെപ്പറ്റിയുള്ള സംശയാതീതമായ ആദ്യത്തെ പരാമർശം കൊല്ലവർഷം ആം ആണ്ടിലെ മാമ്പള്ളി പട്ടയത്തിലും ലെ രാമേശ്വരം ശിലാരേഖയിലും കൊല്ലത്തെക്കുറിച്ച് പറയുന്നു മധ്യ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തു നിന്ന് ചൈനയിലേക്ക് കപ്പലുകൾ പോയിരുന്നത് കൊല്ലം കോഴിക്കോട് തുറമുഖങ്ങളിൽ നിന്നു മാത്രമായിരുന്നു ഇവിടുത്തെ സന്മാർഗ്ഗ നിലവാരവും വ്യാപാരികളുടെ സത്യസന്ധതയും വളരെ മികച്ചതാണന്നും മദ്യപാനമോ വ്യഭിചാരമോ ഇല്ലാത്ത നാടാണെന്നും അബുസൈദ് ക്രി വ ബഞ്ചമിൻ ക്രി വ എന്നിവർ എഴുതിയിരിക്കുന്നു കുരുമുളകു രാജ്യമായ മലബാറിന്റെ തെക്കേ അറ്റത്തെ തുറമുഖമാണ് കൊല്ലമെന്ന് അബുൽ ഫിദാ ക്രി വ എഴുതിയിട്ടുണ്ട് വേണാട് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കൊല്ലം ജില്ലയുടെ ആകെ ഭുവിസ്തൃതിയിൽ ഹെക്ടർ സ്ഥലം കൃഷിക്ക് ഉപയോഗിക്കുന്നു ഇത് ആകെ ഭുവിസ്തൃതിയുടെ ശതമാനമാണ് ജില്ലയുടെ ആകെ വിസ്തൃതിയിൽ മൂന്നിലൊന്ന് വനപ്രദേശമാണ് ജില്ലയുടേ കിഴക്ക് ഭാഗത്തുള്ള പശ്ചിമ ഘട്ട പ്രദേശമാണ് വനഭൂമിയിൽ ഭുരിഭാഗവും പുനലൂർ പത്തനാപുരം കൊട്ടാരക്കര താലൂക്കുകളിലാണ് വനപ്രദേശമുള്ളത് വനവിസ്തൃതിയുടെ അടിസ്ഥാനത്തിൽ വനമേഖലയെ ഡിവിഷനുകളായി തിരിച്ചിരിക്കുന്നു ഇവയിൽ അച്ചൻകോവിൽ തെന്മല പുനലൂർ എന്നിവയുടെ പരിധി പൂർണ്ണമായും ജില്ലയിലാണ് കുളത്തൂപ്പുഴ റേഞ്ചിന്റെ പ്രദേശങ്ങൾ തിരുവനന്തപുരം ഡിവിഷന്റെ പരിധിയിൽ കൂടി ഉൾപ്പെടുന്നു ജനവാസമുള്ള അച്ചൻകോവിൽ റോസ്മല ചെമ്പനരുവി കട്ടളപ്പാറ വില്ലുമല ഗ്രാമങ്ങൾ വനത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത് കേരളത്തിലെ പ്രധാനപ്പെട്ട വന്യജീവി സങ്കേതകേന്ദ്രങ്ങളിലൊന്നായ ശെന്തുരുണി ജില്ലയിലെ തെന്മല ഡിവിഷനിലാണ് ജില്ലയിലെ കിഴക്കേ അതിർത്തി പ്രദേശമായ അരിപ്പൽ കൊച്ചുകലുങ്ക് മുതലായ സ്ഥലങ്ങൾ മനോഹരവും ഹൃദ്യവുമാണു ചടയമംഗലത്തെ പ്രസിദ്ധമായ ജടായു പാറ കൊല്ലം ജില്ലയിലാണ് കഠിനമായ ചൂടും ധാരാളം മഴയുമുള്ള ആർദ്രതയേറിയ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ജില്ലയിൽ അനുഭവപ്പെടുന്നത് കഴിഞ്ഞ വർഷത്തിനുള്ളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ലാണ് ഏറ്റവും കുറവ് ലും ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് സാധാരണയായി ജൂൺ മാസത്തിലാണ് ശരാശരി പുനലൂർ ആണ് ഏറ്റവും ചൂടു കൂടിയ സ്ഥലം പ്രധാനമായും രണ്ട് നദികളും കല്ലടയാർ ഇത്തിക്കരയാർ മൂന്ന് കായലുകളും ശാസ്താംകോട്ട അഷ്ടമുടി പരവൂർ ഇടവ നടയറ ആണ് ജില്ലയിലെ ജലസ്രോതസ്സുകൾ അച്ചൻകോവിലാറ് ജില്ലയിൽ ഉത്ഭവിക്കുന്നെങ്കിലും പത്തനംതിട്ട ജില്ല ആലപ്പുഴ ജില്ലകളിലൂടെയും ഒഴുകുന്നു കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ശാസ്താംകോട്ട കായൽ ജില്ലാ കളക്ടറാണ് ജില്ലയുടെ ഭരണത്തിന് നേതൃത്വം നൽകുന്നത് ജില്ലയിൽ താലൂക്കുകൾ വില്ലേജുകളായി റവന്യൂ ഡിവിഷൻ തരംതിരിച്ചിരിക്കുന്നു ബ്ലോക്കുകളിലായി ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുമാണ് തദ്ദേശസ്വയംഭരണം നടത്തുന്നത് ഏറ്റവും ഒടുവിലത്തെ കനേഷുമാരി പ്രകാരം ജില്ലയിലെ ആകെ ജനസംഖ്യ ആണ് ഇതിൽ പുരുഷൻമാർ ഉം സ്ത്രീകൾ ഉം ആണ് നഗരവാസികൾ ലക്ഷവും ഗ്രാമവാസികൾ ലക്ഷവും ആണ് സ്ത്രീ പുരുഷ അനുപാതം ആണ് ജനസാന്ദ്രത ച കി മീ ആണ് ജില്ലയിൽ ജനസംഖ്യയിൽ മുന്നിൽ ഉള്ള ബ്ലോക്ക് മുഖത്തലയാണ് ഗ്രാമപഞ്ചായത്തിൽ മുന്നിൽ തൃക്കോവിൽവട്ടവും കൊല്ലം ജില്ലയിൽ ഒരു കോർപ്പറേഷനും നഗരസഭകളുമാണുള്ളത് കൊല്ലം ജില്ലയുൾപ്പെടുന്ന ലോക്സഭാ മണ്ഡലങ്ങളാണുള്ളത് ജില്ലയിലെ സാക്ഷരതാനിരക്ക് ലെ കനേഷുമാരി പ്രകാരം ആണ് ജില്ലയിൽ ആകെ ഹൈസ്കൂളുകളും യൂ പീ സ്കൂളൂകളും എൽ പി സ്കൂളുകളും ഉണ്ട് ആർട്ട്സ് സയൻസ് കോളേജുകളും ടീച്ചേഴ്സ് ട്രയിനിംഗ് കോളേജുകളും ടീച്ചേഴ്സ് ട്രയിനിംഗ് സെന്ററുകളും സ്ഥിതി ചെയ്യുന്നു ഐ ടി ഐ ഐടിസി കളും രണ്ട് ജൂനിയർ ടെക്നിക്കൽ സ്കൂളുകളും പോളീടെക്നിക് എഞ്ചിനീയറിംഗ് കോളേജുകളും സ്ഥിതിചെയ്യുന്നു ഇവയെ കൂടാതെ അംഗനവാടികളും കൊല്ലം ജില്ലയിൽ ഉണ്ട് കൂടാതെ ആലപ്പാട് ഒരു ഫിഷറീസ് സ്കൂളും കൊട്ടാരക്കരയിൽ ഒരു കേന്ദ്രീയ വിദ്യാലയവും സ്ഥിതിചെയ്യുന്നു ജില്ലയിലെ കായികശേഷിയും ഉപയോഗിക്കുന്നത് കൃഷിയിലാണ് ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്ന തെങ്ങിനെ കൂടാതെ നെല്ല് മരച്ചീനി റബ്ബർ കുരുമുളക് വാഴ കശുമാവ് മാവ് എന്നിവ ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നു ഇതിന് സഹായകരമായി ഗ്രാമപഞ്ചായത്തുകളിലും കൃഷിഭവനുകളും സ്ഥിതിചെയ്യുന്നു കേരളസംസ്ഥാന സർക്കാരിനു കീഴിലുള്ള ഓയിൽ പാം ഇന്ത്യയുടെ ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന എണ്ണപ്പനയുടെ തോട്ടം അഞ്ചലിന് അടുത്തുള്ള ഭാരതീപുരത്ത് സ്ഥിതിചെയ്യുന്നു കൂടാതെ സംസ്ഥാന സർക്കാരിന്റെക് ഐഴിൽ പ്രവർത്തിക്കുന്ന റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് എന്ന പ്രസ്ഥാനം കുളത്തൂപ്പുഴക്കടുത്ത് തെന്മലയിൽ സ്ഥിതിചെയ്യുന്നു ജില്ലയിൽ പൊതുമേഖലാ സ്വകാര്യമേഖലാ സ്ഥാപ്നനങ്ങളിൽ പേർ തൊഴിലെടുക്കുന്നു ചെറുകിട വ്യവസായ യൂണിറ്റുകളിലായി തൊഴിലാളികൾ പണിയെടുക്കുന്നു തീപ്പെട്ടി കരകൌശലം റബ്ബർ പ്ലാസ്റ്റിക്ക് തുകൽ റെക്സിൻ സോപ്പ് ഭക്ഷ്യോൽപ്പാദനം എഞ്ചിനീയറിങ്ങ് എന്നീ മേഖലകളീലായി പേർ തൊഴിലെടുക്കുന്നു കശുവണ്ടി മേഖലയിൽ ലക്ഷം തൊഴിലാളികൾ ഉണ്ട് മത്സ്യ മേഖലയിൽ ഒരു ലക്ഷത്തോളം പേർ ഉപജീവനം നടത്തുന്നു കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ കൊല്ലം കെ എം എം എൽ ചവറ സിറാമിക്സ് കുണ്ടറ കെൽ കുണ്ടറ യുണൈറ്റഡ് ഇലക്ട്രിക്കത്സ് മീറ്റർ കമ്പനി പള്ളിമുക്ക് എന്നിവ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളാണ് കൊല്ലം ജില്ലയിൽ കാണപ്പെടുന്ന ധാതുക്കൾ ചുണ്ണാമ്പ് കല്ല് ചീനക്കളിമണ്ണ് ഇൽമനൈറ്റ് മൊണൊസൈറ്റ് റൂട്ടൈൽ സിർക്കോൺ ഗ്രാഫൈറ്റ് ബൊക്സൈറ്റ് മൈക്ക എന്നിവയാണ് കൊല്ലം നഗരത്തിന്റെ കി മീ വടക്കുകിഴക്കുള്ള പടപ്പക്കരയിൽ ചുണ്ണാമ്പ് കല്ലിന്റെ നിക്ഷേപം സമൃദ്ധമായുണ്ട് പരവൂരിന്റെ പാറക്കെട്ടുകളിലും അഷ്ടമുടിക്കായലിന്റെ വടക്ക് കിഴക്ക് ഭാഗങ്ങളിലും ഇത്തിക്കരയാറിന്റെ നീർമറി പ്രദേശങ്ങളിലും ആദിച്ചനെല്ലൂരും ചുണ്ണാമ്പ് കല്ല് കണ്ടെത്തിയിട്ടുണ്ട് നീണ്ടകര ചവറ പൊൻമന ആലപ്പാട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ ഇൽമനൈറ്റ് റുട്ടൈൽ സിർക്കോൺ മോണൊസൈറ്റ് എന്നിവ ധാരാളം ഉണ്ട് കൂണ്ടറയിൽ കളിമൺ നിക്ഷേപം ഏറെയുണ്ട് ജില്ലയിൽ ധാരാളമായി കണ്ടു വരുന്ന വെട്ടുകല്ലിൽ ഗ്രാഫൈറ്റിന്റെ അംശം ഏറെയുള്ളതായി കണ്ടെത്തിയിട്ടുണ്ട് ഓച്ചിറയ്ക്ക് വടക്കും പുനലൂരിന് സമീപത്തുള്ള മൈക്കാമൺ എന്ന സ്ഥലത്തും കാണപ്പെടുന്ന വെട്ടുകല്ലിൽ മൈക്കയുടെ സമൃധ നിക്ഷേപം ഉണ്ട് കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം കൊല്ലത്ത് നിന്നും ഏകദേശം ഇരുപത്തഞ്ച് കിലോമീറ്ററുകൾക്കലെ കൊട്ടാരക്കരയിൽ സ്ഥിതി ചെയ്യുക്ഷേത്രമാണെങ്കിലും ഉപദേവതയായ ഉണ്ണിഗണപതി വിഘ്നേശ്വരൻ പ്രാധാന്യം നേടിയിരിക്കുന്നു ഉത്സവം മേടത്തിലെ തിരുവാതിര നാളിൽ ഇവിടുത്തെ ഉണ്ണിയപ്പം പ്രസിദ്ധമാണ് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും കൊല്ലം പൂരവും വളരെ പ്രധാനമാണ് പുതിയകാവ് ശ്രീ ഭഗവതിക്ഷേത്രവും കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രവും ഈ പൂരത്തിൽ പ്രധാന പങ്ക് വഹിക്കുന്നു വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം കാര്യസിദ്ധിപൂജക്ക് പ്രസിദ്ധമാണ് തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രത്തിലെ കർക്കിടകവാവ് ബലി ആയിരങ്ങൾ പങ്കെടുക്കുന്ന ഒന്നാണ് മണികെട്ടമ്പലം എന്ന പേരിൽ അറിയപ്പെടുന്ന പൊന്മന കാട്ടിൽമേക്കത്തിൽ ശ്രീ ഭദ്രകാളി ക്ഷേത്രമാണ് മറ്റൊന്ന് തൃക്കടവൂർ മഹാദേവക്ഷേത്രം ഉമയനല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം അമ്മച്ചിവീട് മുഹൂർത്തി ക്ഷേത്രം ശക്തികുളങ്ങര ധർമശാസ്താ ക്ഷേത്രം കൊല്ലം ഉമാമഹേശ്വരക്ഷേത്രം പാരിപ്പള്ളി ശ്രീ ഭദ്രകാളി ക്ഷേത്രം ചിറ്റുമല ശ്രീ ദുർഗ്ഗാദേവിക്ഷേത്രം മാലുമേൽ ഭഗവതി ക്ഷേത്രം ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രം പൊങ്കാലക്ക് പ്രസിദ്ധമായ പട്ടാഴി ദേവീക്ഷേത്രം കടക്കൽ മഹാദേവക്ഷേത്രം വെട്ടിക്കവല ശിവക്ഷേത്രം തെക്കൻ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തേവലക്കര മേജർ ദേവിക്ഷേത്രം ശ്രീ ഇണ്ടിളയപ്പൻ കിരാതമൂർത്തി ക്ഷേത്രം തേവലക്കര തുടങ്ങിയവയാണ് ജില്ലയിലെ മറ്റ് പ്രധാന ഹൈന്ദവ ആരാധനാലയങ്ങൾ മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കൊല്ലത്തുനിന്നും കി മി കൊല്ലം ആയൂർ സംസ്ഥാന ഹൈവേയുടെ വടക്ക് വശത്തു സ്ഥിതി ചെയ്യുന്നു ചവറ കൊറ്റൻകുളങ്ങര ദുർഗ്ഗാദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ പുരുഷൻമാരുടെ ചമയവിളക്കെടുപ്പ് മഹോത്സവം അന്യസംസ്ഥാനത്തു നിന്നുവരെ ആളുകൾ പങ്കെടുക്കുന്ന ഒന്നാണ് പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയം കൊല്ലത്തെ പേരു കേട്ട ഒരു ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ് ഹിന്ദു ക്രിസ്ത്യൻ മുസ്ലിം വ്യത്യാസമില്ലാതെ സർവ്വരും വരുന്നൊരിടം കൂടിയാണ് പുല്ലിച്ചിറ ദേവാലയം പണ്ടൊരിക്കൽ ഇതൊരു ഹിന്ദു ക്ഷേത്രം ആയിരുന്നു എന്നു കൂടി ഐതിഹ്യം ഉണ്ട് ഇളമ്പള്ളൂർ ശ്രീ മഹാദേവിക്ഷേത്രം കുണ്ടറ കൊല്ലം ചെങ്കോട്ട റോഡ് ഇളമ്പള്ളൂരിൽ സ്ഥിതി ചെയ്യുന്നു പാൽകുളങ്ങര ശ്രീ ഭഗവതിക്ഷേത്രം കല്ലുംതാഴത്തു അല്പംമാറി ബൈപ്പാസിന്റെ വശത്തായി സ്ഥിതി ചെയ്യുന്നു നീണ്ടകര പുത്തൻതുറ ആൽത്തറമൂട് ശ്രീ മഹാദേവക്ഷേത്രം കൊല്ലത്തു നിന്നും കിലോമീറ്റർ വടക്കു മാറി അറബി കടലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കർക്കിടക വാവ് ബലീ തർപ്പണത്തിനു പ്രസിദ്ധമാണ് ധനുമാസത്തിലെ തിരുവാതിര മഹോത്സവവും ശിവരാത്രിയും ഇവിടുത്തെ പ്രധാന ആഘോഷങ്ങളിൽ ഉൾപ്പെടുന്നു കൊല്ലം വലിയപള്ളി ജോനകപ്പുറം പള്ളി കൊല്ലൂർവിള ജുമ അത്ത് പള്ളി തട്ടാമല ജുമ അത്ത് പള്ളി തുടങ്ങിയവ ജില്ലയിലെ പ്രധാന മുസ്ലീം ആരാധനാലയങ്ങൾ ആണ് ആയൂരിന് കി മി അടുത്തുള്ള വയനാമ്മുല മഹാദേവക്ഷേത്രം നൂറ്റാണ്ടുകളുടെ ചരിത്രമുള്ളതാണ് വിഷ്ണുവിനെ ബാലശാസ്താവായി പ്രതിഷ്ടിച്ചിരിക്കുന്ന കുളത്തൂപ്പുഴയിലെ ശാസ്താ ക്ഷേത്രം കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ആരാധനാലയമാണ് ഇവിടുത്തെ വിഷു ഉൽസവവും മീനൂട്ടും ധാരാളം വിശ്വാസികളെ ആകർഷിക്കുന്നു അച്ചൻകോവിൽ ആര്യങ്കാവ് അയ്യപ്പക്ഷേത്രങ്ങൾ പുരാതനകാലം മുതൽ അറിയപ്പെടുന്നതാണ് കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി മലനടക്ഷേത്രവും മലക്കുട മഹോത്സവവും പ്രസിദ്ധമാണ് വിലങ്ങറ വെണ്ടാർ തുടങ്ങിയ സുബ്രമണ്യ ക്ഷേത്രങ്ങളും ജില്ലയിൽ പ്രധാനമാണ് മാതാ അമൃതാനന്ദമയീ മഠം കൊല്ലം ജില്ലയിലെ അമൃതപുരിയിൽ സ്ഥിതിചെയ്യുന്നു കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്ന തൃശ്ശൂർ നഗരം തൃശ്ശൂർ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ് ലോക പ്രശസ്തമായ തൃശ്ശൂർ പൂരം ആണ്ടു തോറും അരങ്ങേറുന്നത് നഗരമധ്യത്തിലെ ശ്രീ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ് ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായ ശിവന്റെ പേരിൽ നിന്നാണ് തൃശ്ശൂർ നഗരത്തിന് ആ പേര് വന്നത് തിരുശിവന്റെ പേരിലുള്ള ഊര് എന്ന അർത്ഥത്തിലാണ് തൃശ്ശിവപേരൂർ എന്ന പേർ ഉണ്ടായത് പിന്നീടിത് ലോപിച്ച് തൃശ്ശൂർ എന്ന് ചുരുങ്ങുകയായിരുന്നു എന്നാൽ ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് സ്വാതന്ത്രലബ്ധിയ്ക്കുശേഷം തൃശ്ശൂർ എന്നു മാറുകയും ചെയ്തു കേരളത്തിന്റെ സാംസ്കാരിക തനിമ എടുത്തുകാണിക്കുന്ന പല കലാരൂപങ്ങളും തനതായ രീതിയിൽ പഠിപ്പിക്കുന്ന കേരള കലാമണ്ഡലം ഇവിടെനിന്നും കിലോമീറ്റർ അകലെ ചെറുതുരുത്തിയിലാണ് സ്ഥിതി ചെയ്യുന്നത് കൊച്ചി രാജാവായിരുന്ന രാമവർമ ശക്തൻ തമ്പുരാനാണ് നഗരശില്പി പഴയ കാലത്ത് കൊച്ചി രാജവംശത്തിന്റെ ആസ്ഥാനം തൃശ്ശൂർ നഗരമായിരുന്നു നഗരത്തിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിന് സമീപം ഇപ്പോഴും കൊച്ചി മഹാരാജാവിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട് കേരളീയമായ ശൈലിയിൽ നിർമ്മിച്ച ഒരുപാടു ഹിന്ദു ക്ഷേത്രങ്ങൾ ഈ നഗരത്തിലുണ്ട് നഗരത്തിന്റെ മധ്യത്തിൽ തേക്കിൻകാട് മൈതാനിയിൽ ഉള്ള വടക്കുംനാഥൻ ക്ഷേത്രവും അവിടുത്തെ കൂത്തമ്പലവും പ്രസിദ്ധമാണ് അറബ് നാട്ടിൽ നിന്നും വന്ന മാലിക് ഇബ്നു ദിനാർ പണികഴിപ്പിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളി ആയ ചേരമാൻ ജുമാ മസ്ജിദ് സ്ഥിതി ചെയുന്നതും തൃശ്ശൂരിലെ കൊടുങ്ങലൂരിലാണ് റോമിലെ ബസലിക്കയുടെ അതേ മാതൃകയിൽ നിർമ്മിച്ച പുത്തൻ പള്ളിയും ഈ നഗരത്തിന്റെ നടുവിൽ തന്നെ ആണ് ഹിന്ദുക്കളുടെ പുണ്യക്ഷേത്രമായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം ഇവിടെ നിന്ന് കിലോമീറ്റർ അകലെയാണ് ആകാശവാണിയുടെ ആൾ ഇൻഡ്യാ റേഡിയോ തൃശ്ശൂർ സംപ്രേക്ഷണം നഗരത്തിനടുത്തു രാമവർമ്മപുരത്തുള്ള കേന്ദ്രത്തിൽ നിന്നാണ് നടത്തുന്നത് കേരളത്തിലെ സുപ്രധാന റേഡിയോ സേവനങ്ങളിലൊന്നാണ് ആകാശവാണിയുടെ തൃശ്ശൂർ കേന്ദ്രം പാലക്കാട് മലപ്പുറം തൃശ്ശൂർ ജില്ലകളിലെ റേഡിയോ ശ്രോതാക്കൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ പ്രക്ഷേപണമാണ് തൃശ്ശൂർ നഗരത്തിൽ നിന്നും ഏറ്റവും അടുത്ത കടൽത്തീരം കിലോമീറ്റർ അകലെയുള്ള വാടാനപ്പള്ളി കടൽത്തീരമാണ് തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമായ തൃശ്ശൂർ നഗരം സമുദ്രനിരപ്പിൽനിന്നും ഏകദേശം മീ ഉയരത്തിൽ ലായാണ് സ്ഥിതിചെയ്യുന്നത് തേക്കിൻകാട് മൈതാനം എന്നറിയപ്പെടുന്ന ഒരു ചെറിയ കുന്നിൻപ്രദേശത്തിനു ചുറ്റുമായാണ് തൃശ്ശൂർ നഗരം രൂപംകൊണ്ടിരിക്കുന്നത് തൃശ്ശൂരിന്റെ ഭൂമിശാസ്ത്രത്തിലെ ഒരു പ്രധാന സവിശേഷതയാണ് കോൾ നിലങ്ങൾ ഇവയെ കൂടാതെ നിരവധി ജലാശയങ്ങളും തോടുകളും കനാലുകളും തൃശ്ശൂർ നഗരത്തിലുണ്ട് നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ചില പ്രധാന ജലാശയങ്ങളാണ് വടക്കേച്ചിറ പടിഞ്ഞാറെച്ചിറ കൊക്കർണി തുടങ്ങിയവ പുഴയ്ക്കൽപ്പുഴയാണ് തൃശ്ശുർ നഗരപ്രാന്തത്തിലൂടെ ഒഴുകുന്ന ഒരു പ്രധാന നദി റോഡ് മാർഗ്ഗം തൊട്ടടുത്ത് കിടക്കുന്ന ജില്ലകളായ എറണാകുളം കൊച്ചി പാലക്കാട് മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് റോഡ് മാർഗ്ഗം തൃശ്ശൂരിലേക്ക് എത്തിച്ചേരാം നാഷണൽ ഹൈ വേ തൃശ്ശൂർ പട്ടണത്തിൽ കൂടെയും ബൈ പാസ് തൃശ്ശൂരിൽ നിന്നും കിലോമീറ്റർ അകലെയുള്ള മണ്ണുത്തി എന്ന സ്ഥലം വഴിയും കടന്നു പോകുന്നു ധാരാളം സ്വകാര്യ ബസ്സുകളും കെ എസ് ആർ ടി സി ബസ്സുകളും ഈ വഴിക്കു ഓടുന്നുണ്ട് റെയിൽ മാർഗ്ഗം തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ് തൃശ്ശുരിന്റെ വടക്കുഭാഗത്ത് പൂങ്കുന്നം എന്ന സ്റ്റേഷനും നിലവിലുണ്ട് പാസഞ്ചർ വണ്ടികളും ചുരുക്കം ചില എക്സ്പ്രസ്സുകളും ഇവിടെ നിർത്താറുണ്ട് ഗുരുവായൂർക്കുള്ള തീവണ്ടി പാത വഴി പിരിയുന്നത് പൂങ്കുന്നം സ്റ്റേഷനിൽ വെച്ചാണ് തൃശ്ശൂരിന്റെ പ്രാന്തപ്രദേശത്ത് ഒല്ലൂർ എന്ന സ്റ്റേഷനുമുണ്ട് ഇവിടെ ചില പാസഞ്ചർ വണ്ടികൾ നിർത്താറുണ്ട് വിമാന മാർഗ്ഗം തൃശ്ശൂരിന്റെ ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം നെടുമ്പാശ്ശേരിയിലുള്ള കൊച്ചിൻ അന്താരാഷ്ട്ര വിമാന താവളം ആണ് തൃശ്ശൂരിൽ നിന്ന് കിലോമീറ്റർ ദൂരം അവിടേക്കുണ്ട് അവിടെ നിന്ന് റോഡ് മാർഗ്ഗം തൃശ്ശൂരിൽ എത്തിച്ചേരാൻ സാധിക്കും കേരളത്തിലെ പ്രശസ്ത വേദപാഠശാലയായ തൃശ്ശൂർ വടക്കേമഠം ബ്രഹ്മസ്വം നഗരഹൃദയത്തിലാണ് സ്ഥിതിചെയ്യുന്നത് പ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന്റെ മഠത്തിൽ നിന്നുള്ള വരവ് ഇവിടെ നിന്നാണ് തുടങ്ങുന്നത് ജഗദ് ഗുരു ശങ്കരാചാര്യരുടെ നാലു ശിഷ്യന്മാർ ചേർന്ന് തൃശ്ശൂരിൽ സ്ഥാപിച്ച നാലു സന്യാസിമഠങ്ങളിൽ ഒന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് വേദപാഠശാലയായി മാറിയാണ് ഇന്നത്തെ വടക്കേമഠം ബ്രഹ്മസ്വമായത് ഗുരുകുല സമ്പ്രദായത്തിൽ മൂന്നുവേദവും പാരമ്പര്യവിധി പ്രകാരം ഇവിടെ പഠിപ്പിക്കുന്നു കേരളത്തിലെ ഋഗ്വേദികളായ നമ്പൂതിരി കുടുംബങ്ങളിൽ നിന്നും ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയാണ് മഠത്തിന്റെ ഭരണം നിർവ്വഹിക്കുന്നത് കേരളത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ചുള്ള ലഘു വിവരണമാണ് കേരള ചരിത്രം എന്ന ഈ ലേഖനം മറ്റു പ്രദേശങ്ങളുടെ ചരിത്രരചനകൾ നടന്നിട്ടുള്ളതിനനുസരിച്ചുള്ള രേഖകൾ കേരളത്തിനെ സംബന്ധിച്ച് ലഭ്യമായിട്ടില്ല മാത്രമല്ല നൂറ്റാണ്ടിനുശേഷം വലിയ ഒരു കാലയളവിൽ നിന്നുള്ള തെളിവുകളൂടേയും അഭാവമുണ്ട് പ്രധാനമായും സംഘകാലം മുതലുള്ള രേഖകളേ എഴുതപ്പെട്ടവയായുള്ളൂ എങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള വിശ്വാസയോഗ്യമായ തെളിവുകൾ വച്ചു നോക്കിയാൽ മറ്റു സംസ്കാരങ്ങൾക്കൊപ്പം നിൽക്കാൻ പ്രാപ്തിയുള്ള ഒരു ചരിത്രം നമുക്ക് ലഭിക്കുന്നു പുരാതനകാലത്ത് ഇവിടെ ഉണ്ടായിരുന്ന സംസ്കാരവും ജീവിതരീതിയും വിശ്വാസപ്രമാണവും മറ്റും ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായാണ് ആധുനികയുഗത്തിൽ കാണുന്നതുപോലെ ആയിത്തീർന്നത് എന്ന് അറിഞ്ഞുകൂട ആര്യൻമാരുടെ വരവിനുമുമ്പുള്ള കാലത്തെകുറിച്ച് വിശ്വാസയോഗ്യമായ ചരിത്രരേഖകൾ ഇന്ന് ലഭ്യമാണ് ശിലാലിഖിതങ്ങൾ ചെപ്പേടുകൾ യാത്രാകുറിപ്പുകൾ എന്നിവയാണ് ഇതിന്റെ സ്രോതസ് ഇതിനേക്കാൾ കൂടുതൽ വിവരങ്ങൾ ഡച്ചുകാർ വെള്ളക്കാർ ഇംഗ്ലീഷുകാർ എന്നിവരുടെ കത്തുകളിലും ഗ്രന്ഥങ്ങളിലും ഉണ്ട് ഇവയുടെ സഹായത്തോടുകൂടിയാണ് വില്ല്യം ലോഗൻ പത്മനാഭമേനോൻ ശങ്കുണ്ണിമേനോൻ തുടങ്ങിയവർ ചരിത്രരചന നടത്തിയത് ഈ ചരിത്രരേഖകൾക്ക് ചില പരിമിതികൾ ഉണ്ട് അതായത് ശിലാതാമ്രശാസനങ്ങൾ ചെപ്പേടുകൾ തുടങ്ങിയവയെല്ലാം ഭരണാധികാരികളോട് വളരെ അടുത്തുനിൽക്കുന്നവർ എഴുതിയതാകയാൽ സ്വാഭാവികമായും അവ ഒരുതരം സ്തുതിഗീതങ്ങളാകാനേ സാധ്യതയുള്ളൂ അതിനാൽ അത്തരം പ്രമാണങ്ങളെ ആധാരമാക്കി മെനഞ്ഞെടുത്ത ചരിത്രത്തിലും അപാകതകൾ കാണും രാജാക്കൻമാരെയോ അവരുടെ അടുത്ത ആളുകളേയൊ അല്ലാതെ ഇവിടെ താമസിച്ചിരുന്ന സാധാരണ ജനങ്ങളെ കാണുവാൻ ചരിത്രകാരൻമാർക്കു കഴിഞ്ഞില്ല എന്നാൽ സംഘം കൃതികളുടെ കണ്ടെത്തലോടെ കേരളത്തിലെ ജനങ്ങളെപ്പറ്റിയും അറിയാൻ കഴിഞ്ഞിട്ടുണ്ട് അത് ഇന്നത്തെ ചരിത്ര രചനക്ക് ഒരു മുതൽക്കുട്ടാണ് ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ട കാലത്തുതന്നെ കേരളത്തിന് ഒരു സ്വതന്ത്ര സ്വഭാവമുണ്ടായിരുന്നു എന്ന് മനസ്സിലാക്കം ബി സി എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം ആം സർഗത്തിൽ കേരളത്തെപ്പറ്റി പരാമർശമുണ്ട് സുഗ്രീവൻ വാനരന്മാരെ ദക്ഷിണദേശത്തേയ്ക്കയക്കുമ്പോൾ കാണാവുന്ന രാജ്യങ്ങളെപ്പറ്റി വാല്മീകി ഇങ്ങനെ പറയുന്നു നദീം ഗോദാവരീം ചൈവ സർവമേവാനുപശ്യത തഥൈവാന്ധ്രാൻ ച പൗണ്ഡ്രാൻ ച ചോളാൻ പാണ്ഡ്യാൻ ച കേരളാൻ മഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം കേരളം കർണാടകം മുതലായ നാമങ്ങൾ വരുന്നു അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം മഹാഭാരതത്തിൽ ആദിപർവം ആം അധ്യായത്തിലും സഭാപർവം ആം അധ്യായത്തിലും വനപർവം ആം അധ്യായത്തിലും ദ്രോണപർവം ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട് രുക്മിണീസ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും പാണ്ഡ്യനും കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു ബ്രഹ്മാണ്ഡപുരാണം അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട് കേരള ചരിത്രത്തെ പല രീതിയിൽ തരം തിരിക്കാം മേൽ പറയുന്ന കര്യങ്ങളിൽ നിന്ന് ഏതു കാലഘട്ടത്തിലാണ് ഇന്നത്തെ കേരളം അതിന്റെ വിസ്തൃതിയിൽ രൂപപ്പെട്ടത് എന്ന് പറയാൻ വിഷമമാണ് എങ്കിലും ചേരരാജാക്കന്മാർ ചക്രവർത്തികൾ ആയതോടെ അതായത് മറ്റു രാജ്യങ്ങൾ കേരളവുമായി ചേർക്കപ്പെട്ടതോടെ ആയിരിക്കണം അതിന്റെ ഉത്ഭവം ശിലായുഗങ്ങളുടെ കാലത്ത് കേരളം എന്ന കടലോരം ഉണ്ടായിരുന്നില്ല എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു അന്നത് കടലിൽ മുങ്ങിക്കിടക്കുകയായിരുന്നു ചെറു ശിലാ സംസ്കാരം നിയോലിത്തിക് അവസാനിക്കുന്ന കാലങ്ങളിൽ ഘട്ടം ഘട്ടമായി കടൽ ഉൾവലിയുകയും ഓരോ ജന വിഭാഗങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഇങ്ങോട്ട് കുടിയേറുകയും ചെയ്തു ഇങ്ങനെ കടൽ പിൻവലിഞ്ഞ തിശേഷം വന്നെത്തിയവരാണ് ഭരതർ മെഡിറ്ററേനിയൻ ഭൂമിയിൽ നിന്ന് വന്ന ഇവർക്ക് ഇരുമ്പ് മുതലായ ലോഹങ്ങൾ നിർമ്മിക്കാനും അതുപയോഗിച്ച് കൃഷിയും മറ്റും അറിയാമായിരുന്നു ഇവരായിരുന്നിരിക്കണം കേരളത്തിലും ഇന്നത്തെ തമിഴ്നാടിന്റെ തീരങ്ങളിലും കൃഷി ആദ്യമായി ആരംഭിച്ചത് കാള പശു ആട് തുടങ്ങിയ മൃഗങ്ങളേയും അവർ പരിപാലിച്ചിരുന്നു സമുദ്ര തീരങ്ങളെ വളരെ വേഗം സമ്പൽ സമൃദ്ധമാക്കാൻ അവർക്ക് കഴിഞ്ഞു അങ്ങനെ പൊതുവെ പറഞ്ഞാൽ ഈ സാഗര വംശക്കാരുടെ ആവിർഭാവത്തോടെ കേരളത്തിലെ ലോഹയുഗം ആരംഭിച്ചു എന്ന് പറയാം പുരാവസ്തു ഗവേഷകർ അടുത്തകാലത്ത് കേരളത്തിന്റെ പല ഭാഗങ്ങളിൽ കണ്ടെത്തിയ പര്യവേഷണത്തിന്റെ ഫലമായി സംസ്ഥാനത്തിന്റെ ചരിത്രാതീത കാലസംസ്കാരത്തിലേയ്ക്ക് വെളിച്ചം വീശുന്ന പലതെളിവുകളും ഇതിനകം കണ്ടെത്തിയിട്ടുണ്ട് പാലക്കാട്ടെ കാഞ്ഞിരപ്പുഴ എന്ന സ്ഥലത്തുനിന്നും ഏപ്രിൽ നാണ് ആദ്യമായി കേരളത്തിലെ ആദിപുരാതന ശിലായുഗായുധങ്ങൾ കണ്ടെടുക്കപ്പെട്ടത് അന്നുവരെ കേരളത്തിൽ നിന്ന് ശിലായുഗ സംസ്കാരത്തിന്റേതായി കോഴിക്കോട്ടെ ചേവായൂരിൽ നിന്നും ലഭിച്ചിരുന്ന മീസ്സോലിത്തിക് മഹാശിലായുഗം തെളിവുകളല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു കഴിഞ്ഞ വർഷത്തിനിടയിൽ കേരളത്തിന്റെ പല ഭാഗത്തും നടത്തിയ ശിലായുഗ പര്യവേക്ഷണത്തിന്റെ ഫലമായി നൂറ് കണക്കിന് ശിലായുഗ തെളിവുകൾ മലപ്പുറം പാലക്കാട് കൊല്ലം തിരുവനന്തപുരം മുതലായ ജില്ലകളുടെ പലഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിരിക്കുന്നു ഇവ പ്രധാനമായും രണ്ടു കാലഘട്ടത്തിലെ സംസ്കാരത്തെ പ്രതിധിദാനം ചെയ്യുന്നു അവയിൽ ആദ്യത്തേത് ആദിപുരാതന ശിലായുഗ സംസ്കാരവും രണ്ടാമത്തേത് മിസ്സോലിത്തിക് സംസ്കാര വുമാണ് ഇവയിൽ കൂടുതൽ തെളിവുകളും മിസ്സോലിത്തിക് സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്നവയാണ് ഈ സംസ്കാരം ഇന്ത്യയിൽ ക്രിസ്തുവർഷത്തിന് മുമ്പ് നും നും വർഷങ്ങൾക്ക് ഇടയിൽ നിലനിന്നിരുന്നതായി കണക്കാക്കിയിരുന്നു ആദിപുരാതന ശിലായുധസംസ്കാരം ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ മുപ്പത് വർഷം വർഷം തുടങ്ങി വർഷങ്ങൾക്ക് മുമ്പ് വരെ നിലനിന്നിരുന്നതായി കണക്കാക്കിയിരുന്നു ആദ്യത്തേതും ഏറ്റവും പഴക്കമുള്ളതുമായ ആദിപുരാതന ശിലായുഗ സംസ്കാരത്തെ കാണിക്കുന്നവയാണ് പാലക്കാട്ടെ കാഞ്ഞിരപ്പുഴ തെങ്കര എന്നീ സ്ഥലങ്ങളിൽ നിന്നും മലപ്പുറത്തെ കുന്നത്തു ബാലു വള്ളുവശ്ശേരി കരിമ്പുളയ്ക്കൽ എന്നീ സ്ഥലങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള ശിലായുധശേഖരം അതിൽ വലിയതരം ചുരണ്ടാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ ഉൾപ്പെടുന്നു ഇതു പോലുള്ള ആയുധങ്ങൾ കർണാടക മഹാരാഷ്ടയുടെ പശ്ചിമതീരം പഞ്ചാബ് മധ്യപ്രദേശ് ഒറീസ എന്നിവടങ്ങളിലെ പല ഭാഗങ്ങളിൽ നിന്നും നേരത്തെ കണ്ടെത്തിയിട്ടുണ്ട് ഇവ ഇന്ത്യയുടെ മിക്കഭാഗങ്ങളിൽ നിന്നും കണ്ടെത്തിടുള്ള മഴു ശിലായുധങ്ങളിൽ നിന്നു പൊതുവെ വ്യത്യാസപ്പെട്ടിരുന്നു മദ്രാസിലെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള മാതിരി ഹാൻഡ് ആക്സൊ ക്ലീവർ ആയുധങ്ങൾ കേരളത്തിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല അതേ കാലഘട്ടത്തിൽ കേരളത്തിൽ നില നിന്നിരുന്ന ആദിപുരാതശിലായുഗ സംസ്കാരത്തെ പ്രതിനാധനം ചെയ്യുന്നവയാണ് ചോപ്പർ സ്ക്രേപ്പർ ഫ്ലേക്ക് ആയുധങ്ങൾ ഈ രണ്ടു സംസ്കാരങ്ങളും ഫ്ലേക്ക് ഉൾക്കൊണ്ട സംസ്കാരമാണ് ആദ്യത്തേതെന്നും രണ്ട് അഭിപ്രായമുണ്ട് പുരാതനശിലായുഗ സംസ്കാരം പ്ലീസ്റ്റോസീൻ കാലഘട്ടത്തിന്റെ അവസാനം വരെ അതായത് ക്രിസ്തുവിന് വർഷങ്ങൾക്കു മുൻപു വരെ നിലനിന്നിരുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു അതിനുശേഷം നവീനശിലായുഗ സംസ്കാരത്തിനു മുമ്പ് നിലനിന്നിരുന്ന ശിലായുഗസംസ്കാരം മീസ്സോലിത്തിക് എന്ന് അറിയപ്പെടുന്നു മഹാശിലായുഗ സംസ്കാരത്തിന്റെ തെളിവുകൾ കേരളത്തിൽ ഇതിനകം പത്തൊമ്പത് സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് തൃശ്ശൂർ ജില്ലയുലെ വിൽവട്ടം വരന്തരപ്പിള്ളി പത്തനംതിട്ടയിലെ ഏനടിമംഗലം കൊല്ലം ജില്ലയിലെ മാങ്ങാട് ഉള്ള മാടൻകാവ് എന്നിവ ഉദാഹരണങ്ങൾ ആണ് ഈ സ്ഥലങ്ങൾ എല്ലാം സംഘകാല വിവരണം വച്ച് പറയുന്ന പാലൈ കുറിഞ്ചി തിണകളിലാണ് എന്നത് കടൽ ഇറങ്ങുന്നതിനും മുന്നേ വന്ന നീഗ്രോയ്ഡ്സ് ആസ്ത്രലോയിഡ്സ് എന്നിവരായിരിക്കാം ശിലായുഗത്തിലെത്തിയവർ എന്ന അനുമാനത്തിൽ എത്തിക്കുന്നു അതിനുശേഷം വന്ന പരവർ ലോഹയുഗക്കാരും കൂടുതൽ പരിഷ്കൃതരും ആയിരുന്നു അവരുമായുള്ള കൂടിച്ചേരലുകൾ നിമിത്തം ശിലായുഗക്കാരും ലോഹായുധങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം കേരളത്തിലെ ലോഹയുഗത്തിലെ ആയുധങ്ങൾ പൊതുവെ ജ്യോമട്രികവും മൈക്രോലിത്തിക് അല്ലാത്തവയും മൺകലങ്ങൾ നിലവിൽ വരുന്നതിനുമുമ്പ് നിലനിന്നിരുന്നവയുമാണ് ദക്ഷിണേന്ത്യയുടെ മിക്കതീരദേശങ്ങളിൽ നിന്നും ഈ മാതിരി ഉള്ള തെളിവുകൾ കിട്ടിയിട്ടൂണ്ട് ഇവ മധ്യ ഉത്തരേന്ത്യൻ മീസ്സോലിത്തിക് തെളിവുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ കാലഘട്ടത്തിൽ ഉണ്ടാക്കിയിരുന്ന ആയുധങ്ങൾ വലിപ്പത്തിൽ ചെറുതും നാല് സെന്റിമീറ്റർ കുറവ് വളരെ ഉയർന്ന നിലവാരം പുലർത്തുന്നവയാണ് കേരളത്തിൽ നിന്നും കണ്ടെടുത്തവയിൽ പ്രധാന ആയുധങ്ങൾ ചീകുളി അലക് കുന്തം ബോറർ ബ്യൂറിൻസ് കത്തി ഡിസ് കോയിഡ് സ് ലൂണേറ്റ്സ് ചെറിയചോപ്പേർസ് എന്നിവയാണ് കേരളത്തിൽ നിന്നും ലഭിച്ചിട്ടുള്ള ശിലായുധ തെളിവുകൾ കൂടുതലും കണ്ടെത്തിട്ടുള്ളത് ചെങ്കൽ നിറഞ്ഞ ഇടനാട്ടിലുള്ള സ്ഥലങ്ങളിൽ നിന്നാണ് ഇത് സംഘകാലത്തെ കുറിഞ്ചിതിണ മരുതംതിണ എന്നിവയാണ് എന്നാൽ അവയുടെ തെളിവുകൾ ഉയരം കൂടിയ നീലഗിരിപർവ്വതങ്ങളുള്ള അട്ടപ്പാടിയുടെ പലഭാഗങ്ങളിൽ നിന്നും തെന്മലയിലുള്ള ഗുഹകളിൽ നിന്നും കൂടി ലഭിച്ചിട്ടുണ്ട് കേരളത്തിലെ താഴ്ന്ന തീരപ്രദേശങ്ങളിൽ നിന്നും ശിലായുഗ കാലഘട്ടത്തിലെ യാതൊരു തെളിവും കണ്ടുകിട്ടിയിട്ടില്ല കേരളത്തിൽ നിന്നും ലഭിച്ചിട്ടുള്ള ശിലായുധങ്ങളിൽ ചുരുക്കം ചിലവ ഒഴിച്ചാൽ എല്ലാം തന്നെ കല്ലുകളിൽ ഉണ്ടാക്കിയവയാണ് നമ്മുടെ നദികളിലും മറ്റും ഇന്നും കാണുന്ന പലതരത്തിലുള്ള വെള്ളാരം കല്ലുകൾ ക്വാർട്സൈറ്റ് ഉപയോഗിച്ച് ഉണ്ടാക്കിയവ ആണ് അവ ചുറ്റുപാടിൽ നിന്നു കിട്ടാവുന്ന അസംസ്കൃത വസ്തു ഉപയോഗിച്ച് ആവശ്യമുള്ള ആയുധങ്ങൾ ഉണ്ടാക്കുവാൻ പുരാതന മനുഷ്യന് കഴിഞ്ഞിരുന്നു എന്നതിനുള്ള ഒരു തെളിവാണിത് അതായത് ക്വാർട്സൈറ്റിന്റെ അഭാവം ഈ പ്രദേശത്തേക്കുള്ള ശിലായുഗ മനുഷ്യന്റെ അധിവാസത്തെ ബാധിച്ചിരുന്നില്ല എന്നു വ്യക്തമാണ് തെന്മലയിലെ ഗുഹയിൽ കണ്ട കൊത്തുപണികൾക്ക് പുറമേ അവിടെ നിന്നും മീസ്സോലിത്തിക് സംസ്കാരത്തിന്റെ മറ്റ് തെളിവുകളും കണ്ടെടുക്കപ്പെട്ടു അവയുടെ ആധികാരികമായ കാർബൺ കാല നിർണയത്തിലൂടെ കേരളത്തിലെ മീസ്സോലിത്തിക് സംസ്കാരം വർഷം മുമ്പ് വരെ നിലനിന്നിരുന്നതായി തെളിയിക്കപ്പെട്ടിരിക്കുന്നു ഇതേ ഗുഹയിൽ കണ്ട കൊത്തുപണികൾ തീർച്ചയായും മീസ്സോലിത്തിക് കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നതായി കരുതേണ്ടിയിരിക്കുന്നു ഇതിന്റെ കൊത്തുപണികളും രൂപഭംഗിയും ഇതിന് ഉപോൽബലകമായി നിൽക്കുന്നു മുതൽ കേരളത്തിന്റെ പല ഭാഗങ്ങളിൽ നടത്തികൊണ്ടിരിക്കുന്ന പര്യവേഷണത്തിന്റെയും ഖനനത്തിന്റെയും ഫലമായി ആദിപുരാതന ശിലായുഗകാലം മുതലെ മനുഷ്യർ കേരളത്തിൽ അധിവസിച്ചിരുന്നു എന്ന് തെളിയിച്ചതിനു പുറമെ വർഷം മുമ്പ് തെന്മലയിലെ ഗുഹയിൽ ശിലായുഗ മനുഷ്യർ ജീവിച്ചിരുന്നു എന്ന് കുടി സമർഥിച്ചിരിക്കുന്നു തെക്കേ ഇന്ത്യയിലെ പ്രാചീനരായ ജനവിഭാഗങ്ങൾ അവിടത്തെ ഭൂമിയുടെ തെക്കും പടിഞ്ഞാറുമായി സ്ഥിതി ചെയ്തിരുന്ന തിണകളിൽ താമസിച്ചിരുന്നു സംഘം കൃതികളിൽ നിന്ന് ഓരോ ജനജാതികളും കുടിയേറിയ രീതി മനസ്സിലാക്കാം ഇതിൽ ഏറ്റവും ആദ്യം വന്നെത്തിയത് നെഗ്രിറ്റോയ്ഡ് വംശജരാണ് ആസ്ത്രലോയിഡുകളും ഇതേ സമയത്തു തന്നെ വന്നെത്തിയവരാണ് പതിനായിരക്കണക്കിന് വർഷങ്ങൾ മുൻപ് അവർ കണ്ടെത്തിയ ഈ ഭൂപ്രദേശം ഇന്നത്തെ സഹ്യന്റെ നിരകൾ വരെ ജലം മൂടപ്പെട്ടുകിടക്കുകയായിരുന്നു അവർ ഈ വനങ്ങളിലെ ആദിമ നിവാസികളായി കാലാന്തരങ്ങളിൽ കടൽ പിൻവാങ്ങിയപ്പോൾ രൂപം കൊണ്ട ഫലഭൂയിഷ്ടമായ പ്രദേശങ്ങളിലേക്ക് കൃഷി ചെയ്യാനറിയാവുന്ന ആയർ എന്നു പേരായ ജനവിഭാഗം കുടിയേറി എന്നാൽ ആദിമ നിവാസികൾക്ക് വേട്ടയാടി ജീവിക്കാൻ മാത്രമേ അറിയാമായിരുന്നതിനാലും കൃഷിയെപ്പറ്റി അവർക്ക് വിദൂരമായ അറിവുപോലും ഇല്ലാതിരുന്നതിനാലും അവർ വനങ്ങളിൽ നിന്ന് പുറത്തേയ്ക്ക് വരാൻ ധൈര്യപ്പെട്ടില്ല ഇന്നും കൃഷിയെക്കുറിച്ച് അറിവില്ലാത്ത ആദിവാസികൾ കേരളത്തിലെ വനങ്ങളിൽ താമസിക്കുന്നുണ്ട് വീണ്ടും കുറേ കാലങ്ങൾക്കു ശേഷം വെള്ളാളർ എന്നൊരു വിഭാഗവും അതിനു ശേഷം കര വീണ്ടും ഉടലെടുത്തപ്പോൾ ഭരതർ എന്നൊരു ജനവിഭാഗവും ഇവിടേയ്ക്ക് കുടിയേറിപ്പാർത്തു ഈ മൂന്നു വിഭാഗങ്ങളിൽ ആയർ കോലാരിയന്മാരായിരുന്നു ആയർക്കു കോൻ കോൽ എന്നും പേരുണ്ടായിരുന്നു കാലാന്തരത്തിൽ ഇവർ കോൽ ആയർ ആയും ആയർ ആയു മാറി ഇവർ എല്ലാം ആദി മെഡിറ്ററേനിയൻ വിഭാഗത്തിൽ പെട്ടവരായിരിക്കാനാണ് ചരിത്രകാരന്മാർ സാധ്യത കല്പിക്കുന്നത് എന്നാൽ ഭരതർ എന്ന പരതർ അഥവാ പരവർ ആസ്ട്രലോയിഡ് വിഭാഗം തന്നെയാണ് മേല്പറഞ്ഞതെല്ലാം അനുമാനങ്ങൾ അല്ലെങ്കിൽ മറ്റു രേഖകളിൽ നിന്നുള്ള നിഗമനങ്ങൾ ആണ് എന്നാൽ കേരളത്തെകുറിച്ച് പരാമർശമുള്ള ഏറ്റവും പുരാതനമായ രേഖ ക്രിസ്തുവിന് വർഷം മുമ്പ് അശോകചക്രവർത്തി ബി സി രേഖപ്പെടുത്തിയിട്ടുള്ള രണ്ടാം ശിലാശാസനമാണ് അതിൽ കേരളത്തിലെ ചേര രാജാക്കന്മാരെ പറ്റി വിവരിക്കുന്നുണ്ട് എന്നാൽ കേരളത്തെ പറ്റിയും കേരള രാജാക്കന്മാരെ പറ്റിയും ധാരണയുണ്ടാക്കുന്ന തരത്തിൽ ഉള്ള പരാമർശങ്ങൾ ലഭിക്കുന്നത് ക്രിസ്തുവിന് ശേഷം ഉള്ള മൂന്നും നാലും ശതകങ്ങളിൽ എഴുതപ്പെട്ട സംഘകൃതികളിൽ നിന്നാണ് അതിൽ നിന്നാണ് കേരളത്തിന്റെ ഏകദേശ രൂപം നമുക്ക് ലഭിക്കുനത് സംഘകാലത്തെ കേരളത്തിൽ തമിഴരും ഉണ്ടായിരുന്നതിനാൽ കവികൾ കേരളത്തെ തമിഴകത്തിൽ പെടുത്തി എന്നു മാത്രം എന്നാൽ സംഘകാലത്തിനു മുമ്പും കേരളമുണ്ടായിരുന്നു മറ്റു ഭാഷകളും നിലവിൽ ഉണ്ടായിരുന്നു കേരളിയരുടെ ഭാഷ എന്ന പൊതുവായൊന്നില്ലായിരുന്നു വെങ്കിലും കുട്ടനാട്ടിൽ കുടക് ഭാഷയും തുളു നാട്ടിൽ തുളു കലർന്ന ഭാഷയും നിലവിൽ നിന്നിരുന്നു ഭാഷയുടെ ഇടയിലും കൊടുക്കൽ വാങ്ങലുകൾ നടന്നു രാജാക്കന്മാർ ഉണ്ടായതിനെ പറ്റി ചരിത്രകാരന്മാർക്കിടയിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും അഭിപ്രായങ്ങളും ഉണ്ട് ആദിമ കാലങ്ങളിൽ ജനവിഭാഗങ്ങൾ ഒരു ഗോത്രം ആയി വികാസം പ്രാപിക്കുകയായിരുന്നു കാലി മേയ്ക്കലും കൃഷിയുമായി ഗോത്രങ്ങൾ വികസിച്ചു ഇത്തരം ഗോത്രങ്ങൾക്ക് തലവൻ എന്ന ഒരു കാരണവർ ഉണ്ടായിരുന്നു കാലി മേയ്ക്കുന്നവരിൽ പ്രമുഖനോ ഏറ്റവും അധികം ഗോക്കൾ ഉള്ളയാളോ ആയിരിക്കും ഇത് ഗോത്രത്തിനും കീഴിലുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നതും ക്ഷേമം നോക്കിയിരുന്നതും ഇയാളോ ഇയാൾക്കൊപ്പമുള്ള ആൾക്കാരോ ആയിരുന്നു ഗോത്രങ്ങൾ വളർന്നപ്പോൾ ഇത് ചെറിയ ഘടകങ്ങൾ ആയി വിഭജിച്ച് കൂടുതൽ ഗോത്രത്തലവന്മാർ ഉണ്ടാകുകയും ഈ ഗോത്രങ്ങളുടെ എല്ലാം തലവന്മാരുടെ തലവനെ ഗോക്കളുടെ അധിപൻ എന്ന അർത്ഥത്തിൽ അഥവ ഗോപൻ എന്ന വാക്ക് ചുരുങ്ങിയോ കോൻ എന്ന് രാജാവിനെ സംബോധന ചെയ്തു വന്നു കോൻ എന്ന വാക്കിന് ഇടയൻ എന്നാണ് അർത്ഥം കോൻ അല്ലെങ്കിൽ കോൽ എന്നതുമായി ഇതിന് ബന്ധമുണ്ട് ചെങ്കോൽ എന്നത് ആട്ടിടയന്മാരുടെ കോൽ എന്നതിന്റെ ഒരു പ്രതീകമാവാം എന്നാൽ കാലികളാണ് സമ്പത്തിന്റെ ആധാരം എന്ന് ഒരു മാനദണ്ഡം അന്നുണ്ടായിരുന്നു വ്യാപകമായി കാലികവർച്ചയും ഗോത്രങ്ങൾക്കിടയിൽ നിലനിന്നു ഇത് മൂലം പല വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു അങ്ങനെ ഗോത്രങ്ങൾ തമ്മിൽ നടന്ന സമർങ്ങൾക്ക് നേതൃത്വം നൽകിയിരുന്നവരായിരുക്കണം പിൽക്കാലത്ത് രാജാക്കന്മാരായതെന്നും അഭിപ്രായമുണ്ട് സംഘം കൃതികളിൽ പറയുന്ന മരുതം മില്ലൈ എന്നീ തിണകളിലായിരുന്നു കാലികൾ വളർന്നതും കൃഷി നടത്തിയിരുന്നതും ഇവിടത്തെ കുറിഞ്ചി പാലൈ എന്നീ തിണകൾ മലകളും കാടുകളും ആയിരുന്നതിനാൽ കാലി വളർത്തുന്ന ഗോത്രങ്ങൾ ഇല്ലായിരുന്നിരിക്കണം ഗോത്രത്തലവന്മാരെ തിരിച്ചറിയാനാണ് കിരീടം ധരിപ്പിച്ചിരുന്നതും അത് പിന്നീട് ഒരു ആചാരവും ആവശ്യവും ആയി മാറിയിരുന്നിരിക്കണം ഇറ വരി തുടങ്ങിയ നികുതികൾ ഉണ്ടായിരുന്നു രാജാക്കന്മാർ തമ്മിൽ യുദ്ധം നടന്നിരുന്നു ഇതിൽ തോല്വിയോ വിജയമോ ആയിരുന്നു ഉണ്ടായിരുന്നത് സന്ധിയോ സമാധനമോ ഇല്ലായിരുന്നു കാരണം പ്രധാന യുദ്ധങ്ങൾ കാലികളെ കവർച്ച ചെയ്യുക അല്ലെങ്കിൽ നഷ്ടപ്പെട്ട കാലികളെ തിരിച്ചു പിടിക്കുക എന്നതിനായിരുന്നു വാളും അമ്പും വില്ലും ഈട്ടിയുമായിരുന്നു പ്രധാന ആയുധങ്ങൾ സംഘകൃതികളിലെ അകം പുറം എന്നീ തരം തിരിവ് ഉണ്ട് ഇതിൽ അകം കൃതികൾ കൂടുതലും സാധാരണ ജനങ്ങളുടെ ജീവിതത്തെപറ്റിയാണെങ്കിൽ പുറം കൃതികളിൽ രാജാക്കന്മാരുടേയും മറ്റും യുദ്ധങ്ങളും യോദ്ധാക്കളുടേയും മറ്റും വീരശൂരപരാക്രമങ്ങളും മറ്റുമാണ് പ്രതിപാദീക്കുന്നത് അകം കവിതകൾ ഓരോ വിഭാഗം ജനങ്ങളുടെ ദൈനം ദിന ജീവിതം വിശദീകരിക്കുന്നു അവയിൽ നിന്ന് നമുക്ക് ജനങ്ങളെ പറ്റി മനസ്സിലാക്കാൻ സാധിക്കും അന്നത്തെ ജനങ്ങൾ നാലു കുലങ്ങളായി അഞ്ചു വ്യത്യസ്ത പ്രദേശങ്ങളിൽ ജീവിച്ചിരുന്നു ഈ പ്രദേശങ്ങൾ തിണകൾ എന്ന് അറിയപ്പെട്ടു മലകൾക്കടുത്തായി ജീവിച്ചിരുന്നവരെ കുറിഞ്ചി തിണൈ യിലാണ് പെടുത്തിയിരിക്കുന്നത് ഇവരെ കുറവർ എന്നാണ് പറഞ്ഞിരുന്നത് ഇവർ വനങ്ങളിൽ നിന്നും ലഭിക്കുന്ന ദ്രവ്യങ്ങളുടെ ശേഖരണവും തിന മുളനെല്ല് ഇഞ്ചി വാഴ മരമഞ്ഞൾ എന്നിവയുടെ കൃഷിയും മൃഗവേട്ടയും മറ്റുമായി കഴിഞ്ഞിരുന്നു കുറിഞ്ചിത്തിണയിലെ നാട്ടുപ്രമാണിമാർ വെപ്പന്മാർ നാടൻ എന്നെല്ലാമാണ് വിളിച്ചിരുന്നത് പുരോഹിതൻ വേലൻ എന്നറിയപ്പെട്ടു ഇയാൾ മന്ത്രവാദിയും കൂടിയായിരുന്നു മുരുകൻ ആയിരുന്നു കുറിഞ്ചി തിണൈയുടെ ദേവൻ എന്നാൽ അത് ആര്യ ദൈവമായ സുബ്രമണ്യനായിരുന്നില്ല ദേവനെ മലമുകളിലാണ് പ്രതിഷ്ഠിച്ചിരുന്നത് ഉത്സവങ്ങളും പൂജയും വഴിപാടും ചെയ്തിരുന്നു മുരുകൻ എന്ന പേരിൽ ആഫ്രിക്കയിലും ഒരു ദൈവത്തെ ആരാധിക്കുന്നു എന്നത് ഈ പ്രദേശത്തുകാർ ആഫ്രിക്കയിൽ നിന്ന് കുടിയേറിയ ഏറ്റവും ആദിക കാല ജനങ്ങൾ ആണ് എന്ന് ചിലർ വിശ്വസിക്കുന്നു മലകളിൽ തന്നെ ജലദൌർലഭ്യമുള്ള പ്രദേശങ്ങൾ ആണ് പാലതിണ പാലമരങ്ങൾ കുരട്ടുപാല കൊടിപ്പാല ഉലക്കപ്പാല ഏഴിലം പാല ധാരാളം ഉണ്ടായിരുന്നതിനാലാണ് ഇത് വന്യമൃഗങ്ങൾ ധാരാളം ഉണ്ടായിരുന്നു ഇവിടെ ജീവിച്ചിരുന്നവർ മറവർ എന്നറിയപ്പെട്ടിരുന്നു അവർ മൃഗവേട്ടയും ആനക്കൊമ്പ് പുലിപ്പല്ല് പുലിത്തോൽ തുടങ്ങിയവയുടെ വ്യാപാരവും ഉള്ളവരായിരുന്നു എങ്കിലും കള്ളന്മാരും കൊള്ളക്കാരും ഇവരിൽ ധാരാളം ഉണ്ടായിരുന്നു കാരുണ്യമില്ലാത്ത ഇവർ വഴിപോക്കരെ കൊള്ളയടിച്ച് ചിലപ്പോൾ കൊല ചെയ്യുക വരെചെയ്യും കാമുകീ കാമുകന്മാരായി ഒളിച്ചോടുന്നതും സ്ത്രീകളെ മോഷ്ടിച്ചുകൊണ്ടു പോകുന്നതും പാലത്തിണയിൽ പതിവായിരുന്നു കള്ള് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ അവർ ഉപയോഗിച്ചിരുന്നു മാംസാഹാരം നിത്യേന എന്നോണം ഉണ്ടായിരുന്നു മറവർക്ക് വേണ്ടത്ര ജീവിത സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല മഴ ഒരു വലിയ പ്രശ്നമായിരുന്നു എന്നും മഴയുള്ളതിന്നാൽ മഴനാട് എന്നും നാട്ടുകാരെ മഴവർ എന്നു വിളിക്കാൻ കാരണം അതാണ് എന്നും മറ്റു ചില കൃതികളിൽ കാണുന്നു ഈ നാടിന് കുറിച്ചി എന്നും പേരുണ്ടായിരുന്നു കുറിച്യർ എന്ന ജാതിപ്പേര് പിന്നീട് ജാതിവ്യവസ്ഥ ഉടലെടുത്തകാലത്ത് ആ ഗ്രാമീണർക്ക് നൽകപ്പെട്ടതാണ് കൊറ്റവൈ എന്ന ദേവിയായിരുന്നു മറവരുടെ ദൈവം കൊറ്റവൈ എന്ന ദേവതയാണ് കൊടുങ്ങല്ലൂരിലെ യഥാർത്ഥ പ്രതിഷ്ഠ എന്നും ആര്യാധിനിവേശ കാലത്ത് അതിനെ ആര്യ വത്കരിച്ച് ഭദ്രകാളിയാക്കിയതാണ് എന്ന് രേഖകൾ ഉണ്ട് പാലക്കാർക്ക് എങ്കിലും വേട്ടുവ വരി തുണങ്കക്കൂത്ത് എന്നിങ്ങനെയുള്ള നൃത്തരൂപങ്ങൾ ഉണ്ടായിരുന്നു എന്നും ചേര രാജാക്കന്മാർ അതിനെ പ്രോത്സാഹിപ്പിച്ചിരുന്നു ചില ചക്രവർത്തിമാർ അത് ആടിയതായും കവിതകളിൽ പറയുന്നു കേരളത്തിന്റെ തനതു ആയോധന സംസ്കാരമായ കളരിപ്പയറ്റിന്റെ ഉത്ഭവം സംഘംകാലഘട്ടമാണ് ചെറിയ കുന്നുകളും കുറ്റിക്കാടുകളും നിറഞ്ഞ മലയോരങ്ങൾ മുല്ലതിണ എന്ന് അറിയപ്പെട്ടു പൂവണിഞ്ഞ് മുല്ലകൾ ഈ പ്രദേശത്ത്തിന് മനോഹാരിത നാൽകിയിരുന്നു മുല്ലത്തിണ കടലിനും മലയ്ക്കും ഇടയിലുള്ള സ്ഥലമായതിനാൽ ഇടനാട് എന്നും അറിയപ്പെട്ടിരുന്നു ഇടനാട്ടിലീ ജനങ്ങൾ ഇടയർ എന്നും അമര തുവര മുതിര തുടങ്ങിയ പയർ വർഗ്ഗങ്ങൾ ക്കൃഷി ചെയ്യുന്നതിൽ അവർ സമർത്ഥരായിരുന്നു മായോൻ ആയിരുന്നു അവരുടെ ദൈവം കാലികളെ ഉപയോഗിച്ച് കൃഷി ചെയ്യലും അവർക്ക് വശമുണ്ടായിരുന്നു ഏറ്റവും വളക്കൂറുള്ള പ്രദേശങ്ങൾ ആണ് മരുതംതിണ പുഴകളും തോപ്പുകളും നിറഞ്ഞ സമതല പ്രദേശങ്ങൾ ആമ്പലും താമരയും നിറഞ്ഞ പൊയ്കകൾ വലിയ നെല്പാടങ്ങൾ എന്നിവ മരുതം തിണയുടെ പ്രാത്യേകതകൾ ആണ് മരുത നാട്ടുകാർ വെള്ളാളരും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ ഉഴുന്നതിനാൽ ഉഴവരും എന്നറിയപ്പെട്ടിരുന്നു ഉഴവർ ആണ് ഈഴവർ ആയത് എന്ന് ഒരു അഭിപ്രായമുണ്ട് ഏറ്റവും സമ്പന്നമായ ഭൂപ്രദേശമാണ് ഇത് എങ്ങു സമൃദ്ധി കളിയാടിയിരുന്നു നെല്ലിന്റെ മണം എല്ലാ വീടുകളിൽ മുറ്റി നിന്നിരുന്നു ഗ്രാമങ്ങൾക്ക് പുതൂർ മുതൂർ എന്നിങ്ങനെയാണ് പേർ വച്ചിരുന്നത് ഇന്ദ്രനായിരുന്നു കുല ദൈവം ആണ്ടുതോറും ഇന്ദ്രവിഴാ എന്ന പേരിൽ ഉത്സാവം നടത്തപ്പെട്ടിരുന്നു വെള്ളാളർ ആര്യാധിനിവേശകാലത്ത് നമ്പൂതിരിമാരെ അനൂകൂലിച്ചാതിനാൽ അവർക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിച്ചു എന്നാൽ ഉഴവർ അവരുടെ ആചാരങ്ങളെ അടിയാറ വയ്ക്കാൻ തയ്യാറാവാത്തതിനാൽ അവർ മലനാടുകളിലെ മറ്റു പ്രതിരോധം ചെലുത്തിയ ഗോത്രങ്ങൾക്കൊപ്പം അധ് കൃതരാക്കപ്പെട്ടു അവസാനത്തെ തിണ നെയ്തൽതിണ ആണ് കടലും അതിൻറീ തീരത്തോട് അടുത്ത പ്രദേശങ്ങളും ആണ് ഇതിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഈ പ്രദേശത്തായിരുന്നു കുടൂതലും കടലൂമായി ബന്ധപ്പെട്ട മത്സ്യ ബന്ധനവും വ്യാപാരവും ഇവർ നടത്തിവന്നു കടലിൽ നിന്നു ഉള്ളിലേക്ക് പ്രവേശിക്കുന്ന അഴിമുഖങ്ങളിൽ വലിയ കപ്പല്ലുകൾ വന്നണഞ്ഞിരുന്നു വ്യാപാരം മൂലം സമ്പന്നമായിരുന്നു ജനജീവിതം ജനനിബിഡാമായ തുറമുഖപട്ടണങ്ങൾ പാണ്ടിക ശാലകൾ എന്നിവ ഇവിടാത്തെ പ്രത്യേകതകൾ ആണ് ഇവിടത്തെ നാട്ടുകാരെ പരതർ പരതവർ എന്നാണ് വിളിച്ഛിരുന്നത് വരുണൻ അല്ലെങ്കിൽ ജലദേവൻ ആയിരുർന്നു അവ്വരുടെ ദേവൻ കൊള്ളുക അഥവാ വാങ്ങുക കൊടുക്കുക അഥവാ വിൽക്കുക എന്ന വ്യാപാരത്തിന്റെ സമ്പ്രദായങ്ങൾ അന്നത്തെ ജനങ്ങൾക്ക് അറിയാമായിരുന്നു എന്നാൽ വിലയായി നെല്ല് ഉപ്പ് മീൻ ഇറച്ചി തേൻ ചട്ടി കലം മുതലായ വസ്തുക്കൾ ആയിരുന്നു ആദ്യകാലത്ത് ആദാനപ്രദാന ബാർട്ടർ രീതിയിൽ കൊടുക്കൽ വാങ്ങലുകൾക്ക് നിധാനമായിരുന്നത് നാണയങ്ങൾ ഉണ്ടാക്കിയിരുന്നില്ല എങ്കിലും വിദേശരാജ്യങ്ങളിലെ നാണയങ്ങൾ വിനിമയം ചെയ്യാൻ വ്യാപാരികൾ ശ്രമിച്ചിരുന്നു പ്രമുഖ വ്യാപാരങ്ങൾ നാണയങ്ങൾ മുഖേനയായിരുന്നു തൊഴിൽ വിഭജനം ഉണ്ടായിരുന്നില്ല കലം ഉണ്ടാക്കുന്ന കുശവന്മാരും കൃഷിപ്പണി ചെയ്യുന്ന വെള്ളാളരും ഉപ്പ് എടുത്ത് വിൽകുന്ന ഉമണരും പശുവിനെ പരിപാലിക്കുന്ന ആയന്മാരും ഉണ്ടായിരുന്നു നായാട്ട് നെയ്ത്ത് എന്നീ തൊഴിലുകളും കരസ്ഥമായിരുന്നു സാധനം അളക്കുന്നതിന് മുഴം ചാൺ അടി എന്നിങ്ങനെയുള്ള മൂലകങ്ങൾ ഉപയോഗിച്ചിരുന്നു വിടുതിക്കുള്ള ഇടമായി വീട് എന്ന പദം ഉപയോഗിച്ചു പുര കുടി എന്നിങ്ങ്നനെയും പേരുകൾ ഉൻടായിരുന്നു വീട്ടിൽ ഇരിക്കുന്നതിനോ കിടക്കുന്നതിനോ വീട്ടുപകരണങ്ങൾ ഉണ്ടായിരുന്നില്ല പായ് ചരമ്പ് തടുക്ക് എന്നിവ ഇരിക്കാനും കിടക്കാനും ഉപയോഗിച്ചിരുന്നു ചട്ടിയും കലയും അടുക്കളയിൽ ഉപയോഗിച്ചിരുന്നു ഉരലും ഉലക്കയും ഉപയോഗിച്ച് ധാന്യങ്ങളുറ്റെ തോടു കളയാനും പൊടിക്കാനും അറിയാമായിരുന്നു വസ്ത്രമായി പരുത്തി നൂൽ കൊണ്ടു നെയ്ത മുണ്ടാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത് വിദേശത്തു നിന്നും പട്ട് ഇറക്കുമതി ചെയ്തിരുന്നു മണം അഥവാ വിവാഹം എന്ന സ്ഥാപനം അന്നുമുണ്ടായിരുന്നു വിവാഹത്തിനു ബാഹ്യമായ അടയാളങ്ങൾ ഉണ്ടായിരുന്നില്ല ഇങ്ങനെ ഗോത്ര വ്യവസ്ഥ ശക്തിപെട്ട് മുന്നോ നാലോ രാജസ്ഥാനങ്ങൾ ഉടലെടുത്തു ചേരർ ചോഴർ പാണ്ട്യർ എനിവരും മലനാട് എന്നതുമാണ് അത് ഇതിൽ മലനാട് പിന്നീട് ഒരു സ്വതന്ത്ര്യ രാഷ്ട്രപദവി നഷ്ടപ്പെട്ട് മറ്റു രാജ്യങ്ങളുടെ ഭാഗമായിത്തീർന്നു വടക്ക് വെങ്കടവും തെക്ക് കന്യാകുമാരിയും കിഴക്കും പടിഞ്ഞാറും സമുദ്രങ്ങളും അതിരുകളായി ദക്ഷിണ ഇന്ത്യ പ്രചീനകാലത്ത് ഈ നാല് രാജ്യങ്ങളായി തിരിക്കപ്പെട്ടിരുന്നു ചേരമണ്ഡലം കേരളം ചോഴമണ്ഡലം പാണ്ടിമണ്ഡലം മലൈമണ്ഡലം എന്നിവരായിരുന്നു പാണ്ടി രാജാക്കന്മാർ ആയന്മാരായിരുന്നു ആയർ മുല്ലതിണയിലെ ജനങ്ങൾ ആണ് ആയന്മാർ ഇവരുടെ നാട്ടുക്കൂട്ടത്തലവന്മാർക്ക് കുറുംപൊറൈ നാടൻ എന്നും പൊതുവൻ എന്നും പേരുണ്ടായിരുന്നു കുറുംപൊറൈ നാടൻ എന്നാൽ ചെറിയ കുന്നുകളോട് കൂടിയ മലയോരത്തിന്റെ നായകൻ എന്നാണർത്ഥം പാണ്ടിയരുടെ തലസ്ഥാനം മുല്ലതിണയിൽ പെട്ട മധുര ആയിരുന്നു എന്നാൽ ഇവർ പാണ്ഡവൻമാരായിരുന്നു എന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിരുന്നത് ഇന്ന് അപ്രസക്തമാണ് പാണ്ടി എന്നതിന് മലയോരം എന്നും അർത്ഥം ഉണ്ട് ഇവർ വെള്ളാളന്മാരായിരുന്നു മരുതം തിണയിൽ താമസിച്ചിരുന്ന ജനങ്ങളുടെ ഊരുതലവനാണ് രാജാവായിത്തീർന്നത് ഈ നാട്ടു തലവനെ ഊരൻ എന്നാണ് വിളിച്ചിരുന്നത് എന്ന് മരുതം പാട്ടുകളിൽ പ്രതിപാദിക്കുന്നു വളമുള്ള വിളനിലങ്ങളുടെ നാഥൻ എന്ന അർത്ഥത്തിലാണ് ചോഴം ഉപയോഗിക്കുന്നത് അങ്ങനെയാണ് ചോഴൻ എന്ന പേരു വന്നത് ചോഴന്റെ ആസ്ഥാനം മരുതം തിണയിലുള്ള ഉറയൂർ ആയിരുന്നു ആസ്ഥാനം തന്നെ മരുതം തിണയിലാ അയത് മേൽ പറഞ്ഞതിന് നല്ല ആധാരമാണ് നെയ്തൽ തിണയിലെ മൂപ്പന്മാരായിരുന്നു ഇവർ ചേർപ്പ് എന്നൊക്കെ നെയ്തൽ തിണയെ സൂചിപ്പിച്ചിട്ടൂണ്ട് അകം പാട്ടുകളിൽ ചേരളം എന്നതും കേരളം എന്നതും അതിന്റെ വേരിൽ നിന്നാണ് ഉണ്ടായത് എന്ന വാദത്തിന് ശക്തി പകരുന്നതാണ് ഈ വാദം ഭരതർ പറവർ ആണ് ഇവിടത്തെ ജനങ്ങൾ നെയ്തൽ തിണയിലുള്ള വഞ്ചിമുതൂർ ഇന്നത്തെ കൊടുങ്ങല്ലൂർ കരൂർ തമിഴ്നാട്ടിലെ കരൂർ അല്ലെങ്കിൽ തൃക്കാക്കര ആയിരുന്നു അവരുടെ തലസ്ഥാനം എന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു വഞ്ചിമുതൂർ എന്ന പേരിലെ മുതൂർ എന്ന പദത്തിന് പഴയ നഗരം എന്നും കരുവൂർ എന്നാൽ പുതിയ ഊർ എന്നുമാണ് അർത്ഥം ഈ അർത്ഥം സ്വീകരിച്ചാൽ വഞ്ചിയും കരുവൂരും രണ്ട് നഗരങ്ങളാണെന്നും ഒന്ന് പെരിയാർ തീരത്തും മറ്റൊന്ന് അമരാവതീ നദിയുടെ തീരത്തും ആണെന്നും അനുമാനിക്കാം രണ്ടും ചേരൻമാരുടെ തലസ്ഥാനമായിരുന്നു വഞ്ചിമുതൂർ ആദ്യത്തെ തലസ്ഥാനവും കരുവൂർ പിന്നീട് ഏർപ്പെടുത്തിയ തലസ്ഥാനവും കോതമംഗലത്തിന് അടുത്തുള്ള തിരുക്കാരൂർ ആണ് വഞ്ചിയെന്നും അതല്ല മുചിരി പട്ടണത്തിനടുത്ത് തിരുവഞ്ചിക്കുളം ആണിത് എന്നും അഭിപ്രായം ഉള്ള ചരിത്രകാരന്മാർ ഉണ്ട് ചില മധ്യകാല തമിഴ് പണ്ഢിതൻമാരുടെ അഭിപ്രായത്തിൽ അന്നത്തെ കൊടും കോളൂർ ഇന്നത്തെ കൊടുങ്ങല്ലൂർ തന്നെയാണ് വഞ്ചി ചേര രാജാവിനെ പൊറയൻ എന്നും വിളിക്കാറുണ്ടായിരുന്നു പൊറനാട് എന്നറിയപ്പെട്ടിരുന്ന പാലക്കാടിലെ ഇന്നും ചില സ്ഥലങ്ങളിൽ അങ്ങനെ വിളിക്കാറുണ്ട് രാജകുമാരിയെ വിവാഹം ചെയ്തതിനാലാണ് പൊറയൻ എന്ന സ്ഥാനപ്പേർ ലഭിച്ചത് ഇരുമ്പൊറയൻ ആദ്യകാലങ്ങളിൽ തിണകളിൽ ഒതുങ്ങി നിന്നിരുന്ന ഒരോ രാജ്യങ്ങളും പിൽക്കാലത്ത് സാമ്രാജ്യത്ത മോഹങ്ങൾ മൂലം മറ്റു തിണകളിലേയ്ക്ക് പടയോട്ടം നടത്തി മറ്റു സ്ഥലങ്ങളും മാതൃഭൂമിയോട് കൂട്ടിച്ചേർക്കുകയായിരുന്നു ആദ്യത്തെ ചേരരാജാവ് എന്ന് സംഘം കൃതികളിൽ പരാമർശം ഉള്ളത് ഉതിയൻ ചേരൽ ഉദയൻ എന്നതിന്റെ പൂർവ്വ രൂപം എന്ന രാജാവാണ് അതിനു മുന്നത്തെ രാജാക്കന്മാരെപ്പറ്റി രേഖകൾ ഇല്ല ഇദ്ദേഹം മഹാഭാരതയുദ്ധത്തിൽ പങ്കെടുത്തതായും സൈന്യത്തിന് മൃഷ്ടാന്ന ഭോജനം ചെയ്തിരുന്നതിനാൽ പെരുഞ്ചോറ്റുതിയൻ എന്ന ബഹുമതി ലഭിച്ചതായും പറയപ്പെടുന്നു എന്നാൽ ഇത് തെറ്റാണെന്നും സംഘം കൃതികളിൽ പിന്നീട് ആര്യൻമാരുടെ അധിനിവേശകാലത്ത് തിരുകി കയറ്റിയ കാവ്യങ്ങളായിരിക്കാം ഇത് അല്ലെങ്കിൽ അദ്ദേഹത്തിന്റെ വളരെ പൂർവ്വികൻ പ്രസ്തുത യുദ്ധത്തിൽ പങ്കെടുത്തിരിക്കാനും അതേ പേരുള്ള രാജാവിനും അദ്ദേഹത്തിന്റെ ബഹുമതികളും അർപ്പിക്കപ്പെട്ടതായിരിക്കാം എന്നുമാണ് ചരിത്രകാരനായ സോമൻ ഇലവം മൂട് കരുതുന്നത് തമിഴ് കവികൾ അദ്ദേഹത്തെ വാനവരമ്പൻ എന്നാണ് വിശേഷിപ്പിക്കുന്നത് അതായത് ആകാശം അതിരായുള്ളവൻ അത് അനുസരിച്ച് തെക്കേ ഇന്ത്യ മുഴുവനും ചേരന്മാരുടെ കീഴിലായിരുന്നു എന്ന് ചില ചരിത്രകാരന്മാർ അനുമാനിക്കുന്നത് തെറ്റാണ് കാരണം നെയ്തൽ തിണയുടെ മാത്രം ആധിപത്യം കൊണ്ട് ഈ പറഞ്ഞ അതിരുകൾ ഭാവനയിലെങ്കിലും സൃഷ്ടിക്കാൻ സധിക്കും ഉതിയൻ ചേരലിന്റെ കാലത്ത് സാമ്രാജ്യവികസനങ്ങൾ നടന്നത് ദക്ഷിണേന്ത്യയിലെ വൻ രാഷ്ട്രീയ പരിവർത്തനങ്ങൾക്ക് കാരണമായി മരുതംതിണയിൽ പെട്ടതും ചോഴന്റെ കീഴിലുമുള്ളതായ കുട്ടനാട് ഇന്നത്തെ എറണാകുളം ആലപ്പുഴ ജില്ലകളുടെ തീരപ്രദേശങ്ങൾ ഒഴിച്ച് കിഴക്കൻ മേഖലകളും കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളുടെ ഭാഗങ്ങളും ചേർന്ന അപ്പർ കുട്ടനാട് ഒരു വെള്ളാള നാടുവാഴിയുടെ കിഴിലായിരുന്നു ഉതിയൻ ഇത് ആക്രമിച്ച് കീഴ്പ്പെടുത്തി നെയ്തലിനോട് ചേർത്തു പിന്നിടും അദ്ദേഹം ചോഴ പാണ്ട്യരുടെ അധീനത്തിലുള്ള പല ഇടങ്ങളും കൈക്കലാക്കിയതോടെ ചേരന്റെ തെക്കുള്ള കടൽ തീരങ്ങൾ സ്വന്തമാക്കി അങ്ങനെ കിഴക്കേ നെയ്തൽ അല്ലെങ്കിൽ ചേരളം നഷ്ടമായി സംഘകാലത്തിനു മുന്നേ തന്നെ ദർശനങ്ങളും മതങ്ങളും കേരളത്തിൽ പ്രചരിച്ചിരുന്നിരിക്കണം അത് വ്യക്തമായും ഏത് മതം എന്ന് നിർവ്വചിക്കുക ബുദ്ധിമുട്ടാണ് എങ്കിലും താഴെ പറയുന്നവയായിരുന്നു പ്രധാന മതങ്ങൾ മതപരമായ സങ്കുചിത മനോഭാവമില്ലാത്ത ദ്രാവിഡ ആചാരങ്ങൾ ആയിരുന്നു പ്രാചീന കേരളീയർ പിന്തുടർന്നത് മിക്കവാറും പ്രാകൃതമായാ ആചാരാനുഷ്ഠാനങ്ങൾ ആയിരുന്നു കുലദൈവങ്ങളേയും നദികളേയും വൃക്ഷങ്ങളേയും അവർ ആരാധിച്ചു പോന്നു പ്രധാന ദേവത കൊറ്റവൈ എന്ന സമര ദേവതയായിരുന്നു ഇത് കണ്ണകിയാണ് എന്നും കണ്ണകിക്കും മുന്നേ തന്നെ കൊറ്റവൈ ഉണ്ടായിരുന്നു എന്നും രണ്ടും പിന്നീട് ഒന്നായതാണ് എന്നും ചിലർ വാദിക്കുന്നു വൈഷ്ണവ മതത്തിന്റേയും ശൈവമതത്തിന്റേയും ഉയർച്ച ബുദ്ധമതത്തിന്റെ അധഃപതനത്തിൽ കലാശിച്ചു തമിഴ് നാട്ടിൽ പ്രചരിച്ച ശൈവ ഹിന്ദുമതങ്ങൾ അക്കാലത്തെ ബുദ്ധമതത്തിന്റെ വേരറുത്തുകളയാൻ അക്ഷീണം പരിശ്രമിച്ചതായി കാണാം ഒമ്പതാം നൂറ്റാണ്ടിൽ തഞ്ചാവൂരിൽ ജീവിച്ചിരുന്ന സംബന്ധമൂർത്തി എന്ന ശൈവ സന്യാസി ബുദ്ധഭിക്ഷുക്കളെ കൂട്ടത്തോടെ കൊന്നു തള്ളുവാനായി ഒരു പ്രത്യേക മറവ സേനയെ തന്നെ രൂപീകരിച്ചിരുന്നു കുമാരീല ഭട്ടന്റെ കടുത്ത അനുയായിയായി ആയിരുന്നു മൂർത്തി ക്രിസ്തുവർഷം രചിക്കപ്പെട്ടാ ആലവൈപതികം എന്ന ഗ്രന്ഥത്തിൽ സംബന്ധമൂർത്തി മധുരയിൽ ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കിയതായും സന്യാസിനികളെ ദേവദാസികളായോ കൂത്തച്ചിക്കളാക്കിയതായോ പറയുന്നു വേദങ്ങളുടെ അധീശത്വം തെളിയിക്കുന്നതിനായി കുമാരിലഭട്ടൻ നൂതന വാദമുഖങ്ങൾ പ്രസ്താവിച്ചിരുന്നു മധ്യകാല ബുദ്ധസന്യാസികൾക്ക് എതിരെ വേദ ആചാരങ്ങളെ അനുകൂലിച്ചുള്ള കുമാരിലഭട്ടിന്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു ഇത് ബുദ്ധമതത്തിനു ഭാരതത്തിൽ ഉണ്ടായിരുന്ന പ്രചാരം കുറയുന്നതിനു കാരണമായതായി ചിലർ വാദിക്കുന്നു ഇദ്ദേഹത്തിന്റെ ജീവിതകാലത്താണു ബുദ്ധമതം ഭാരതത്തിൽ ക്ഷയിക്കാൻ തുടങ്ങിയത് ബുദ്ധപൽകിത ഭവ്യ ധർമ്മദാസ ദിഗാംഗ തുടങ്ങിയ ബുദ്ധസന്യാസിമാരെ വാഗ്വാദങ്ങളിൽ കുമാരിലഭട്ട പരാജയപ്പെടുത്തിയതായി കാണുന്നു മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനും പത്രപ്രവർത്തകനും സാമൂഹിക നായകനുമായിരുന്നു എം പി നാരായണപിള്ള ജനനം നവംബർ മരണം മെയ് നാണപ്പൻ എന്ന് സ്നേഹത്തോടെ അറിയപ്പെട്ടിരുന്നു അദ്ദേഹം പെരുമ്പാവൂരിനു അടുത്തുള്ള പുല്ലുവഴിയിൽ ജനിച്ചു അലഹബാദ് സർവ്വകലാശാലയിൽ നിന്നും കാർഷിക ശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം അദ്ദേഹം ദില്ലിയിലെ കിഴക്കൻ ജർമ്മൻ എംബസിയിൽ ടെലെഫോൺ ഓപ്പറേറ്റർ ആയി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു അതിനുശേഷം ഒരു സാമ്പത്തിക വിദഗ്ദ്ധനായി ദേശീയ ആസൂത്രണ കമ്മീഷനിൽ അദ്ദേഹം വർഷം ജോലിചെയ്തു ഈ സമയത്താണ് തന്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിക്കുന്നത് ഹോങ്കോങ്ങിലെ ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ വിൽ സബ് എഡിറ്ററായി ചേർന്ന് ധനകാര്യപത്രപവർത്തനം ആരംഭിച്ചു മുതൽ വരെ അദ്ദേഹം ബോംബെയിൽ വാണിജ്യവകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം തലവനായും മക് ഗ്രാ ഹില്ല് ലോക വാർത്തയുടെ ഇന്ത്യൻ വാർത്താ ലേഖകൻ ആയും ജോലി ചെയ്തു ഇതിനുശേഷം മിനറത്സ് ആന്റ് മെറ്റത്സ് റിവ്യൂ വിന്റെ പത്രാധിപരായി അദ്ദേഹം പ്രവർത്തിച്ചു പരിണാമം നോവൽ എം പി നാരായണപിള്ളയുടെ കഥകൾ സത്രഗലി കഥാസമാഹാരം മൂന്നാം കണ്ണ് കാഴ്ചകൾ ശബ്ദങ്ങൾ ലേഖന സമാഹാരം എന്നിവയാണ് കൃതികൾ ഏഷ്യൻ ഇൻഡസ്റ്റ്രീസ് ഇൻഫൊർമേഷൻ സെന്റർ എന്ന സ്ഥാപനത്തിന്റെ തലവൻ ആയിരുന്നു മലയാളം വാരികയായിരുന്ന ട്രയലിന്റെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട് ധാരാളം ചെറുകഥകൾ എഴുതിയിട്ടുണ്ടെങ്കിലും പരിണാമം എന്ന ഒറ്റ നോവൽ മാത്രമേ നാരായണപിള്ള എഴുതിയിട്ടുള്ളൂ കേരള സാഹിത്യ അക്കാദമിയുടെ ലെ പുരസ്കാരം ലഭിച്ചു എങ്കിലും തന്റെ ചില നിബന്ധനകൾ പുരസ്കാര കമ്മിറ്റി അംഗീകരിക്കാത്തതിനാൽ അദ്ദേഹം ഈ പുരസ്കാരം നിരസിച്ചു നാരായണപിള്ളയുടെ കഥകൾ അവയുടെ ഭാഷാഗുണാത്തേക്കാളേറെ ശ്രദ്ധിക്കപ്പെട്ടത് അവ കൈകാര്യം ചെയ്ത വിഷയങ്ങളുടെ സങ്കീർണ്ണതകൾ കൊണ്ടായിരുന്നു അധികാരമോഹങ്ങളുടെയും വിപ്ലവവീര്യങ്ങളുടെയും സർവ്വോപരി മാനുഷികമൂല്യങ്ങളുടെയും കഥ പറയുന്ന പരിണാമം മലയാളത്തിലുണ്ടായ മികച്ച കൃതികളിലൊന്നാണ് യാത്രയ്ക്കിടയിൽ എന്ന ചെറുകഥ ഷാജി എൻ കരുൺ ടെലിഫിലിമായി അനുവർത്തനം ചെയ്തിട്ടുണ്ട് പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക് ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ സംസ്കൃതം ആംഗലേയം വേദാധികാരമില്ലാത്ത ശൂദ്രർക്കും സ്ത്രീകൾക്കും വേണ്ടി രചിക്കപ്പെട്ട ഇതിഹാസപുരാണങ്ങളെ പഞ്ചമവേദമെന്നും വിളിക്കാറുണ്ട് ഹിന്ദുജനസാമാന്യത്തിന്റെ മതവിശ്വാസം സ്ഥാപിച്ചിരിക്കുന്നത് പുരാണങ്ങളിലാണ് പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങൾ ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങൾ എന്നിവയും പുരാണങ്ങളിൽ ഉൾപ്പെടുത്തിക്കാണാറുണ്ട് മഹാവിഷ്ണു പരമശിവൻ പരാശക്തി മഹാലക്ഷ്മി പാർവ്വതി സരസ്വതി തുടങ്ങിയ ദേവീദേവന്മാരുടെ കഥകൾ പുരാണങ്ങളിൽ അടങ്ങിയിരിക്കുന്നു ഈ ദേവകളെ ആരാധിക്കുന്ന രീതികളും ഇവയിൽ വിശദമാക്കിയിട്ടുണ്ട് ഇതിനു പുറമേ ലോകത്തിന്റെ നിർമ്മിതി വിവിധ രാജാക്കന്മാർ എന്നിവയെക്കുറിച്ചുമുള്ള പരാമർശങ്ങൾ പുരാണങ്ങളിലുണ്ട് വേദങ്ങളിൽ നിന്നും വ്യത്യസ്തമായി പുരാണങ്ങൾ വളരെ ലളിതമായ സംസ്കൃതഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത് അതുപോലെത്തന്നെ വേദങ്ങൾ നിഷിദ്ധമായ സ്ത്രീകളും ശൂദ്രരും ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങളും പുരാണങ്ങൾ പഠിക്കുന്നത് അനുവദനീയവുമായിരുന്നു ക്ഷേത്രങ്ങളിൽ പുരോഹിതർ ഇവ ചൊല്ലിയിരുന്നു പുരാണം എന്നാൽ പുരാതന കാലം മുതൽ നിലനിൽക്കുന്നത് എന്നാണർത്ഥം പുരാണങ്ങളുടെ കാലവും കർത്താവും തർക്കവിഷയമാണ് വിശ്വാസമനുസരിച്ച് വേദവ്യാസൻ ആണ് ഇവയുടേയും കർത്താവ് ക്രിസ്തു വിന് ഏറെ നൂറ്റാണ്ടുകൾ മുന്നാണിവ എഴുതപ്പെട്ടിരിക്കുന്നത് എന്നാൽ ചരിത്രകാരന്മാരും ഗവേഷകരും ഇത് അംഗീകരിക്കുന്നില്ല കാലഘട്ടം കി മു ആം നൂറ്റാണ്ടിനും ക്രി പി ഒന്നാം നൂറ്റാണ്ടിനുമിടയിലാണെന്നാണ് ആധുനിക പണ്ഡിതർ അവകാശപ്പെടുന്നത് എല്ലാ പുരാണങ്ങൾക്കും പൊതുവായ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിലും ഭാഷാശൈലികൾ വിഭിന്നമാണെന്നതാണ് അവർ ഉന്നയിക്കുന്ന പ്രധാന തർക്കവിഷയം ചിലതിൽ ലാഘവമായ ഭാഷയാണെങ്കിൽ മറ്റു ചിലതിൽ ഗാഢവും കഠിനവും ദുർഗ്രഹവുമായ ഭാഷയാണ് പുരാണങ്ങളിലെ പ്രതിപാദ്യവിഷയങ്ങൾ തമ്മിൽ വളരെ വ്യത്യാസമുള്ളവയും തമ്മിൽ പൊരുത്തപ്പെടാത്തവയും ഉണ്ട് ഒന്നിൽ ഏറ്റവും പ്രധാന ദേവനായി ചിത്രീകരിച്ചിരിക്കുന്ന മൂർത്തി മറ്റൊന്നിൽ വേറൊരു ഈശ്വരന്റെ മുന്നിൽ തരം താഴ്ന്നു നിൽക്കുന്നതായും പ്രതിപാദിച്ചു കാണുന്നു പഞ്ചലക്ഷണങ്ങളുടെ കാര്യത്തിലും തമ്മിൽ വൈരുദ്ധ്യമുണ്ട് ഇവയെല്ലാം വിഭിന്നരായ കർത്താക്കളാണ് പുരാണങ്ങൾ എഴുതിയതെന്നും സ്വീകാര്യത കിട്ടാനായി വ്യാസന്റെ പേർ സ്വീകരിച്ചതായിരിക്കാം എന്നും ചരിത്രകാരന്മാർ കരുതുന്നതിന്റെ ആധാരം ഗുപ്തസാമ്രാജ്യത്തിന്റെ പതന കാലഘട്ടത്തിലാണ് പുരാണങ്ങളുടെ ഉള്ളടക്കം പ്രമാണീകരിക്കപ്പെട്ടത് മെഡീവൽ കാലഘട്ടം വരെ പുരാണ ഗ്രന്ഥങ്ങളിലേയ്ക്ക് രചനകൾ നിരന്തരം കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടേയിരുന്നു അഥർവ്വവേദത്തിൽ പുരാണങ്ങളെക്കുറിച്ച് പരാമർശമുണ്ടെങ്കിലും അക്കാലത്ത് അവ ഗ്രന്ഥരൂപം പ്രാപിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല ഛാന്ദോഗ്യോപനിഷത്തിന്റെ കാലമായപ്പോഴേക്കും പുരാണങ്ങൾ ശരിയായ രൂപം പ്രാപിച്ചിരുന്നു എങ്കിലും സൂത്രങ്ങളും സൂത്രഭാഷ്യങ്ങളും രചിക്കപ്പെട്ടതോടെയാണ് പുരാണങ്ങളെപ്പറ്റിയുള്ള വ്യക്തമായ പ്രസ്താവനകൾ പ്രത്യക്ഷപ്പെടുന്നത് ക്രി വ അഞ്ചാം ശതകത്തിൽ പുരാണങ്ങളുടെ ലക്ഷണങ്ങളെപ്പറ്റി അമരസിംഹൻ പ്രതിപാദിക്കുന്നുണ്ട് അദ്ദേഹം സർഗം പ്രതിസർഗം വംശം മന്വന്തരം വംശാനുചരിത്രം എന്നീ ലക്ഷണങ്ങളെപ്പറ്റി പരാമർശിക്കുന്നു ഗുപ്തകാലഘട്ടത്തിൽ അതായത് ഏതാണ്ട് അഞ്ചാം നൂറ്റാണ്ടിലാണ് പുരാണങ്ങൾ ക്രോഡീകരിക്കപ്പെട്ടത് ഹിന്ദുമതത്തിന്റെ നവോത്ഥാനം ദർശിക്കപ്പെട്ട അക്കാലത്ത് തന്നെയാണ് രാമായണവും മഹാഭാരതവും ക്രോഡീകരിക്കപ്പെട്ടത് പുരാണങ്ങൾ പതിനെട്ട് എണ്ണം ഉണ്ട് എന്ന് വിശ്വസിക്കുന്നു ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടാവാം അഷ്ടാദശപുരാണങ്ങൾ താഴെ പറയുന്നവയാണ് ബ്രഹ്മമാഹാത്മ്യത്തിനു പുറമെ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു ആകെ ശ്ലോകങ്ങൾ ഈ അഞ്ച് വിഷയങ്ങൾ പഞ്ചലക്ഷണങ്ങൾ എന്നാണ് അറിയപ്പെടുന്നത് അവ ചുവടേ ചേർക്കുന്നു മതം ചരിത്രം എന്നിവയാണ് മിക്ക പുരാണങ്ങളുടേയും പ്രധാന പ്രതിപാദ്യവിഷയമെങ്കിലും അവ ഈ അഞ്ചു വിഷയങ്ങളെയാണ് കൈകാര്യം ചെയ്യുന്നത് മറ്റുപല വിശുദ്ധഗ്രന്ഥങ്ങളിലും മതഗ്രന്ഥങ്ങൾ ഇതേതരത്തിലുള്ള വേർതിരിവ് ദർശിക്കാൻ കഴിയുമെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു ഉദാ ബൈബിൾ ഒരു പുരാണം പ്രധാനമായും ഒരു ദേവതക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുകയും മറ്റുള്ള ദേവതകളെ അത്ര പ്രാധാന്യമില്ലാതെയുമാണ് ചിത്രീകരിക്കാറുള്ളത് മിക്കവാറും എല്ലാ പുരാണങ്ങളിലും ഭക്തിമുതൽ സാംഖ്യം വരെയുള്ള മതപരവും തത്ത്വശാസ്ത്രപരവുമായ വളരെയധികം ആശയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് അവയുടെ രചനാരീതിയിൽ നിന്നുതന്നെ ഇപ്പോഴും ഹൈന്ദവ സമൂഹത്തിൽ കാണപ്പെടുന്ന വൈഷ്ണവം ശൈവം എന്നീ ശാഖകളുടെ ഉദയം ദർശിക്കാനാവും പല ദേശങ്ങളിലും മിക്കപുരാണങ്ങളുടേയും അവിടത്തേ മാതൃഭാഷാ വിവർത്തനം കണ്ടുവരാറുണ്ട് ഇത് സാധ്യമാവുന്നത് പുരാണങ്ങൾ പഠിക്കുകയും അവയുടെ സംഗ്രഹം മറ്റുള്ളവർക്ക് മനസ്സിലാവുന്ന രീതിയിൽ വിവരിച്ചുകൊടുക്കുകയും ചെയ്യുന്ന പണ്ഡിത ബ്രാഹ്മണരിലൂടെയാണ് ഹൈന്ദവ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ഭാഗവത സപ്താഹയജ്ഞവും ശ്രീമദ്ദേവീഭാഗവത നവാഹ യജ്ഞവും ഇതിനുദാഹരണമായി കണക്കാക്കാവുന്നതാണ് ബ്രഹ്മപുരാണം ബ്രഹ്മാണ്ഡപുരാണം ബ്രഹ്മവൈവർത്തപുരാണം മാർക്കണ്ഡേയപുരാണം ഭവിഷ്യപുരാണം വാമനപുരാണം വിഷ്ണുപുരാണം ഭാഗവതപുരാണം ഗരുഡപുരാണം പത്മപുരാണം വരാഹപുരാണം നാരദീയപുരാണം വായുപുരാണം ലിംഗപുരാണം സ്കന്ദപുരാണം അഗ്നിപുരാണം മത്സ്യപുരാണം കൂർമ്മപുരാണം സനൽക്കുമാരം നാരസിംഹം നാരദീയം ശിവം ദുർവ്വസസ്സ് കാപിലം മാനവം ഉശനസ്സ് വാരുണം കാളികം സാംബം സൌരം ആദിത്യം മാഹേശ്വരം ദേവിഭാഗവതം വാസിഷ്ഠം വിഷ്ണുധർമ്മോത്തരം നീലമതപുരാണം ഇതിലൊന്നും ഉൾപ്പെടാത്ത പ്രശസ്തമായ അനേകം ഉപപുരാണങ്ങളും ഉണ്ട് ഭവിഷ്യപുരാണത്തിന്റെ അനുബന്ധമായ കൽക്കിപുരാണം അത്തരത്തിലുള്ള ഒന്നാണ് പുരാണങ്ങളെ അഞ്ചാം വേദം എന്ന് ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നു കേരളീയമായ ജ്യോതിശാസ്ത്രത്തിന് വളരെ പുരാതനവും അഭിമാനാർഹവുമായ ഒരു ചരിത്രം തന്നെയുണ്ട് പ്രഗല്ഭരായ പല പ്രാചീനഗണിതശാസ്ത്രജ്ഞന്മാരും കേരളത്തിൽ ജനിച്ചിട്ടും ജീവിച്ചിട്ടും ഉണ്ട് ഭാസ്കരൻ ആര്യഭടൻ തുടങ്ങിയവർ ഉദാഹരണം ആകാശമണ്ഡലം മൊത്തമായി ഭൂമിയെ കിഴക്കുനിന്നും പടിഞ്ഞാറു ദിശയിൽ മുകളിലേക്കു നോക്കുമ്പോൾ ഒരു ദിവസത്തിൽ ഒരിക്കലെന്ന വണ്ണം ചുറ്റിക്കൊണ്ടിരിക്കുന്നു എന്നു സങ്കൽപ്പിക്കുക ഭൂമിയുടെ സ്വയംഭ്രമണം മൂലം ആപേക്ഷികമായി ഇങ്ങനെയാണ് ഭൂമിയിൽ നിൽക്കുന്ന ഒരാൾക്ക് കാണുവാൻ സാധിക്കുക ഈ ആകാശത്തിനെ ആദ്യം ഭാഗങ്ങളായി വിഭജിച്ച് രാശികളുടെ പേർ കൊടുത്തിരിക്കുന്നു വളരെ വളരെ അകലത്തിലുള്ള നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി ഇപ്രകാരം ഒരു ചാക്രികമാനദണ്ഡം ആപേക്ഷികമായി കണക്കാക്കാവുന്നതാണ് ഇതു കൂടാതെ തിഥി പക്കം എന്ന നിലയിലും ദിവസം കണക്കാക്കാം ചന്ദ്രന്റെ വൃദ്ധിയും ക്ഷയവും അടിസ്ഥാനമാക്കി ദിവസങ്ങളെ ശുക്ലപക്ഷം എന്നും അടുത്ത ദിവസങ്ങളെ കൃഷ്ണപക്ഷം എന്നും വിഭജിച്ചിരിക്കുന്നു ഈ ദിവസങ്ങൾ പ്രഥമാ ദ്വിതീയ എന്നിങ്ങനെ അടയാളപ്പെടുത്തി പതിനഞ്ചാമത്തെ ദിവസം പൗർണ്ണമിയോ അമാവാസിയോ ആയിരിക്കും കൊല്ലവർഷത്തിലെ മാസങ്ങൾക്കും ഈ പേരുകൾ തന്നെയാണ് വ്യക്തമായി കാണാവുന്ന നക്ഷത്രങ്ങളെ അങ്കനങ്ങൾ ആയി ഉപയോഗിച്ചുകൊണ്ട് ഈ രാശിസ്ഥാനങ്ങളെ എളുപ്പം തിരിച്ചറിയാം സൂര്യന്റേയും ചന്ദ്രന്റേയും പാതകൾ തമ്മിൽ വലിയ വ്യത്യാസമില്ല വെറും ചരിവേയുള്ളു അതായത് രണ്ടു വളയങ്ങളെടുത്ത് ഒന്നിനകത്തു കൂടി കയറ്റി ചരിച്ചുവക്കുന്ന അത്രമാത്രം സൂര്യ ചന്ദ്ര പാതകൾ പരസ്പരം മുറിച്ചുകടക്കുന്ന പാതകളെ രാഹു കേതു എന്നു പറയുന്നു രാഹുവിലോ കേതുവിലോ ആണ് ഗ്രഹണങ്ങൾ സംഭവിക്കുന്നത് ചന്ദ്രന്റെ നാളിൽ വരുന്ന നക്ഷത്രങ്ങൾ സ്വാഭാവികമായും സൂര്യന്റെ രാശിയിലും പെടും അങ്ങനെ രാശികളും നക്ഷത്രങ്ങളെക്കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു കൃത്യമായി പറഞ്ഞാൽ ഒരു രാശിയിൽ നാൾ ഇതിനെ ആണ് രാശിക്കൂറ് എന്നു പറയുന്നത് അതായത് മേടം രാശിയിൽ അശ്വതിയും ഭരണിയും കാർത്തികയുടെ കാൽ ഭാഗവും കാണും അശ്വതി ഭരണി കാർത്തികക്കാൽ മേടക്കൂറ് എന്നു പറയും കാർത്തിക മുക്കാലും രോഹിണിയും മകയീരം പകുതിയും ഇടവക്കൂറ് എന്നിങ്ങനെ ഒരുമാസത്തെ തന്നെ വീണ്ടും ഞാറ്റുവേലകളായി വിഭജിക്കാം അതായത് ഒരു രാശിയിൽ സൂര്യൻ ഒരു മാസക്കാലം കാണും അതുപോലെ ഒരു നാളിൽ ദിവസം കാണും അതിനെ ആണ് ഞാറ്റുവേലകൾ ഞായർ വേള സൂര്യനുള്ള കാലം എന്നു പറയുന്നത് ഉദാ മേടമാസത്തിലെ ആദ്യത്തെ ഏകദേശം ദിവസം സൂര്യൻ അശ്വതി നക്ഷത്രകോണിലായതുകൊണ്ട് അത് അശ്വതി ഞാറ്റുവേല സൂര്യൻ തിരുവാതിര നാളിലുള്ളപ്പോൾ തിരുവാതിര ഞാറ്റുവേല ഒരു സൗരവർഷം കൊണ്ട് ഭൂമി സൂര്യനെ ഒരു പ്രാവശ്യം വലം വെക്കുന്നു അതായത് സൂര്യൻ രാശികൾ മറി കടക്കുന്നു ഓരോ രാശിയിലും സൂര്യൻ നിൽക്കുന്ന സമയത്തിനെ ഒരു മാസം എന്നു പറയാം ഉദാഹരണത്തിന് അശ്വതി നക്ഷത്രം മുതൽ കിഴക്കോട്ടുള്ള അകാശഭാഗത്തിലൂടെ സൂര്യൻ ക്രമേണ കടന്നുപോകുമ്പോൾ മേടമാസം സൂര്യനെയും ചന്ദ്രനേയും എന്നപോലെ തന്നെ ഗ്രഹങ്ങളേയും ഇപ്രകാരം പ്രതിലേഖീകരി ക്കാവുന്നതാണ് അങ്ങനെയാണ് വ്യാഴവട്ടം തുടങ്ങിയ കാലഗണനയുണ്ടാവുന്നത് ഉദാ വ്യാഴം വർഷം കൊണ്ടാണ് രാശിചക്രം കടക്കുന്നത് തെക്കൻ മധ്യ കേരളത്തിലെ ഒരു പ്രധാന നഗരമാണ് കോട്ടയം കോട്ടയം ജില്ലയുടെ ആസ്ഥാനമാണ് ഈ നഗരം നഗരത്തിന്റെ കേന്ദ്ര ബിന്ദുവാണ് തിരുനക്കര കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം അക്ഷര നഗരി എന്ന അപരനാമത്തിലും അറിയപ്പെടുന്നുയിലാണ് കൊച്ചി കോട്ടയം മെഡിക്കൽ കോളേജ് നഗരത്തിൽ നിന്നും കി മി മാറി ഗാന്ധിനഗർ ആർപ്പൂക്കര യിൽ ആണു മഹാത്മാഗാന്ധി സർവ്വകലാശാലാ ആസ്ഥാനം നഗരത്തിൽ നിന്ന് കി മി മാറി പ്രിയദർശിനി ഹിൽസിൽ അതിരമ്പുഴ സ്ഥിതിചെയ്യുന്നു ഒട്ടേറെ പ്രമുഖ വ്യക്തികൾ ജനിച്ച നാടാണ് കോട്ടയം മുൻ ഇന്ത്യൻ രാഷ്ട്രപതി കെ ആ ർ നാരായണൻ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സിനിമാ താരം മമ്മൂട്ടി അരുന്ധതി റോയ് എന്നിങ്ങനെ അനേകം വ്യക്തികൾ എടുത്തു പറയാവുന്നവരാണ് തിരുവിതാംകൂറിന്റെ വടക്കൻ ഡിവിഷന്റെ ആസ്ഥാനം ൽ ചേർത്തലയിൽ നിന്ന് കോട്ടയത്തേയ്ക്ക് മാറ്റിയതും ആധുനിക കോട്ടയം പടുത്തുയർത്തിയതും ടി മാധവറാവു ദിവാൻ പേഷ്കാരായിരുന്ന കാലത്താണ് ആധുനിക കോട്ടയത്തിന്റെ ശിൽപ്പിയി അറിയപ്പെടുന്നത് ടി മാധവറാവുവാണ് തിരുനക്കര ക്ഷേത്രമൈതാനം നിർമിച്ചത് ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് പോലീസ് സ്റ്റേഷൻ കോടതി കോട്ടയം പബ്ലിക് ലൈബ്രറി ജില്ലാ ആശുപത്രി എന്നിവയും ഇദ്ദേഹമാണ് നിർമിച്ചത് കോട്ടയം സി എം എസ് കോളേജിൽ സമർത്ഥരായ കുട്ടികൾക്ക് അക്കാലത്ത് രൂപ സ്കോളർഷിപ്പ് ഇദ്ദേഹം ഏർപ്പെടുത്തുകയുണ്ടായി താഴത്തങ്ങാടി വള്ളംകളി രാമവർമ യൂണിയൻ ക്ലബ് എന്നിവ ആരംഭിക്കുന്നതിലും ഇദ്ദേഹത്തിന് പങ്കുണ്ട് ൽ ഇദ്ദേഹത്തിന്റെ കാലത്താണ് പീരുമേട് ഗുഡലൂർ റോഡ് പണിതത് കച്ചേരിക്കടവ് ബോട്ട് ജെട്ടി നിർമിച്ചതും ഇക്കാലത്തുതന്നെ കോട്ടയംജില്ലയിൽ പ്രശ്തമായ പൂർണ്ണാപുഷ്കലസമേധനായശാസ്താക്ഷേത്രമാണ് പാണ്ഡവംശാസ്താക്ഷേത്രം അയ്മനംഗ്രാമത്തിൽപണ്ട് പാണ്ഡവരുടെവനവാസകാലത്ത് അവർപ്രതിഷ്ഠനടത്തിഎന്നാണ് ഐതിഹ്യം മലയാളകവിയും അഭിനേതാവുമാണ് ബാലചന്ദ്രൻ ചുള്ളിക്കാട് സച്ചിദാനന്ദൻ കടമ്മനിട്ട തലമുറയെ പിന്തുടർന്നു വന്ന ബാലചന്ദ്രൻ ചുള്ളിക്കാട് പ്രമേയസ്വീകാരത്തിലും ആവിഷ്കരണതന്ത്രത്തിലും സമകാലികരിൽ നിന്ന് പ്രകടമായ വ്യത്യസ്തത പുലർത്തി മലയാളകവിതയിൽ അദൃഷ്ടപൂർവങ്ങളായ ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ രചനാ സവിശേഷതകളായി ശ്രദ്ധിക്കപ്പെടുന്നു ന്യൂഡൽഹി കൽക്കട്ട ലക്നൗ അഗർത്തല റൂർക്കേല ബാംഗ്ലൂർ ഭോപ്പാൽ എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടു ദശകങ്ങൾക്കുള്ളിൽ നടന്ന ദേശീയ സാഹിത്യസമ്മേളനങ്ങളിൽ മലയാളകവിതയെ പ്രതിനിധാനം ചെയ്തു സെപ്റ്റംബറിൽ ആലുവയിൽവച്ച് സാഹിത്യഅക്കാദമിയുടെയും സുരഭി യുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യൻഭാഷകളിലെ സാഹിത്യകാരൻമാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ മാനസോത്സവം ദേശീയ സാഹിത്യസമ്മേളനത്തിന്റെ സ്വാഗതസംഘം കൺവീനർ ഒക്ടോബർ നവംബറിൽ സ്വീഡിഷ് സർക്കാരിന്റെയും സ്വീഡിഷ് റൈറ്റേഴ്സ് യൂണിയന്റെയും നോബൽ അക്കാദമിയുടെയും സംയുക്തക്ഷണമനുസരിച്ച് സ്വീഡൻ സന്ദർശിച്ച പത്തംഗ ഇന്ത്യൻസാഹിത്യകാരസംഘത്തിൽ അംഗം നവംബർ ഒന്നിന് സ്വീഡനിലെ ഗോട്ടെൻബർഗ് നഗരത്തിൽ നടന്ന അന്താരാഷ്ട്രപുസ്തകോത്സവത്തോടനുബന്ധിച്ച് സാഹിത്യസമ്മേളനത്തിൽ ഇന്ത്യൻ കവിതയെ പ്രതിനിധീകരിച്ചു ഹിന്ദി ബംഗാളി മറാഠി രാജസ്ഥാനി അസമിയ പഞ്ചാബി കന്നഡ തമിഴ് തെലുങ്ക് എന്നീ ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷ് ഫ്രഞ്ച് സ്പാനിഷ് സ്വീഡിഷ് എന്നീ വിദേശഭാഷകളിലേക്കും കവിതകൾ തർജമ ചെയ്യപ്പെട്ടു മുകളിലെ കവിതാസമാഹാരങ്ങളിൽ അടങ്ങിയിട്ടുള്ള എല്ലാ കവിതകളും ഉൾപ്പെട്ടത് ലേഖനം മലയാള സിനിമാ നാടക ടെലിവിഷൻ സീരിയൽ രംഗങ്ങളിലെ ഒരു അഭിനേതാവായിരുന്നു മുരളി മേയ് ഓഗസ്റ്റ് മരിക്കുമ്പോൾ കേരള സംഗീത നാടക അക്കാദമി ചെയർമാനായിരുന്നു മുരളി കൊട്ടാരക്കരക്കടുത്ത് കുടവട്ടൂരിലെ കാർഷികകുടുംബത്തിൽ വെളിയം കുടവട്ടൂർ പൊയ്കയിൽ വീട്ടിൽ കെ ദേവകിയമ്മയുടെയും പി കൃഷ്ണപിള്ളയുടെയും മൂത്ത മകനായി മേയ് ന് അത്തം നക്ഷത്രത്തിൽ മുരളി ജനിച്ചു കുടവട്ടൂർ എൽ പി സ്കൂൾ തൃക്കണ്ണമംഗലംഎസ് കെ വി എച്ച് എസ് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം ആരോഗ്യവകുപ്പിൽ എൽ ഡി ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു പിന്നീട് യൂണിവേഴ്സിറ്റിയിൽ യു ഡി ക്ലർക്കായും നിയമനം ലഭിച്ചു അതിനു ശേഷം മുരളി നാടക വേദിയിൽ സജീവമാവുകയും ജോലി രാജി വെയ്ക്കുകയും ചെയ്തു ജീവിതത്തിന്റെ അവസാന പത്തുവർഷകാലം കടുത്ത പ്രമേഹരോഗബാധിതനായിരുന്ന മുരളി തന്റെ ആം വയസ്സിൽ ഓഗസ്റ്റ് ന് രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തെ പി ആർ എസ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു മൃതദേഹം തിരുവനന്തപുരത്തും കൊട്ടാരക്കരയിലും അരുവിക്കരയിലുമുള്ള വീടുകളിലും വി ജെ ടി ഹാളിലും പൊതുദർശനത്തിനുവച്ചശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ അരുവിക്കരയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു അമ്മാവന്റെ മകളായ മിനി എന്ന് വിളിക്കുന്ന ഷൈലജയാണ് ഭാര്യ കാർത്തിക ഏക മകളാണ് കുടവട്ടൂർ എൽ പി സ്കൂളിൽ ആണ് മുരളിയുടെ വിദ്യാഭ്യാസം തുടങ്ങിയത് തൃക്കണ്ണമംഗലം എസ് കെ വി എച്ച് എസ് ആണ് മുരളി പഠിച്ച മറ്റൊരു സ്കൂൾ പ്രീഡിഗ്രിക്കു തിരുവനന്തപുരത്തും ഡിഗ്രിക്ക് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലാണ് മുരളി പഠിച്ചത് കോളജിൽവച്ച് എസ് എഫ് ഐയുടെ സജീവപ്രവർത്തകനായിരുന്നു പിന്നീട് തിരുവനന്തപുരം ലാ അക്കാദമിയിൽ എൽ എൽ ബി പാസായി ആരോഗ്യവകുപ്പിൽ എൽ ഡി ക്ളാർക്കായും പിന്നീട് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റായും നിയമനം ലഭിച്ചതോടെ മുരളി നാടകാഭിനയത്തിനു സമയം കണ്ടെത്തി കുടവട്ടൂർ എൽ പി സ്കൂളിൽ പഠിക്കുന്ന സമയത്ത് അദ്ധ്യാപകൻ സ്കൂളിൽ അവതരിപ്പിച്ച നാടകത്തിലെ ബാലതാരമായാണ് മുരളി ആദ്യം സ്റ്റേജിലെത്തുന്നത് സുന്ദരനായ മുരളിയെ ടീച്ചർമാർ സെലക്ട് ചെയ്ത് നടനാക്കി തിരുവനന്തപുരത്തെ പ്രശസ്ത നാടകക്കളരിയായ നാട്യഗൃഹം മുരളിയുടെ കൂടി ശ്രമഫലമായി രൂപപ്പെട്ടതാണ് ഇടതുപക്ഷ ചിന്താഗതിക്കാരനായ മുരളി ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു ഭരത് ഗോപി മുരളിയെ നായകനാക്കി ഞാറ്റടി എന്ന ചിത്രം സംവിധാനം ചെയ്തു പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല തുടർന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു തുടർന്ന് മീനമാസത്തിലെ സൂര്യൻ എന്ന ചിത്രത്തിൽ അഭിനയിച്ചു ഹരിഹരന്റെ പഞ്ചാഗ്നിയാണ് ആദ്യം റിലീസായ ചിത്രം ഇതിൽ വ്യത്യസ്ത്തമായ ഒരു വില്ലൻ വേഷം മുരളി അഭിനയിച്ചു പിന്നീട് മലയാള സിനിമയിലെ കരുത്തനായ ജനപ്രിയ നടനാകാൻ മുരളിക്കു കഴിഞ്ഞു അയാളം ആധാരം കളിക്കളം ധനം നാരായം ആയിരം നാവുള്ള അനന്തൻ കൈക്കുടന്ന നിലാവ് ദി ട്രൂത്ത്അച്ഛഛൻ കൊമ്പത്ത്് അമ്മ വരമ്പപത്ത് തൂവൽ കൊട്ടാരം വര വേല്പ് കിരീടം വെങ്കലം നെയ്ത്തുകാരൻ കാരുണ്യം മൂസ എന്നിവ പ്രധാന സിനിമകളാണ് സിനിിമയുടെ മായാലോകം മുരളിയെ ഭ്രമിപ്പിിച്ചിരുന്നില്ല അഭിനയനയ ൽ അഞ്ജ ല മേനോൻ സംവിധാനം ചെയ്ത മഞ്ചാടിക്കുരു ആണ് അവസാന ചിത്രം പ്രകാശം തിരിച്ചറിഞ്ഞ് കാഴ്ച അനുഭവം സാധ്യമാക്കുന്ന ഇന്ദ്രിയമാണ് കണ്ണ് ജീവികളിലെ ഏറ്റവും ലളിതമായ ശരീര അവയവമാണ് കണ്ണ് കണ്ണിനു പരിസരത്തെ ഇരുട്ടും വെളിച്ചവും ഏതെന്നു തിരിച്ചറിയാൻ കഴിയുന്നു കുറച്ചുകൂടെ സങ്കീർണ്ണമായ കണ്ണുകളുള്ള ജീവികൾക്ക് നിറം ആകാരം എന്നിവ വേർതിരിച്ചറിയാനുള്ള കഴിവുകളുണ്ട് മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളിൽ രണ്ട് കണ്ണുകളാണുള്ളത് ഇവ രണ്ടും ഒരേ ബിന്ദുവിൽ കേന്ദ്രീകരിക്കത്തക്ക ദ്വിദൃഷ്ടി ബൈനോകുലർ ശക്തിയുള്ളവയാണ് മീൻ പരാദങ്ങൾ എന്നിവയ്ക്കും ഈ കഴിവുണ്ട് ഓന്ത് മുയൽ തുടങ്ങിയ ജീവികളിൽ രണ്ടുകണ്ണുകളും വെവ്വേറെ ദൃശ്യങ്ങളാണ് സംവേദനം ചെയ്യുന്നത് മനുഷ്യന്റേതുപോലെ ത്രിമാനമായ ദൃശ്യങ്ങൾ ഇവയ്ക്കുണ്ടാവുന്നില്ല മനുഷ്യശരീരത്തിൽ ഏതൊരു സമയത്തും കഴിവോടെ ക്ഷീണമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന ഏക അവയവം കണ്ണാണ് വിവിധ ഇനം ജീവികളുടെ കണ്ണുകൾ തമ്മിൽ സാദൃശ്യം ഉള്ളതു കൊണ്ട് കണ്ണുകളെ കുറിച്ച് വളരെ ആഴത്തിലുള്ള ഗവേഷണങ്ങൾ നടന്നിട്ടുണ്ട് ഒന്നിൽനിന്നു തന്നെ ഉല്പത്തി എന്ന സിദ്ധാന്തം ആണ് ഇന്ന് ഏറെ സ്വീകരിക്കപ്പെട്ടിരിക്കുന്നത് വിവിധ ജീവജാലങ്ങളുടെ കണ്ണുകളുടെ ഘടനയുടെ ജനിതകമായ സാദൃശ്യവും ഇതിനു ഉപോൽഫലകമായിരിയ്ക്കുന്നു അതായതു ഇന്നു കാണപ്പെടുന്ന എല്ലാത്തരം കണ്ണുകളും ദശലക്ഷം വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ഒരു കണ്ണിന്റെ പൂർവ്വിക രൂപത്തിൽ നിന്നുണ്ടായി എന്നാണ് വിശ്വസിക്കുന്നത് യൂഗ്ലീന പോലുള്ള സൂക്ഷ്മജീവികളിലാണ് ആദ്യത്തെ കണ്ണുകൾ ഉണ്ടായിരുന്നത് ഇവ ഒറ്റക്കോശമുള്ള അണു സമാനമായതും വെള്ളത്തിൽ മാത്രം ജീവിക്കുന്നതുമായ ജീവികളാണ് ഫ്ലാജെല്ലും അഥവാ ഫ്ലാഗെല്ലം എന്ന വാൽ പോലുള്ള അവയവം ഇളക്കിയാണ് ഇവ നീങ്ങുന്നത് ഈ അവയവത്തിന്റെ ഉദയ ഭാഗത്ത് കാണുന്ന സ്റ്റിഗ്മ എന്ന ചുവപ്പുരാശിയുള്ള ബിന്ദുവിന് പ്രകാശം തിരിച്ചറിയാനുള്ള കഴിവുണ്ട് പ്രകാശം തിരിച്ചറിഞ്ഞ് ആ ഭാഗത്തേയ്ക്കു നീങ്ങാൻ ഈ ജീവിയെ സഹായിക്കുന്നതിതാണ് ഇതാണ് ആദ്യത്തെ കണ്ണുകൾ ഓരോ ജീവിയ്ക്കും അവയുടെ ജീവിതരീതിക്കനുയോജ്യമായ തരത്തിലുള്ള കണ്ണുകളാണ് പരിണമിച്ചുണ്ടായിട്ടുള്ളത് സസ്തനികൾ പക്ഷികൾ ഉരഗങ്ങൾ തുടങ്ങിയവയിലൊക്കെ ഒരു കാചവും ഒരു ദൃഷ്ടിപടലവും ഉള്ള ലളിതനേത്രങ്ങളാണ് ഉള്ളത് ഷഡ്പദങ്ങളിലും അതുപോലുള്ള മറ്റുജീവികൾക്കും സംയുക്തനേത്രങ്ങളാണുള്ളത് മനുഷ്യനെ പോലെ ഉയർന്നതരം ജീവികളുടെ തലയോട്ടിയിലെ നേത്രകോടരം എന്ന കുഴിയിലാണ് ഗോളാകൃതിയിലുള്ള അവയവമായ കണ്ണ് സ്ഥിതിചെയ്യുന്നത് കണ്ണിന്റെ ചെറിയൊരു ഭാഗം മാത്രമേ പുറത്തുനിന്നു കാണുന്നുള്ളു കണ്ണിനെ നേത്രകോടരത്തിൽ ഉറപ്പിച്ചു നിർത്തുന്നതും കണ്ണിന്റെ ചലനം സാധ്യമാക്കുന്നതും പേശികൾ ആണ് മനുഷ്യനിൽ ഇത്തരത്തിലുള്ള മൂന്നു ജോഡി പേശികളുണ്ട് കൺപോളദ്വയവും അതിലെ പീലികളും കണ്ണിന്റെ ബാഹ്യഭാഗത്തിനു സംരക്ഷണം നൽകുന്നു കൺപോളകൾക്കുൾവശത്തുള്ളതടക്കമുള്ള കണ്ണിന്റെ ബാഹ്യഭാഗത്തെ നേത്രാവരണം എന്ന സുതാര്യമായ ഒരു നേർത്ത പാട ആവരണം ചെയ്തിരിക്കുന്നു ഓരോ കണ്ണിലും രണ്ട് കണ്ണുനീർഗ്രന്ഥികൾ വീതമുണ്ട് അവ സ്രവിക്കുന്ന കണ്ണുനീർ കണ്ണിനെ ഈർപ്പമുള്ളതായി നിർത്തുകയും കണ്ണിൽ പതിക്കുന്ന അഴുക്കും പൊടിയും മറ്റും കഴുകിക്കളയുകയും ചെയ്യുന്നു കണ്ണുനീരിലെ ലൈസോസൈം എന്ന ജീവാഗ്നിയ്ക്ക് കണ്ണിലെത്തുന്ന രോഗാണുക്കളെ നശിപ്പിക്കാനും കഴിവുണ്ട് കൺപോളകളുടെ ചലനത്തിലൂടെ കണ്ണുനീർ കണ്ണിലുടനീളം വ്യാപിക്കുന്നു അധികമുള്ള കണ്ണുനീർ കണ്ണിന്റെ കോണിലെ ചെറിയ നാളം വഴി മൂക്കിലെത്തുന്നു പ്രകാശം തിരിച്ചറിയാനുള്ള നിരവധി സ്വതന്ത്രഭാഗങ്ങൾ ഉൾക്കൊള്ളുന്ന കണ്ണാണ് സംയുക്തനേത്രം ഈ സ്വതന്ത്രഭാഗങ്ങളോരോന്നും ഓരോ കണ്ണാണെന്നു പറയാമെങ്കിലും ഇതെല്ലാം ചേർന്ന് ഒരൊറ്റ കണ്ണായിട്ടായിരിക്കും പ്രവർത്തിക്കുക സാധാരണയായി ഈച്ച തുമ്പി തുടങ്ങിയ ജീവികളിൽ സംയുക്തനേത്രം കാണാവുന്നതാണ് ലളിതനേത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ കോണിലുള്ള കാഴ്ച ചലനങ്ങളുടെ എളുപ്പത്തിലുള്ള തിരിച്ചറിയൽ തുടങ്ങിയവ സംയുക്തനേത്രങ്ങളുടെ പ്രത്യേകതയാണ് വ്യത്യസ്തജീവികളിൽ സംയുക്തനേത്രത്തിന്റെ പ്രവർത്തനം വ്യത്യസ്തമായ തരത്തിലായിരിക്കും നേത്രഗോളത്തിന്റെ ഭിത്തിയ്ക്ക് മൂന്നു പാളികളുണ്ട് ഏറ്റവും പുറത്തുള്ള പാളിയെ ദൃഢപടലം എന്നു പറയുന്നു അത് വെളുത്തനിറത്തിൽ കാണപ്പെടുന്നു തന്തുകലകളാൽ നിർമ്മിതമായ ഈ ഭാഗം അതാര്യമാണ് എന്നാൽ ദൃഢപടലത്തിൽ ഉന്തിനിൽക്കുന്ന സുതാര്യമായ് ഒരു ഭാഗവുമുണ്ട് ഈ ഭാഗത്തെ കോർണിയ എന്നു വിളിക്കുന്നു കോർണിയയും ദൃഢപടലത്തിന്റെ പുറമേനിന്നു കാണാവുന്ന ഭാഗങ്ങളേയും നേത്രാവരണം എന്ന സുതാര്യമായ സ്തരം മൂടിയിരിക്കുന്നു കൺഭിത്തിയുടെ മദ്ധ്യത്തിലെ പാളിയാണ് രക്തപടലം ഇതു ദൃഢപടലത്തിന്റെ ഉൾഭിത്തിയോടു ചേർന്നു സ്ഥിതി ചെയ്യുന്നു രക്തപടലമെന്ന കനം കുറഞ്ഞ കറുത്ത നിറമുള്ള പാളിയിലെ രക്തലോമികകളാണ് കണ്ണിലെ കലകൾക്ക് പോഷണവും ഓക്സിജനും വിതരണം ചെയ്യുന്നത് രക്തപടലം അതിൽ പതിക്കുന്ന പ്രകാശരശ്മികളെ ആഗിരണം ചെയ്ത് കണ്ണിനുള്ളിൽ പ്രകാശത്തിന്റെ പ്രതിഫലനം തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട് കോർണിയയുടെ പിന്നിലെ രക്തപടലത്തിന്റെ ഭാഗം മദ്ധ്യത്തിൽ സുഷിരമുള്ളതും വൃത്താകൃതിയിലുള്ളതും നിറമുള്ളതുമായ മറയായി കാണപ്പെടുന്നു ഈ മറയെ ഐറിസ് എന്നു വിളിക്കുന്നു ഐറിസിന്റെ മദ്ധ്യത്തിലെ സുഷിരത്തെ കൃഷ്ണമണി എന്നും വിളിക്കുന്നു കൃഷ്ണമണിയ്ക്കു ചുറ്റിലുമുള്ള വലയപേശികളും റേഡിയൽ പേശികളും കൃഷ്ണമണിയുടെ വലിപ്പം നിയന്ത്രിക്കുന്നു പ്രകാശ തീവ്രത കൂടുമ്പോൾ കൃഷ്ണമണി ചുരുങ്ങുകയും മങ്ങിയ വെളിച്ചത്തിൽ വികസിക്കുകയും ചെയ്യുന്നു കൃഷ്ണമണിയ്ക്കു പിന്നിലായി ഒരു ഉത്തല കാചമുണ്ട് ഈ കാചത്തെ സ്നായുക്കൾ ആണ് അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നത് സ്നായുക്കളോടനുബന്ധിച്ച് സീലിയറി പേശികൾ ഉണ്ട് സീലിയറി പേശികളുടെ പ്രവർത്തന ഫലമായി കാചത്തിന്റെ വക്രത വ്യത്യാസപ്പെടുന്നു കണ്ണിന്റെ ഉൾഭിത്തിയിൽ പിൻഭാഗത്തായി ഉള്ള അതിലോലമായ പടലമാണ് ദൃഷ്ടിപടലം അഥവാ റെറ്റിന കാണപ്പെടുന്ന വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത് ദൃഷ്ടിപടലത്തിലാണ് രൂപാന്തരം പ്രാപിച്ച നാഡീകോശങ്ങളായ പ്രകാശഗ്രാഹികളാണ് പ്രകാശത്തെ തിരിച്ചറിയാൻ സഹായിക്കുന്നത് ഇത്തരത്തിലുള്ള രണ്ട് തരം കോശങ്ങളുണ്ട് റോഡ് കോശങ്ങളും കോൺ കോശങ്ങളും റോഡ് കോശങ്ങൾ വസ്തുക്കളെ മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്നു നിറങ്ങൾ കാണുന്നതിനു സഹായിക്കുന്ന കോശങ്ങളാണ് കോൺകോശങ്ങൾ ദൃഷ്ടിപടലത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് കോൺകോശങ്ങൾ ഏറ്റവും കൂടുതൽ കാണുന്നു ഇവിടെ റോഡ് കോശങ്ങൾ സാധാരണ ഉണ്ടാവാറില്ല പീതബിന്ദു എന്നു വിളിക്കപ്പെടുന്ന ഇവിടെയാണ് വസ്തുക്കളെ സൂക്ഷിച്ചു നോക്കുമ്പോൾ പ്രതിബിംബം പതിക്കുന്നത് പ്രകാശഗ്രാഹികളിൽ നിന്നും തുടങ്ങുന്ന നാഡീതന്തുസമൂഹങ്ങൾ ചേർന്ന് ഉണ്ടാകുന്നതാണ് നേത്രനാഡി നേത്രനാഡി ദൃഷ്ടിപടലവുമായി ബന്ധപ്പെട്ടിരിക്കുന്നു ദൃഷ്ടിപടലത്തിൽ നേത്രനാഡി ചേരുന്ന ഭാഗത്ത് യാതൊരു പ്രകാശഗ്രാഹികോശങ്ങളും ഉണ്ടാകാറില്ല അതുകൊണ്ട് ഈ ഭാഗത്തെ അന്ധബിന്ദു എന്നു വിളിക്കുന്നു അനേകം ന്യൂറോണുകളുടെ കൂട്ടമാണ് നേത്രനാഡി കണ്ണിൽ കോർണിയയ്ക്കും കാചത്തിനുമിടയിൽ ജലീയദ്രവം എന്ന ദ്രവം നിറഞ്ഞിരിക്കുന്നു ഈ ഭാഗത്തെ ജലീയ അറ എന്നു വിളിക്കുകയും ചെയ്യുന്നു കാചത്തിനു പിന്നിലെ വലിയ അറയെ സ്ഫടിക അറ എന്നു വിളിക്കുന്നു ഇവിടെ ജെല്ലിദ്രവമായ സ്ഫടിക ദ്രവം നിറഞ്ഞിരിക്കുന്നു ഈ രണ്ട് ദ്രവങ്ങളും സുതാര്യമാണ് ഇവ ചെലുത്തുന്ന മർദ്ദമാണ് കണ്ണിന് അതിന്റെ ആകൃതി നിലനിർത്താൻ സഹായമാവുന്നത് ഓരോ കണ്ണിലും ദൃഷ്ടിപടലത്തിൽ അറുപതുലക്ഷത്തോളം കോൺകോശങ്ങളും ഒരു കോടി ഇരുപതുലക്ഷത്തോളം റോഡുകോശങ്ങളുമുണ്ട് കൂടിയ തീവ്രതയിൽ പ്രകാശം കണ്ണിൽ എത്തുമ്പോൾ കോൺകോശങ്ങൾ ഉത്തേജിക്കപ്പെടുകയും ഫലം തലച്ചോറിലെത്തുകയും ചെയ്യുന്നു റോഡ് കോശങ്ങൾക്ക് വസ്തുക്കളെ കറുപ്പും വെളുപ്പുമായി തിരിച്ചറിയാനുള്ള കഴിവേയുള്ളു പക്ഷേ കുറഞ്ഞ പ്രകാശത്തിൽ പോലും ഉത്തേജിക്കപ്പെടുന്നു റോഡ് കോശങ്ങളിലെ റോഡോപ്സിൻ എന്ന വർണ്ണവസ്തുവാണ് മങ്ങിയ വെളിച്ചത്തിലും അവയ്ക്ക് ഗ്രഹണശേഷി നൽകുന്നത് ജീവകം എയിൽ നിന്നാണ് റോഡോപ്സിൻ ഉണ്ടാകുന്നത് അതുകൊണ്ട് ജീവകം എയുടെ കുറവ് ജീവികളിൽ നിശാന്ധതയ്ക്ക് കാരണമായേക്കാം രാത്രീഞ്ചരരായ ജീവികളുടെ കണ്ണിൽ റോഡ് കോശങ്ങളുടെ എണ്ണം വളരെ കൂടുതൽ ആയിരിക്കും അതുകൊണ്ട് അവയ്ക്ക് രാത്രിയിൽ കാഴ്ച്ചശക്തിയും കൂടുതലായിരിക്കും മൂങ്ങ പകൽ പുറത്തിറങ്ങാത്തതിനാൽ അതിന്റെ കണ്ണിൽ കോൺകോശങ്ങൾ തീരെ ഉണ്ടാവാറില്ല കണ്ണിന്റെ മുൻഭാഗത്തുള്ള സുതാര്യമായ ഭാഗമാണ് കോർണിയ ആറ് പാളികൾ ചേർന്നതാണ് കോർണിയ എപിത്തീലിയം ബൊമാൻസ് പാളി കോർണിയൽ സ്ട്രോമ ദുവപാളി ഡെസിമെന്റ്സ് പാളി എൻഡോതീലിയം എന്നിവയാണ് ആ പാളികൾ ഒരു വസ്തുവിൽ നിന്നും പ്രതിഫലിച്ചു വരുന്ന പ്രകാശരശ്മികൾ കണ്ണിലെത്തുകയും കണ്ണിലെ കോർണിയയിലൂടെ കടന്ന് കൃഷ്ണമണിയിലെ കാചത്തിലൂടെ കടന്നു പോവുകയും ചെയ്യുന്നു കാചം പ്രകാശരശ്മികളെ ദൃഷ്ടിപടലത്തിലേയ്ക്ക് ഫോകസ് ചെയ്യുന്നു തത്ഫലമായി ദൃഷ്ടിപടലത്തിൽ വസ്തുവിന്റെ ചെറിയ പ്രതിബിംബം തലകീഴായി വീഴുന്നു പ്രതിബിംബത്തിനു കാരണമാകുന്ന പ്രകാശരശ്മികൾ ദൃഷ്ടിപടലത്തിലെ പ്രകാശഗ്രാഹി കോശങ്ങളെ ഉദ്ദീപിപ്പിക്കുകയും തത്ഫലമായുണ്ടാകുന്ന ആവേഗങ്ങൾ തലച്ചോറിലെത്തുകയും തലച്ചോറ് രണ്ട് കണ്ണിൽ നിന്നുമുണ്ടാകുന്ന പ്രതിബിംബങ്ങളെയും സമന്വയിപ്പിച്ച് ത്രിമാന രൂപം നിവർന്ന രീതിയിൽ അനുഭവവേദ്യമാക്കുകയും ചെയ്യുന്നു സമീപത്തുള്ള വസ്തുക്കളേയും ദൂരത്തുള്ള വസ്തുക്കളേയും വ്യക്തമായി കാണാൻ കണ്ണ് അതിന്റെ കാചത്തിന്റെ ഫോക്കൽ ദൂരം ക്രമീകരിക്കുന്നുണ്ട് കാചത്തിന്റെ ചുറ്റുമുള്ള സീലിയറി പേശികളുടെ സങ്കോച വികാസ ഫലമായി കാചത്തിന്റെ വക്രതയ്ക്ക് അപ്പപ്പോൾ മാറ്റംവരുത്തിക്കൊണ്ടാണ് ഫോക്കൽ ദൂരം ക്രമപ്പെടുത്തുന്നത് കണ്ണിൽ നിന്നും കാണേണ്ട വസ്തുവിലേയ്ക്കുള്ള ദൂരത്തിനനുസരിച്ച് ഫോക്കൽ ദൂരം ക്രമീകരിക്കാനുള്ള കഴിവിനെ കണ്ണിന്റെ സമഞ്ജനക്ഷമത എന്നു വിളിക്കുന്നു രണ്ട് കണ്ണുകളിലും വീഴുന്ന ഒരേ വസ്തുവിന്റെ വെവ്വേറെ പ്രതിബിംബങ്ങളെ തലച്ചോറ് പരിചരിച്ച് ഒരൊറ്റ ദൃശ്യമായി സ്വയം മനസ്സിലാക്കുന്നു ഇതിനെ ദ്വിനേത്ര ദർശനം എന്നു വിളിക്കുന്നു ദ്വിനേത്ര ദർശനം മൂലം വസ്തുക്കൾ സ്ഥിതി ചെയ്യുന്ന ദൂരം അതിന്റെ കനം ഉയരം വിസ്തൃതി തുടങ്ങിയവ കണക്കാക്കാൻ കഴിയും ദ്വിനേത്ര ദർശനം സാധ്യമല്ലാത്ത ജീവികളുമുണ്ട് കണ്ണിന്റെ സാധാരണ ആകൃതി അതിലെ കാചത്തിൽ നിന്നും ദൃഷ്ടിപടലത്തിലേക്കുള്ള ദൂരം വസ്തുക്കളുടെ പ്രതിബിംബം കൃത്യമായി ദൃഷ്ടിപടലത്തിൽ വീഴത്തക്ക വിധത്തിലുള്ളതാണ് ഇത് ദൃഢപടലം കണ്ണിലെ ദ്രവങ്ങൾ എന്നിവ കൊണ്ട് നിലനിർത്തപ്പെട്ടിരിക്കുന്നു എന്തെങ്കിലും കാരണത്താൽ കണ്ണിന്റെ സ്വാഭാവികാകൃതിയ്ക്ക് വ്യത്യാസമുണ്ടായാൽ ദൃഷ്ടിവൈകല്യമുണ്ടാകുന്നു നിശാന്ധത വർണ്ണാന്ധത തുടങ്ങിയവയും കണ്ണിനുണ്ടാകാറുള്ള പ്രശ്നങ്ങളാണ് ദീർഘദൃഷ്ടി എന്ന ദൃഷ്ടിവൈകല്യമുള്ളവർക്ക് അകലെയുള്ള വസ്തുക്കൾ മാത്രമേ വ്യക്തമായി കാണാൻ കഴിയൂ അടുത്തുള്ള വസ്തുക്കളിൽ നിന്നുള്ള പ്രകാശം ദൃഷ്ടിപടലത്തിനു പിന്നിൽ കേന്ദ്രീകരിക്കുന്നതാണ് ദീർഘദൃഷ്ടിയ്ക്കു കാരണം നേത്രഗോളത്തിന്റെ ദൈർഘ്യം ആവശ്യത്തിനില്ലാത്തത് കൊണ്ടാണ് ഈ വൈകല്യം പ്രധാനമായും ഉണ്ടാകുന്നത് വക്രതയിൽ മാറ്റം വരുത്തി ഫോക്കസിങ് ആവശ്യാനുസരണം നടത്താൻ സാധിക്കാത്ത വിധം കാചത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതും ദീർഘദൃഷ്ടിയ്ക്ക് കാരണമാകുന്നു അനുയോജ്യമായ ശക്തിയുള്ള ഉത്തല കാചം ഉള്ള കണ്ണട ഉപയോഗിച്ച് ദീർഘദൃഷ്ടി പരിഹരിക്കാവുന്നതാണ് കാചം പ്രകാശരശ്മികളെ സംവ്രജിപ്പിച്ച് പ്രതിബിംബം ദൃഷ്ടിപടലത്തിൽ തന്നെ വീഴാൻ സഹായിക്കുന്നു അടുത്തുള്ള വസ്തുക്കൾ മാത്രം വ്യക്തമായി കാണാൻ കഴിയുകയുള്ളു എന്ന വൈകല്യമാണ് ഹ്രസ്വദൃഷ്ടി അകലെയുള്ള വസ്തുക്കളിൽ നിന്നുള്ള പ്രകാശം ദൃഷ്ടിപടലത്തിനു മുന്നിലായി കേന്ദ്രീകരിക്കുന്നു കൺഗോളത്തിന്റെ ദൈർഘ്യം കൂടുതലായിരിക്കുന്നതോ കണ്ണിന്റെ സമഞ്ജനക്ഷമതയ്ക്ക് ഉണ്ടാകുന്ന വൈകല്യമോ ആണ് ഹ്രസ്വദൃഷ്ടിയ്ക്ക് കാരണമാകുന്നത് അവതല കാചം ഉപയോഗിച്ച് പ്രകാശരശ്മികളെ വിവ്രജനം നടത്തി പ്രതിബിംബം ദൃഷ്ടിപടലത്തിൽ തന്നെ വീഴത്തക്ക വിധത്തിൽ ക്രമീകരിച്ചാണ് ഈ പ്രശ്നം പരിഹരിക്കുന്നത് ഒരു വസ്തുവിൽ നിന്നുള്ള പ്രതിബിംബം ഒന്നിലധികം സ്ഥാനങ്ങളിൽ കേന്ദ്രീകരിക്കുന്നതു മൂലമുണ്ടാകുന്ന ദൃഷ്ടിവൈകല്യമാണ് വിഷമദൃഷ്ടി അഥവാ അസ്റ്റിഗ്മാറ്റിസം ഇതുമൂലം വികലമായ പ്രതിബിംബം ഉണ്ടാകുന്നു കണ്ണിലെ ലെൻസിന്റെയോ കോർണിയയുടേയോ വക്രതയിലുണ്ടാകുന്ന ക്രമരാഹിത്യമാണ് വിഷമദൃഷ്ടിയ്ക്കു കാരണം പ്രത്യേകമായി രൂപപ്പെടുത്തുന്ന സിലണ്ട്രിക്കൽ ലെൻസുപയോഗിച്ചാണ് വിഷമദൃഷ്ടി പരിഹരിക്കുന്നത് നേത്രകാചം അതാര്യമാകുന്നതുമൂലമുണ്ടാകുന്ന കാഴ്ചനഷ്ടപ്പെടലാണ് തിമിരം സാധാരണ വാർദ്ധക്യത്തിലാണ് തിമിരം ബാധിക്കുക അതാര്യത വർദ്ധിക്കുകയും ഒടുവിൽ പൂർണ്ണ അന്ധതയിൽ കലാശിക്കുകയും ചെയ്യുന്നു ഈ രോഗത്തിനു ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല ശസ്ത്രക്രിയ വഴി അതാര്യമായ കാചം നീക്കി പകരം കൃത്രിമ കാചം സ്ഥാപിക്കുന്നതാണ് തിമിരത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിൽസ തിമിരത്തിന്റെ തുടക്ക കാലഘട്ടത്തിൽ കണ്ണട ഉപയോഗിക്കുന്നതിലൂടെയും തിമിരം മൂലം നഷ്ടപ്പെട്ട കാഴ്ച ഒരു പരിധി വരെ ശരിയാക്കാവുന്നതാണ് കണ്ണിലെ ദ്രവങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുന്നതുമൂലം കണ്ണിൽ അസാധാരണ മർദ്ദമുളവാകുന്ന രോഗമാണ് ഗ്ലോക്കോമ ഇതുമൂലം നേത്രനാഡിയ്ക്ക് കേടുപറ്റുകയും കാഴ്ച നഷ്ടപ്പെടാനിടവരികയും ചെയ്യുന്നു ദീപങ്ങൾക്കു ചുറ്റും വലയങ്ങൾ കാണുക രാത്രിയിൽ കാഴ്ചക്കുറവുണ്ടാവുക കണ്ണിനുചുറ്റും വേദനയുണ്ടാവുക കണ്ണിനു മങ്ങൽ തോന്നുക തുടങ്ങിയവ ഗ്ലോക്കോമയുടെ ലക്ഷണങ്ങളാണ് നിറം തിരിച്ചറിയാൻ പറ്റാതിരിക്കുന്ന പ്രത്യേകിച്ച് ചുവപ്പും പച്ചയും ഒരു രോഗമാണ് വർണ്ണാന്ധത സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ഇത് കൂടുതലായി കാണുന്നു രണ്ടു കണ്ണുകൾക്കും ഒരേ ബിന്ദുവിലേക്ക് കാഴ്ച കേന്ദ്രീകരിക്കാൻ പറ്റത്ത അവസ്ഥയാണ് കോങ്കണ്ണ് കണ്ണിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്നത് നെരെയുള്ള നാലു പേശികളും രൺടു ചെരിഞ്ഞ പേശികളുമാണ് അവയുടെ പ്രവർത്തന തകരാറാണ് ഇതിനു കാരണം പ്രായം കൂടുന്നതിന് അനുസരിച്ച് ആൾക്കാരിൽ കണ്ണിലെ ലെൻസിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതുമൂലം അടുത്തുള്ള വസ്തുക്കളുടെ പ്രതിബിംബം കണ്ണിൽ പതിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അസുഖമാണ് വെള്ളെഴുത്ത് അഥവാ പ്രസ്ബയോപ്പിയ കണ്ണിന്റെ നാഡീഭാഗങ്ങൾ ഒഴിച്ചുള്ള ഭാഗങ്ങളിലെ കേടുപാടുകൾ മൂലം കാഴ്ച നഷ്ടപ്പെടുകയാണെങ്കിൽ അത് ശരിയാക്കാൻ ആരോഗ്യമുള്ള ഒരു കണ്ണിൽ നിന്നും ആ ഭാഗം എടുത്ത് ഉപയോഗിച്ച് കാഴ്ച ശരിയാക്കാവുന്നതാണ് കണ്ണ് മാറ്റിവെയ്ക്കൽ എന്നാൽ കണ്ണുമുഴുവനായി മാറ്റിവെയ്ക്കുക എന്നൊരു ധാരണയുണ്ടായേക്കാമെങ്കിലും കണ്ണിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം മാറ്റിവെയ്ക്കുകയാണ് ചെയ്യുക സാധാരണയായി കണ്ണിന്റെ കോർണിയയിൽ ഉണ്ടാകുന്ന കേടുകളെ തുടർന്നാണ് കണ്ണ് മാറ്റിവെയ്ക്കൽ നടത്തുന്നത് ഒരാളുടെ അതാര്യമായതോ മങ്ങിയതോ മറ്റേതെങ്കിലും തരത്തിൽ കേടുവന്നതോ ആയ കോർണിയയ്ക്കു പകരം നേത്രദാതാവിന്റെ കേടില്ലാത്ത കോർണിയ തുന്നിച്ചേർത്താണ് കോർണിയ മാറ്റിവെയ്ക്കൽ സാധ്യമാക്കുന്നത് ഈ ശസ്ത്രക്രിയയ്ക്ക് കെരാറ്റോ പ്ലാസ്റ്റി എന്നു പറയുന്നു ചിലയാളുകളിൽ അപകടം മൂലമോ രോഗങ്ങളാലോ വിട്രിയസ് ദ്രവം കലങ്ങിപ്പോയാൽ അത് കാഴ്ചയെ ബാധിക്കുന്നതാണ് ആ ദ്രവത്തിനു പകരം നേത്രദാതാവിന്റെ ശുദ്ധവും അവികലുമായ വിട്രിയസ് ദ്രവം സ്വീകരിച്ച് കാഴ്ച ശരിയാക്കാവുന്നതാണ് കേടുവന്ന ദൃഢപടലത്തിനു പകരം ദാതാവിൽ നിന്നും ആരോഗ്യമുള്ള ദൃഢപടലം സ്വീകരിച്ചും കാഴ്ച്ചശരിയാക്കാറുണ്ട് ലോകത്തിലെ കോടിക്കണക്കിന് അന്ധർക്ക് കണ്ണുമാറ്റിവെച്ചാൽ കാഴ്ച ലഭിക്കും അതുകൊണ്ട് തന്നെ ഭരണകൂടങ്ങൾ നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട് സാധാരണയായി ഒരാളുടെ മരണശേഷമാണ് കണ്ണ് പുനരുപയോഗത്തിനെടുക്കുക ഭാരത സർക്കാർ നേത്രദാനം മഹാദാനം എന്ന ആപ്തവാക്യത്തോടെ നേത്രദാനം പ്രോത്സാഹിപ്പിക്കാൻ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട് നേത്രദാനം ചെയ്യുന്ന ആളുടെ മരണശേഷം മണിക്കൂറിനകം കണ്ണ് വേർപെടുത്തിയെടുത്ത് നേത്രബാങ്കിലേക്ക് മാറ്റുകയും അവിടെ നിന്ന് ആവശ്യമുള്ളവർക്ക് നൽകുകയുമാണ് ചെയ്യുന്നത് ആഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാഴ്ച കാലം ദേശീയ നേത്രദാനദ്വൈവാരമായി ആചരിക്കുന്നു ഇസ്രായേൽ ജനതയുടെ മതപരമായ രേഖകളെയും ചരിത്രത്തിനെയും ക്രിസ്ത്യാനികൾ വിവക്ഷിക്കുന്നത് പഴയ നിയമം എന്നാണ് ക്രിസ്ത്യാനികളും യഹൂദരും ഇതിനെ പാവനമായി കാണുന്നു ഇതിലെ പുസ്തകങ്ങളുടെ എണ്ണത്തിൽ വിവിധ ക്രിസ്ത്യൻ സഭകൾ തമ്മിൽ കാര്യമായ അന്തരമുണ്ട് പ്രൊട്ടസ്റ്റന്റ് സഭ ഹീബ്രൂ ബൈബിളിനെ അംഗീകരിക്കുന്നുവെങ്കിലും അതിനെ പുസ്തകങ്ങളായി തരം തിരിക്കുന്നു കതോലിക്കർ കിഴക്കൻ ഓർത്തഡോക്സ് സഭ അലക്സാണ്ട്രിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭ എത്യോപ്യൻ സഭ എന്നിവർ താരതമ്യേന വലിയ ഒരു കൂട്ടം പുസ്തകങ്ങളെയാണ് പഴയനിയമമായി കണക്കാക്കുന്നത് പുസ്തകങ്ങളെ പൊതുവിൽ ദൈവം ഇസ്രായേൽ ജനതയെ തിരഞ്ഞെടുത്തതെങ്ങനെ എന്ന് വിവരിക്കുന്ന പെന്റാട്യൂക്ക് ഇസ്രായേൽ ജനത കനാൻ കീഴടക്കിയതു മുതൽ ബാബിലോണിലേക്ക് നാടു കടത്തപ്പെടും വരെയുള്ള ചരിത്രം പറയുന്ന പുസ്തകങ്ങൾ നൈതികതയെയും നല്ലതിനെയും ചീത്തയെയും പറ്റിയുള്ള ജ്ഞാനത്തെയും മറ്റും പറ്റി ചർച്ച ചെയ്യുന്ന പുസ്തകങ്ങൾ ദൈവത്തിൽ നിന്നകന്നു പോകുന്നതിന്റെ അനന്തരഭലങ്ങളെപ്പറ്റി താക്കീത് നൽകുന്ന പ്രവാചകരുടെ പുസ്തകങ്ങൾ എന്നിങ്ങനെ നാലായി തിരിക്കാം ഈ പുസ്തകങ്ങളുടെ യധാർത്ഥ രചയിതാക്കളും വായനക്കാരുമായിരുന്ന ഇസ്രായേൽ ജനതയെ സംബന്ധിച്ചിടത്തോളം ഇവയുടെ ഉള്ളടക്കം അവരും ദൈവവും തമ്മിലുള്ള സമാനതകളില്ലാത്ത ബന്ധത്തിനെയും അവർക്ക് യഹൂദരല്ലാത്തവരോടുള്ള ബന്ധത്തിനെയും പറ്റിയായിരുന്നു മനുഷ്യരാശിയുടെ രക്ഷകന്റെ വരവ് എന്ന തത്ത്വത്തിൽ അധിഷ്ടിതമായ ക്രിസ്തുമതം പഴയനിയമപുസ്തകങ്ങളെ പുതിയനിയമത്തിന്റെ ക്രിസ്തുമത വേദപുസ്തകത്തിന്റെ രണ്ടാം ഭാഗം വരവിനായുള്ള തയാറെടുപ്പായാണ് കാണുന്നത് പഴയനിയമത്തിലെ ഓ പ്രൊട്ടസ്തന്റ് ഓ കത്തോലിക് അതിൽ കൂടുതലോ ഓർത്തഡോക്സ് സഭകളും മറ്റുള്ളവരും പുസ്തകങ്ങളെ പെന്റാട്യൂക്ക് അഞ്ചു പുസ്തകങ്ങൾ ചരിത്രപുസ്തകങ്ങൾ ജ്ഞാനപുസ്തകങ്ങൾ പ്രവാചകരുടെ പുസ്തകങ്ങൾ എന്നിങ്ങനെ നാലായി വർഗീകരിക്കാം ആദ്യകാല ക്രിസ്ത്യാനികൾ ജൂതമതഗ്രന്ധങ്ങളുടെ സെപ്റ്റ്വാജിന്റ് എന്ന അനൗദ്യോഗിക ഗ്രീക്ക് തർജമയാണ് പഴയനിയമമായി ഉപയോഗിച്ചിരുന്നത് പ്രൊട്ടസ്റ്റന്റ് സഭകൾ പിൽക്കാലത്ത് സെപ്റ്റ്വാജിന്റിലെ ജൂതന്മാർ മതഗ്രന്ധമായി അംഗീകരിക്കാത്ത ചില ഭാഗങ്ങൾ ഒഴിവാക്കി ഇതാണ് പുസ്തകങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസത്തിന്റെ കാരണം താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ തനാക്ക് എന്ന ഹീബ്രൂ ബൈബിളിലെയും പഴയ നിയമത്തിലെയും പുസ്തകങ്ങൾ കാണുക തനാക്കിൽ പുസ്തകങ്ങളാണുള്ളതെങ്കിലും പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ പഴയനിയമത്തിൽ ശമുവേലിന്റെ പുസ്തകം രാജാക്കന്മാർ ദിനവൃത്താന്തം എസ്രാ നെഹേമിയ എന്നിവരുടെ പുസ്തകം പ്രവാചകരുടെ പുസ്തകം ചെറിയവ എന്നിവ വിഭജിച്ച് പുസ്തകങ്ങളുടെ എണ്ണം ൽ എത്തിച്ചു അധികമായുള്ള പുസ്തകങ്ങൾ ഇറ്റാലിക്സിൽ കൊടുത്തിരിക്കുന്നു ഒരു ഇന്ത്യൻ അഭിനേതാവും ചലച്ചിത്ര നിർമ്മാതാവുമാണ് പി ഐ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ജനനം സെപ്റ്റംബർ കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ചു അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത് മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട് ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും തവണ ഫിലിംഫെയർ ദക്ഷിണേന്ത്യൻ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു മലയാളത്തിലെ പ്രമുഖ ചാനൽ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതൽ മമ്മൂട്ടി ചെയർമാനാണ് കൈരളി പീപ്പിൾ വി എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ് കേരള സർക്കാരിന്റെ ഐ ടി പ്രൊജക്ടുകളിലൊന്നായ അക്ഷയയുടെ ഗുഡ്വിൽ അംബാസഡറാണു മമ്മൂട്ടി അർബുദ രോഗികളെ സഹായിക്കുന്ന പെയിൻ പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സംഘടനയുടെ പേട്രൺ കൂടിയാണു മമ്മൂട്ടി മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്നുതവണ നേടി ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ ഡി ലിറ്റ് ബിരുദം ൽ ലഭിച്ചു മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം തവണ നേടിയിട്ടുണ്ട് ഫിലിംഫെയർ അവാർഡുകൾ കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജർമ്മനിയിലെ മെറ്റ്മാൻ നഗരത്തിലെത്തിയ മമ്മൂട്ടിയെ മെറ്റ്മാൻ മേയർ നേരിൽ സന്ദർശിച്ച് ആയുർവേദ ചികിത്സക്കായി കേരളം സന്ദർശിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചതോടൊപ്പം ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു പ്രമാണം അമിതാബ് ബച്ചനും മമ്മൂട്ടിയും ലെ ചിത്രം ലെ ചിത്രം ലെ അമ്മയുടെ ജനറൽ ബോഡി യോഗ ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ ജൂലൈ മാർച്ച് എന്ന ഒ വി വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകൾ വയലാർ മുട്ടത്തുവർക്കി അവാർഡുകൾ എഴുത്തച്ഛൻ പുരസ്കാരം പത്മശ്രീ ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയനെന്ന ഒ വി വിജയന്റെ ജനനം അച്ഛൻ വേലുക്കുട്ടി അമ്മ കമലാക്ഷിയമ്മ ഭാര്യ ഡോക്ടർ തെരേസ ഗബ്രിയേൽ ഹൈദരാബാദ് സ്വദേശിയാണ് ഏകമകൻ മധുവിജയൻ അമേരിക്കയിലെ ഒരു പരസ്യക്കമ്പനിയിൽ ക്രീയേറ്റീവ് ഡയറക്ടറായി ജോലിചെയ്യുന്നു പ്രശസ്ത കവയിത്രിയും ഗാനരചയിതാവുമായ ഒ വി ഉഷ വിജയന്റെ ഇളയ സഹോദരിയാണ് അവസാനക്കാലത്ത് പാർക്കിൻസൺസ് രോഗം ബാധിച്ചിരുന്നു മലബാർ സ്പെഷ്യൽ പോലീസ് എന്ന എം എസ് പിയിൽ ഉദ്യോഗസ്ഥനായിരുന്നു വിജയന്റെ പിതാവ് കുട്ടിക്കാലത്ത് അച്ഛൻ ജോലി ചെയ്തിരുന്ന മലപ്പുറത്ത് എം എസ് പി ക്വാട്ടേഴ്സിൽ ആയിരുന്നു വിജയൻ താമസിച്ചിരുന്നത് അനാരോഗ്യം കാരണം രണ്ടാം തരം മുതലേ സ്കൂളിൽ ചേർന്ന് പഠിക്കാൻ കഴിഞ്ഞുള്ളൂ കുറച്ചുകാലം അരീക്കോട്ടുള്ള ഹയർ എലിമെന്ററി സ്കൂളിൽ പഠിച്ചു രണ്ടാം തരം കോട്ടയ്ക്കൽ രാജാസ് ഹൈസ്കൂളിലായിരുന്നു മൂന്നാം തരം കൊടുവായൂര് ബോർഡ് ഹൈസ്കൂളിൽ നാലാം തരം മുതൽ ആറാം തരത്തിന്റെ മദ്ധ്യംവരെ പാലക്കാട് മോട്ടിലാൽ മുനിസിപ്പൽ ഹൈസ്കൂളിൽ പാലക്കാട് എം ജി എച്ച് എസ് എസ് ആറാം തരത്തിന്റെ അവസാന ഭാഗം മദിരാശിയിലെ താംബരം കോർളി ഹൈസ്കൂളിൽ ഇൻറ്റർമീഡിയറ്റും ബി എയും പാലക്കാട് ഗവൺമെൻറ്റ് വിക്ടോറിയ കോളേജിൽ മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം എ ബിരുദം നേടി പ്രസിഡൻസി കോളേജിൽ നിന്ന് ഇംഗ്ളീഷിൽ എം എ ജയിച്ച ശേഷം കോളേജ് അദ്ധ്യാപകനായി കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ആയിരുന്നു അദ്ധ്യാപകനായിരുന്നത് താനൊരു മോശം അദ്ധ്യാപകനായിരുന്നുവെന്ന് പിൽക്കാലത്ത് വിജയൻ അനുസ്മരിക്കുന്നുണ്ട് അക്കാലത്ത് കടുത്ത ഇടതുപക്ഷവിശ്വാസിയായിരുന്നു വിജയൻ എഴുത്തിലും കാർട്ടുൺ ചിത്രരചനയിലും അക്കാലത്ത് തന്നെ വിജയൻ താല്പര്യം പ്രകടമാക്കിയിരുന്നു അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്സ് വീക്കിലിയിലും പേട്രിയറ്റ് ദിനപത്രത്തിലും കാർട്ടൂണിസ്റ്റായി ജോലി ചെയ്തു മുതൽ സ്വതന്ത്ര പത്രപ്രവർത്തകനായി ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ ഹോങ്കോങ്ങ് പൊളിറ്റിക്കൽ അറ്റ്ലസ് ഹിന്ദു മാതൃഭൂമി കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരച്ചു ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം കലാകൗമുദിയിൽ എന്ന കാർട്ടൂൺ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ചു മാതൃഭൂമി ഇന്ത്യാ ടുഡേ എന്നിവയിലെഴുതിയ പരമ്പരകളും പ്രശസ്തമാണ് അന്ധനും അകലങ്ങൾ കാണുന്നവനും എന്റെ ചരിത്രാന്വേഷണപരീക്ഷകൾ സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരൽമീൻ കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകൾ വയലാർ മുട്ടത്തുവർക്കി അവാർഡുകൾ എഴുത്തച്ഛൻ പുരസ്കാരം പത്മശ്രീ ഒരു ദ്വീപ് നഗരപദവും തെക്കു കിഴക്കെ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യവുമാണ് സിംഗപ്പൂർ സിംഗപ്പൂർ റിപ്പബ്ലിക് മലേഷ്യയിലെ ജോഹോർ സംസ്ഥാനത്തിനു തെക്കും ഇന്തോനേഷ്യയിലെ റിയാവു ദ്വീപുകൾക്കു വടക്കുമായി മലയൻ ഉപദ്വീപിന്റെ തെക്കേമുനമ്പിൽ സിംഗപ്പൂർ സ്ഥിതി ചെയ്യുന്നു ഭൂമധ്യരേഖയുടെ വെറും കിലോമീറ്റർ വടക്കാണ് ഇത് രണ്ടാം നൂറ്റാണ്ടു മുതൽ തദ്ദേശീയ രാജവംശങ്ങളുടെ അധീനതയിലായിരുന്ന സിംഗപ്പൂർ ബ്രീട്ടീഷ് അധിനിവേശത്തിനു മുമ്പ് ഒരു മലയൻ മുക്കുവഗ്രാമമായിരുന്നു ഇൽ സർ സ്റ്റാംഫോർഡ റാഫിൾസ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി ജോഹോർ രാജവംശത്തിന്റെ അനുമതിയോടുകൂടി രൂപകൽപന ചെയ്തതാണ് ആധുനിക സിംഗപ്പൂർ സ്വന്തമായി വളരെക്കുറച്ചുമാത്രം പ്രകൃതിവിഭവങ്ങൾ ഉള്ള സിംഗപ്പൂർ സ്വാതന്ത്ര്യം നേടുന്ന സമയത്ത് സമൂഹിക രാഷ്ട്രീയാരക്ഷിതാവസ്ഥയിലും സാമ്പത്തികപരമായി അവികസിതവുമായിരുന്നു വിദേശനിക്ഷേപവും ലീ ക്വാൻ യു സർക്കാറിന്റെ നേതൃത്വത്തിലുള്ള വ്യവസായവൽക്കരണവും തൽശേഷം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും തുറമുഖത്തിലൂടെയുള്ള കയറ്റുമതിയിലും അധിഷ്ഠിതമായ ഒരു സമ്പദ്വ്യവസ്ഥയുടെ നിർമ്മാണത്തിനു കാരണമായി സ്വാതന്ത്ര്യാനന്തരമുള്ള അതിവേഗ വികസനത്തിലൂടെ സിംഗപ്പൂർ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു സിംഗപ്പൂർ ഒരു പ്ലാൻഡ് സിറ്റി ആണെന്നണ് അറിയപ്പെടുന്നത് ഇവിടുത്തെ ഇലക്ട്രോണിക്ക് ടോൾ പിരിവ് പല യൂറോപ്പ്യൻ രാജ്യങ്ങളും ദുബായിയുമൊക്കെ മാത്യകയാക്കുകയാണ് എസ് ബി എസ് ട്രാൻസിറ്റ് എസ് എം ആർ ടി കോർപ്പറേഷൻ എന്നീ കമ്പനികളാണ് ഇവിടത്തെ ബസ് തീവണ്ടി സർവീസുകൾ നടത്തുന്നത് സിംഗപ്പൂരിൽ മലയാളികളായ പൗരന്മാരുണ്ടന്നാണ് ഔദ്യോഗിക കണക്ക് ഏറ്റവും പഴക്കംചെന്ന മലയാളി കൂട്ടായ്മയും ഇവിടെയാണ് പിറന്നത് ഇന്ത്യൻ ഭാഷയായ തമിഴ് ഇവിടുത്തെ ഒരു ഔദ്യോഗിക ഭാഷയാണ് ജനസംഖ്യയുടെ ഏകദേശം പേർ തമിഴ് സംസാരിക്കുന്നവരാണ് സിംഹവും നഗരം എന്നർത്ഥമുള്ള പുരവും കൂടിചേർന്നാണ് സിംഹപുരം എന്ന സംസ്കൃത വാക്ക് രൂപപ്പെട്ടിരിക്കുന്നത് സിംഹനഗരം എന്നൊരു വിശേഷണവും ഇതിനാൽതന്നെ സിംഗപ്പൂരിന് ലഭിച്ചിട്ടുണ്ട് സിംഗപ്പൂരിന്റെ മിക്ക ദേശീയ പ്രതീകങ്ങളിലും സിംഹമുദ്ര കാണാവുന്നതാണ് എന്നിരുന്നാലും ഈ ദ്വീപിൽ സിംഹങ്ങൾ വസിച്ചിരുന്നു എന്നതിന് സാധ്യത കുറവാണ് ശ്രീവിജയ സാമ്രാജ്യത്തിലെ രാജകുമാരനായിരുന്ന സംഗ നില ഉത്തമയാണ് ദ്വീപിന് സിംഗപുര എന്ന പേര് നൽകിയത് എന്ന് പറയപ്പെടുന്നു ഒരുപക്ഷേ അദ്ദേഹം ദ്വീപിൽ മലയൻ കടുവകളെ കണ്ടതുകൊണ്ടാകാം ഇത്തരം ഒരു പേര് നൽകിയതും ഇത്തരത്തിൽ ദ്വീപിന്റെ പേരിന്റെ ഉദ്പത്തിയെചൊല്ലി നിരവധി വാദപ്രതിവാദങ്ങളും നിലനിൽക്കുന്നുണ്ട് സിംഗപ്പൂരിന്റെ പ്രധാന ദ്വീപിനെ മലയ് ഭാഷയിൽ മൂന്നാം നൂറ്റാണ്ട് മുതൽക്കേ പുലാവു ഉജോങ് എന്ന് വിളിച്ചുവരുന്നു അവസാന ഭാഗത്തെ ദ്വീപ് എന്നാണ് മലയ് ഭാഷയിൽ പുലാവു ഉജോങിന്റെ അർഥം മലയ് ഉപദ്വീപിന്റെ മുനമ്പ് എന്നർത്ഥത്തിൽ സ്വാതാന്ത്ര്യാനതരം രാജ്യത്തെ ഹരിതവലക്കരിക്കുന്ന പ്രവർത്തനങ്ങളുടെ ഫലമായി സിംഗപ്പൂരിന് ഉദ്യാന നഗരം ഗാർഡൻ സിറ്റി എന്നൊരു വിശേഷണവും ലഭിച്ചിട്ടുണ്ട് രാജ്യത്തിന്റെ വലിപ്പക്കുറവുകൊണ്ട് ലോകഭൂപടത്തിലും ഏഷ്യൻ ഭൂപടത്തിലും സിംഗപ്പൂരിന്റെ ഒരു ചെറിയ ബിന്ദുവായാണ് സൂചിപ്പിക്കുന്നാത് ഇതേ കാരണത്താൽ ലിറ്റിൽ റെഡ് ഡോട്ട് എന്നൊരു അപരനാമവും സിംഗപ്പൂരിന് ലഭിച്ചിട്ടുണ്ട് സിംഗപ്പൂരിനെ കുറിച്ച് പരാമർശിക്കപ്പെടുന്ന ഏറ്റവും ആദ്യത്തെ ലിഖിതം ചൈനീസിലാണ് മൂന്നാം നൂറ്റാണ്ടിലായിരുന്നു ഇത് സിംഗപ്പൂർ സ്ഥിതിചെയ്യുന്ന ദ്വീപിനെ അതിൽ പു ലുവോ ചുംഗ്ഗ് എന്നാണ് പറഞ്ഞിരിക്കുന്നത് മലയ് ഭാഷയിലെ പുലാവു ഉജോങ് എന്ന വാക്കിന്റെ ചൈനീസ് തർജ്ജമയാണ് ഇത് ൽ എഴുതപ്പെട്ട ജാവനീസ് ഐതിഹാസിക കാവ്യമായ നഗരക്രേതഗാമയിൽ തുമാസിക് എന്ന ദ്വീപിലെ ഒരു ജനവാസമേഖലയെ കുറിച്ച് പരാമർശിക്കുന്നു ൽ മലയ് അന്നാൽസിൽ എഴുതപെട്ടപ്രകാരം ദ്വീപിൽ സിംഗപ്പൂർ സാമ്രാജ്യം സ്ഥാപിച്ചത് സാങ് നില ഉത്തമയാണ് മലയ് അന്നാൽസിൽ രേഖപെടുത്തിയിരിക്കുന്ന വിവരങ്ങളുടെയെല്ലാം ചരിത്രപ്രാധാന്യം ഇന്നും പണ്ഡിതർക്കിടയിൽ തർക്കവിഷയമാണ് ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം സിംഗപ്പൂരിന്റെ പ്രതിരോധ സൈനികതന്ത്രത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാർ സിംഗപ്പൂരിൽ വളരെ വലിയൊരു നാവിക ബേസ് സ്ഥാപിച്ചു ഈ പദ്ധതി ൽ വിളംബരം ചെയ്തെങ്കിലും ൽ ജപ്പാൻകാർ മഞ്ചൂറിയ കീഴടക്കുന്നതുവരെ നിർമ്മാണപ്രവർത്തനങ്ങൾ കാര്യമായ വേഗതയിൽ പുരോഗമിച്ചിരുന്നില്ല ൽ ബേസിന്റെ പണീ പൂർത്തിയായപ്പോൾ മൊത്തം ചെലവ് ദശലക്ഷമായിരുന്നു രണ്ടാം ലോക മഹായുദ്ധകാലത്ത് ഇമ്പീരിയൽ ജപ്പാൻ സൈന്യം ബ്രിട്ടീഷ് മലയയിലേക്ക് കടന്നുകയറി ഈ സംഭവം സിംഗപ്പൂർ യുദ്ധത്തിലാണ് കലാശിച്ചത് ഫെബ്രുവരി ന് ട്രൂപ്പുകളോട് കൂടിയ ബ്രിട്ടീഷ് സൈന്യം കീഴടങ്ങിയപ്പോൾ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസ്റ്റൺ ചർച്ചിൽ ഇതിനെ വിശേഷിപ്പിച്ചത് ബ്രിട്ടൻ്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ദുരന്തവും ഏറ്റവും വലിയ അടിയറവു പറയലും എന്നാണ് സിംഗപ്പൂരിനുണ്ടെ വേണ്ടിയുള്ള യുദ്ധത്തിൽ ബ്രിട്ടണ് വളരെ വലിയ നാശനഷ്ടമാണ് നേരിടേണ്ടിവന്നത് ഏകദേശം ആളുകൾ ബന്ധിയാക്കപ്പെട്ടു ഇതിനു പുറമെ മലയയിൽ നടന്ന യുദ്ധത്തിൽ നിരവധി ആളുകളും മരിച്ചുവീണു ഏകദേശം ആളുകൾക്ക് മരണമോ അല്ലെങ്കിൽ അപായങ്ങളോ സംഭവിച്ചു എന്ന് കരുതുന്നു അതിൽ ഭൂരിഭാഗവും ഓസ്ട്രേലിയയിൽ നിന്നുള്ളവരായിരുന്നു ഈ യുദ്ധത്തിൽ ജപ്പാന്റെ ആളുകൾ കൊല്ലപ്പെടുകയും ആളുകൾക്ക് പരിക്കുകൾ ഏൽക്കുകയും ചെയ്തു ജാപ്പനീസ് ദിനപത്രങ്ങൾ സിംഗപ്പൂരിനുമേൽ ജപ്പാൻ വിജയം കൈവരിച്ചതായി പ്രഖ്യാപിച്ചു സിംഗപ്പൂരിനെ എന്ന് പുനർ നാമകരണം ചെയ്തു ദക്ഷിണദിക്കിലെ പ്രകാശം എന്നായിരുന്നു ഈ വാക്കിനർത്ഥം പിന്നീട് അരങ്ങേറിയ സൂക്ക് ചിംഗ് കൂട്ടക്കൊലയിൽ നും നും ഇടയിൽ ചൈനീസ് വംശജർ കൊല്ലപ്പെടുകയുണ്ടായി യുദ്ധത്തിൽ സിംഗപ്പൂരിനെ ജപ്പാനിൽനിന്നും പ്രതിരോധിക്കാൻ പോലുമാവാതെ ബ്രിട്ടൺ നേരിട്ട പരാജയം സിംഗപ്പൂരുകാർക്കിടയിൽ ബ്രിട്ടീഷ് സാമ്രജ്യത്തിനോടുണ്ടായിരുന്ന വിശ്വാസ്യതയെ ഇല്ലാതാക്കി യുദ്ധത്തിന് ശേഷം വന്ന ദശാബ്ദങ്ങളിൽ സിംഗപ്പൂർ വളരെ വലിയ രാഷ്ട്രീയമാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത് ജനങ്ങൾക്കിടയിൽ ഉയർന്നുവന്ന കോളനി വിരുദ്ധ ദേശീയതാ മനോഭാവം മെർദേക മലയ് ഭാഷയിൽ സ്വാതന്ത്ര്യം എന്നർത്ഥം എന്ന മുദ്രാവാക്യമായി അലയടിച്ചു ഇതേസമയം ബ്രിട്ടീഷുകാർ തങ്ങളുടെ ഭാഗത്ത് നിന്നും സിംഗപ്പൂർ മലയ എന്നിവക്ക് നൽകിവന്നിരുന്ന സ്വയംഭരണാധികാരത്തിന്റെ തോത് പടിപടിയായി ഉയർത്തിക്കൊണ്ടുവന്നു ഏപ്രിൽ ന് സ്റ്റ്രെയ്റ്റ് സെറ്റിൽമെന്റുകളിൽ ബ്രിട്ടണുണ്ടായിരുന്ന സ്വാധീനം കുറയുകയും ഗവർണർ തലവനായ ഭരണകൂടമുള്ള ഒരു ക്രൗൺ കോളനിയായി സിംഗപ്പൂർ മാറുകയും ചെയ്തു ജൂലൈയിൽ പ്രത്യേകമായ ഭരണനിർവ്വഹണ സമിതിയും നിയമനിർമ്മാണ സമിതിയും സ്ഥാപിക്കപ്പെട്ടു തുടർന്നുള്ള വർഷത്തിൽ നിയമനിർമ്മാണസഭയിലേക്ക് ആറ് അംഗങ്ങൾക്കായുള്ള തിരഞ്ഞെടുപ്പും നിശ്ചയിച്ചു പ്രധാന ദ്വീപായ പുലാവു ഉജോങ് ഉൾപ്പെടെ ദ്വീപുകൾ ചേരുന്നതാണ് സിംഗപ്പൂർ രാജ്യം പ്രധാന ദ്വീപിനെ മലേഷ്യയുടെ ജൊഹോറുമായി ബന്ധിപ്പിച്ചുകൊണ്ട് മനുഷ്യനിർമ്മിത പാലങ്ങളുണ്ട് വടക്കുഭാഗത്ത് ജൊഹോർ സിംഗപ്പൂർ കടൽപ്പാലവും പടിഞ്ഞാറ് ഭാഗത്ത് തുവാസ് സെക്കൻഡ് ലിങ്കും ജുറോങ്ക് പുലാവു തെക്കോങ് പുലാവു ഉബിൻ സെന്റോസ എന്നിവയാണ് സിംഗപ്പൂരിലെ ചില പ്രധാന ദ്വീപുകൾ ഉയരത്തിലുള്ള ബുകിറ്റ് തിമാ കുന്നാണ് സിംഗപ്പൂരിലെ ഏറ്റവും ഉയർന്ന സ്ഥലം ഭൂമി വീണ്ടെടുക്കൽ പദ്ധതികൽ മുഖാന്തരംസിംഗപ്പൂരിന്റെ കരവിസ്തൃതി ൽ എന്നതിൽ നിന്നും ൽ ആയി ഉയർന്നിട്ടുണ്ട് ഇത് ഏകദേശം വരും ആവുമ്പോഴേക്കും മറ്റൊരു കരഭൂമികൂടെ വീണ്ടെടുക്കാം എന്ന് ഭരണാധികാരികൾ ലക്ഷ്യം വെയ്ക്കുന്നു ജുറോങ് ദ്വീപിൽ ചെയ്തതുപോലെ അടുത്തടുത്തുള്ള ചെറുദ്വീപുകളെ ഭൂമി വീണ്ടെടുക്കൽ വഴി ബന്ധിപ്പിച്ച് കൂടുതൽ വിസ്തൃതിയുള്ള ദ്വീപുകൾ സൃഷ്ടിക്കുന്ന പദ്ധതികളും സിംഗപ്പൂരിലുണ്ട് സിംഗപ്പൂരിലെ നഗരവൽകരണം മുഖേന അതിനെ സ്വാഭാവികമായ വനവിസ്തൃതിയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട് ഇന്ന് സിംഗപ്പൂരിൽ നൈസർഗ്ഗികമായി കാണുന്ന ജന്തുജാലങ്ങളും സസ്യജാലങ്ങളും പ്രധാനമായും സംരക്ഷിത മേഖലകളായ ബുകിറ്റ് തിമാഹ് നേച്ചർ റിസർവ് സുൻഗേയി ബുലോഹ് വെറ്റ്ലാൻഡ് റിസർവ് തുടങ്ങിയവയിലാണ് കാണുന്നത് സിംഗപ്പൂരിന്റെ കരവിസ്തൃതിയുടെ കേവലം മാത്രമാണ് ഇത് വനവിസ്തൃതിയിൽ വരുന്ന കുറവ് പരിഹരിക്കുന്നതിനായി ൽ സർക്കാർ സിംഗപ്പൂരിനെ ഒരു ഉദ്യാന നഗരം ആക്കി മാറ്റുകയെന്ന വീക്ഷണം കൊണ്ടുവന്നു നഗരവൽകരണത്തിന്റെ ദോഷഫലങ്ങളെ ലഘൂകരിക്കുക ജനജീവിതം മെച്ചപ്പെടുത്തുക തുടങ്ങിയവയായിരുന്നു ഇതിന്റെ ലക്ഷ്യങ്ങൾ ഇതിനു ശേഷം ഏകദേശം കരഭൂമി ഉദ്യാനങ്ങൾക്കും സംരക്ഷിത ഭൂപ്രകൃതികൾക്കുമായി മാറ്റിവെക്കുകയുണ്ടായി ഇന്ന് അവശേഷിക്കുന്ന വന്യജീവി സമ്പത്ത് സംരക്ഷിക്കുന്നതിനായുള്ള പദ്ധതികളും ഗവണ്മെന്റ് വിഭാവനം ചെയ്തിട്ടുണ്ട് ഉദ്യാനങ്ങൾക്ക് പേരുകേട്ട നഗരമാണ് സിംഗപ്പൂർ വർഷത്തോളം പഴക്കമുള്ള സിംഗപ്പൂർ സസ്യോദ്യാനം രാജ്യത്തുനിന്നും യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ച ആദ്യത്തെ കേന്ദ്രമാണ് ഗാർഡൻസ് ബൈ ദ ബേ എന്ന ജൈവോദ്യാനം സിംഗപ്പൂരിലെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഭൂമധ്യരേഖാ മഴക്കാടുകളിലെ കാലാവസ്ഥ തന്നെയാണ് സിംഗപ്പൂരിലും അനുഭവപ്പെടുന്നത് ഇവിടെ കാര്യമായ ഋതു വത്യാസങ്ങൾ ഒന്നും അനുഭവപ്പെടാറില്ല സമാനമായ അന്തരീക്ഷോഷ്മാവും മർദ്ദവും ഉയർന്ന ആർദ്രത സമൃദ്ധമായ വർഷപാതം എന്നിവ സിംഗപ്പൂരിൽ അനുഭവപ്പെടുന്നു സാധാരണയായി അനുഭവപ്പെടുന്ന അന്തരീക്ഷോഷ്മാവ് വരെയാണ് വർഷം മുഴുവനും അന്തരീക്ഷോഷ്മാവിൽ കാര്യമായ വ്യതിയാനം ഇല്ലെങ്കിലും നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങൾ സിംഗപ്പൂരിലെ മഴക്കാലമാണ് ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ സിംഹപ്പൂരിൽ പലപ്പോഴും ഹേസ് അനുഭവപ്പെടാറുണ്ട് അയൽരാജ്യമായ ഇന്തോനേഷ്യൽ പ്രത്യേഗിച്ച് സുമാത്രയിൽ ഉണ്ടാകുന്ന കാട്ടുതീയാണ് ഇതിന്റെ പ്രധാന കാരണം ഡേ ലൈറ്റ് സേവിങ് സമയക്രമം സിംഗപ്പൂരിൽ പ്രയോഗത്തിലില്ലെങ്കിലും ഇവിടത്തെ സമയം സമയ മേഖലയിൽ പെടുന്നു വെസ്റ്റ് മിനിസ്റ്റർ രീതിയിലുള്ള ഭരണക്രമം നിലനിൽക്കുന്ന പാർലമെന്ററി റിപബ്ലിക് രാജ്യമാണ് സിംഗപ്പൂർ സിംഗപ്പൂരിന്റെ ഭരണഘടന രാജ്യത്ത് ഒരു പ്രാതിനിധ്യ ജനാതിപത്യം സ്ഥാപിച്ചിരിക്കുന്നു ഭരണനിർവ്വഹണ അധികാരം പ്രധാനമന്ത്രി നേതൃത്വം നൽകുന്ന മന്ത്രിസഭയ്ക്കാണ് എങ്കിലും ഭരണഘടന പ്രസിഡന്റിനും ചില അധികാരങ്ങൾ കൽപ്പിക്കുന്നുണ്ട് വീറ്റോ അധികാരം ജഡ്ജിമാരുടെ നിയമനം തുടങ്ങിയ ചില കാര്യങ്ങളുടെ ചുമതല പ്രസിഡന്റിനാണെങ്കിലും ഇന്ത്യയിലെ പോലെതന്നെ പ്രസിഡന്റ് പദവി പൊതുവെ ഒരു നാമമാത്ര പദവിയാണ് ദക്ഷിണപൂർവ്വേഷ്യയിലേയും സമീപമേഖലയിലേയും സുരക്ഷ പരിപാലനം ലക്ഷ്യം വെച്ചുള്ളതാണ് സിംഗപ്പൂരിന്റെ വിദേശനയം മേഖലയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരതയെ അത് അടിസ്ഥാനമാക്കിയിരിക്കുന്നു ലധികം പരമാധികാര രാഷ്ട്രങ്ങളുമായി സിംഗപ്പൂർ നയതന്ത്ര ബന്ധം പുലർത്തുന്നുണ്ട് ആസിയാന്റെ സ്ഥപകരാജ്യങ്ങളിൽ ഒന്ന് എന്ന നിലയ്ക്ക് ആസിയാൻ സ്വതന്ത്ര വാണിജ്യ മേഖലയേയും ആസിയാൻ നിക്ഷേപ മേഖലയേയും സിംഗപ്പൂർ ശക്തമായി പിന്താങ്ങുന്നു സിംഗപ്പൂരിന്റെ സാമ്പത്തികരംഗം മൊത്തത്തിൽ തെക്കുകിഴക്കൻ ഏഷ്യൻ മേഖലയുമായി വളരെയധികം ഇഴചേർന്നുകിടക്കുന്നതിനാലാണിത് മുൻ പ്രധാനമന്ത്രി ഗോ ചോക് തോങ് നിലവിലെ ആസിയാൻ സ്വതന്ത്ര വാണിജ്യ മേഖലക്ക് ഒരു ചുവട് മുന്നിലായി ഒരു ആസിയാൻ സാമ്പത്തിക സമൂഹം എന്ന ആശയവും മുന്നോട്ട് വെച്ചിരുന്നു ഇത് സിംഗപ്പൂരിനെ കമ്പോളവുമായി കൂടുതൽ അടുക്കുന്നതിൻ ഇടയാക്കുന്നതാണ് മറ്റ് മേഖലാ സംഘടനകളായ ഏഷ്യ യൂറോപ്പ് മീറ്റിംഗ് ഫോറം ഫോർ ഈസ്റ്റ് ഏഷ്യ ലാറ്റിൻ അമേരിക്കൻ കോർപ്പറേഷൻ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ ഈസ്റ്റ് ഏഷ്യ സമ്മിറ്റ് എന്നിവയിലും സിംഗപ്പൂർ അംഗമാണ് ചേരിചേരാ പ്രസ്ഥാനത്തിലെയും കോമൺവെൽത്ത്ഇലെയും ഒരു അംഗംകൂടിയാണ് സിംഗപ്പൂർ ജി ലെ ഒരു ഔദ്യോഗിക അംഗം അല്ലെങ്കിൽകൂടിയും മുതൽക്കുള്ള ഒട്ടുമിക്ക വർഷങ്ങളിലും ജി നടപടിക്രമങ്ങളിൽ പങ്കെടുക്കനുള്ള ക്ഷണം സിംഗപ്പൂരിന് ലഭിച്ചിട്ടുണ്ട് പൊതുവെ മറ്റ് ആസിയാൻ രാജ്യങ്ങളുമായുള്ള സിംഗപ്പൂരിന്റെ ഉഭയകക്ഷി ബന്ധം സുദൃഢമാണെങ്കിലും ചിലകാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കാറുണ്ട് അയൽരാജ്യങ്ങളായ മലേഷ്യയും ഇന്തോനേഷ്യയും തമ്മിലുള്ള സിംഗപ്പൂരിന്റെ ബന്ധവും ചിലപ്പോഴൊക്കെ ആയാസകരമാകാറുണ്ട് സിംഗപ്പൂരിലേക്ക് ശുദ്ധ ജലം എത്തിക്കുന്ന വിഷയത്തിൽ മലേഷ്യയുമായി തർക്കങ്ങൾ ഉണ്ടാകാറുണ്ട് അതുപോലെ സിംഗപ്പൂർ ആയുധ സേന മലേഷ്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ചും തർക്കങ്ങൾ ഉണ്ടാകുന്നു മലേഷ്യയും ഇന്തോനേഷ്യയുമായി അതിർത്തി തർക്കങ്ങളുമുണ്ട് സിംഗപ്പൂരിന്റെ കടൽനികത്തൽ പദ്ധതിയുമായി ബന്ധപ്പെട്ട് വാഗ്വാദങ്ങൾ നടക്കുന്നതിനാൽ ഇരു രാജ്യങ്ങളും സിംഗപ്പൂരിലേക്ക് മണൽ കയറ്റി അയക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന പെഡ്ര ബ്രാങ്ക തർക്കം അന്തർദേശീയ നീതിന്യായ കോടതി മുഖാന്തരം ഒത്തുതീർപ്പാക്കിയിട്ടുണ്ട് മലാക്ക കടലിടുക്കിലെ കടൽകൊള്ള മൂന്നുരാജ്യങ്ങളേയും വല്യ്ക്കുന്ന വിഷയമാണ് ബ്രൂണൈയുമായി സിംഗപ്പൂർ വളരെ അടുത്ത സാമ്പത്തികബന്ധം പുലർത്തുന്നു ഈ രണ്ടുരാജ്യങ്ങളുടേയും കറൻസികൾ വ്യത്യസ്തമാണെങ്കിലും അവയുടെ മൂല്യം ഒന്നുതന്നെയാണ് ഇരുരാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയ കരാർ പ്രകാരം ബ്രൂണൈ ഡോളറും സിംഗപ്പൂർ ഡോളറും ഇരു രാജ്യങ്ങളിലും നിയമപരമായി വിനിമയം ചെയ്യാവുന്നതാണ് ഇന്ത്യയുമായി പൊതുവെ സിംഗപ്പൂർ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു ഇന്ത്യയുമായി വളരെകാലങ്ങളായുള്ള സാംസ്കാരിക ബന്ധം സിംഗപ്പൂരിനുണ്ട് ലധികം ഇന്ത്യൻ വംശജർ സിംഗപ്പൂരിൽ അധിവസിക്കുന്നു സിംഗപ്പൂരിന്റെ വിദേശകാര്യമന്ത്രി ജോർജ്ജ് യിയോയുടെ കാലത്ത് നളന്ദ സർവ്വകലാശാല സ്ഥാപിക്കുന്നതിൽ സിംഗപ്പൂർ വളരെയധികം താത്പര്യം എടുത്തിരുന്നു ഇന്ത്യയുടെ കിഴക്കോട്ട് നോക്കുക നയത്തെ അനുകൂലിച്ചുകൊണ്ടുള്ള രാജ്യങ്ങളിൽ ഒന്നായിരുന്നു സിംഗപ്പൂർ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനിക്ഷേപകരിൽ ആം സ്ഥാനമാണ് സിംഗപ്പൂരിന് ആസിയാൻ രാജ്യങ്ങളിൽ ഒന്നാമതും കാലയളവിൽ ഇന്ത്യയുടെ ഏറ്റവും വലിയ ആമത്തെ വാണിജ്യപങ്കാളിയായിരുന്നു സിംഗപ്പൂർ ലെ കണക്കനുസരിച്ച് സിംഗപ്പൂരിന് ഇന്ത്യയിലുള്ള മൊത്തം നിക്ഷേപത്തിനെ മൂല്യം ഏകദേശം ബില്യൺ വരും ഇൽ ഇത് ബില്യണായി ഉയരുമെന്ന് കണക്കാക്കിയിരുന്നു ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉല്പന്നങ്ങൾ പെട്രോളിയം രത്നകല്ലുകൾ ആഭരണങ്ങൾ യന്ത്രങ്ങൾ എന്നിവയും ഇന്ത്യയുടെ പ്രധാന ഇറക്കുമതി ഇലക്ട്രോണിക് ഉത്പന്നങ്ങൾ ഓർഗാനിക് കെമിക്കലുകൾ ലോഹങ്ങൾ എന്നിവയാണ് സിംഗപ്പൂരിൽനിന്നും ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന ചരക്കുകളിൽ പകുതിയിലധികവും ഇന്ത്യയിൽ നിന്നുതന്നെ ഇറക്കുമതി ചെയ്തതിനു ശേഷം വീണ്ടും കയറ്റുമതി ചെയ്യുന്ന വസ്തുക്കളാണ് ദക്ഷിണേഷ്യയിലെ തന്നെ സാങ്കേതികമായി മുന്നിട്ടുനിൽക്കുന്ന ഒരു പ്രതിരോധസൈന്യമാണ് സിംഗപ്പൂരിന്റേത് സിംഗപ്പൂർ കരസേന സിംഗപ്പൂർ റിപ്പബ്ലിൿ നാവിക സേന സിംഗപ്പൂർ റിപ്പബ്ലിക് വ്യോമസേന എന്നിവ ചേരുന്നതാണ് സിംഗപ്പൂർ സൈന്യം രാജ്യത്തിന് സ്വാതന്ത്ര്യം നേടിതന്നതിൽ ഒരു പ്രധാന പങ്കാളിയായി സൈന്യത്തെ കാണുന്നു രാജ്യത്തിന്റെ ജിഡിപിയുടെ ഭാഗവും ഗവണ്മെന്റ് പ്രതിരോധാവശ്യങ്ങൾക്കായി ചെലവാക്കുന്നു കൂടാതെ ഗവണ്മെന്റ് ചിലവഴിക്കുന്ന തുകയിൽ നാലിൽ ഒരു ഡോളർ പ്രതിരോധമേഖലയിലേക്കാണ പോകുന്നത് എന്ന് കണക്കുകൾ പറയുന്നു സ്വാതന്ത്ര്യലബ്ധിക്ക് ശേഷം സിംഗപ്പൂരിന് ബ്രിട്ടീഷ് ഓഫീസർമാരുടെ കീഴിലായി രണ്ട് ഇൻഫാൻട്രി റെജിമെന്റുകൾ ഉണ്ടായിരുന്നു രാജ്യത്തിന് ഫലപ്രധമായ സുരക്ഷ നൽകുന്നതിന് ഈ സൈന്യം തീരെ ചെറുതാണ് എന്ന തിരിച്ചറിവ് രാജ്യത്തെ സൈനികശേഷി വർദ്ധിപ്പിക്കുന്നതിന് മുൻ തൂക്കംനൽകി ഒകടോബറോടുകൂടി ബ്രിട്ടൺ സിംഗപ്പൂരിൽ നിന്നും തങ്ങളുടെ സൈന്യത്തെ തിരിച്ചുവിളിച്ചു വളരെ കുറച്ച് വിദേശ സൈനികർ മാത്രമേ സിംഗപ്പൂരിൽ ശേഷം അവശേഷിച്ചിരുന്നുള്ളൂ മാർച്ചിൽ അവസാനത്തെ ബ്രിട്ടീഷ് സിനികനും സിംഗപ്പൂരിൽ നിന്ന് പിൻവാങ്ങി ഏറ്റവും അവസാനമായി സിംഗപ്പൂരിൽനിന്നും വിട്ടുപോയ സൈന്യം ന്യൂസിലാൻഡിന്റേതായിരുന്നു ലായിരുന്നു ഇത് ആദ്യകാലത്ത് സിംഗപ്പൂരിന് ഇസ്രായേൽ വളരേയധികം സൈനിക പിന്തുണ നൽകിയിരുന്നു സിംഗപ്പൂരിന്റെ മുസ്ലീം ഭൂരിപക്ഷമുള്ള അയൽരാജ്യങ്ങളായ മലേഷ്യ ഇന്തോനേഷ്യ ബ്രൂണൈ എന്നിവർ ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിച്ചിരുന്നില്ല സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം ഭയന്നിരുന്ന ഒരു പ്രധാന പ്രശ്നം മലേഷ്യയുടെ അധിനിവേശമാണ് സിംഗപ്പൂർ ആർമ്ഡ് ഫോർസ് രൂപികരിക്കുന്നതിൽ ഇസ്രായേലി ഡിഫൻസ് ഫോർസ് വളരെയധികം പങ്കുവഹിച്ചിരുന്നു ഇസ്രായേലി സൈന്യത്തിന് കീഴിൽ സിംഗപ്പൂർ സൈനികർക്ക് പരിശീലനം ലഭിച്ചു ഇസ്രായേൽ മാതൃകയാണ് രാജ്യത്ത് പിന്തുടർന്നുവന്നത് ഇസ്രായേലുമായി ഇന്നും സിംഗപ്പൂർ മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നു ഇന്നും ഇസ്രായേലിൽനിന്ന് വളരെയധികം ആയുധങ്ങളും സൈനിക വിദ്യയും വാങ്ങുന്ന ഒരു രാജ്യമാണ് സിംഗപ്പൂർ വിവിധയിനം പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള ക്ഷമത എസ് എ എഫ് നേടിയിട്ടുണ്ട് സൈന്യത്തിന് ആവശ്യമായ ഉപയോഗവസ്തുക്കൾ എത്തിച്ചുകൊടുക്കേണ്ട ചുമതല ഡിഫൻസ് സയൻസ് ആൻഡ് ടെക്നോളജി ഏജൻസിക്കാണ് വിശാലവും തുറസായതുമായ സ്ഥലത്തിന്റെ പരിമിതി മൂലം വെടിവെയ്പ്പ് കര നാവിക ആയോധനമുറകൾ മുതലായ പരിശീലനപരിപാടികളെല്ലാം മറ്റ് ചെറുദ്വീപുകളിലായി സംഘടിപ്പിക്കുന്നു സാധാരണ പൗരന്മാർക്ക് ഇവിടേക്കുള്ള പ്രവേശനാനുമതി നിരോധിച്ചിരിക്കുന്നു പ്രധാന ദ്വീപിലും നഗരത്തിലും ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ ഇത് ഇല്ലാതാക്കുന്നു എന്നിരുന്നാലും ഉയർന്ന തോതിലുള്ള സൈനിക പരിശീലനങ്ങൾ ദ്വീപിനു സമീപം നടത്തുന്നത് അപകടകരമായി കണക്കാക്കയാൽ മുതൽ ഇവ തായ്വാനിൽ സംഘടിപ്പിച്ചുവരുന്നു കൂടാതെ ഒരു ഡസണോളം മറ്റ് രാജ്യങ്ങളിലും സൈനികാഭ്യാസം നടത്താറുണ്ട് സ്ഥല വ്യോമ പരിമിതികൾ മൂലം ഓസ്ട്രേലിയ യു എസ് ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ റിപ്പബ്ലിക് ഓഫ് സിംഗപ്പൂർ എയർഫോഴ്സ് വിദേശ സൈനിക ബേസുകൾ നിലനിർത്തുന്നുണ്ട് ആർ എസ് എ എഫിന്റെ സ്ക്വാഡ്രോൺ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ബേസ് പിയ്ർസിലും സ്ക്വാഡ്രോൺ ക്വീൻസ്ലാൻഡിലെ ഊകി ആർമി ഏവിയേഷൻ സെന്ററും താവളമാക്കിയിരിക്കുന്നു സിംഗപ്പൂരിന് ഫ്രാൻസിലെ കാസൗ എയർ ബേസിൽ സ്ക്വാഡ്രോൺ താവളം ഉണ്ട് അമേരിക്കൻ ഐക്യനാടുകളിലെ സാൻ ഡീഗൊ കാലിഫോർണിയ മരാന ഗ്രാൻഡ് പ്രയറി ലൂക് എയർഫോഴ്സ് ബേസ് എന്നീ വിടങ്ങളിൽ സൈനിക കേന്ദ്രങ്ങളുണ്ട് സിംഗപ്പൂരിന് പുറത്തേക്കും എസ് എ എഫ് തങ്ങളുടെ സൈന്യത്തെ സേവനമനുഷ്ഠിക്കാനായി പറഞ്ഞയച്ചിട്ടുണ്ട് ഇറാഖ് അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ സിംഗപ്പൂർ സൈനികർ സേവനം ചെയ്തിരുന്നു ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും തുടർന്നുണ്ടായ സുനാമിയിലും ഇന്തോനേഷ്യയിലെ അക്കെയിലേക്ക് സിംഗപ്പൂർ സൈന്യം സഹായങ്ങൾ നൽകിയിരുന്നു കത്രീന ചുഴലിക്കാറ്റ് ഹയാൻ ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോപങ്ങളിലും എസ് എ എഫ് രക്ഷാപ്രവർത്തങ്ങളിൽ ഏർപ്പെട്ടിരുന്നു ഓസ്ട്രേലിയ മലേഷ്യ ന്യൂസീലൻഡ് യു കെ എന്നീ രാജ്യങ്ങളുമായി ചേർന്ന സിംഗപ്പൂർ ഫൈവ് പവർ ഡിഫൻസ് അറേഞ്ച്മെന്റ് എന്ന ഒരു സൈനിക സഖ്യത്തിലും അംഗമാണ് സ്വാതന്ത്ര്യത്തിനു മുന്നേ ബ്രിട്ടിഷ് ഭരണത്തിനു കീഴിലുള്ള ഒരു കോളനി ആയിരുന്നു സിംഗപ്പൂർ കിഴക്കൻ ഏഷ്യയിലെ പ്രധാന ബ്രിട്ടിഷ് നാവികകേന്ദ്രവും അന്ന് സിംഗപ്പൂർ ആയിരുന്നു വളരെയധികം പുരോഗമിച്ച മാർക്കറ്റ് സാമ്പത്തികരംഗമാണ് സിംഗപ്പൂരിലേത് പണ്ട് പ്രധാന തുറമുഖമായതിന്റെ തുടർച്ചയെന്നോണമാണ് സിംഗപ്പൂർ സാമ്പത്തിക വാണിജ്യ മേഖലകളിൽ കൂടുതൽ പുരോഗതി നേടിയത് സിംഗപ്പൂർ ഹോങ് കോങ് ദക്ഷിണ കൊറിയ തായ്വാൻ എന്നീ രാജ്യങ്ങളെ അവയുടെ സാമ്പത്തിക പുരോഗതി കണക്കിലെടുത്ത് നാല് ഏഷ്യൻ കടുവകൾ എന്ന വിശേഷണവും നൽകിയിട്ടുണ്ട് നും നും ഇടയിലുള്ള കാലയളവിൽ രാജ്യത്തിന്റെ ശരാശരി സാമ്പത്തിക വളർച്ച നിരക്ക് വർഷത്തിൽ ആയിരുന്നു ജനങ്ങളുടെ ജീവിതനിലവാരത്തിലും ഇത് മാറ്റം വരുത്തി സിംഗപ്പൂർ വളരെ ഉയർന്ന ജനസാന്ദ്രതയുള്ള ഒരു ചെറിയ ദ്വീപരാഷ്ട്രമായതിനാൽ പൊതുനിരത്തുകളിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു ഗതാഗതകുരുക്കുകൾ മലിനീകരണം എന്നിവ കുറയ്ക്കുന്നതിനായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് മറ്റ് കോമൺവെൽത്ത് രാജ്യങ്ങളിൽ എന്നപോലെ സിംഗപ്പൂരിലും നിരത്തിന്റെ ഇടത് ഭാഗം ചേർന്നാണ് വാഹനങ്ങൾ ഓടിക്കേണ്ടത് ഏഷ്യയിലെതന്നെ ഒരു പ്രധാന ഗതാഗത കേന്ദ്രമാണ് സിംഗപ്പൂർ സിംഗപ്പൂർ വിമാനത്താവളവും തുറമുഖവും വളരെയേറി തിരക്കുള്ള ഗതാഗത കേന്ദ്രങ്ങളാണ് സിംഗപ്പൂർ ചാങ്കി വിമാനത്താവളം ദക്ഷിണേഷ്യയിലെ വ്യോമഗതാഗത രംഗത്തെ ഒരു പ്രധാന കേന്ദ്രമാണ് സിംഗപ്പൂർ രാജ്യത്ത് വിമാനത്താവളങ്ങളുണ്ട് സിംഗപ്പൂർ ചാങ്കി വിമാനത്താവളത്തിൽനിന്നും ലധികം എയർലൈനുകൾ ലധികം രാജ്യങ്ങളിലായുള്ള ലധികം നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട് ലോകത്തിലെതന്നെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നായി സിംഗപ്പൂർ വിമാനത്താവളത്തെ പലതവണ തിരഞ്ഞെടുത്തിട്ടുണ്ട് സിംഗപ്പൂർ എയർലൈൻസാണ് രാജ്യത്തിന്റെ ദേശീയ എയർലൈൻസ് ജലവിതരണരംഗത്ത് അത്യാധുനിക ശാസ്ത്രസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന രാജ്യമാണ് സിംഗപ്പൂർ സമുദ്രജലത്തിന്റെ നിർലവണീകരണം വീണ്ടെടുത്ത ജലത്തിന്റെ പുനരുപയോഗം നഗരമേഖലകളിലെ മഴവെള്ളക്കൊയ്ത്ത് അഴിമുഖങ്ങൾ ശുദ്ധജലതടാകങ്ങൾ എന്നിവയുടെ ഫലപ്രദമായ ഉപയോഗം തുടങ്ങിയ സങ്കേതങ്ങളാൽ മലേഷ്യയിൽ നിന്നുമുള്ള ജലത്തിന്റെ ഇറക്കുമതി കുറയ്ക്കാൻ സാധിക്കുന്നു ജലവിനിയോഗ രംഗത്തെ സിംഗപ്പൂരിന്റെ നേട്ടങ്ങൾ കേവലം ഭൗതികമായ അടിസ്ഥാനസൗകര്യങ്ങളെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത് മറിച്ച് ശക്തമായ നിയമങ്ങൾ വെള്ള കരം പൊതുജങ്ങളെ ബോധവൽക്കരിക്കൽ ഗവേഷണങ്ങൾ എന്നിവയെല്ലാം ഇതിൽ പങ്കുവഹിക്കുന്നു അതേ സെൻസസ് കണക്ക് പ്രകാരം സിംഗപ്പൂർ നിവാസികൾ ചൈനീസ് വംശജരും മലയ് വംശജരും ഇന്ത്യൻ വംശജരും ശേഷിക്കുന്ന മറ്റുള്ളവരും യുറേഷ്യൻസ് ഉൾപ്പെടെ ആണ് ന് മുമ്പുവരെ ഓരോ വ്യക്തിയും തങ്ങൾ ഏത് വംശജരാണ് എന്ന് റെജിസ്റ്റർ ചെയ്യണമായിരുന്നു ആളുകൾക്ക് ഏതെങ്കിലും ഒരു വംശത്തിൽ മാത്രമേ റെജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നുള്ളു മിശ്രവിവാഹിതരുടെ മക്കളെ അവരുടെ പിതാവിന്റെ വംശത്തിൽ പെടുന്നവരായി പൊതുവെ കണക്കാക്കി വന്നിരുന്നു മുതൽ ആളുകൾക്ക് തങ്ങളെ ഒന്നിലധികം ഗോത്രങ്ങളിൽ പെടുന്നവരായി റെജിസ്റ്റർ ചെയ്യാനുള്ള നിയമസൗകര്യം ലഭിച്ചു ഇതു പ്രകാരം ആളുകൾക്ക് തങ്ങളുടെ പ്രധാന വംശവും ദ്വിതീയ വംശവും റെജിസ്റ്റർ ചെയ്യാം എന്നാൽ രണ്ടിലധികം വംശത്തിൽ റെജിസ്റ്റർ ചെയ്യാൻ സാധ്യമല്ല സിംഗപ്പൂർ ജനതയിലെ ഭൂരിഭാഗം ആളുകളും ബുദ്ധമതം സ്വീകരിച്ചിട്ടുള്ളവരാണ് ഏറ്റവും പുതിയ ജനസംഖ്യാകണക്ക് പ്രകാരം സിംഗപ്പൂരിലെ ആളുകളുടേയും മതം ബുദ്ധമതമാണ് ക്രിസ്തുമതമാണ് സിംഗപ്പൂരിലെ ആമത്തെ വലിയ മതം തുടർന്ന് ഇസ്ലാം താവോയിസം ഹിന്ദുമതം എന്നീ മതങ്ങൾ വരുന്നു ജനസംഖ്യയിലെ ആളുകൾ യാതൊരുമതത്തിലും വിശ്വസിക്കാത്തവരാണ് മുതൽ വരെയുള്ള കാലയളവിൽ ക്രിസ്ത്യൻ താവോയിസ്റ്റ് നിരീശ്വരവിശ്വാസികൾ എന്നിവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട് അതേസമയം ബുദ്ധമതസ്തരുടെ ജനസംഖ്യയിൽ ഇടിവ് വന്നിട്ടുണ്ട് മറ്റ് മതങ്ങളുടെ കാര്യത്തിൽ കാര്യമായ വ്യത്യാസങ്ങൾ ഒന്നും വന്നിട്ടില്ല പ്യൂ റിസർച്ച് സെന്റർ നടത്തിയ പഠനപ്രകാരം സിംഗപ്പൂരിനെ ലോകത്തിലെ ഏറ്റവും വലിയ മതവൈവിധ്യ രാഷ്ട്രമായി തിരഞ്ഞെടുത്തിരുന്നു പ്രധാനമതങ്ങളെ കൂടാതെ സിഖ് മതം ജൈനമതം ബഹായ് മതം യഹൂദമതം എന്നിവയിൽ വിശ്വസിക്കുന്നവരും സിംഗപ്പൂരിലുണ്ട് തേരവാദ മഹായാന വജ്രയാന ബുദ്ധമതങ്ങളുടെയെല്ലാം മഠങ്ങളും ആരാധനാകേന്ദ്രങ്ങളും സിംഗപ്പൂരിലുണ്ട് സിംഗപ്പൂർ ബുദ്ധമതസ്ഥരിൽ ഭൂരിഭാഗവും ചൈനീസ് വംശജരും മഹായാന ബുദ്ധമതം പിന്തുടരുന്നവരുമാണ് അടുത്തകാലത്തായി തിബറ്റൻ ബുദ്ധിസവും സിംഗപ്പൂരിൽ പ്രചാരത്തിൽ വന്നിട്ടുണ്ട് സിംഗപ്പൂരിൽ നാല് ഔദ്യോഗിക ഭാഷകളുണ്ട് ഇംഗ്ലീഷ് മലയ് മാൻഡരിൻ ചൈനീസ് തമിഴ് ഇംഗ്ലീഷ് ഭാഷ സിംഗപ്പൂരിൽ പൊതുവായി ഉപയോഗിക്കുന്നു വാണിജ്യം ഭരണകാര്യങ്ങൾ സ്കൂളുകളിലെ മാധ്യം എന്നിവയ്ക്ക് ഇംഗ്ലീഷ് ഭാഷയെയാണ് പ്രധാനമായും ആശ്രയിക്കുന്നത് ബ്രിട്ടീഷ് ഇംഗ്ലീഷിന്റെ ഒരു വകഭേദമാണ് സിംഗപ്പൂർ ഇംഗ്ലീഷ് സിംഗപ്പൂരിന്റെ ഭരണഘടനയും എലാ നിയമങ്ങളും ഇംഗ്ലീഷ് ഭാഷയിലാണ് എഴുതിയിട്ടുള്ളത് സിംഗപ്പൂരിലെ കോടതികളിൽ ഇംഗ്ലീഷ് ഇതര ഔദ്യോഗികഭാഷകൾ ഉപയോഗിക്കണമെങ്കിൽ ദ്വിഭാഷിയുടെ സേവനം ആവശ്യപ്പെടാവുന്നതാണ് സിംഗപ്പൂർ ജനസംഖ്യയുടെ കേവലം മൂന്നിൽ ഒരു ഭാഗം ആളുകൾക്ക് മാത്രമാണ് ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ളത് ജനസംഖ്യയുടെ ഏകദേശം ആളുകൾ മലയ് ഭാഷ സംസാരിക്കുന്നവരാണ് സിംഗപ്പൂരിലെ ജനങ്ങളിൽ ഏകദേശം ആളുകൾക്ക് ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും കഴിയില്ല എന്നാണ് കണക്ക് എങ്കിലും ജങ്ങളിൽ ആളുകളും സാക്ഷരരാണ് സിംഗപ്പൂരിൽ ഭൂരിഭാഗം ആളുകളും രണ്ട് ഭാഷ സംസാരിക്കുന്നവരാണ് പൊതുഭാഷയായ ഇംഗ്ലീഷ് കൂടാതെ തങ്ങളുടെ മാതൃഭാഷയും സിംഗപ്പൂരിലെ സ്കൂളുകളിൽ രണ്ടാം ഭാഷയായി പഠിപ്പിച്ചുവരുന്നു അവരവരുടെ സാംസ്കാരിക പൈതൃക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ മാതൃഭാഷക്കും പ്രാധാന്യം നൽകുന്നത് ബ്രിട്ടീഷ് ഇംഗ്ലീഷിൽ നിന്നും ഭാഷാ ഉച്ചാരണപരമായ വ്യത്യാസങ്ങൾ സിംഗപ്പൂർ ഇംഗ്ലീഷിൽ ഉണ്ട് ഇത്തരത്തിലുള്ള ഭാഷയെ പ്രദേശികമായി സിംഗ്ലീഷ് എന്ന് വിളിക്കുന്നു സിംഗ്ലീഷിന്റെ ഉപയോഗം ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കാറില്ല സിംഗപ്പൂരിലെ പൊതു സ്വകാര്യ മേഖലയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ റെജിസ്റ്റർ ചെയ്യേണ്ടതാണ് എല്ലാ പബ്ലിക് സ്കൂളുകളിലും ഇംഗ്ലീഷാണ് പാഠന മാധ്യമം മാതൃ ഭാഷ വിഷയം ഒഴികെയുള്ള മറ്റെല്ലാ വിഷയങ്ങളും ഇംഗ്ലീഷ് ഭാഷയിൽതന്നെയാണ് പഠിപ്പിക്കുന്നതും ആഗോളതലത്തിൽ മാതൃഭാഷ എന്ന പദം ഒന്നാം ഭാഷയെയാണ് സൂചിപ്പിക്കുന്നതെങ്കിലും സിംഗപ്പൂരിൽ ഇത് രണ്ടാമത്തെ ഭാഷയെയാണ് സൂചിപ്പിക്കുന്നത് ഒന്നാം ഭാഷം എപ്പോഴും ഇംഗ്ലീഷ് തന്നെയാണ് വിദ്യാഭ്യാസത്തെ മൂന്നു തലങ്ങളായി തിരിച്ചിരിക്കുന്നു പ്രാഥമികം ദ്വിതീയം സർവ്വകലാശാല പൂർവ്വം ഇതിൽ പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് നിർബന്ധമായിട്ടുള്ളത് പ്രാഥമിക സ്കൂളിൽ നാലു വർഷം നീളുന്ന അടിസ്ഥാന വിദ്യാഭ്യാസവും രണ്ട് വർഷം നീളുന്ന ഓറിയന്റേഷൻ ക്ലാസുകളുമാണുള്ളത് ഇംഗ്ലീഷ് മാതൃഭാഷ ഗണിതം ശാസ്ത്രം എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പാഠ്യപദ്ധതിയാണ് സിംഗപ്പൂരിലേത് നാലുമുതൽ അഞ്ച് വർഷം വരെ നീളുന്നതാണ് ദ്വിതീയതല വിദ്യാഭ്യാസം ഇതിൽ തന്നെ ഓരോ സ്കൂളുകളിലും കുട്ടികളുടെ ശേഷിക്കനുസരിച്ച് പ്രത്യേകം എക്സ്പ്രസ്സ് നോർമൽ അക്കാദമിക് നോർമൽ സാങ്കേതികം എന്നീ വിഭജനങ്ങൾ ഉണ്ട് പ്രാഥമിക നിലയിലേതിന് സമാനമായ പാഠ്യപദ്ധതിയാണെങ്കിലും ദ്വിതീയ തലത്തിൽ ക്ലാസുകൾ കൂടുതലും പ്രത്യേകവിഷയത്തിൽ കേന്ദ്രീകരിച്ചുള്ളവയായിരിക്കും ജൂനിയർ കോളേജുകൾ എന്നറിയപ്പെടുന്ന സ്കൂളുകളിലാണ് മൂന്നാമത്തെ തലമായ പ്രീ യൂണിവേഴ്സിറ്റി വിഭ്യാഭ്യാസം നൽകുന്നത് വളരെയധികം മികച്ച ആരോഗ്യരംഗമാണ് സിംഗപ്പൂരിന്റേത് എങ്കിലും വികസനരാജ്യങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ആരോഗ്യരംഗത്ത് സിംഗപ്പൂരിന് വരുന്ന ചെലവ് തമ്മിൽ കുറവാണ് ലോകാരോഗ്യ സംഘടനയുടെ ലോക ആരോഗ്യ റിപ്പോർട്ടിൽ സിംഗപ്പൂരിന്റെ ആരോഗ്യപരിപാലന രംഗം ആം സ്ഥാനത്താണുള്ളത് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ലോകത്തിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കുള്ള രാജ്യമാണ് സിംഗപ്പൂർ സിംഗപ്പൂരിലെ ആയുർദൈർഘ്യം പുരുഷന്മാരിൽ വയസ്സും സ്ത്രീകളിൽ വയസുമാണ് ലോകരാജ്യങ്ങളിലെ ആയുർദൈർഘ്യ കണക്കിൽ സിംഗപ്പൂർ നാലം സ്ഥാനത്ത് വരുന്നു ജനസംഖ്യയുടെ ഭൂരിഭാഗം ആളുകൾക്കും ശുദ്ധമായ ജലവും ശുചിത്വ സൗകര്യങ്ങളും പ്രാപ്തമാണ് എച്ച് ഐ വി ബാധിതരായി മരിക്കുന്നവരുടെ എണ്ണം വർഷത്തിൽ ആളുകളിൽ പേര് എന്നതിലും കുറവാണ് ജനങ്ങളുടെ ഉയർന്നരോഗപ്രതിരോധശേഷിയെ ഇത് സൂചിപ്പിക്കുന്നു പ്രായപൂർത്തിയായവരിൽ പൊണ്ണത്തടിയുള്ളവർ ലും കുറവാണ് ഇക്കണൊമിക്സ് ഇന്റലിജന്റ് യൂണിറ്റ് അതിന്റെ ലെ വേർ റ്റു ബി ബോൺ ഇൻഡെക്സ് റാങ്കിംഗ് പ്രകാരം ഏഷ്യൻ രാജ്യങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന ജീവിതനിലവാരം ഉള്ളത് സിംഗപ്പൂരിനാണ് ലോകരാജ്യങ്ങൾക്കിടയിൽ ആറാം സ്ഥാനവും ഗവണ്മെന്റ് ആരോഗ്യരംഗത്ത് അവലംബിക്കുന്നത് എന്നൊരു നയമാണ് എന്നാൽ മെഡിഫണ്ട് മെഡിസേവ് മെഡിഷീൽഡ് എന്നീ ഘടകങ്ങൾ ചേരുന്നതാണ് അരോഗ്യപരിപാലനത്തിന് സാമ്പത്തിക ശേഷിയില്ലാത്തവർക്കായാണ് മെഡിഫണ്ട് സിംഗപ്പൂർ പൗരന്മാർ നിരബന്ധമായു എടുത്തിരിക്കേണ്ട മെഡിക്കൽ സേവിംഗ് അക്കൗണ്ട് ആണ് മെഡിസേവ് എന്ന് അറിയപ്പെടുന്നത് ഗവണ്മെന്റ് ഫണ്ട് ചെയ്യുന്ന ഒരു ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് മെഡിഷീൽഡ് സിംഗപ്പൂരിലെ പബ്ലിക് ആശുപത്രികൾക്ക് സംഭരണ അവകാശം നൽകിയിട്ടുണ്ട് വരുമാനം കുറവുള്ള ആളുകൾക്കുള്ള സബ്സിഡികളും നിലവിലുണ്ട് ൽ ആരോഗ്യരംഗത്തെ സർക്കാർ ഫണ്ടിങ് ആയിരുന്നു സിംഗപ്പൂരിന്റെ ജിഡിപിയുടെ ഏകദേശം മാത്രമാണ് ഇത് വിവിധ ഭക്ഷ്യസംസ്കാരങ്ങളുടെ സമ്മേളന കേന്ദ്രമാണ് സിംഗപ്പൂർ ഇവിടത്തെ ഭക്ഷണ വൈവിധ്യവും നിരവധി സഞ്ചാരികളെ ഇവിടേക്കാകർഷിക്കുന്നുണ്ട് സിംഗപ്പൂരിലെ വിവിധ ജനവംശങ്ങൾ അവരുടേതായ ഭക്ഷണരീതി കൊണ്ടുവരുകയും അത് സിംഗപ്പൂരിന്റെ ഭക്ഷണരീതിയായി മറുകയും ചെയ്തു പ്രത്യേക ജനവിഭാഗങ്ങളുടേതായ വിഭവങ്ങൾ ഉദാഹരണത്തിന് ചൈനീസ് മലയ് തമിഴ് ഭക്ഷണങ്ങൾ സിംഗപ്പൂരിൽ സുലഭമാണ് ഇതിനു പുറമേ വിവിധ ശൈലികളിലുള്ള ഭക്ഷണങ്ങളുടെ സങ്കരരൂപവും സിംഗപ്പൂരിന്റെ ഭക്ഷന വൈവിധ്യത്തെ കൂടുതൽ വിപുലമാക്കുന്നു വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഒരേ മേൽക്കൂരക്ക് കീഴിൽ ചെറിയ ചെറിയ കടകളിലായി താരതമ്യേന കുറഞ്ഞ വിലക്ക് വിൽക്കപ്പെടുന്ന ഹോക്കർ സെന്ററുകളും സിംഗപ്പൂരിലുണ്ട് സ്വാതന്ത്ര്യത്തിനു ശേഷം ഇന്ന് വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചുകൊണ്ട് പീപ്പിൾസ് ആക്ഷൻ പാർട്ടി ആണ് സിംഗപ്പൂർ ഭരിക്കുന്നത് തത്ത്വത്തിൽ ജനാധിപത്യമെങ്കിലും പ്രത്യക്ഷമായ ഈ ഏക കക്ഷി ഭരണവും കർശനമായ മാധ്യമ സ്വാതന്ത്ര്യ നിയന്ത്രണവും മൂലം ഈ രാജ്യത്തെ ജനാധിപത്യ സൂചികയിൽ മലയാള ചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ പൂർണ്ണനാമം മോഹൻലാൽ വിശ്വനാഥൻ നായർ ജനനം മേയ് രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ് മലയാളത്തിനു പുറമേ തമിഴ് ഹിന്ദി തെലുഗു കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട് അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട് ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത് പ്രിയദർശൻ എം ജി ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട് കിളിക്കൊഞ്ചൽ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള പ്യാരേലാൽ എന്ന അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ൽ മരണമടഞ്ഞിരുന്നു തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു ഇതു സാധാരണ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്കാരമായിരുന്നു മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം ജി കോളേജിൽ ആയിരുന്നു കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും പ്രത്യേകിച്ചു പ്രിയദർശൻ മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ചലച്ചിത്രം ആയിരുന്നു ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത് ഈ കാലഘട്ടത്തിലാണ് മോഹൻലാലിന്റെ അഭിനയ മികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങൾ ധാരാളമായി പുറത്തിറങ്ങിയത് ഈ കാലഘട്ടത്തിൽ മികച്ച സംവിധായകരോടൊപ്പവും മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവർത്തിക്കാൻ മോഹൻലാലിന് സാധിച്ചു മലയാള ചലച്ചിത്ര വേദിയിൽ മോഹൻലാലിന്റെ മികച്ച വർഷങ്ങളിൽ ഒന്നാണ് ഈ വർഷത്തിൽ പുറത്തിറങ്ങിയ ടി പി ബാലഗോപാലൻ എം എ എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു ഈ ചിത്രവും വൻ വിജയമായിരുന്നു ഈ ചിത്രം മൂലം മോഹൻലാൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു മോഹൻലാൽ ഒരു അധോലോക നായകന്റെ വേഷം കൈകാര്യം ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് തമ്പി കണ്ണന്താനം ആയിരുന്നു ഇതേ വർഷത്തിലാണ് താളവട്ടം എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത് പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മാനസിക നില തെറ്റിയ ഒരു യുവാവിന്റെ വേഷമായിരുന്നു മോഹൻലാലിന് വാടകക്കാർ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വീട്ടുടമസ്ഥന്റെ വേഷം ചെയ്ത സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രവും ഒരു പത്ര പ്രവർത്തകനായി അഭിനയിച്ച പഞ്ചാഗ്നി എന്ന ചിത്രവും മുന്തിരിത്തോട്ടം മുതലാളിയുടെ വേഷം ചെയ്ത നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രവും ഒരു ഗൂർഖയായി വേഷമിട്ട ഗാന്ധി നഗർ സെക്കൻറ് സ്ട്രീറ്റ് എന്ന ചിത്രവും ആ കാലഘട്ടത്തിലെ വമ്പിച്ച വിജയം നേടിയ ചലച്ചിത്രങ്ങളാണ് വില്ലൻ വേഷങ്ങളിലാണ് വന്നതെങ്കിലും പിന്നീട് നായക വേഷങ്ങൾ നന്നായി ചെയ്തു തുടങ്ങിയതു മുതൽ അദ്ദേഹം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി രചന സംവിധാന ജോഡിയായ ലോഹിതദാസ് സിബി മലയിൽ കൂട്ടുകെട്ടിന്റെ ചിത്രങ്ങൾ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട് കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ എന്ന കഥാപാത്രം ഇതിലൊന്നാണ് ഒരു പോലീസുകാരനാവാൻ ആഗ്രഹിക്കുകയും പിന്നീട് സാഹചര്യങ്ങൾ മൂലം ഒരു കുറ്റവാളി ആയിത്തീരുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് സേതുമാധവൻ ൽ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം ഈ ചിത്രത്തിലെ അഭിനയത്തിന് ലാലിന് ലഭിച്ചിരുന്നു ഭരതം എന്ന ചിത്രത്തിലെ ഗോപി എന്ന കഥാപാത്രവും ഇക്കാലത്തെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഒരു ശാസ്ത്രീയ സംഗീതജ്ഞനായ ഗോപിയുടെയും തന്റെ ഉയർച്ചയിൽ അസൂയ കാരണം വീടുവിട്ടു പോകുകയും മരണമടയുകയും ചെയ്യുന്ന സഹോദരന്റേയും കഥയാണ് ഭരതം ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലാലിന് നേടിക്കൊടുത്തു രചന സംവിധാന ജോഡിയായ ശ്രീനിവാസൻ സത്യൻ അന്തിക്കാട് എന്നിവരുടെ കൂടെ സാമൂഹിക പ്രാധാന്യമുള്ള വരവേൽപ്പ് എന്ന ചിത്രത്തിലും മോഹൻലാൽ അഭിനയിച്ചു ഗൾഫിൽ നിന്ന് തിരിച്ചു വരുന്ന ഒരു യുവാവിന്റെ വേഷമാണ് ഇതിൽ ലാൽ അഭിനയിച്ചത് പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒരു സാധാരണ കാമുക നായക വേഷങ്ങളിൽ അഭിനയിച്ചു മലയാള ചലച്ചിത്രത്തിലെ എക്കാല ഹിറ്റുകളിൽ ഒന്നായ ചിത്രം എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയം വളരെ ശ്രദ്ധേയമായി ഈ ചിത്രം എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങളിൽ ദിവസത്തിലധികം തുടർച്ചയായി പ്രദർശിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രഞ്ജിനി ആയിരുന്നു നായിക മറ്റ് ധാരാളം മലയാള നടീ നടന്മാരെപ്പോലെ ലാലിന് ഒരു നാടക അഭിനയ ചരിത്രമില്ല പക്ഷേ അദ്ദേഹം ചില സുപ്രധാന നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ലാൽ തന്റെ ആദ്യ നാടകത്തിൽ അഭിനയിച്ചത് കർണ്ണഭാരം എന്ന നാടകത്തിൽ മഹാഭാരതത്തിലെ കഥാപാത്രമായ കർണ്ണന്റെ വേഷത്തിലാണ് മലയാളത്തിലെ ആധുനിക നാടക വേദിയെ നവീകരിച്ച നാടകാചാര്യനായ കാവാലം നാരായണപണിക്കർ ആയിരുന്നു ഈ നാടകത്തിന്റെ സംവിധായകൻ ന്യൂ ഡെൽഹിയിൽ പ്രഥമ പ്രദർശനം നടത്തിയ ഈ നാടകം ദേശീയ നാടക ഉത്സവത്തിലും അവതരിപ്പിച്ചു പിന്നീട് ചലച്ചിത്ര നാടക സംവിധായകനായ ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത കഥയാട്ടം എന്ന നാടക രൂപാന്തരത്തിലും അഭിനയിച്ചു ഇതിൽ മലയാള സാഹിത്യത്തിലെ പത്ത് സുപ്രധാന കഥാപാത്രങ്ങളെയാണ് മോഹൻലാൽ അവതരിപ്പിച്ചത് തുടർന്ന് ഛായാമുഖി എന്ന നാടകത്തിലും മോഹൻലാൽ അഭിനയിക്കുകയുണ്ടായി മഹാഭാരതത്തിലെ തന്നെ കഥാപാത്രങ്ങളായ ഭീമന്റെയും കീചകന്റെയും കഥയാണ് ഛായാമുഖി ഇതിൽ ഭീമനായി മോഹൻലാലും കീചകനായി പ്രശസ്ത നടൻ മുകേഷും വേഷമിട്ടു ഈ നാടകം നിർമ്മിച്ചത് മോഹൻലാലിന്റെയും മുകേഷിന്റെയും സൗഹൃദ സംരംഭമായ കാളിദാസ വിഷ്വൽ മാജിക് ആണ് ഛായാമുഖി എഴുതി സംവിധാനം ചെയ്തത് പ്രശാന്ത് നാരായണൻ ആയിരുന്നു ഛായാമുഖി നല്ല രീതിയിൽ അവതരിപ്പിക്കുന്നതിനു വേണ്ടി ഏകദേശം ദിവസം മോഹൻലാലും മുകേഷും അടങ്ങുന്ന സംഘം പരിശീലനം നടത്തുകയുണ്ടായി അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ ബാലാജിയുടെ മകൾ സുചിത്രയെയാണ് മോഹൻലാൽ വിവാഹം ചെയ്തിരിക്കുന്നത് ഇവർക്ക് രണ്ടു മക്കളുണ്ട് പ്രണവ് വിസ്മയ പ്രണവ് ബാലതാരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ബാല്യകാലമാണ് ആദ്യമായി പ്രണവ് അഭിനയിച്ചത് പുനർജ്ജനി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് പ്രണവിന് ലഭിച്ചിട്ടുണ്ട് ഒരു അഭിനേതാവ് എന്നതിനു പുറമേ മോഹൻലാൽ ഒരു ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ് ചലച്ചിത്ര താരങ്ങളായ സീമ മമ്മൂട്ടി എന്നിവർക്കൊപ്പം കാസിനോ എന്ന സിനിമാ നിർമ്മാണ കമ്പനിയിൽ അദ്ദേഹം പങ്കാളിയായിരുന്നു പിന്നീടാണ് പ്രണവം ആർട്ട്സ് എന്ന പേരിൽ സ്വന്തമായി ചലച്ചിത്ര നിർമ്മാണക്കമ്പനി തുടങ്ങിയത് പിന്നീട് ആശീർവാദ് സിനിമാസ് എന്ന പേരിൽ മോഹൻലാലിന്റെ സുഹൃത്തും ബിസിനസ്സ് പങ്കാളിയുമായ ആന്റണി പെരുമ്പാവൂരുമായി പുതിയൊരു സംരംഭം തുടങ്ങി തുടർന്ന് ൽ മക്സ്ലബ് എന്റർടൈൻമെന്റ്സ് എന്ന പേരിൽ ഒരു നിർമ്മാണ വിതരണ കമ്പനി ആരംഭിച്ചു ഇതിൽ ആന്റണി പെരുമ്പാവൂരും വ്യവസായിയായ കെ സി ബാബുവും ഏഷ്യാനെറ്റ് ചാനലിന്റെ ചെയർമാനുമായ കെ മാധവനുമാണ് പങ്കാളികൾ മോഹൻലാലിന്റെ ചലച്ചിത്ര സംബന്ധിയായ മറ്റൊരു സ്ഥാപനമാണ് തിരുവനന്തപുരത്തുള്ള വിസ്മയ ഫിലിം സ്റ്റുഡിയോ മോഹൻലാൽ സ്വന്തമായി ആരംഭിച്ച നിർമ്മാണ കമ്പനിയാണ് പ്രണവം ആർട്ട്സ് മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചലച്ചിത്രമാണ് പ്രണവം ആർട്ട്സിന്റെ നിർമ്മാണത്തിൽ ആദ്യം പുറത്തിറങ്ങിയത് മോഹൻലാലിന്റെ മകനായ പ്രണവിന്റെ പേരിൽ തുടങ്ങിയ ഈ കമ്പനി ധാരാളം വ്യാവസായിക വിജയം കൈവരിച്ചതും കലാമൂല്ല്യവുമുള്ളതുമായ ചിത്രങ്ങൾ നിർമ്മിച്ചു നിർമ്മിച്ച എല്ലാ ചിത്രങ്ങളിലും നായകൻ മോഹൻലാൽ തന്നെയായിരുന്നു വാനപ്രസ്ഥം എന്ന ചിത്രം നിർമ്മിച്ചതിനു ശേഷം പ്രണവം ആർട്ട്സ് കാണ്ഡഹാറിലൂടെ വീണ്ടും മടങ്ങി വന്നു മോഹൻലാൽ തന്റെ ഡ്രൈവറും പിന്നീട് തന്റെ വ്യാവസായിക സംരംഭങ്ങളിൽ പങ്കാളിയുമായ ആന്റണി പെരുമ്പാവൂരുമായി ചേർന്ന് നിർമ്മിച്ച നിർമ്മാണ കമ്പനിയാണ് ആശീർവാദ് സിനിമാസ് പട്ടണപ്രവേശം എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് മോഹൻലാലിന്റെയും ആന്റണിയുടെയും സൗഹൃദം ആരംഭിക്കുന്നത് കാലക്രമേണ ആന്റണി മോഹൻലാലിന്റെ ഉത്തമ സുഹൃത്താകുകയും മോഹൻലാലിന്റെ ബിസിനസ്സ് സംരംഭങ്ങളിൽ പങ്കാളിയാവുകയും ചെയ്തു ആശീർവാദ് സിനിമാസിന്റെ നിർമ്മാണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് നരസിംഹം ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം വമ്പിച്ച സാമ്പത്തിക നേട്ടം കൈവരിക്കുകയും ചെയ്തു തുടർന്നും ധാരാളം ചിത്രങ്ങൾ ആശീർവാദ് സിനിമാസിന്റെ ബാനറിൽ പിറന്നു മോഹൻ ലാൽ ആന്റണി പെരുമ്പാവൂർ വ്യാവസായിയായ കെ സി ബാബു ഏഷ്യാനെറ്റ് ചാനലിന്റെ ചെയർമാൻ കെ മാധവൻ തുടങ്ങിയവരുടെ ഉടമസ്ഥതയിൽ ൽ പ്രവർത്തനമാരംഭിച്ച ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനിയാണ് മാക്സ്ലാബ് സിനിമാസ് ആൻഡ് എന്റർടൈന്മെന്റ്സ് ഈ കമ്പനിയുടെ വിതരണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് സാഗർ ഏലിയാസ് ജാക്കി എറണാകുളത്താണ് ഈ കമ്പനിയുടെ ആസ്ഥാനം ഒരു അഭിനേതാവ് എന്നതിലുപരി ഗായകൻ എന്ന നിലയിലും മോഹൻ ലാൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് മോഹൻ ലാൽ പാടി അഭിനയിക്കുകയും പിന്നണി പാടുകയും ചെയ്ത ചില ചിത്രങ്ങളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു മോഹൻലാൽ പ്രശസ്ത മാന്ത്രികനായ ഗോപിനാഥ് മുതുകാട് എക്സിക്യൂട്ടീവ് ഡയറക്ടറായിട്ടുള്ള മാജിക് അക്കാദമിയിൽ ഏകദേശം ഒരു വർഷം മാജിക് അഭ്യസിച്ചിട്ടുണ്ട് ജ്യേഷ്ഠസഹോദരന്റെ സ്വത്ത് മോഹൻലാൽ തട്ടിയെടുത്തു ലഫ്റ്റനന്റ് കേണൽ പദവി മോഹൻലാൽ ദുരുപയോഗം ചെയ്തു എന്നൊക്കെയും അഴീക്കോട് ആരോപിച്ചിരുന്നു മറുപടിയിൽ അഴീക്കോടിനെ മോഹൻലാൽ പ്രായമായ അമ്മാവൻ എന്നു വിളിച്ചതും ചർച്ചയായിരുന്നു മോഹൻലാൽ അഭിനയിച്ച നാൽപ്പതോളം ചിത്രങ്ങളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയ ബാൻഡിന്റെ പേരാണ് ലാലിസം ലാലിന്റെ വർഷത്തെ അഭിനയ ജീവിതത്തിലൂടെയുള്ള സംഗീത യാത്രയായ ലാലിസത്തിന്റെ പ്രൊമോഷണൽ ഗാന ട്രെയിലർ നവംബറിൽ യു ട്യൂബ് വഴി പുറത്തിറക്കി പ്രമുഖ സംവിധായകൻ പ്രിയദർശനാണ് പ്രോമോ സോംഗിന്റെ ദൃശ്യാവിഷ്കാരം നിർവഹിച്ചിരിക്കുന്നത് ടൈറ്റിൽ ലാലിസം ഇന്ത്യാ സിഗിംഗ് എന്നാണ് രതീഷ് വേഗയാണ് ഇതിന്റെ സംഗീത സംവിധായകൻ ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നുമുള്ള പ്രശസ്തമായ പാട്ടുകൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിരുന്നു ഹരിഹരൻ ഉദിത് നാരായണൻ അൽക്കാ അജിത് കാർത്തി എം ജി ശ്രീകുമാർ സുജാത എന്നിവർക്കൊപ്പം ലാലും ഈ സംഗീത നിശയിൽ പാടിയിരുന്നു മറ്റുള്ളവ ഒരു പ്രോഗ്രാമിംഗ് ഭാഷയിൽ എഴുതിയിരിക്കുന്ന പ്രോഗ്രാമിനെ വേറെയൊരു ഭാഷയിലുളള അതേ കാര്യക്ഷമതയുളള പ്രോഗ്രാമായിട്ടു മാറ്റുന്നതിനുള്ള കംപ്യൂട്ടർ പ്രോഗ്രാം ആണ് കംപൈലർ ഏതു ഭാഷയിലുള്ള പ്രോഗ്രാമിനെയാണോ മാറ്റേണ്ടത് അതിനെ മൂലഭാഷയെന്നും മാറ്റം വരുത്തിയതിനു ശേഷം കിട്ടുന്ന ഭാഷയെ ലക്ഷ്യഭാഷ എന്നും പറയുന്നു ഉന്നതതലഭാഷകളെയാണ് കമ്പൈലറുകളിൽ മൂലഭാഷയായി സ്വീകരിക്കുന്നത് സാധാരണയായി കണ്ടുവരുന്ന മൂലഭാഷകൾ സി സി ജാവ കോബോൾ പാസ്കൽ എന്നിവയാണ് ലക്ഷ്യഭാഷകൾ ഒരു കംപ്യൂട്ടറിന്റെ യാന്ത്രിക ഭാഷയോ ഭാഷയോ ആകാം പരിവർത്തനം ചെയ്യുന്നതിനായി മൂലഭാഷയിൽ എഴുതിയ പ്രോഗ്രാമിനെ സോഴ്സ് കോഡ് എന്നും കംപൈലറുകളിൽ നിന്നു പരിവർത്തനത്തിനു വിധേയമായി പുറത്തു വരുന്ന ലക്ഷ്യഭാഷയിലുളള പ്രോഗ്രാമിനെ ഒബ്ജക്റ്റ് കോഡ് എന്നുമാണ് വിളിക്കുന്നത് കംപൈലറുകളെ അവയുടെ നിർമ്മാണരീതിയേയും ധർമ്മത്തേയും അടിസ്ഥാനമാക്കി സിംഗിൾ പാസ് മൾടി പാസ് ലോഡ് ആന്റ് ഗോ ഡിബഗ്ഗിങ് ഒപ്റ്റിമൈസിങ് എന്നിങ്ങനെ വിഭജിക്കാം ആദ്യത്തെ ഫോർട്രാൻ കംപൈലർ ൽ അമേരിക്കയിലെ ഐ ബി എം കോർറേഷനിലെ ജോൺ ബാക്കസ് പ്രയോഗത്തിൽ വരുത്തി കംപൈലറുകൾ നിർമ്മിക്കാൻ ബുദ്ധിമുട്ടുളള വളരെ സങ്കീർണ്ണമായ പ്രോഗ്രാമുകളാണ് ഫോർട്രാൻ കംപൈലർ നിർമ്മിക്കാൻ തന്നെ വർഷങ്ങൾ വേണ്ടി വന്നു എന്നതിൽ നിന്നും ഈ സങ്കീർണത എത്രത്തോളമുണ്ടെന്ന് ഊഹിക്കാം കംപൈലറുകളുടെ ആദ്യകാല പ്രവർത്തനങ്ങളിൽ ബീജഗണിത സൂത്രവാക്യങ്ങളെ യാന്ത്രികഭാഷയിലേക്ക് പരിവർത്തനം ചെയ്യുക എന്നതായിരുന്നു പ്രധാനം കംപൈലറുകൾക്ക് പുറമെ നിരവധി പ്രോഗ്രാമുകൾ കൃത്യനിർവ്വഹണ യോഗ്യങ്ങളായ ലക്ഷ്യപ്രോഗ്രാമുകൾ ഉണ്ടാക്കുന്നുണ്ട് മൂലപ്രോഗ്രാം മോഡ്യൂളുകളായി വിഭജിക്കപ്പെട്ട് വിവിധങ്ങളായ ഫയലുകളിൽ സൂക്ഷിച്ച് വെക്കുന്നു വിഭജിക്കപ്പെട്ട ഇത്തരം പ്രോഗ്രാമുകൾ ശേഖരിക്കുന്നത് പ്രിപ്രൊസസർ എന്ന വ്യത്യസ്തമായ മറ്റൊരു പ്രോഗ്രാമാണ് മാക്രോസ് എന്ന ചുരുക്കെഴുത്തുരൂപങ്ങളെ മൂലപ്രോഗ്രാം പ്രസ്താവനകളിലേക്ക് വികസിപ്പിക്കാനും പ്രിപ്രൊസസർ ഉപയോഗിക്കാം കംപൈലേഷന് പൊതുവിൽ ഉപയോഗിക്കുന്ന മാതൃകയാണ് അനാലിസിസ് സിന്തെസിസ് മാതൃക അനാലിസിസ് ഭാഗം മൂലഭാഷയെ ഘടകഭാഗങ്ങളായിവിഭജിച്ച് മദ്ധ്യവർത്തിഭാഷ നിർമ്മിക്കുന്നു ഈ സമയം മൂലപ്രോഗ്രാമിന്റെ കാരകങ്ങൾ നിർണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു ഇത് ട്രീ എന്നറിയപ്പെടുന്ന അധികാരശ്രേണിയിലാണ് നിർവഹിക്കുന്നത് ഈ പശ്ചാത്തലത്തിൽ വിശേഷിച്ചുപയോഗിക്കുന്നത് സിന്റാക്സ് ട്രീ ആണ് ഇതിലെ ഓരോ നോഡും കാരകത്തേയും ചിൾഡ്രൻ കാരകത്തിന്റെ ആർഗ്യുമെന്റിനേയും പ്രതിനിധീകരിക്കുന്നു അനാലിസിസ് ഭാഗത്ത് മൂലപ്രോഗ്രാമിനെ കൈകാര്യം ചെയ്യുന്നതിനായി അനവധി സോഫ്റ്റ്വേർ ഉപകരണങ്ങൾ ഉപയോഗിച്ചുവരുന്നു അവയിൽ പ്രധാനപ്പെട്ടവ സ്ട്രൿചർ എഡിറ്ററുകള് പ്രെറ്റി പ്രിന്ററുകൾ സ്റ്റാറ്റിക് ചെക്കറുകള് ഇന്റെർപ്രെറ്ററുകൾ എന്നിവയാണ് സിന്തസിസ് ഭാഗം ലക്ഷ്യഭാഷയെ ഈ മദ്ധ്യവർത്തിഭാഷയിൽ നിന്നും നിർമ്മിച്ചെടുക്കുന്നു കംപൈലർ രൂപകല്പന ചെയ്യുന്നത് ചെയ്തുതീർക്കേണ്ട പ്രവൃത്തിയുടെ സങ്കീർണ്ണതയേയും രൂപകല്പന ചെയ്യുന്നയാളുടെ പ്രവൃത്തിപരിചയവും ഉപകരണങ്ങൾ തുടങ്ങിയ റിസോഴ്സുകളേയും അടിസ്ഥാനമാക്കി ആണ് കംപൈലിങിൽ അനവധി പ്രവൃത്തികൾ ചെയ്യുന്നുണ്ട് ആദ്യകാല കംപൈലറുകൾ എല്ലാ പ്രവൃത്തികളും ചെയ്യുന്ന പ്രോഗ്രാമുകളായിരുന്നു എന്നാൽ ഇത്തരമൊരു പ്രോഗ്രാമിനെ സൂക്ഷിച്ചുവെക്കാൻ പാകത്തിലുള്ള മെമ്മറി ഉണ്ടായിരുന്നില്ല ആയതിനാൽ ചെറിയ ചെറിയ പ്രോഗ്രാമുകളാക്കി വിഭജിച്ച് ഓരോ പ്രോഗ്രാമും മൂലപ്രോഗ്രാമിനെ ചില വിശകലനങ്ങൾക്കും പരിഭാഷപ്പെടുത്തലിനും വിധേയമാക്കുന്നു ഒരു പാസിൽ തന്നെ കംപൈലിങ് നടത്തുന്നതുകൊണ്ട് പ്രവൃത്തിയെ അത് ലളിതമാക്കുന്നു എന്നൊരു ഗുണമുണ്ട് കൂടാതെ ഇവ ബഹുപാസ് കംപൈലറുകളേക്കാൾ വേഗത കൂടിയവയായിരിക്കും പാസ്കൽ എന്ന പ്രോഗ്രാമിങ് ഭാഷ ഒരു പാസിൽ കംപൈലേഷൻ നടത്താൻ സാധിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത് എന്നാൽ ഇതിന്റെ പ്രധാന അഹിതം ഉന്നതനിലവാരമുള്ള കോഡുകൾ ഉല്പാദിപ്പിക്കാനാവശ്യമായ സങ്കീർണ്ണങ്ങളായ മെച്ചപ്പെടുത്തലുകൾ ചെയ്യുന്നില്ല എന്നതാണ് എന്നാൽ ബഹുപാസ് കംപൈലറുകൾ അതിന്റെ അവസാന പാസിൽ നിന്നാണ് യാന്ത്രികഭാഷാകോഡുകൾ ഉല്പാദിപ്പിക്കുന്നത് കംപൈലറുകൾ രണ്ടു ഭാഗങ്ങളായി കണക്കാക്കാവുന്നതാകുന്നു മുൻഭാഗവും പിൻഭാഗവും മുൻഭാഗം മൂലഭാഷയെ കുറിച്ചുളള കാര്യങ്ങൾ നോക്കുമ്പോൾ പിൻഭാഗം ലക്ഷ്യഭാഷയുടെ സവിശേഷതകൾ അനുസരിച്ചു പ്രവർത്തിക്കുന്നു ഇവ തമ്മിലുളള ആശയവിനിമയം ഒരു ഇടനില ഭാഷയിലൂടെ നടത്തുന്നു രണ്ടു ഭാഗങ്ങളായി തിരിക്കുന്നതുകൊണ്ടു താഴെപ്പറയുന്ന ഗുണങ്ങളുണ്ട് കമ്പൈലറിന്റെ മുൻഭാഗത്തെ നാല് ഉപഭാഗങ്ങളായി വേർതിരിക്കാം പിൻഭാഗത്തിന്റെ പ്രവർത്തനങ്ങൾ രണ്ടായി തിരിക്കാം കംപൈലറുകളുടെ നിർമ്മാണം ഇപ്പോൾ താരതമ്യേനെ എളുപ്പമായി തീർന്നിരിക്കുന്നു പാർസറും സ്കാനറും സ്വയം ഉണ്ടാക്കുന്ന ഉപകരണങ്ങൾ ഇപ്പോൾ ലഭ്യമാണ് ലെക യാക്ക് ജെ ലക്സ് കപ് എന്നിവയാണ് അവയിൽ ചിലത് ഒരോ ഭാഗവും സ്വതന്ത്ര മോഡ്യൂളുകളായി നിർമ്മിച്ചാൽ അവ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി വിവിധയിനം കംപൈലറുകൾ ഉണ്ടാക്കാവുന്നതാണ് അറിവിന്റെ ഉപയോഗരൂപത്തെയാണ് പൊതുവേ സാങ്കേതികവിദ്യ എന്ന് പറയുന്നത് ആംഗലേയം ഇത് വളരെ വിശാലമായ അർത്ഥതലത്തിൽ ഉപയോഗിക്കപ്പെടുന്ന പദമാണ് എന്നതിനാൽ കൃത്യമായ നിർവ്വചനം ഇല്ല ഉത്പാദനത്തിലോ ശാസ്ത്രീയാന്വേഷണം പോലെയുള്ള ലക്ഷ്യപൂർത്തീകരണങ്ങൾക്കോ വേണ്ടി ഉപയോഗിക്കുന്ന കഴിവുകളുടെയും മാർഗങ്ങളുടെയും പ്രക്രിയകളുടെയും ഒരു ശേഖരമായി ഇതിനെ കണക്കാക്കാം മനുഷ്യ സമൂഹത്തിൽ ശാസ്ത്രം എൻജിനീയറിങ്ങ് എന്നീ മേഖലകളാണ് പ്രധാനമായും ഇതുമായി ബന്ധപ്പെടുന്നത് ഉപകരണങ്ങളുടെ നിർമ്മാണവും ഉപയോഗവുമാണ് സാങ്കേതികവിദ്യയുടെ പ്രധാന മേഖല പ്രകൃതിവിഭവങ്ങളെ ലളിതമായ ഉപകരണങ്ങളായി മാറ്റിയതാണ് മനുഷ്യൻ ഉപയോഗിച്ച ആദ്യത്തെ സാങ്കേതികവിദ്യ എന്നു കണക്കാക്കാം ചരിത്രാതീതകാലത്തെ കണ്ടുപിടിത്തമായ തീയിന്റെ നിയന്ത്രണവും പിന്തുടർന്ന് വന്ന നവീനശിലായുഗ വിപ്ലവവും ആഹാരസ്രോതസ്സുകൾ വർധിപ്പിക്കുകയും ചക്രത്തിന്റെ കണ്ടുപിടിത്തം മനുഷ്യരെ പരിസ്ഥിതിക്കകത്തു സഞ്ചരിക്കാനും നിയന്ത്രിക്കാനും സഹായിച്ചു ചരിത്രത്തിലെ പല വികാസങ്ങളും അച്ചടിയന്ത്രത്തിന്റെയും ടെലിഫോണിൻറെയും ഇന്റെർനെറ്റിന്റെയും കണ്ടുപിടിത്തങ്ങൾ അടക്കം ആശയവിനിമയത്തിന്റെ ഭൌതികപരിതികൾ കുറക്കുകയും ആഗോളതലത്തിൽ സൗരവിഹാരം നടത്താൻ സാധ്യമാക്കുകയും ചെയ്തു സൈനിക സാങ്കേതിക വിദ്യയിലെ തുടർച്ചയായ വളർച്ച കൂടുതൽ സംഹാരശേഷിയുള്ള ആയുധങ്ങൾ കൊണ്ടു വന്നു സാങ്കേതികവിദ്യക്ക് പല പ്രഭാവങ്ങളും ഉണ്ട് ഇന്നത്തെ ആഗോള സമ്പദ് വ്യവസ്ഥ ഉൾപ്പെടെ വിപുലമായ സമ്പദ് വ്യവസ്ഥകളുടെ വികാസത്തിന് അത് സഹായിച്ചിട്ടുണ്ട് പല സാങ്കേതിക പ്രക്രിയകളും അനാവശ്യമായ ഉപോത്പന്നങ്ങൾ സൃഷ്ടിക്കാറുണ്ട് മലിനീകരണം ഭൂമിയുടെ പരിസ്ഥിതി ദോഷം പ്രകൃതി വിഭവങ്ങളുടെ ക്ഷയം തുടങ്ങിയവ അത് കൂടാതെ തന്നെ ഒരു സമൂഹത്തിന്റെ മൂല്യങ്ങളെ സ്വാധീനിക്കുകയും പുതിയ സാങ്കേതികവിദ്യ പലപ്പോഴും പുതിയ നൈതിക ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു സാങ്കേതികവിദ്യ മനുഷ്യാവസ്ഥയെ മെച്ചപ്പെടുത്തിയോ അതോ മോശപ്പെടുത്തിയോ എന്നതിനെ പറ്റിയുള്ള അഭിപ്രായവ്യത്യാസങ്ങളോട് കൂടിയ പല തത്ത്വശാസ്ത്രപരമായ സംവാദങ്ങളും സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങളെ ചൊല്ലി ഉടലെടുത്തിട്ടുണ്ട് അടുത്ത കാലം വരെ സാങ്കേതികവിദ്യയുടെ വികസനം മനുഷ്യരിൽ ഒതുങ്ങുന്ന ഒന്നാണെന്നാണ് വിശ്വസിച്ചത് എന്നാൽ ാം നൂറ്റാണ്ടിൽ ശാസ്ത്രീയ പഠനങ്ങൾ മറ്റ് വർഗങ്ങളും ചില ഡോൾഫിൻ സമുദായങ്ങളും ലളിതമായ ഉപകരണങ്ങൾ വികസിപ്പിക്കുകയും തങ്ങളുടെ അറിവ് മറ്റ് തലമുറകളിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു എന്നു സൂചിപ്പിക്കുന്നു ആദ്യകാല മനുഷ്യരാശിയുടെ ഉപകരണായുപയോഗം ഭാഗികമായി കണ്ടെത്തലിന്റെയും ഭാഗികമായി പരിണാമത്തിന്റെയും പ്രക്രിയ ആയിരുന്നു ഉപകരണം ഉപയോഗം ആദ്യകാല മനുഷ്യ ചരിത്രത്തിൽ ഏറെ കാലവും താരതമ്യേന മാറ്റമില്ലാതെ തുടർന്നു ഏകദേശം വർഷം മുമ്പ് ഉപകരണങ്ങളുടേയും സങ്കീർണ്ണമായ സ്വഭാവങ്ങളും ഉയർന്നുവന്നത് ആധുനിക ഭാഷയുടെ ആവിർഭാവുമായി പല പുരാവസ്തുഗവേഷകരും ബന്ധിപ്പിക്കാറുണ്ട് ഹോമിനിഡുകൾ ദശവർഷങ്ങൾക്കു മുമ്പ് തന്നെ കല്ലുപകരണങ്ങൾ അതിന്റെ അപരിഷ്കൃത രൂപത്തിൽ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു ആ കാലത്തുള്ള കല്ലുപകരണങ്ങൾ ഒരു പൊട്ടിയ പാറകഷ്ണത്തേക്കാൾ ഒട്ടും മെച്ചമല്ലായിരുന്നു പക്ഷെ വർഷങ്ങൾക്കു മുമ്പ് മർദ്ദം ചെലുത്തിക്കൊണ്ട് കുറച്ചു കൂടി മെച്ചപ്പെട്ട ഉപകരണങ്ങൾ ഉണ്ടാക്കാൻ പഠിച്ചു അഗ്നിയുടെ കണ്ടുപിടിത്തവും അതിന്റെ ഉപയോഗവും മനുഷ്യരാശിയുടെ സാങ്കേതിക പരിണാമത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു ഈ കണ്ടുപിടിത്തത്തിന്റെ യഥാർത്ഥ തിയതി ഇനിയും അറിവില്ല എന്നിരുന്നാലും മനുഷ്യരാശിയുടെ കളിത്തൊട്ടിലിൽ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള കരിഞ്ഞ മൃഗാസ്ഥികൾ സൂചിപ്പിക്കുന്നത് ബി സി ക്ക് മുമ്പ് തന്നെ തീയിനെ മെരുക്കാൻ പഠിച്ചിരുന്നു എന്നാണ് വൈജ്ഞാനിക സമവായങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഹോമോ ഇറക്റ്റസ് ബി സി യുടെയും ബി സി യുടെയും ഇടയ്ക്കു അഗ്നിയെ നിയന്ത്രിച്ചിരുന്നു എന്നാണ് കല്ക്കരിയോ മരമോ ഉപയോഗിച്ചുള്ള തീ ആദിമ മനുഷ്യരെ അവരുടെ ഭക്ഷണം പാകം ചെയ്യാൻ അനുവദിച്ചു പ്രാചീന ശിലായുഗത്തുണ്ടായ മറ്റു സാങ്കേതികമായ മുന്നേറ്റങ്ങളാണ് വസ്ത്രവും പാർപ്പിടവും രണ്ടിന്റെയും കാലഗണന ഇനിയും വ്യക്തമായി തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ കൂടി മനുഷ്യരാശിയിലെ പുരോഗമനത്തിലെ അവയുടെ പ്രാധാന്യത്തെ അവഗണിക്കാൻ സാധ്യമല്ല ശിലായുഗം മുന്നേറുന്നതിനനുസരിച്ചു പാർപ്പിടങ്ങൾ കൂടുതൽ വിശാലവും പരിഷ്കൃതവും ആയി മാറാൻ തുടങ്ങി ബി സി മുതൽക്കു തന്നെ മനുഷ്യർ താല്ക്കാലിക മരക്കുടിലുകൾ നിർമ്മിക്കാൻ തുടങ്ങിയിരുന്നു വേട്ടയാടി പിടിച്ച ജന്തുക്കളുടെ രോമത്തിൽ നിന്നും തോലുകളിൽ നിന്നും ഉൾക്കൊണ്ട വസ്ത്രങ്ങൾ തണുത്ത പ്രദേശങ്ങളിലേക്ക് വികസിക്കാൻ മനുഷ്യരെ സഹായിച്ചു ബി സി തൊട്ടു മനുഷ്യരാശി ആഫ്രിക്ക വിട്ടു യൂറേഷ്യ മുതലായ ഭൂഖണ്ഡങ്ങളിലേക്ക് കുടിയേറി തുടങ്ങി നവീന ശിലായുഗത്തിലാണ് മനുഷ്യൻ സാങ്കേതികമായി കുതിച്ചുയരാൻ തുടങ്ങിയത് ചെത്തി മിനുക്കിയ കൽമഴുക്കളുടെ കണ്ടുപ്പിടുത്തം വൻതോതിൽ കാടുകൾ വെട്ടി തെളിച്ചു കൃഷി സ്ഥലങ്ങൾ നിർമ്മിക്കാൻ സഹായിച്ചു കൃഷി വലിയ ജനസംഖ്യയെ ആഹാരത്തിന് സഹായിച്ചു മുമ്പത്തെ പോലെ അലഞ്ഞു തിരിഞ്ഞുള്ള ജീവിതം മാറ്റി ഒരിടത്തു നിലനിന്നുള്ള ജീവിതരീതി ആരംഭിച്ചതിനാൽ ശിശുക്കളുടെ പരിപാലനവും സുഖകരമായി അതിൽ കൂടുതലായി വിളകളുടെ ഉത്പാദനത്തിന് കുട്ടികൾക്ക് സഹായിക്കാനും സാധിച്ചു ജനസംഖ്യയിലുണ്ടായ ഈ വർധനവും കായികശേഷിയുടെ ലഭ്യതയും തൊഴിലാളികളുടെ തരംതിരിച്ചിലിനു ആക്കം കൂട്ടി ആദ്യകാല നവീനശിലായുഗ ഗ്രാമങ്ങളിൽ നിന്നും ഊറുക്ക് പോലുള്ള ആദ്യ നഗരങ്ങളിലേക്കും സുമേർ പോലുള്ള ആദ്യ സംസ്കാരത്തിലേക്കും ഉള്ള വളർച്ചയുടെ കാരണം ഇനിയും പ്രത്യേകമായി അറിയില്ല എന്നിരുന്നാലും സമൂഹത്തിന്റെ പല തട്ടുകളിലും ഉണ്ടായ തരം തിരിച്ചിലുകളും സമീപ സംസ്കാരങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും കച്ചവടങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളെ നേരിടുന്നതിനു വേണ്ടി വന്ന കൂട്ടായ പരിശ്രമങ്ങളും ഇതിനു പങ്കു വഹിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു തുടർച്ചയായ മെച്ചപ്പെടുത്തലുകൾ ചൂളയുടെയും ഉലകളുടെയും ആവിർഭാവത്തിനു വഴിതെളിക്കുകയും അതുവഴി പ്രകൃതിയിൽ നിന്നും ശുദ്ധരൂപത്തിൽ കിട്ടുന്ന കിട്ടുന്ന ലോഹങ്ങളെ ഉരുക്കാനും ആവശ്യാനുസരണം രൂപാന്തരം വരുത്താനും സാധിച്ചു സ്വർണം ചെമ്പ് വെള്ളി ഈയം എന്നിവയായിരുന്നു ആദ്യകാല ലോഹങ്ങൾ കല്ല് എല്ല് മരം ഇത്യാദി വസ്തുക്കളിൽ നിന്നും നിർമിച്ച ഉപകരണങ്ങളെക്കാളും ചെമ്പ് കൊണ്ട് നിർമിച്ച ഉപകരണങ്ങൾക്കുണ്ടായിരുന്ന മേല്ക്കൈ ആദ്യകാല മനുഷ്യര് തിരിച്ചറിഞ്ഞിരുന്നു ചെമ്പ് പ്രാഥമിക രൂപത്തിൽത്തന്നെ ഏതാണ്ട് ബി സി ക്ക് അടുത്ത് നവീന ശിലായുഗാരംഭത്തിൽ തന്നെ ഉപയോഗിക്കാനും തുടങ്ങിയിരുന്നു ശുദ്ധരൂപത്തിൽ ചെമ്പ് ദുർലഭമാണ് എന്നാൽ ചെമ്പ് അയിര് സുലഭം ആയിരുന്നു താനും മരതീയോ കല്ക്കരിതീയോ ഉപയോഗിച്ച് അവർ ലോഹം അയിരുകളിൽ നിന്ന് വേർതിരിച്ചെടുത്തു ലോഹങ്ങളുമായുള്ള ദീർഘമായ സമ്പർക്കം വെങ്കലം താമ്രം മുതലായ ലോഹസങ്കരങ്ങളുടെ കണ്ടുപിടുതതിലേക്ക് വഴിവച്ചു ഏതാണ്ട് ബി സി സ്റ്റീൽ മുതലായ ഇരുമ്പ് സങ്കരങ്ങളുടെ ഉപയോഗം തുടങ്ങിയത് ബി സി ക്ക് സമീപത്താണ് അതെ സമയംമനുഷ്യർ ഊർജ്ജത്തിന്റെ മറ്റു രൂപങ്ങളെ എങ്ങനെ വിനിയോഗിക്കാം എന്ന് പഠിക്കുകയായിരുന്നു വായുവോർജ്ജത്തിന്റെ അറിയപ്പെടുന്ന ഏറ്റവും ആദ്യത്തെ ഉപയോഗം പായക്കപ്പലായിരുന്നു ബി സി യോട് അടുത്ത് പഴക്കം ഉള്ള ഒരു ഈജിപ്റ്റ്യൻ മൺഭരണികളിലാണ് കപ്പൽ യാത്രയെ പറ്റിയുള്ള ഏറ്റവും ആദ്യത്തെ രേഖപ്പെടുത്തലുകൾ ഉള്ളത് പ്രാചീന കാലം മുതൽക്കു തന്നെ ഈജിപ്തുകാർ നൈൽ നദിയുടെ വാർഷിക വെള്ളപ്പൊക്കങ്ങളെ തങ്ങളുടെ കൃഷി സ്ഥലങ്ങൾ നനയ്ക്കാൻ ഉപയോഗിച്ചിരുന്നിരിക്കണം പതിയെ ചാലുകൾ നിർമ്മിച്ച് അവർ അതിനെ നിയന്ത്രിക്കാൻ പഠിച്ചു അത് പോലെ തന്നെ മെസൊപൊട്ടൊമിയയിലെ ആദ്യകാല നിവാസികൾ സുമേറിയക്കാർ ടൈഗ്രിസിനെയും യുഫ്രെട്ടിസിനെയും ഇതേ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പഠിച്ചിരുന്നു എന്നിരുന്നാലും വായുവോർജ്ജത്തെയും ജലോർജ്ജത്തെയും കായികോർജ്ജത്തെയും കൂടുതൽ നല്ല രീതിയിൽ വിനിയോഗിക്കാൻ മറ്റൊരു കണ്ടുപിടിത്തം കൂടെ ആവശ്യമായിരുന്നു പുരാവസ്തുഗവേഷകരെ അനുസരിച്ച് ചക്രത്തിന്റെ കണ്ടുപിടിത്തം ഏതാണ്ട് ബി സി ക്ക് അടുത്താണ് സമാനകാലയളവിൽ ഒരു പക്ഷെ സ്വന്തത്രവുമായി മെസോപോട്ടോമിയയിലും ഇന്നത്തെ ഇറാക്ക് വടക്കാൻ കാക്കസസിലും മെയ്ക്കൊപ്പ് സംസ്കാരം മധ്യയുറോപ്പിലും ആണ് ചക്രത്തിന്റെ കണ്ടുപിടിത്തം ഉണ്ടായിട്ടുള്ളത് ബി സി തൊട്ടു ബി സി വരെയുള്ള കാലയളവ് വരെ ഇതിന്റെ സാധ്യത കണക്കു കൂട്ടുന്നുണ്ടെങ്കിലും വിദഗ്ദ്ധർ ബി സി ക്ക് അടുത്തായി ഇതിനെ അനുമാനിക്കുന്നു ചക്രങ്ങളോട് കൂടിയ കാളവണ്ടികളുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള പുരാവസ്തുക്കളുടെ പഴക്കം ബി സി യോടടുത്താണ് എങ്കിലും ചക്രങ്ങൾ അതിനെക്കാളേറെ മുമ്പേ തന്നെ ഉപയോഗിച്ചിരുന്നു കുശവന്റെ ചക്രവും അക്കാലത്ത് ഉപയോഗിചിരുന്നതിനായി തെളിവുകളുണ്ട് അറിയപ്പെടുന്നതിൽ ഏറ്റവും പുരാതനമായ മരചക്രം കണ്ടെടുത്തിട്ടുള്ളത് സ്ലൊവെനിയയിലെ ലിയൂബ്ലിയാന ചതുപ്പുകളിൽ നിന്നാണ് ചക്രങ്ങളുടെ കണ്ടുപിടിത്തം വ്യാപാരത്തിലും യുദ്ധത്തിലും വിപ്ലവങ്ങൾ തന്നെ വരുത്തി വച്ചു റോമൻ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം ആദ്യ കാല നൂറ്റാണ്ടുകളിൽ പട്ട് ലാടം തുടങ്ങിയ കണ്ടുപിടിക്കപ്പെട്ടു മധ്യയുഗസാങ്കേതികവിദ്യ ലിവർ സ്ക്രൂ കപ്പി തുടങ്ങിയ നിസ്സാര ഉപകരണങ്ങൾ ഉപയോഗിച്ച് കാറ്റാടി ഘടികാരങ്ങൾ പോലെയുള്ള കൂടുതൽ സങ്കീർണ്ണമായ ഉപകരണങ്ങൾ നിർമിച്ചു തുടങ്ങി നവോത്ഥാന പ്രസ്ഥാനം അച്ചടി ശാല പോലുള്ള ഒരു പാട് കണ്ടുപിടിത്തങ്ങൾ കൊണ്ട് വരികയും സാങ്കേതികവിദ്യ ശാസ്ത്രത്തോട് കൂടുതൽ ബന്ധപ്പെട്ടുകൊണ്ട് ഒരു അനുബന്ധചക്രത്തിന് തുടക്കം കുറിക്കുകയും ചെയ്തു ഈ കാലയളവിലുള്ള സാങ്കേതിക മുന്നേറ്റങ്ങൾ ഒരു സ്ഥിരതയാർന്ന ഭക്ഷണവിതരണവും കൂടുതൽ വിപുലമായ ഉപഭോക്തൃ ഉത്പന്നങ്ങളും അനുവദിക്കുന്നതിനു കാരണമായി മനുഷ്യനെക്കൂടാതെ മറ്റുചില ജീവികളും ലളിതമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് ചിമ്പാൻസി ഡോൾഫിനുകൾ ബീവർ എന്നിവയാണ് അവയിൽ പ്രധാനം ചിമ്പാൻസികൾ ലിവറുകൾ ചിതലുകളെ പിടിക്കാനുള്ള കമ്പ് തുടങ്ങിയ ഉപകരണങ്ങൾ നിർമ്മിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവും രാജ്യസഭ അംഗവുമാണ് സുരേഷ് ഗോപി രാജാവിൻ്റെ മകൻ എന്ന ചിത്രത്തിൽ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി സുരേഷ് ഗോപിയെ രാജ്യസഭാംഗമായി ൽ രാഷ്ട്രപതി നാമ നിർദ്ദേശം ചെയ്തു രാഷ്ട്രപതി നാമ നിർദ്ദേശം ചെയ്യുന്ന അംഗങ്ങളിൽ കലാകാരന്മാരുടെ വിഭാഗത്തിലാണ് സുരേഷ് ഗോപിയുടെ പേര് നിർദ്ദേശിച്ചത് ഏപ്രിൽ ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി മുൻപാകെ അദേഹം സത്യപ്രതിജ്ഞ ചെയ്തു ആംഗലേയ ഭാഷകൾ ഉപയോഗിച്ചുള്ള ചടുലമായ സംഭാഷണ ശൈലിക്ക് അദ്ദേഹം പ്രശസ്തനായി താമസിയാതെ മലയാളത്തിലെ ഗർജ്ജിക്കുന്ന സിംഹം എന്ന ഓമനപ്പേർ അദ്ദേഹത്തിന് നൽകപ്പെട്ടു തുടർന്നു വന്ന ചിത്രങ്ങൾ പലതും സാമ്പത്തികമായി വിജയിച്ചില്ല ചിലത് കലാ മൂല്യം മാത്രം ഉള്ളവയായിരുന്നു ഇതിൽ പെട്ട ഒന്നാണ് മകൾക്ക് എന്ന സിനിമ ഇതിൽ അദ്ദേഹം ശ്രദ്ധേയമായ അഭിനയം കാഴ്ച വെയ്ക്കുകയും സംസ്ഥാന പുരസ്കാരത്തിന് നാമ നിർദ്ദേശം നൽകപ്പെടുകയുമുണ്ടായി സാമ്പത്തിക വിജയം നൽകാത്തതു മൂലം അദ്ദേഹം കുറച്ചു കാലം സിനിമയിൽ നിന്ന് അകന്ന് നിന്നെങ്കിലും ൽ ഭരത്ചന്ദ്രൻ ഐ പി എസ് എന്ന പേരിൽ വർഷം മുൻപ് ഇറങ്ങിയ കമ്മീഷണർ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പുമായി രംഗ പ്രവേശനം നടത്തി സാമാന്യം നല്ല പ്രദർശനമാണ് ചിത്രം കാഴ്ച വെച്ചത് തമിഴിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കോഴിക്കോട് ജില്ലയുടെ ആസ്ഥാനം കാലിക്കറ്റ് എന്ന പേരിലും അറിയപ്പെടുന്നു ബ്രിട്ടീഷ് ഭരണ കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയുടെ തലസ്ഥാനമായിരുന്നു ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന് പേരെടുത്തിരുന്നു അറബികളും തുർക്കുകളും ഈജിപ്തുകാരും ചൈനക്കാരും തുടങ്ങിയ വിദേശീയർ ഇവിടെ വ്യാപാരം നടത്തിയിരുന്നു സാമൂതിരിയാണ് ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത് ജനുവരി നാണ് കോഴിക്കോട് ജില്ല നിലവിൽ വന്നത് ച കി മീറ്റർ വിസ്തൃതിയുള്ള ജില്ലയിൽ വടകര കൊയിലാണ്ടി താമരശ്ശേരി കോഴിക്കോട് എന്നിങ്ങനെ നാല് താലൂക്കുകൾ ഉണ്ട് കുലശേഖരസാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു ഏറാൾ നാട് എറനാട്ട് നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും കോയിൽ കോവിൽ കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത് എന്ന് കരുതപ്പെടുന്നു അറബികൾ ഈ നഗരത്തെ കാലിക്കൂത്ത് എന്നും ചൈനക്കാർ കലിഫോ എന്നും യൂറോപ്യന്മാർ കാലിക്കറ്റ് എന്നും വിളിച്ചു കോഴിക്കോട് എന്ന പേരിന്റെ ആവിർഭാവത്തെപ്പറ്റി പല അഭിപ്രായങ്ങളും നിലവിലുണ്ട് കോ എന്നാൽ കോട്ട എന്നും അഴി എന്നാൽ അഴിമുഖം എന്നും കോട് എന്നാൽ നാട് എന്നും ആണ് അർത്ഥം ഈ മൂന്ന് വാക്കുകളും ചേരുമ്പോൾ കോഴിക്കോട് എന്നാവും ഇതല്ല കോയിൽ കൊട്ടാരം കോട്ട എന്നീ വാക്കുകളിൽ നിന്നാണ് കോഴിക്കോട് ഉണ്ടായത് എന്നും പറയപ്പെടുന്നു മറ്റൊരഭിപ്രായം പോർളാതിരിയുമായി ബന്ധപ്പെട്ടതാണ് കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു എറനാട്ട് നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും കൊട്ടാരവും കോവിൽ കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി കോയിൽ കൊട്ടാരം കോട്ട എന്നീ വാക്കുകൾ ചേർന്നാണ് കോഴിക്കോട് എന്ന വാക്കുണ്ടയത് എന്നു കരുതപ്പെടുന്നു അതുപോലെ കാലിക്കറ്റ് എന്ന പേരിനെപ്പറ്റിയും രണ്ടഭിപ്രായമുണ്ട് കോഴിക്കോട്ടെ പ്രസിദ്ധമായ കാലിക്കൊ പരുത്തിത്തുണിയെ അറബികൾ കാലിക്കോ എന്നായിരിന്നു വിളിച്ചിരുന്നത് കാലിക്കോ ലഭിക്കുന്ന സ്ഥലം കാലിക്കറ്റുമായി ബ്രിട്ടീഷുകാർ ഇത് പരിഷ്കരിച്ച് എന്നാക്കി മാറ്റിടിപ്പു സുൽത്താൻ മലബാർ കീഴടക്കി കോഴിക്കോടിന്റെ പേര് ഫാറൂഖാബാദ് എന്നാക്കി മാറ്റി എന്നാൽ ഇത് അധിക കാലം നിലനിന്നില്ല ഫാറൂഖാബാദ് പിന്നീട് ഫറോക്ക് എന്ന പേരിൽ അറിയപ്പെട്ടു ഫറോക്ക് കോഴിക്കോടിന്റെ തെക്കു ഭാഗത്തുള്ള ഒരു പട്ടണമാണ് ഇവിടെ ടിപ്പു സുൽത്താന്റെ കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം കോഴിക്കോട് നഗരത്തിന്റെ ഐശ്വര്യത്തിനു കാരണം അറബികൾ ആണ് എന്നൊരു വിശ്വാസം ഉണ്ട് അതിനു ശക്തി പകരുന്ന തരത്തിൽ ഒരു ഐതിഹ്യവും പ്രചരിച്ചിട്ടുണ്ട് അതിപ്രകാരമാണ് ഔവ്വായി എന്നൊരു ജോനകൻ തപസ്സു ചെയ്യുകയും ശ്രീഭഗവതിയെ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു എന്നാൽ ശ്രീഭഗവതി തനിക്ക് മറ്റ് സ്ഥലങ്ങളിൽ പലർക്കും അനുഗ്രഹം നല്കേണ്ടതുണ്ട് അതിനാൽ സ്ഥിരമായി അവിടെ നിൽക്കാൻ സാധിക്കുകയില്ല എന്നും അരുളിച്ചെയ്തു ഔവ്വായി താൻ ഉടനെ വരാമെന്നും തന്നെ കണ്ടിട്ടേ പോകാവൂ എന്നും പറഞ്ഞ് മറ്റൊരു സ്ഥലത്ത് പോയി ആത്മഹത്യ ചെയ്തു ഔവ്വായിയെ കണ്ടേ പോകാവൂ എന്ന് വാക്ക് കൊടുത്ത് ശ്രീദേവിയാകട്ടേ ഔവ്വായി വരുന്നതു വരെ കോഴിക്കോട്ട് നിന്ന് പോകാതെ അവിടെ തന്നെ കൂടുകയും ചെയ്തത്രെ ഇതേ ഐതിഹ്യം തന്നെ സാമൂതിരിയുമായി ബന്ധപ്പെടുത്തിയും മറ്റൊരു വിധത്തിൽ പ്രചരിച്ചുകാണുന്നുണ്ട് മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം മുകുന്ദൻ ജനനം സെപ്റ്റംബർ ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട് കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന പോണ്ടിച്ചേരിയുടെ ഭാഗമായുള്ള മയ്യഴിയിൽ സെപ്റ്റംബർ ന് ജനിച്ചു തൻ്റെ ആദ്യ സാഹിത്യ സൃഷ്ടിയായ ചെറുകഥ ൽ പ്രസിദ്ധീകരിക്കപ്പെട്ടു പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തിൻ്റെ ഭാഗമായി മുകുന്ദൻ്റെ ജീവിതം പിൽക്കാലത്ത് ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു ഡൽഹി ജീവിതവും മുകുന്ദൻ്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി ഇടതുപക്ഷ രാഷ്ടീയത്തോട് ആഭിമുഖ്യമുള്ളയാളാണ് മുകുന്ദൻ എന്നാൽ ഇദ്ദേഹത്തിൻ്റെ കേശവന്റെ വിലാപങ്ങൾ എന്ന നോവൽ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടർ വാദിക്കുന്നു വി എസ് അച്യുതാനന്ദൻ കാലഹരണപ്പെട്ട പുണ്യാളനാണ് എന്ന് ഒരു അഭിമുഖസംഭാഷണത്തിൽ പറഞ്ഞത് വിവാദമായപ്പോൾ എസ് എം എസ് വഴി രാജിക്കത്ത് അയച്ചുകൊടുത്തുവെങ്കിലും പിന്നീട് രാജി പിൻവലിച്ച് അക്കാദമിയിൽ തുടർന്നു മുകുന്ദൻ്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച് അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണഗ്രന്ഥാലയമായ പെരുങ്കുളം ബാപ്പുജി സ്മാരക വായനശാലയുടെ രക്ഷാധികാരിയാണ് നോവൽ ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ ഏപ്രിൽ ന് ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം പി കേശവദേവ് പൊൻകുന്നം വർക്കി വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ സമകാലികനായിരുന്നു ചെറുകഥ നാടകം സഞ്ചാരസാഹിത്യം ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം കേരള മോപ്പസാങ്ങ് എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട് അമ്പലപ്പുഴ കടപ്പുറം ഇംഗ്ലീഷ് സ്ക്കൂളിൽ നിന്ന് ഏഴാം ക്ലാസ് ജയിച്ചു തുടർന്ന് വൈക്കം ഹൈസ്ക്കൂളിൽ ചേർന്നെങ്കിലും ഒൻപതാം ക്ലാസ്സിൽ തോറ്റതിനെത്തുടർന്ന് കരുവാറ്റ സ്ക്കൂളിലേയ്ക്ക് പഠനം മാറ്റി കരുവാറ്റയിൽ കൈനിക്കര കുമാരപിള്ളയായിരുന്നു ഹെഡ്മാസ്റ്റർ പത്താം ക്ലാസ് പാസായശേഷം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് പ്ലീഡർഷിപ്പ് പരീക്ഷയിൽ ജയിച്ചു പ്ലീഡർ പരീക്ഷ ജയിച്ച ഉടനെ കേരളകേസരി പത്രത്തിൽ റിപ്പോർട്ടറായി ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കൽ കമലാക്ഷിയമ്മയുമായുളള കാത്ത വിവാഹം നടന്നു തകഴി അമ്പലപ്പുഴ മുൻസിഫ് കോടതിയിൽ പി പരമേശ്വരൻ പിള്ള വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു ഇടതുപക്ഷ രാഷ്ട്രീയത്തിലേയ്ക്ക് ആകൃഷ്ടനായി സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്രവർത്തനത്തിൽ പങ്കാളിയായി പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വളർച്ചയിലും തകഴിക്ക് പങ്കുണ്ട് കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും കേന്ദ്ര സാഹിത്യ അക്കാദമി നിർവ്വാഹകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട് അമേരിക്കയിലും യൂറോപ്പിലും ജപ്പാനിലും റഷ്യയിലും പര്യടനം നടത്തി ഏപ്രിൽ ആം തീയതി തന്റെ ആം വയസ്സിൽ കേരളം കണ്ട മഹാനായ ആ സാഹിത്യകാരൻ ജന്മനാട്ടിലെ തറവാട്ടുവീട്ടിൽ വച്ച് അന്തരിച്ചു മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു അദ്ദേഹത്തിന്റെ ഭാര്യ കാത്ത ജൂൺ ന് അന്തരിച്ചു തോട്ടിയുടെ മകൻ രണ്ടിടങ്ങഴി ചെമ്മീൻ ഏണിപ്പടികൾ അനുഭവങ്ങൾ പാളിച്ചകൾ കയർ തുടങ്ങി നോവലുകളും അറുന്നൂറിൽപ്പരം ചെറുകഥകളും ഇദ്ദേഹത്തിന്റേതായുണ്ട് തകഴി ആദ്യകാലത്ത് കവിതകൾ എഴുതിയിട്ടുണ്ടെങ്കിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടില്ല ഒരു നാടകം ഒരു യാത്രാവിവരണം മൂന്നു ആത്മകഥകൾ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട് വളരെ പരപ്പാർന്നതാണ് തകഴിയുടെ സാഹിത്യ സംഭാവന ത്യാഗത്തിനു പ്രതിഫലം ചെമ്മീൻ നോവൽ അനുഭവങ്ങൾ പാളിച്ചകൾ അഴിയാക്കുരുക്ക് ഏണിപ്പടികൾ ഒരു മനുഷ്യന്റെ മുഖം ഔസേപ്പിന്റെ മക്കൾ കയർ കുറെ കഥാപാത്രങ്ങൾ തോട്ടിയുടെ മകൻ പുന്നപ്രവയലാറിനു ശേഷം ബലൂണുകൾ രണ്ടിടങ്ങഴി ഒരു കുട്ടനാടൻ കഥ ജീവിതത്തിന്റെ ഒരേട് തകഴിയുടെ കഥ എന്റെ ഉള്ളിലെ കടൽ തകഴിയിലെ ശങ്കരമംഗലത്ത് പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തകഴി സ്മാരകം പ്രവർത്തിക്കുന്നുണ്ട് ക്രിസ്തുമതം അഥവാ ക്രിസ്തുസഭ ഏകദൈവ വിശ്വാസം ത്രീത്വം എന്നിവ അടിസ്ഥാനമാക്കിയ ഒരു അബ്രഹാമിക സെമിറ്റിക്ക് മതമാണ് ക്രൈസ്തവ വിശ്വാസപ്രകാരം ദൈവപുത്രനായ യേശു ക്രിസ്തുവിന്റെയും അദേഹത്തിന്റെ ശിഷ്യന്മാരുടെയും പ്രബോധനങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ മതം നിലവിൽ വന്നത് ക്രിസ്തീയ മതവിശ്വാസികൾ യേശുവിനെ ദൈവപുത്രനായും പഴയ നിയമത്തിൽ പ്രവചിച്ചിരുന്ന മിശിഹാ ആയും കരുതുന്നു പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നിവയാണ് ത്രീത്വം ഇതിൽ ദൈവം പിതാവും യേശു അദേഹത്തിന്റെ പുത്രനുമാകുന്നു ദൈവത്തിൽ നിന്നും ഗർഭം ധരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന യേശുവിന്റെ മാതാവായ കന്യകാമറിയത്തിനും പല ക്രിസ്തുമത സഭകളിലും വിശേഷ സ്ഥാനമുണ്ട് കൂടാതെ പല സഭകളും മധ്യസ്ഥ പ്രാർഥനയ്ക്കായി അനേകം വിശുദ്ധരെയും വണങ്ങുന്നു പഴയ നിയമത്തിൽ പറയപ്പെടുന്ന യഹോവയായ ദൈവം തന്നെയാണ് യേശുവായി ജനിച്ചതെന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു ലോകാവസാനകത്ത് യേശു ക്രിസ്തു തിരികെ വരുമെന്നും മരിച്ചവരെ ഉയർപ്പിക്കുമെന്നുമാണ് ക്രൈസ്തവ വിശ്വാസം വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തിൽ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത് ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു ബൈബിളാണ് ക്രിസ്ത്യാനികളുടെ പ്രാമാണികവും വിശുദ്ധവുമായ ഗ്രന്ഥം ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ക്രിസ്തുമതം യൂറോപ്പിലേയും അമേരിക്കയിലേയും ഉപസഹാറൻ ആഫ്രിക്കയിലേയും ഓസ്ട്രേലിയയിലേയും ന്യൂസിലണ്ടിലേയും ഏറ്റവും വലിയ മതമാണ് വിശ്വാസം പ്രദേശം സംസ്കാരം എന്നിവയിലെ വ്യത്യാസം അടിസ്ഥാനമാക്കി പലകാലങ്ങളിലായി പിരിഞ്ഞ് അനേകവിഭാഗങ്ങളായി കഴിയുന്നുവെങ്കിലും തിരുസഭ അതായത് ക്രിസ്തു സഭ പലതല്ലെന്നും ഒന്നേയുള്ളൂവെന്നും ശ്ലൈഹികമാണെന്നും വിശുദ്ധമാണെന്നും മുഖ്യധാര സഭകൾ വിശ്വസിയ്ക്കുന്നു പൊതുവെ കത്തോലിക്കരെയും പ്രൊട്ടസ്റ്റന്റുകാരെയും പാശ്ചാത്യസഭകൾ എന്നും ഓർത്തഡോക്സ് പോലെയുള്ള ഇതര സഭകളെ പൗരസ്ത്യസഭകൾ എന്നും വിഭജിച്ചിരിക്കുന്നു എണ്ണം അനേകമുണ്ടെങ്കിലും ഈ മുഖ്യധാരാവിഭാഗങ്ങളെല്ലാം താഴെപ്പറയുന്ന എഴ് സഭാകുടുംബങ്ങളായി തരംതിരിക്കാം ഈ മുഖ്യധാരാക്രൈസ്തവരിൽ പെടാത്ത യഹോവയുടെ സാക്ഷികൾ പോലെയുള്ള സ്വതന്ത്രവിഭാഗങ്ങൾ അത്രിത്വവിശ്വാസങ്ങൾ വെച്ചുപുലർത്തുന്നു എന്നിരുന്നാലും ക്രിസ്തീയരുടെ മൊത്തം എണ്ണം നിർണ്ണയിക്കുന്നതിൽ ഇക്കൂട്ടരേയും ഉൾപ്പെടുത്തിയിരിക്കുന്നു ക്രിസ്ത്യാനികളെ പൊതുവെ പാശ്ചാത്യ സഭകളെന്നും പൗരസ്ത്യ സഭകളെന്നും കാണുന്ന പതിവു് റോമാ സാമ്രാജ്യപശ്ചാത്തലത്തിൽ ആരംഭിച്ചതാണു് പാശ്ചാത്യ സഭകൾ എന്നു് വിവക്ഷിയ്ക്കുന്നത് പാശ്ചാത്യ റോമാ സാമ്രാജ്യത്തിൽ വളർന്ന സഭകളെയും അവയിൽ നിന്നു് പിരിഞ്ഞുണ്ടായതുമായ സഭകളെയും അവയുടെ ദൈവ ശാസ്ത്രവും പൈതൃകവും സ്വീകരിയ്ക്കുന്ന പുത്രീസഭകളെയുമാണു് പാശ്ചാത്യ സഭ എന്ന പരാമർശംകൊണ്ട് പലപ്പോഴും റോമാ സഭ എന്നു മാത്രമേ അർത്ഥമാക്കാറുള്ളൂ പാശ്ചാത്യ സഭകൾ എന്നു് പറയുമ്പോൾ താഴെപ്പറയുന്ന മുന്നു് സഭാകുടുംബങ്ങളിലെ സഭകളെയെല്ലാം ഉൾപ്പെടുത്തുന്നു കേരളത്തിലെ നവീകരണ വിഭാഗമായ മാർത്തോമാ സുറിയാനി സഭയുടെ ആരാധനാക്രമ പശ്ചാത്തലം പൗരസ്ത്യമാണെങ്കിലും പാശ്ചാത്യ ദൈവ ശാസ്ത്രമാണത് പിന്തുടരുന്നത് പൗരസ്ത്യ റോമാ സാമ്രാജ്യത്തിലും റോമാ സാമ്രാജ്യത്തിന് പുറത്തു് കിഴക്കും വളർന്ന സഭകളെയും അവയിൽ നിന്നു് പിരിഞ്ഞുണ്ടായതുമായ സഭകളെയും അവയുടെ ദൈവ ശാസ്ത്രവും പൈതൃകവും സ്വീകരിയ്ക്കുന്ന പുത്രീസഭകളെയുമാണ് പൗരസ്ത്യസഭകൾ എന്ന് വിവക്ഷിക്കുന്നത് പൗരസ്ത്യ സഭകൾ എന്ന് പറയുമ്പോൾ താഴെപ്പറയുന്ന സഭാകുടുംബങ്ങളിലെ സഭകളെയെല്ലാം ഉൾപ്പെടുത്തുന്നുവെങ്കിലും അവ തമ്മിൽ പരസ്പരം കൂട്ടായ്മയില്ലെന്നും ഓർക്കണം ക്രിസ്തുവിനു ശേഷം ഒന്നാം നൂറ്റാണ്ടിലാണ് ക്രിസ്തുമതം ഉദയം കൊള്ളുന്നത് തുടക്കത്തിൽ യഹൂദന്മാരുടെ ഒരു പ്രത്യേക വിഭാഗമായാണിത് രൂപപ്പെട്ടത് അന്ന് യഹൂദരുടെ മതഗ്രന്ഥങ്ങൾ പ്രത്യേകിച്ച് ഹീബ്രൂ ബൈബിൾ പഴയ നിയമം ആണ് അവർ ആശ്രയിച്ചിരിന്നത് യഹൂദമതവും ഇസ്ലാം മതവും പോലെ ക്രിസ്തു മതവും അബ്രഹാമിക മതമായാണ് തരം തിരിച്ചിരിക്കുന്നത് ക്രിസ്ത്യാനികൾ എന്ന പദം ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയത് അന്ത്യോക്യായിൽ വച്ചാണ് പ്രവൃത്തികൾ കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം പൗരസ്ത്യ കൽദായ സുറിയാനിഭാഷയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു വാസ്കോ ഡ ഗാമ കേരളത്തിൽ കാലുകുത്തുന്നതു വരെ ഇവർ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു പോർട്ടുഗീസുകാർ ലത്തീൻ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത സുറിയാനി ക്രിസ്ത്യാനികൾ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു പോർച്ചുഗീസുകാർ ഇന്ത്യയിൽ വന്നതിനുശേഷം നിരവധി ക്രിസ്തീയ മതാചാര്യന്മാർ ഇവിടെയെത്തി മതപ്രചരണം നടത്തുകയും അനേകർ ലത്തീൻ കത്തോലിക്കാ ആരാധനക്രമം സ്വീകരിക്കുകയും ചെയ്തു വിദേശീയരായ പല ക്രിസ്ത്യാനികളും ഇവിടേയ്ക്ക് കുടിയേറിയതായും ചരിത്രരേഖകൾ ഉണ്ട് ലാണ് ഇന്ത്യയിലെ ആദ്യത്തെ റോമൻ ലത്തീൻ കത്തോലിക്ക ദേവാലയം പണിതത് നവീകരണത്തെ തുടർന്ന് കത്തോലിക്കാ സഭയിൽ നിന്ന് വേർപെട്ട് യൂറോപ്പിൽ രൂപം കൊണ്ട പ്രൊട്ടസ്റ്റൻറ് പ്രസ്ഥാനങ്ങളിലെ മിഷണറിമാർ ക്രമേണ കേരളത്തിലുമെത്തി പ്രൊട്ടസ്റ്റൻറ് വിശ്വാസം പ്രചരിപ്പിച്ചു കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് മിഷണറിമാർ നൽകിയ സംഭാവനകൾ നിരവധിയാണ് അവർ സ്ഥാപിച്ച അനേക വിദ്യാലയങ്ങളും ആതുരാലയങ്ങളും ഇന്നും കേരളത്തിൽ നിലനിൽക്കുന്നുണ്ട് കേരളത്തിൽ അന്ന് നില നിന്നിരുന്ന ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും ദുരിതം അനുഭവിച്ചിരുന്ന അനേകർ ക്രിസ്തുമതം സ്വീകരിച്ചു നീഗ്രോകളായ ക്രിസ്തുമത വിശ്വാസികൾക്കും ജാതീയമായ അടിമത്തത്തിൽ നിന്നും വിവേചനത്തിൽ നിന്നുമുള്ള മോചനം ആഗ്രഹിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത അധസ്ഥിത ജനവിഭാഗങ്ങളിൽപ്പെട്ടവർക്കും ക്രിസ്തുമതത്തിലും ജാതിവിവേചനവും വർണ്ണവിവേചനവും അനുഭവിക്കേണ്ടിവന്നു ക്രിസ്തുമത സങ്കല്പങ്ങൾക്ക് വിരുദ്ധമായ സമീപനം നേരിടേണ്ടിവന്ന അവരിലെ അമേരിക്കയിലെയും ആഫ്രിക്കിയിലെയും വിഭാഗങ്ങൾ കറുത്ത പള്ളി എന്ന പ്രത്യേക സഭ തന്നെ രൂപീകരിക്കുകയുണ്ടായി ഇന്ത്യയിൽ ദളിത് ക്രിസ്ത്യാനികൾ പരിവർത്തിത ക്രൈസ്തവർ അവശ ക്രിസ്ത്യാനികൾ എന്നിങ്ങനെ വിവിധ പേരുകളിൽ ഇക്കൂട്ടർ വിശേഷിപ്പിക്കപ്പെട്ടു ഒരു പ്രമുഖ മലയാള പത്രപ്രവർത്തകനാണ് തോമസ് ജേക്കബ് മനോരമ പത്രത്തിന്റെ എഡിറ്റോറിയൽ ഡയറക്ടറാണ് കാർട്ടൂണിസ്റ്റാവാൻ വന്ന് മലയാള മനോരമയിൽ പത്രാധിപസമിതിയുടെ തലവനായ കഥയാണ് തോമസ് ജേക്കബിൻറേത് ൽ മനോരമയിൽ ചേർന്ന തോമസ് ജേക്കബ് വർഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷം ൽ എഡിറ്റോറിയൽ ഡയറക്ടറായി വിരമിച്ചു ലോകത്തിലെ മുതിർന്ന പത്രപ്രവർത്തകർക്കായി തോംസൺ ഫൗണ്ടേഷൻ ബ്രിട്ടനിൽ നടത്തിവന്ന പരിശീലന പരിപാടിയിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യാക്കാരനായി ൽ കേരള പ്രസ് അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചു ഇരുപത്തിയാറാം വയസിൽ ന്യൂസ് എഡിറ്ററാകുന്പോൾ ഇന്ത്യയിലെ പ്രമുഖ ദിനപത്രങ്ങളിൽ ആ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തികളിലൊരാളുമായി പത്രപ്രവർത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാരിൻറെ സ്വദേശാഭിമാനി കേസരി പുരസ്കാരത്തിന് അർഹനായി കെ ബാലകൃഷ്ണൻ സി എച്ച് മുഹമ്മദു കോയ കെ വിജയരാഘവൻ എൻ വി പൈലി കെ വി ദാനിയേൽ തോപ്പിൽ ഭാസി ഡോ കെ ബി മേനോൻ എന്നിവരുടെ പേരിലുള്ള പുരസ്കാരങ്ങളും ജർമ്മനിയിൽനിന്ന് വാർത്താ അവാർഡും ലഭിച്ചു മനോരമ ആഴ്ചപ്പതിപ്പിൽ കഥക്കൂട്ട് എന്ന പംക്തി എഴുതുന്നു കഥക്കൂട്ട് കഥാവശേഷർ ചന്ദ്രക്കലാധരൻ എന്നീ പുസ്തകങ്ങൾ രചിച്ചു കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരിൽ ൽ ശങ്കരമംഗലത്ത് ടി ഒ ചാക്കോയുടെ മകനായാണ് ജനനം തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും ബ്രിട്ടനിലെ തോംസൺ ഫൗണ്ടേഷൻറെ പത്രപ്രവർത്തക പരിശീലനത്തിൽ ഒന്നാം റാങ്കും നേടിയിട്ടുണ്ട് ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള കായിക വിനോദമാണ് കാൽപന്തുകളി അഥവാ ഫുട്ബോൾ പതിനൊന്നു പേരടങ്ങുന്ന രണ്ടു ടീമുകൾ തമ്മിലുളള മത്സരമാണിത് ചതുരാകൃതിയിലുള്ള മൈതാനത്തിലാണ് കളി നടക്കുന്നത് മൈതാനത്തിന്റെ രണ്ടറ്റത്തും ഗോളുകൾ സ്ഥാപിച്ചിരിക്കും ഗോളാകൃതിയിലുള്ള പന്ത് എതിർ ടീമിന്റെ ഗോളിൽ എത്തിക്കുകയാണ് ടീമുകളുടെ ലക്ഷ്യം ഏറ്റവും കൂടുതൽ ഗോൾ നേടുന്നവർ കളി ജയിക്കുന്നു കാലുകൊണ്ടാണു പ്രധാനമായും ഫുട്ബോൾ കളിക്കുന്നതെങ്കിലും കയ്യൊഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും കളിക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നാൽ ഇരുടീമിലെയും ഗോൾകീപ്പർമാർക്ക് പന്തു കൈകൊണ്ടു തൊടാം കളി നിയന്ത്രിക്കുന്നതിന് കളിക്കളത്തിനകത്ത് ഒരു പ്രധാന റഫറിയും മൈതാനത്തിന്റെ ഇരു പാർശ്വങ്ങളിലും ഓരോ സഹ റഫറിമാരും ഉണ്ടാകും ചൈനയിലെ ഹാൻ സാമ്രാജ്യകാലത്താണ് ഫുട്ബോളിന്റെ ആദ്യരൂപം കളിച്ചിരുന്നതായി കണക്കാക്കുന്നത് ഫുട്ബോൾ എന്ന പേരിൽ അമേരിക്കയിൽ മറ്റു ചില കളികളുമുണ്ട് അതിനാൽ തെറ്റിദ്ധാരണ ഒഴിവാക്കാൻ കാൽപന്തുകളി അവിടെ സോക്കർ എന്നും അറിയപ്പെടുന്നു അസോസിയേഷൻ ഫുട്ബോൾ എന്നതും മറ്റൊരു പേരാണ് ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ഫിഫ ആണ് ഈ കളിയുടെ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതും നടപ്പിലാക്കുന്നതും ലളിതമായ നിയമങ്ങളും പരിമിതമായ സൗകര്യങ്ങൾ മതി എന്നതുമാണ് ഫുട്ബോളിനെ ജനപ്രിയമാക്കാൻ കാരണങ്ങൾ രാജ്യങ്ങളിലായി കോടിക്കണക്കിനാളുകൾ ഈ കായികവിനോദത്തിലേർപ്പെടുന്നുണ്ട് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ യൂറോപ്പ് എന്നിവിടങ്ങളിലാണ് ഫുട്ബോളിന് ഏറ്റവും പ്രചാരമുളളത് ഫിഫയുടെ അംഗീകാരമില്ലാത്ത സെവൻസ് ഫുട്ബോളിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രചാരമുണ്ട് പതിനൊന്നു പേർ വീതമടങ്ങുന്ന രണ്ടു ടീമുകൾ തമ്മിലാണ് ഫുട്ബോൾ മത്സരം ആദ്യകാലത്ത് ഏതാനും ഷഡ്ഭുജരൂപത്തിലുള്ള തുകൽക്കഷണങ്ങൾ തമ്മിൽ തുന്നിച്ചേർത്ത് ഗോളാകൃതിയിലാക്കിയാണ് കാൽപ്പന്തുകൾ നിർമ്മിച്ചിരുന്നത് കാറ്റു നിറക്കാൻ അവക്കകത്ത് റബ്ബർ കൊണ്ടുള്ള ഒരു ബ്ലാഡർ ഉണ്ടാകും ഇതിൽ പമ്പുപയോഗിച്ച് കാറ്റു നിറച്ച് അതിന്റെ വായ് ഭദ്രമായി കെട്ടി പന്തിനകത്തു കയറ്റിവച്ച് പന്തിന്റെ പുറംവായ് ഷൂലേസുകൾ കെട്ടുന്ന മട്ടിൽ ചരടുപയോഗിച്ച് കെട്ടിയുറപ്പിക്കുകയായിരുന്നു പതിവ് പിൽക്കാലത്ത് നേരിട്ട് കാറ്റ് നിറക്കാവുന്ന പന്തുകൾ നിലവിൽ വന്നു ഇവ നിർമ്മിക്കുന്നത് പ്രത്യേകതരം പ്ലാസ്റ്റിക്കുകളായ പോളിയുറേത്തേൻ ഉപയോഗിച്ചാണ് രണ്ട് ഗോൾപോസ്റ്റുകൾക്കുമിടയിൽ മീറ്റർ വാര അകലവും അവയെ ബന്ധിപ്പിക്കുന്ന മുകൾത്തണ്ടിന്റെ അടിവശത്തിന് തറനിരപ്പിൽനിന്ന് മീറ്റർ അടി ഉയരവുമുണ്ടായിരിക്കണമെന്നാണ് അന്താരാഷ്ട്രനിയമം പോസ്റ്റുകൾക്കും മുകൾത്തണ്ടിനും സെ മീ ഇഞ്ച് കനവും വീതിയും വേണമെന്നും നിബന്ധനയുണ്ട് പെനാൽറ്റി ഷൂട്ടൌട്ടിലൂടെ വിജയികളെ കണ്ടെത്തുന്ന രീതിക്കുപകരമായി കൾ മുതൽ രണ്ടു പരീക്ഷണങ്ങൾ നടത്തിയിരുന്നു അധിക സമയം തുടങ്ങിയ ശേഷം ആദ്യം ഗോൾ നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു ആദ്യ രീതി ഇതിനെ ഗോൾഡൻ ഗോൾ എന്നു വിശേഷിപ്പിക്കുന്നു ഇതിൽ അധികസമയത്ത് ഒരു ടീം ഗോളടിച്ചാൽ അപ്പോൾ തന്നെ കളി നിർത്തി അവരെ വിജയികളായി പ്രഖ്യാപിക്കും ഇതിനു ശേഷം നടത്തിയ പരീക്ഷണമാണ് സിൽവർ ഗോൾ അതായത് അധിക സമയത്തിലെ ഏതു പകുതിയിലാണോ ഗോളടിക്കുന്നത് ആ പകുതി മുഴുവൻ കഴിയാൻ കാത്തു നിൽക്കുകയും വീണ്ടും തുല്യത പാലിക്കുകയാണെങ്കിൽ മാത്രം രണ്ടാം പകുതിയോ ഷൂട്ടൗട്ടോ തുടങ്ങുകയും ചെയ്യുന്ന രീതിയെ ആണിങ്ങനെ വിളിക്കുന്നത് രണ്ടു രീതികളും ഇപ്പോൾ നിലവിലില്ല റഫറിയാണ് ഫുട്ബോൾ മത്സരത്തിന്റെ സമയപാലകൻ കളിക്കിടയിൽ പരിക്ക് കാരണം നഷ്ടപ്പെടുന്ന സമയം നാലാം റഫറിയുടെ സഹായത്താൽ ഇരുപകുതികളിലുമായി കൂട്ടിച്ചേർക്കുന്നതും റഫറിതന്നെയാണ് ഇങ്ങനെ കൂട്ടിച്ചേർക്കുന്ന സമയത്തെ ഇൻജ്വറി സമയമെന്നു പറയുന്നു കളിക്കളത്തിനകത്തുള്ള റഫറിയാണ് ഫുട്ബോൾ മത്സരം നിയന്ത്രിക്കുക കളിനിയമങ്ങൾക്കനുസരിച്ച് കളി മുന്നോട്ടു കൊണ്ടുപോവുകയാണ് റഫറിയുടെ ദൌത്യം റഫറിയുടെ തീരുമാനം അന്തിമമാണ് പ്രധാന റഫറിയെ സഹായിക്കുവാൻ രണ്ടു അസിസ്റ്റന്റ് റഫറിമാരും ഉണ്ടാകും സുപ്രധാന മത്സരങ്ങളിൽ നാലാമതൊരാളെയും കളിനിയന്ത്രണത്തിനായി കരുതാറുണ്ട് കിക്കോഫിലൂടെയാണ് മത്സരം തുടങ്ങുന്നത് കളിക്കളത്തിലെ മധ്യവൃത്തത്തിൽ നിന്നാണ് കിക്കോഫ് തുടങ്ങുന്നത് കിക്കോഫ് എടുക്കുന്ന ടീമിലെ രണ്ടു കളിക്കാരൊഴികെ ബാക്കിയുളളവർ മധ്യവൃത്തത്തിനു വെളിയിലായിരിക്കണം ആദ്യത്തെ കിക്കോഫ് കഴിഞ്ഞാൽ പന്ത് പുറത്തു പോവുകയോ റഫറി കളി നിർത്തി വയ്ക്കുകയോ ചെയ്യുന്ന സമയമൊഴികെ കളി തുടർന്നുകൊണ്ടിരിക്കും കളി പുനരാരംഭിക്കുന്നത് താഴെ പറയുന്ന രീതികളിലാണ് ഇതിലേതു രീതി ആണെങ്കിലും കളി ഏതവസരത്തിലും വീണ്ടും തുടങ്ങുവാൻ പന്ത് എറിയുകയോ അടിക്കുകയോ കൈമാറുകയോ ചെയ്യുന്ന കളിക്കാരന് വേറേതെങ്കിലും കളിക്കാരൻ പന്ത് തൊട്ടതിനു ശേഷമേ വീണ്ടും തൊടാൻ അനുവാദമുണ്ടായിരിക്കുകയുള്ളൂ ഗോൾകിക്കെടുക്കുമ്പോൾ കിക്കെടുത്തു കഴിഞ്ഞ് പന്ത് പെനാൽട്ടി ഏരിയക്ക് പുറത്തെത്തിയതിനു ശേഷം മാത്രമെ ഗോളിയ്ക്കോ അയാളുടെ സഹകളിക്കാർക്കോ എതിർടീമിനു ബാധകമല്ല പന്ത് തൊടാനവകാശമുള്ളൂ ഫുട്ബോളിനെ രാജ്യാന്തര തലത്തിൽ നിയന്ത്രിക്കുന്നത് ഫിഫയാണ് ഫിഫയുടെ കീഴിൽ ഓരോ ഭൂഖണ്ഡങ്ങൾക്കും കോൺഫെഡറേഷനുകളും അവയ്ക്കു കീഴിൽ ദേശീയ അസോസിയേഷനുകളുമുണ്ട് താഴെ പറയുന്നവയാണ് കോൺഫെഡറേഷനുകൾ ഫുട്ബോളിലെ ഏറ്റവും പ്രധാന മത്സരം ലോക കപ്പ് ആണ് നാലു വർഷം കൂടുമ്പോൾ ഫിഫയാണ് ഈ ഫുട്ബോൾ മേള സംഘടിപ്പിക്കുന്നത് പ്രാഥമിക തലത്തിൽ മത്സരിക്കുന്ന ദേശീയ ടീമുകളിൽ നിന്നും ടീമുകൾ ഒരു മാസം നീണ്ടു നിൽക്കുന്ന ലോക കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനു യോഗ്യത നേടുന്നു ലോക കപ്പ് മത്സരങ്ങൾ നടക്കുന്നതിനു മുൻപുള്ള വർഷക്കാലയളവിൽ നടക്കുന്ന യോഗ്യതാ റൗണ്ട് മൽസരങ്ങളിലൂടെയാണ് ഇപ്രകാരം രാജ്യങ്ങൾ യോഗ്യത നേടുന്നത് വൻകരകളുടെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത് ഒളിമ്പിക്സ് ഫുട്ബോൾ ആണ് മറ്റൊരു പ്രധാന മത്സരം ഐക്യരാഷ്ട്രസഭയിലെ അംഗങ്ങൾ എന്നതിന്റെ വിവക്ഷ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ അംഗങ്ങൾ എന്നാണ് ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ രണ്ടാം അദ്ധ്യായത്തിലെ നാലാം ആർട്ടിക്കിളിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ ഇപ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ട് സുരക്ഷാ സഭയുടെ ശുപാർശ ലഭിക്കണമെങ്കിൽ പതിനഞ്ച് അംഗങ്ങളിൽ ഒൻപത് രാജ്യങ്ങളെങ്കിലും നിർദ്ദേശത്തെ പിന്തുണയ്ക്കണം ഇതുകൂടാതെ അഞ്ച് സ്ഥിരാംഗങ്ങളിലാരും ഈ നിർദ്ദേശത്തിനെതിരായി വോട്ട് ചെയ്യാനും പാടില്ല ഇതിനുശേഷം പൊതുസഭ ഇക്കാര്യം വോട്ടിനിട്ട് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടേ ഇതംഗീകരിക്കുകയും വേണം തത്ത്വത്തിൽ പരമാധികാര രാഷ്ട്രങ്ങൾക്ക് മാത്രമേ ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളാകാൻ സാധിക്കൂ ഇപ്പോഴുള്ള എല്ലാ ഐക്യരാഷ്ട്രസഭാ അംഗരാജ്യങ്ങളും പരമാധികാര രാജ്യങ്ങളാണ് ചില രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ അംഗത്വം ലഭിക്കുന്ന സമയത്ത് പരമാധികാരമില്ലാത്തവയായിരുന്നുവെങ്കിലും പിന്നീട് പരമാധികാരരാഷ്ട്രങ്ങളാവുകയാണുണ്ടായത് വത്തിക്കാൻ സിറ്റി മാത്രമാണ് പരക്കെ അംഗീകാരമുള്ളതും പരമാധികാരമുള്ളതും എന്നാൽ ഐക്യരാഷ്ട്രസഭയിൽ അംഗത്വമില്ലാത്തതുമായ ഒരു രാജ്യം സുരക്ഷാ സഭയും പൊതുസഭയും അംഗീകരിച്ചാൽ മാത്രം അംഗത്വം ലഭിക്കുന്നതിനാൽ മോണ്ടെവീഡിയോ കൺവെൻഷൻ മാനദണ്ഡങ്ങൾ അനുസരിച്ച് രാജ്യങ്ങൾ എന്ന് വിളിക്കാവുന്ന പല പ്രദേശങ്ങളും ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളല്ല അംഗങ്ങളെക്കൂടാതെ മറ്റു രാജ്യങ്ങൾക്കും രാജ്യങ്ങളുടെ സംഘടനകൾക്കും മറ്റു കൂട്ടായ്മകൾക്കും പൊതുസഭയിൽ നിരീക്ഷകപദവിയും പ്രസംഗിക്കാനുള്ള അവസരവും മറ്റും നൽകാറുണ്ട് പക്ഷേ ഇവർക്ക് വോട്ടവകാശമില്ല സ്ഥാപകാംഗങ്ങളിൽ രാജ്യങ്ങൾ ഇപ്പോഴും ഐക്യരാഷ്ട്രസഭയിൽ അംഗത്വം നിലനിർത്തുന്നവരോ മറ്റൊരു രാജ്യത്തിന്റെ അംഗത്വത്തിലൂടെ തുടർച്ചയായി പ്രാതിനിദ്ധ്യം നിലനിർത്തുന്നവരോ ആണ് ഉദാഹരണത്തിന് സോവിയറ്റ് യൂണിയനു പകരം റഷ്യൻ ഫെഡറേഷനാണ് ഇപ്പോൾ ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ളത് ചെക്കോസ്ലോവാക്യ യൂഗോസ്ലാവ്യ എന്നിവ ഇല്ലാതാവുകയും അവയുടെ അംഗത്വം ഒരു രാജ്യത്തിന് തുടർച്ചയെന്നോണം ലഭിക്കാതിരിക്കുകയുമാണുണ്ടായത് ഐക്യരാഷ്ട്രസഭ രൂപീകരിച്ച സമയത്ത് ചൈനയുടെ അംഗത്വം തായ്വാന്റെ കൈവശമായിരുന്നു ഐക്യരാഷ്ട്രസഭയുടെ ആം നമ്പർ പ്രമേയത്തിന്റെ ഫലമായി ഈ അംഗത്വം ഇപ്പോൾ ചൈനയ്ക്കാണ് അംഗരാജ്യങ്ങളിൽ പലതും ഐക്യരാഷ്ട്രസഭയിൽ ചേരുമ്പോൾ പരമാധികാരമുള്ളവയായിരുന്നില്ല പിന്നീടാണ് ഇവയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് നിലവിലുള്ള അംഗങ്ങളുടെ പേരും അവ ഐക്യരാഷ്ട്ര സഭയിൽ ചേർന്ന വർഷവും താഴെ പട്ടികയിൽ കൊടുത്തിട്ടുണ്ട് ഐക്യരാഷ്ട്രസഭ ഉപയോഗിക്കുന്ന ഔദ്യോഗിക നാമങ്ങളാണ് പട്ടികയിൽ കൊടുത്തിട്ടുള്ളത് ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ പട്ടിക ക്രമീകരിച്ചിരിക്കുന്നത് അംഗരാജ്യങ്ങളുടെ ഐക്യരാഷ്ട്രസഭയിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണത്തിനനുസരിച്ചാണ് എല്ലാവർഷവും നറുക്കെടുപ്പിലൂടെ ആദ്യസ്ഥാനത്തിരിക്കുന്ന അംഗത്തെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത് പല അംഗങ്ങളും പൂർണ്ണ ഔദ്യോഗിക നാമമാണ് ഐക്യരാഷ്ട്രസഭയിൽ ഉപയോഗിക്കുന്നത് ഇതിനാൽ അക്ഷരമാലാക്രമത്തിന് അസാധാരണത്വമുണ്ട് ഉദാഹരണത്തിന് ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് ദി കോംഗോ റിപ്പബ്ലിക്ക് ഓഫ് കൊറിയ റിപ്പബ്ലിക്ക് ഓഫ് മോൾഡോവ ദി ഫോർമർ യൂഗോസ്ലാവ് റിപ്പബ്ലിക്ക് ഓഫ് മാസിഡോണിയ യുനൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാൻസാനിയ എന്നിവ അംഗരാജ്യങ്ങളെ ഔദ്യോഗികനാമങ്ങളും ചേർന്ന തീയതിയും മറ്റുമനുസരിച്ച് ക്രമീകരിക്കാവുന്നതരത്തിലാണ് പട്ടിക രൂപകൽപ്പന ചെയ്തിരിക്കുന്നത് പഴയകാല അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഇതും കാണുക എന്ന കള്ളി നോക്കുക സ്ഥാപകാംഗങ്ങളെ നീല പശ്ചാത്തലത്തിൽ ബോൾഡ് അക്ഷരങ്ങളിലാണ് കാണിച്ചിരിക്കുന്നത് ഐക്യരാഷ്ട്രസഭ തങ്ങളുടെ അഭ്യർത്ഥന തള്ളിക്കളഞ്ഞതിനെപ്പറ്റി റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭരണകൂടം അഭിപ്രായപ്പെട്ടത് തങ്ങൾ ഒരിക്കലും പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ പരമാധികാരത്തിൻ കീഴിലായിരുന്നില്ല എന്നാണ് പൊതുസഭയുടെ ആം പ്രമേയം തായ്വാന്റെ ഐക്യരാഷ്ട്രസഭയിലെ പ്രാതിനിദ്ധ്യത്തെപ്പറ്റി ഒന്നും വ്യക്തമാക്കാത്തതിനാൽ തങ്ങൾ ഐക്യരാഷ്ട്രസഭയിൽ സ്വതന്ത്രപരമാധികാര രാഷ്ട്രമായി ചേരുന്നതിന് തടസ്സമില്ല എന്നാണ് ചൈനയുടെ ഭാഗമാണ് തായ്വാൻ എന്ന് ബാൻ കി മൂൺ പ്രസ്താവിച്ചതിനെയും സെക്യൂരിറ്റി കൗൺസിലിലേയ്ക്കോ ജനറൽ അസംബ്ലിയിലേയ്ക്കോ അയക്കാതെ തങ്ങളുടെ അഭ്യർത്ഥന നിരാകരിച്ചതിനെയും റിപ്പബ്ലിക് ഓഫ് ചൈന സർക്കാർ അപലപിച്ചു ഇതല്ലത്രേ ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന പ്രവർത്തനരീതി മറുവശത്ത് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭരണകൂടം ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തെ പ്രകീർത്തിച്ചു ഇത് ഐക്യരാഷ്ട്രസഭയുടെ ചാർട്ടറും ആമത് പ്രമേയത്തിനെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും ഐക്യരാഷ്ട്രസഭയും അതിലെ അംഗരാജ്യങ്ങളും ഒരു ചൈന എന്ന നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട് എന്നും ഇതിൽ നിന്ന് മനസ്സിലാക്കാം ചൈന പ്രസ്താവിച്ചു വത്തിക്കാനും ഐക്യരാഷ്ട്രസഭാ അംഗങ്ങളും റിപ്പബ്ലിക് ഓഫ് ചൈനയെ അംഗീകരിക്കുന്നുണ്ട് ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനി പശ്ചിമജർമനി ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് പൂർവ ജർമനി എന്നീ രാജ്യങ്ങൾക്ക് സെപ്റ്റംബർ ന് ഐക്യരാഷ്ട്രസഭയിൽ പ്രവേശനം നൽകപ്പെട്ടു ഒക്ടോബർ ന് നടന്ന ജർമനിയുടെ പുനരേകീകരണത്തിലൂടെ ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനിയുടെ ഭാഗമായി മാറി ഇന്ന് ജർമനി എന്നു മാത്രമാണ് ഈ രാജ്യം അറിയപ്പെടുന്നത് ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനി ഐക്യരാഷ്ട്രസഭയുടെ ഭാഗമായി തുടർന്നപ്പോൾ ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഇല്ലാതെയാവുകയാണുണ്ടായത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മറ്റു രാജ്യങ്ങളെയും ഐക്യരാഷ്ട്രസഭ അംഗങ്ങളായി സ്വീകരിച്ചു ഈജിപ്റ്റ് സിറിയ എന്നീ രാജ്യങ്ങൾ ഒക്ടോബർ ന് ഐക്യരാഷ്ട്രസഭയിൽ സ്ഥാപകാംഗങ്ങളായി ചേരുകയുണ്ടായി ഫെബ്രുവരി ന് നടത്തിയ ഒരു അഭിപ്രായവോട്ടെടുപ്പിന്റെ ഫലത്തിനെ അടിസ്ഥാനമാക്കി ഈജിപ്റ്റും സിറിയയും കൂടിച്ചേർന്ന് യുനൈറ്റഡ് അറബ് റിപ്പബ്ലിക് എന്ന കൂട്ടായ്മ രൂപീകരിച്ചു ഇവർ ഒറ്റ അംഗമായി ഐക്യരാഷ്ട്രസഭയിൽ തുടർന്നു ഒക്ടോബർ ന് സിറിയ ഈ കൂട്ടായ്മയിൽ നിന്ന് പിന്മാറുകയും സ്വതന്ത്ര രാഷ്ട്രമായി തുടരാൻ തീരുമാനിക്കുകയും ചെയ്തു സിറിയയുടെ ഐക്യരാഷ്ട്രസഭയിലെ അംഗത്വം പുനരുജ്ജീവിപ്പിക്കുകയും ചെയ്തു സെപ്റ്റംബർ വരെ ഈജിപ്റ്റ് യുനൈറ്റഡ് അറബ് റിപ്പബ്ലിക്ക് എന്ന പേരിൽ തുടർന്നുവെങ്കിലും അതിനുശേഷം പഴയപേര് വീണ്ടും സ്വീകരിച്ചു സെപ്റ്റംബർ ന് സിറിയ സ്വന്തം പേര് സിറിയൻ അറബ് റിപ്പബ്ലിക്ക് എന്നാക്കി മാറ്റി യെമൻ ഉത്തര യെമൻ സെപ്റ്റംബർ നാണ് ഐക്യരാഷ്ട്രസഭയിൽ പ്രവേശനം നേടിയത് ദക്ഷിണ യെമന് ഡിസംബർ ന് അംഗത്വം ലഭിച്ചു ദക്ഷിണ യെമന്റെ പേര് നവംബർ ന് പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് യെമൻ എന്ന് മാറ്റുകയുണ്ടായി ഡെമോക്രാറ്റിക് യെമൻ എന്നായിരുന്നു ഈ രാജ്യത്തെ വിളിച്ചുവന്നിരുന്നത് മേയ് ന് രണ്ട് യെമനുകളും ലയിച്ച് ഒറ്റരാജ്യമായി ഇങ്ങനെയുണ്ടായ രാജ്യം റിപ്പബ്ലിക്ക് ഓഫ് യെമൻ യെമൻ എന്ന പേരിൽ ഐക്യരാഷ്ട്രസഭയിലെ അംഗമായി തുടർന്നു പഴയ രാജ്യത്തിന്റെ അംഗത്വത്തിന്റെ പിന്തുടർച്ചാവകാശം ആർക്കാണെന്ന തർക്കമുണ്ടായിരുന്നതുകാരണം യൂഗോസ്ലാവ്യ എന്ന പേര് രാജ്യമില്ലാതായശേഷവും ഐക്യരാഷ്ട്രസഭയുടെ രേഖകളിൽ കുറേക്കാലം നിലനിന്നിരുന്നു അഞ്ച് രാജ്യങ്ങളെയും ഐക്യരാഷ്ട്രസഭയിൽ ചേർത്തശേഷമാണ് ഈ പേര് രേഖകളിൽ നിന്ന് നീക്കം ചെയ്തത് അവശേഷിച്ച യൂഗോസ്ലാവ് റിപ്പബ്ലിക്കുകളായ സെർബിയയും മോണ്ടിനെഗ്രോയും ചേർന്ന് ഏപ്രിൽ ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ സ്ഥാപിക്കുകയും തങ്ങളാണ് യൂഗോസ്ലാവ്യയുടെ പിന്തുടർച്ചാവകാശമുള്ളവർ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു പക്ഷേ മേയ് ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ ആം നമ്പർ പ്രമേയം പാസായി ഇതനുസരിച്ച് ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവ്യയ്ക്കെതിരേ അന്താരാഷ്ട്ര ഉപരോധം ഏർപ്പെടുത്തപ്പെട്ടു യൂഗോസ്ലാവ് യുദ്ധങ്ങളിൽ ഈ രാജ്യത്തിന്റെ പങ്കായിരുന്നു കാരണം പഴയ യൂഗോസ്ലാവ്യയുടെ പിന്തുടർച്ച ഈ രാജ്യത്തിനു നൽകണം എന്ന ആവശ്യത്തിന് പൊതുസ്വീകാര്യത ഇല്ല എന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു സെപ്റ്റംബർ ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ എ ആർഇഎസ് നമ്പർ പ്രമേയം അംഗീകരിച്ചു പൊതുസഭയുടെ തീരുമാനം ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവ്യയ്ക്ക് സെർബിയയും മോണ്ടിനെഗ്രോയും പഴയ സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക്ക് യൂഗോസ്ലാവ്യയുടെ അംഗത്വം പിന്തുടർച്ചയായി ലഭിക്കാൻ സാധിക്കില്ല എന്നായിരുന്നു ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവ്യ സെർബിയയും മോണ്ടിനെഗ്രോയും പുതുതായി അംഗത്വത്തിനപേക്ഷിക്കണം എന്നും അതുവരെ പൊതുസഭയിൽ പ്രവർത്തിക്കാൻ പാടില്ല എന്നും പ്രമേയം വ്യവസ്ഥ ചെയ്തു ഈ തീരുമാനം അംഗീകരിക്കാൻ വർഷങ്ങളോളം ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ തയ്യാറായില്ല പ്രസിഡന്റ് സ്ലോബോദാൻ മിലോസേവിക് അധികാരത്തിൽ നിന്നും പുറത്തായശേഷം ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവ്യ അംഗത്വത്തിനപേക്ഷിച്ചു ഈ രാജ്യത്തിന് പുതുതായി അംഗത്വം ലഭിച്ചത് നവംബർ നായിരുന്നു ഫെബ്രുവരി ന് പുതിയ ഭരണഘടന നിലവിൽ വന്നതിനൊപ്പം ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ സ്വന്തം പേര് സെർബിയ ആൻഡ് മോണ്ടിനെഗ്രോ എന്നാക്കി മാറ്റി കൊസോവോ യുദ്ധത്തെത്തുടർന്ന് കൊസോവോ എന്ന സ്വയംഭരണാവകാശമുള്ള പ്രദേശം ജൂൺ ന് ഐക്യരാഷ്ട്രസഭയുടെ ഇടക്കാല ഭരണത്തിൻ കീഴിലായി ഫെബ്രുവരി ന് കൊസോവോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു സെർബിയ ഇതംഗീകരിച്ചിട്ടില്ല റിപ്പബ്ലിക് ഓഫ് കൊസോവോ ഐക്യരാഷ്ട്രസഭയിലെ അംഗമല്ലെങ്കിലും അന്താരാഷ്ട്ര നാണ്യനിധി ലോകബാങ്ക് എന്നിവയിലംഗമാണ് ഇവ രണ്ടും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസികളാണ് ഐക്യരാഷ്ട്രസഭാ അംഗരാജ്യങ്ങൾ കൊസോവോയെ അംഗീകരിച്ചിട്ടുണ്ട് ഇതിൽ സുരക്ഷാ സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ മൂന്നംഗങ്ങളും പെടും ഫ്രാൻസ് ബ്രിട്ടൻ അമേരിക്കൻ ഐക്യനാടുകൾ എന്നിവ ജൂലൈ ന് അന്താരാഷ്ട്ര നീതിന്യായകോടതി കൊസോവൊയുടെ സ്വാതന്ത്ര്യപ്രഖ്യാപനം അന്താരാഷ്ട്രനിയമത്തിന്റെ ലംഘനമല്ല എന്ന് വിധിച്ചു ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ പ്രകാരമേ ഒരംഗരാജ്യത്തെ സംഘടനയിൽ നിന്ന് പുറത്താക്കാനോ സസ്പെൻഡ് ചെയ്യാനോ സാധിക്കുകയുള്ളൂ ചാർട്ടറിന്റെ രണ്ടാമദ്ധ്യായത്തിലെ അഞ്ചാമത്തെ ആർട്ടിക്കിൾ കാണുക ആറാമത്തെ ആർട്ടിക്കിൾ സംഘടനയുടെ ചരിത്രത്തിൽ ഒരു രാജ്യത്തെയും അഞ്ചാമത്തെയോ ആറാമത്തെയോ ആർട്ടിക്കിൾ പ്രകാരം സസ്പെൻഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല ഇതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഉപയോഗിച്ച് ചില രാജ്യങ്ങളെ ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞിട്ടുണ്ട് ശിധിലമായ രാജ്യങ്ങളോ മറ്റു രാജ്യങ്ങളുമായി കൂടിച്ചേർന്നവയോ അല്ലാതെ സ്വയമേവ ഐക്യരാഷ്ട്രസഭയിൽ നിന്ന് പിരിഞ്ഞുപോയ ഒരേയൊരു രാജ്യം ഇന്തോനേഷ്യയാണ് ഇന്തോനേഷ്യയും മലേഷ്യയും തമ്മിലുള്ള ബന്ധം മോശമായിരുന്ന സമയത്ത് മലേഷ്യയെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ താൽക്കാലികാംഗമാക്കിയതിനാലാണ് പിന്മാറ്റം ഉണ്ടായത് ജനുവരി തീയതിയിൽ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനയച്ച ഒരു കത്തിൽ ഇന്നത്തെ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയിൽ നിന്ന് പിന്മാറാൻ തങ്ങൾ തീരുമാനിക്കുന്നു എന്ന് ഇന്തോനീഷ്യ അറിയിക്കുകയാണുണ്ടായത് പ്രസിഡന്റ് സുകാർണോയുടെ ഭരണകൂടത്തിനെ അട്ടിമറിച്ചതിനെത്തുടർന്ന് സെപ്റ്റംബർ ന് സെക്രട്ടറി ജനറലിനയച്ച ഒരു കമ്പിസന്ദേശത്തിലൂടെ തങ്ങൾ ഐക്യരാഷ്ട്രസഭയുമായി പൂർണ്ണമായി സഹകരിച്ച് മുന്നോട്ടുപോകാനും പൊതുസഭയുടെ ഇരുപത്തൊന്നാം സെഷൻ മുതൽ പരിപാടികളിൽ പങ്കെടുക്കാനും തയ്യാറാണ് എന്നറിയിച്ചു സെപ്റ്റംബർ ന് ഐക്യരാഷ്ട്രസഭ ഈ തീരുമാനം പരിഗണിച്ച് ഇന്തോനേഷ്യയുടെ പ്രതിനിധികളെ ഐക്യരാഷ്ട്രസഭയുടെ പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണിച്ചു അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്നതിനും പുറത്താക്കുന്നതിനും വകുപ്പുകളുണ്ടെങ്കിലും ഒരംഗം സ്വയമേവ എങ്ങനെ പുറത്തുപോകണം എന്നതുസംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൽ വ്യവസ്ഥകളൊന്നുമില്ല ലീഗ് ഓഫ് നേഷൻസിനെ ദുർബലപ്പെടുത്തിയത് ചുമതലകളിൽ നിന്ന് ഒഴിഞ്ഞുമാറാനും രാഷ്ട്രീയമായി വിലപേശാനും രാജ്യങ്ങൾ പിന്മാറ്റത്തെ ഉപയോഗിച്ചതായിരുന്നുവത്രേ ഇക്കാര്യത്തിൽ ഐക്യരാഷ്ട്ര സഭ എടുത്ത നിലപാട് നിയമപരമായി ശരിയല്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട് ഐക്യരാഷ്ട്രസഭയിൽ സ്ഥിരം നിരീക്ഷകപദവിയുള്ള രാജ്യങ്ങളുമുണ്ട് വത്തിക്കാൻ നിയന്ത്രിക്കുന്ന ഹോളി സീക്ക് ഏപ്രിൽ മുതൽ നിരീക്ഷകപദവിയുണ്ട് വോട്ടവകാശമൊഴികെയുള്ള അവകാശങ്ങൾ വത്തിക്കാന് ജൂലൈ ന് ലഭിക്കുകയുണ്ടായി ധാരാളം രാജ്യങ്ങൾക്ക് ഐക്യരാഷ്ട്രസഭയിൽ പ്രവേശനം നൽകുന്നതിനുമുൻപ് നിരീക്ഷകപദവി നൽകിയിട്ടുണ്ട് സ്വിറ്റ്സർലാന്റാണ് ഏറ്റവും അടുത്തകാലത്ത് അംഗത്വം നേടിയ നിരീക്ഷകരാജ്യം ലാണ് സ്വിറ്റ്സർലാന്റിന് ഐക്യരാഷ്ട്രസഭയിൽ അംഗത്വം ലഭിച്ചത് പാലസ്തീൻ വിമോചനസംഘടനയ്ക്ക് നവംബർ ന് നിരീക്ഷകപദവി ലഭിച്ചു നവംബർ ന് പാലസ്തീൻ രാജ്യപ്രഖ്യാപനം നടത്തിയതു കണക്കിലെടുത്ത് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എന്ന പ്രയോഗത്തിനു പകരം പാലസ്തീൻ എന്ന് ഔദ്യോഗികമായി ഉപയോഗിക്കാൻ തീരുമാനിച്ചു അംഗരാജ്യമല്ലാത്ത അസ്തിത്വം എന്നതാണ് ഇപ്പോൾ പാലസ്തീന്റെ ഐക്യരാഷ്ട്രസഭയിലെ സ്ഥാനം പാലസ്തീൻ പ്രദേശങ്ങളെ ഐക്യരാഷ്ട്രസഭ അധിനിവേശത്തിലിരിക്കുന്ന പാലസ്തീൻ പ്രദേശം എന്നാണ് വിവക്ഷിക്കുന്നത് സെപ്റ്റംബർ ന് പാലസ്തീനിയൻ ദേശീയ അതോറിറ്റിയുടെ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് അംഗത്വത്തിനായുള്ള പാലസ്തീന്റെ അപേക്ഷ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ബാൻ കി മൂണിന് സമർപ്പിച്ചു ഇക്കാര്യത്തിലുള്ള വോട്ടെടുപ്പ് നീട്ടിവയ്ക്കുകയാണുണ്ടായത് ഒക്ടോബർ ന് യുനസ്കോയുടെ പൊതുസഭ പാലസ്തീനെ അംഗമാക്കാനുള്ള തീരുമാനം വോട്ടെടുപ്പിലൂടെ പാസാക്കി ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ പാലസ്തീനെ അംഗീകരിക്കുന്നുണ്ട് യൂറോപ്യൻ യൂണിയന്റെ സ്ഥാപനമായ യൂറോപ്യൻ കമ്മീഷന് ൽ ആം പ്രമേയത്തിലൂടെ അംഗത്വം നൽകുകയുണ്ടായി ഇതിന് വോട്ടുചെയ്യാനും സ്ഥാനാർത്ഥികളെ നിർദ്ദേശിക്കാനുമുള്ള അവകാശമൊഴിച്ച് മറ്റവകാശങ്ങൾ എ ആർഇഎസ് എന്ന പ്രമേയം വഴി മേയ് ന് നൽകുകയുണ്ടായി രാജ്യമല്ലെങ്കിലും ലധികം ഉഭയകക്ഷി ഉടമ്പടികളിലേർപ്പെട്ടിട്ടുള്ള ഒരേയൊരു കൂട്ടായ്മ യൂറോപ്യൻ യൂണിയനാണ് വെസ്റ്റേൺ സഹാറയുടെ പരമാധികാരം മൊറോക്കോയും പോലിസാരിയോ ഫ്രണ്ടും തമ്മിൽ തർക്കത്തിലിരിക്കുകയാണ് ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും മൊറോക്കോയുടെ നിയന്ത്രണത്തിലാണ് ബാക്കി ഭാഗം പോലിസാരിയോ ഫ്രണ്ട് പ്രഖ്യാപിച്ച രാജ്യമായ സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ നിയന്ത്രണത്തിലുമാണ് പടിഞ്ഞാറൻ സഹാറ സ്വയംഭരണാവകാശമില്ലാത്ത പ്രദേശങ്ങളുടെ പട്ടികയിലാണ് ഐക്യരാഷ്ട്രസഭ പെടുത്തിയിരിക്കുന്നത് കുക്ക് ദ്വീപുകൾ നിയുവേ എന്നിവ ന്യൂസിലാന്റിന്റെ അധീനതയിലുള്ള രാജ്യങ്ങളാണ് ഇവ ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളല്ലെങ്കിലും സംഘടനയുടെ പ്രത്യേക ഏജൻസികളിൽ അംഗങ്ങളാണ് ഉദാഹരണത്തിന് ലോകാരോഗ്യസംഘടന യുനെസ്കോ എന്നിവ ഈ രാജ്യങ്ങൾ യുനൈറ്റഡ് നേഷൻസ് ഫ്രേംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് യുനൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദി സീ പോലുള്ള അന്താരാഷ്ട്ര ഉടമ്പടികളിലും അംഗമാണ് ഇവയെ അംഗത്വമില്ലാത്ത രാജ്യങ്ങളായാണ് കണക്കാക്കുന്നത് ഏഷ്യയിലെ ഒരു പരമാധികാര രാജ്യമാണ് അഫ്ഗാനിസ്താൻ ഔദ്യോഗിക നാമം ഇസ്ലാമിക് റിപബ്ലിക് ഓഫ് അഫ്ഗാനിസ്താൻ മധ്യ ഏഷ്യയിലും തെക്കനേഷ്യയിലുമായി വ്യാപിച്ചു കിടക്കുന്നു പാകിസ്താൻ തുർക്ക്മെനിസ്താൻ ഉസ്ബെക്കിസ്ഥാൻ താജിക്കിസ്ഥാൻ ചൈന ഇന്ത്യ അധിനിവേശ കാശ്മീർ പ്രദേശം എന്നിവയാണ് ഈ രാജ്യത്തിൻറെ അയൽ രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണ് ഇത് പഷ്തോ ഭാഷയിൽ അഫ്ഘാൻ എന്നാൽ പഷ്തൂണുകൾ എന്നാണർഥം ഇവരാണ് അഫ്ഘാനിസ്ഥാനിലെ പ്രധാന വംശം സ്ഥാൻ എന്നാൽ പേർഷ്യൻ ഭാഷയിൽ സ്ഥാനം എന്നു തന്നെയാണർഥം ആഫ്ഗാനിസ്ഥാന്റെ പുതിയ ഭരണഘടനപ്രകാരം അഫ്ഘാൻ എന്നാൽ അഫ്ഘാനിസ്ഥാനിലെ പൗരന്മാരെ വിളിക്കുന്ന പേരാണ് അഫ്ഗാനിസ്താനിലെ വിവിധ ഭൂരൂപങ്ങളിൽ ഏറ്റവും പ്രാധാന്യം വഹിക്കുന്നത് ഹിന്ദുക്കുഷ് പർവതനിരകളാണ് കിഴക്കരികിലെ വഖാൻ ഉന്നത തടത്തിന്റെ തുടർച്ചയായി വരുന്ന മലനിരകളുടെ സമുച്ചയമാണ് ഹിന്ദുക്കുഷ് രാജ്യത്തിന്റെ വടക്കേ പകുതിയിലുള്ള ഫലഭൂയിഷ്ഠങ്ങളായ പ്രദേശങ്ങളെ തെക്കുള്ള നിമ്ന്നോന്നത ഭൂഭാഗങ്ങളിൽനിന്നു വേർതിരിച്ചുകൊണ്ട് ഹിന്ദുക്കുഷിന്റെ മുഖ്യനിര വടക്ക് കിഴക്ക് തെക്ക് പടിഞ്ഞാറൻ ദിശയിൽ രാജ്യാതിർത്തിയോളം നീണ്ടുകിടക്കുന്നു കാബൂളിന് കി മീ വടക്ക് നിന്ന് പടിഞ്ഞാറേക്കു നീളുന്ന അനേകം പർവതങ്ങളിൽ പ്രാധാന്യമുള്ളത് ബാബാ ബായൻ സഫേദ് കോഹ് എന്നീ മലനിരകൾക്കാണ് ഇവയോരോന്നിലും വിവിധ ദിശകളിൽ നീളുന്ന മലനിരകൾ ഉണ്ട് ഇവയിൽ വടക്ക് പടിഞ്ഞാറേക്കു നീണ്ടുകിടക്കുന്ന തുർകിസ്താന നിരകളും കസാമുർഗ് ഹിസാർ മസാർ ഖുർദ് എന്നിവയും പ്രാധാന്യമർഹിക്കുന്നു കിഴക്ക് പാകിസ്താനതിർത്തിക്കു സമാന്തരമായി സ്ഥിതി ചെയ്യുന്ന മലനിരകൾ ഇന്ത്യാസമുദ്രത്തിൽ നിന്നെത്തുന്ന നീരാവി പൂരിതമായ കാറ്റിനെ പ്രതിരോധിക്കുന്നതുമൂലം രാജ്യത്തിന്റെ ഉൾഭാഗങ്ങളിൽ മഴക്കുറവും വരൾച്ചയും അനുഭവപ്പെടുന്നു ഹിന്ദുക്കുഷും ശാഖാ പർവതങ്ങളും ചേർന്ന് അഫ്ഗാനിസ്താനെ മൂന്നു നൈസർഗിക മേഖലകളായി തിരിക്കുന്നു മധ്യ ഉന്നതതടങ്ങൾ ഉത്തരസമതലങ്ങൾ തെക്ക് പടിഞ്ഞാറൻ പീഠപ്രദേശം ഇവയിൽ മധ്യഉന്നതതടം ഹിമാലയൻ നിരകളുടെ തുടർച്ചയാണെന്നു കരുതാം ഹിന്ദുക്കുഷ് പർവതത്തിലെ പ്രധാനനിര ഈ ഭാഗത്താണു സ്ഥിതി ചെയ്യുന്നത് ഇടുങ്ങിയ അഗാധതാഴ്വരകളും ഉത്തുംഗമായ മലനിരകളും നിറഞ്ഞ മധ്യഉന്നതതടത്തിന്റെ വിസ്തീർണം സു ച കി മീ യും ശരാശരി ഉയരം മീ യും ആണ് മീ ലേറെ ഉയരമുള്ള അനേകം കൊടുമുടികളും ഉണ്ട് ബാബാനിരകൾ പ്രധാനപർവതത്തിൽനിന്നുപിരിയുന്ന ഭാഗത്തുള്ള സേബർ പാകിസ്താൻ അതിർത്തിയിലുള്ള ഖൈബർ എന്നീ മലമ്പാതകൾ തന്ത്രപ്രധാനങ്ങളാണ് ഇവയിൽ സേബർ കാബൂളിനു വടക്ക് പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മധ്യഉന്നതതടത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തുള്ള ബരാക്ഷാൻ ഒരു ഭൂകമ്പമേഖലയാണ് പ്രതിവർഷം അഫ്ഗാനിസ്താനിൽ അനുഭവപ്പെടുന്ന അമ്പതോളം ഭൂകമ്പങ്ങളിൽ മിക്കവയുടേയും അഭികേന്ദ്രം ബരാക്ഷാനിലാണ് മധ്യ ഉന്നതതടത്തിനു വടക്കായി ഇറാനതിർത്തിയിൽനിന്നു കിഴക്കോട്ട് പാമീറിന്റെ അടിവാരം വരെ വ്യാപിച്ചു കിടക്കുന്ന സമതല മേഖലയാണ് രണ്ടാമത്തെ ഭൂവിഭാഗം സു ച കി മീ വിസ്തീർണമുള്ള ഈ ഭൂഭാഗം ആമു ദാരിയ നദീതടത്തിലേക്കു ചാഞ്ഞിറങ്ങുന്ന മട്ടിലാണ് വ്യാപിച്ചിരിക്കുന്നത് മധ്യേഷ്യൻ സ്റ്റെപ്പ് പുൽമേടുകളുടെ ഒരു ഭാഗമാണിത് ശരാശരി ഉയരം മീ ഉർവരമായ മണ്ണിനാലും ധാതുനിക്ഷേപങ്ങളാലും സമ്പന്നമാണ് ഈ പ്രദേശം പ്രകൃതിവാതകം ആണ് പ്രധാന ഖനിജോത്പന്നം മധ്യ ഉന്നത തടത്തിനു തെക്കായാണ് തെക്ക് പടിഞ്ഞാറൻ പീഠപ്രദേശത്തിന്റെ കിടപ്പ് താരതമ്യേന ഉയരം കൂടിയ ഈ പീഠഭൂമി ശരാശരി ഉയരം മീ മണലാരണ്യങ്ങളും അർധമരുഭൂമികളുമായി പരിണമിച്ചിരിക്കുന്നു മൊത്തം ച കി മീ വിസ്തൃതിയുള്ള ഈ പീഠപ്രദേശത്തിന്റെ കാൽഭാഗത്തോളവും രേഗിസ്താൻ മരുഭൂമിയാണ് ഈ മണൽപ്പരപ്പിന്റെ പടിഞ്ഞാറായി മഡ്ഗാവ് എന്നറിയപ്പെടുന്ന മറ്റൊരു മരുഭൂമിയുണ്ട് ഇടയ്ക്കിടെയുള്ള സ്റ്റെപ്പ് മാതൃക പുൽമേടുകളും കല്ലുപ്പുമടകളുമാണ് ഈ പ്രദേശത്തിന്റെ മുഖ്യ സവിശേഷതകൾ സാമാന്യം വലിപ്പമുള്ള ഏതാനും നദികൾ ഈ പീഠപ്രദേശത്തിനുകുറുകെ ഒഴുകുന്നുണ്ട് ഹെൽമന്ത് കി മീ അതിന്റെ പോഷകനദിയായ അർഗൻദാബ് എന്നിവയാണ് ഇവയിൽ മുഖ്യം അഫ്ഗാനിസ്താന്റെ ഏറിയഭാഗവും മീ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത് രാജ്യത്തെ ഏറ്റവും താണമേഖല ദക്ഷിണ പശ്ചിമപീഠപ്രദേശത്തെ ശീസ്താൻ താഴ്വാര മീ ആണ് ാം ശ വരെ നിലനിന്നിരുന്ന പ്രാചീന സംസ്കാരത്തിന്റെ ആസ്ഥാനമായിരുന്നു ശീസ്താൻ അഫ്ഗാനിസ്താനിലെ പ്രധാന നദികളിൽ മിക്കവയും ആന്തരാപവാഹക്രമം പാലിക്കുന്നവയാണ് ഇവ ഉൾനാടൻ തടാകങ്ങളിൽ പതിക്കുകയോ മരുഭൂമികളിലേക്കൊഴുകി ലുപ്തമായിത്തീരുകയോ ചെയ്യുന്നു ഇവയൊക്കെത്തന്നെ മധ്യ ഉന്നതതടത്തിൽ നിന്ന് ഉദ്ഭവിക്കുന്നവയാണ് കിഴക്കോട്ടൊഴുകുന്ന കാബൂൾനദീവ്യൂഹം ഉദ്ദേശം ച കി മീ പ്രദേശത്തെ ജലസിക്തമാക്കുന്നു മുഖ്യനദിയായ കാബൂൾ പാകിസ്താനിലേക്കു കടന്ന് സിന്ധുനദിയിൽ ലയിക്കുന്നു പാമിർ പീഠഭൂമിയിലെ ഹിമാനികളിൽ നിന്നുദ്ഭവിക്കുന്ന ആമു അഫ്ഗാനിസ്താന്റെ വടക്ക് കിഴക്കും വടക്ക് ഭാഗങ്ങളിലുമുള്ള ച കി മീ പ്രദേശത്തെ ജലസിക്തമാക്കുന്നു സു കി മീ നീളമുള്ള ഈ നദിയിലെ കി മീ തജികിസ്താൻ ഉസ്ബെകിസ്താൻ എന്നീ രാജ്യങ്ങളുമായുള്ള അഫ്ഗാൻ അതിർത്തി നിർണയിക്കുന്നുണ്ട് ഉസ്ബെകിസ്താനിലെ ആറാൾ കടലിലേക്കാണ് ആമു ഒഴുകുന്നത് കൌക്ഷേ ഖോൺഡൂസ് എന്നിവ അഫ്ഗാനിസ്താനിനുള്ളിൽ വച്ച് ഈ നദിയിൽ ചേരുന്ന പോഷകനദികളാണ് കൌക്ഷേയുടെ ലയനസ്ഥാനം മുതൽ ആമു നദി ഗതാഗതയോഗ്യമായി മാറുന്നു വടക്ക് പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ പ്രധാന നദീവ്യൂഹം ഹാരീ റൂദും കി മീ പോഷകനദികളുമാണ് മീ ഉയരത്തിൽ ബാബാപർവതത്തിൽ നിന്ന് ഉദ്ഭവിക്കുന്ന ഹാരീ ഹീരേത്ത് താഴ്വരയിലൂടെ പടിഞ്ഞാറേക്കൊഴുകിയശേഷം വടക്കോട്ടു തിരിയുന്നു ഇറാനുമായുള്ള അന്താരാഷ്ട്രാത്തിർത്തിയിലൂടെ കി മീ പിന്നിട്ടശേഷം തുർക്മെനിസ്താനിലേക്കു കടക്കുന്ന ഹാരീ കാരാകും മരുഭൂമിയിൽ ലുപ്തമായിത്തീരുന്നു ഹീരേത്ത് താഴ്വരയെ ജലസിക്തമാക്കുന്നുവെന്നതാണ് ഈ നദിക്കുള്ള പ്രാധാന്യം തെക്ക് പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ പ്രധാന നദീവ്യൂഹമാണ് ഹെൽമന്ത് കി മീ കാബൂളിന് കി മീ പടിഞ്ഞാറായി ബാബാ മലനിരകളിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം പോഷകനദികളിൽ ഏറ്റവും പ്രമുഖം അർഗൻദാബ് ആണ് ച കി മീ ആവാഹക്ഷേത്രമുള്ള ഈ നദീവ്യൂഹം സാബ്ദി തടാകത്തിൽ പതിക്കുന്നു തെക്ക് അഫ്ഗാനിസ്താനിലെ രേഗിസ്താൻ മഡ്ഗാവ് എന്നീ മരുഭൂമികളെ താണ്ടിയാണ് ഹെൽമന്ത് ശീസ്താൻ താഴ്വാരത്തിലെ തടാകസമുച്ചയത്തിലെത്തുന്നത് ഈ തടാകങ്ങളിലും കാലികമായി മാത്രമേ വെള്ളമുണ്ടാകാറുള്ളൂ അഫ്ഗാനിസ്താന്റെ തെക്ക് കിഴക്ക് ഭാഗത്താണ് ജലവാഹകങ്ങളായ നദികൾ കാണപ്പെടുന്നത് കാബൂൾനദിയും ഉപനദികളുമാണ് ഇക്കൂട്ടത്തിൽ പ്രധാനം മസാർ ഇ ഷെരീഫ് മലനിരകളിൽനിന്ന് ഉദ്ഭവിച്ചൊഴുകുന്ന ഇവ കാബൂൾ നദിയായി പരിണമിച്ചശേഷം രാജ്യാതിർത്തി കടന്ന് പാകിസ്താനിൽ പ്രവേശിക്കുകയും തുടർന്ന് സിന്ധുനദിയിൽ ലയിക്കുകയും ചെയ്യുന്നു ലൌഗാർ ആണ് കാബൂളിന്റെ പ്രധാന പോഷകനദി അഫ്ഗാനിസ്താനിലെ നിരവധി തടാകങ്ങളിൽ ബാബാമലനിരകളിലെ ആമീർതടാകങ്ങൾ സവിശേഷ പ്രാധാന്യം അർഹിക്കുന്നു താരതമ്യേന വലിപ്പം കുറഞ്ഞ അഞ്ചുതടാകങ്ങളുടെ സമുച്ചയമാണ് ആമീർ ആധാരശിലകളിലെ സ്വഭാവസവിശേഷതകളുടെ പ്രതിഫലനമായി ഈ തടാക ജലം തൂവെള്ള മുതൽ കടുംപച്ച വരെയുള്ള വർണവൈവിധ്യം പ്രദർശിപ്പിക്കുന്നു രാജ്യത്തെ വടക്കൻ സമതലങ്ങളിൽ മാത്രമാണ് ഫലഭൂയിഷ്ഠമായ ലോയസ്സ് ഇനം മണ്ണ് കാണപ്പെടുന്നത് മധ്യ ഉന്നതതടങ്ങളിൽ പൊതുവേ വളക്കൂറുകുറഞ്ഞ സ്റ്റെപ്പ് മാതൃക മണ്ണിനങ്ങളും തെക്ക് പടിഞ്ഞാറൻ പീഠഭൂമിയിൽ മരുഭൂമികളിലേതായ പരുക്കൻ മണലുമാണുള്ളത് നദീതീരങ്ങളിൽമാത്രം അല്പമായ തോതിൽ എക്കൽമണ്ണ് കാണപ്പെടുന്നു ശേഷിക്കുന്ന ഭാഗങ്ങളിൽ ഉർവരത തീരെകുറവാണ് മധ്യഉന്നതതടങ്ങളിൽ വർധിച്ച തോതിലുള്ള മണ്ണൊലിപ്പ് ചരിവുതലങ്ങളുടെ സ്ഥായിത്വത്തിന് കടുത്ത ഭീഷണിയായി തുടരുന്നു അർധ ശുഷ്ക സ്റ്റെപ് മാതൃകാ കാലാവസ്ഥയാണ് പൊതുവിലുള്ളത് അതികഠിനമായ ശൈത്യകാലവും അത്യുഷ്ണമുള്ള ഗ്രീഷ്മകാലവും ഇവിടെ അനുഭവപ്പെടുന്നു കാലാവസ്ഥയുടെ പൊതുസ്വഭാവത്തിൽ സ്ഥാനീയമായ അവസ്ഥാന്തരങ്ങളും സാധാരണമാണ് വടക്ക് കിഴക്ക് ഭാഗത്തെ പർവതസാനുക്കളിൽ വരൾച്ചയും അതിശൈത്യവും അനുഭവപ്പെടുന്നു പാകിസ്താനതിർത്തിക്കടുത്തുള്ള മലമ്പ്രദേശങ്ങളിൽ ജൂൺ മുതൽ സെപ് വരെ സാമാന്യം നല്ല മഴയും അന്തരീക്ഷത്തിന് ഉയർന്ന ഈർപ്പനിലയും പ്രദാനം ചെയ്യുന്ന മൺസൂൺ പ്രഭാവത്തിന്റെ തുടർച്ചയായി താരതമ്യേന തണുപ്പു കുറഞ്ഞ ശൈത്യകാലമാണുള്ളത് വടക്ക്പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ ഉഷ്ണകാലത്ത് നിത്യേനയെന്നോണം ശക്തമായ തെക്ക് പടിഞ്ഞാറൻ കാറ്റുകൾ വീശുന്നതിനും മൺസൂൺ പ്രഭാവം കാരണമാകുന്നു ഉച്ചാവചത്തിന്റെ അടിസ്ഥാനത്തിലും കാലാവസ്ഥയിൽ സ്ഥാനീയ വ്യതിയാനങ്ങൾ കാണാം ശൈത്യകാലത്ത് വടക്ക് നിന്നുള്ള ഉപധ്രുവീയ വാതങ്ങളും വടക്ക് പടിഞ്ഞാറ് നിന്നെത്തുന്ന അത്ലാന്തിക് നിമ്നമർദ ങ്ങളും ചേർന്ന് വടക്ക് അഫ്ഗാനിസ്താനിലെ ഉന്നതപ്രദേശങ്ങളിൽ മഞ്ഞുപൊഴിയുന്നതിനും താഴ്വാരങ്ങളിൽ മഴപെയ്യുന്നതിനും ഇടവരുത്തുന്നു താപനിലയുടെ കാര്യത്തിൽ അഫ്ഗാനിസ്താന്റെ വിവിധ ഭാഗങ്ങൾക്കിടയിൽ വലിയ അന്തരം കാണാം രാജ്യത്തിലെ ഏറ്റവും ചൂടുകൂടിയ സ്ഥാനമായ ജലാലാബാദിൽ ജൂലാ യിലെ ഊഷ്മാവ് വരെ ഉയർന്നു കാണുന്നു തെക്ക് പടിഞ്ഞാറൻ പീഠപ്രദേശത്ത് ശരാശരി താപനില ആണ് ഉന്നതമേഖലകളിൽ ശൈത്യകാല താപനില വരെ താഴുന്നു കാബൂൾ നഗരത്തിൽ രേഖപ്പെടുത്തിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട് ഉന്നതമേഖലകളിലെ വാർഷിക വർഷപാതത്തിന്റെ തോത് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് വർധിച്ചുകാണുന്നു ശരാശരി സെ മീ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ഏറിയഭാഗവും ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഹിന്ദുക്കുഷിലെ സലാങ്പാത സെ മീ യിലാണ് രാജ്യത്തിന്റെ പടിഞ്ഞാറരികിലെ ഫറായിൽ വാർഷികവർഷപാതം കേവലം സെ മീ ആണ് ഉത്തര അഫ്ഗാനിസ്താനിലെ താഴ്വാരങ്ങളിൽ ഡി മുതൽ ഏ വരെയുള്ള മാസങ്ങളിൽ ഇടവിട്ട് മഴ കിട്ടുന്നു ഇവിടത്തെ പർവതസാനുക്കളിൽ ഡിസംബർ മാസത്തിൽ കാലത്ത് മഞ്ഞുവീഴ്ച ഉണ്ടാവുന്നു അഫ്ഗാനിസ്താനിൽ മൺസൂൺ പ്രഭാവം അനുഭവപ്പെടാത്ത പ്രദേശങ്ങളിൽ ഗ്രീഷ്മകാലത്ത് അത്യുഷ്ണവും വരൾച്ചയും മേഘരഹിതമായ ആകാശവുമാണ് പൊതുവിലുള്ളത് ദക്ഷിണ അഫ്ഗാനിസ്താനിൽ പ്രത്യേകിച്ച് പടിഞ്ഞാറേക്കു നീങ്ങുന്തോറും സസ്യവളർച്ച പൊതുവേ കുറവാണ് വരൾച്ച ബാധിച്ച് മരുസ്ഥലങ്ങളായി മാറിയിട്ടുള്ള ഇവിടങ്ങളിൽ അപൂർവമായി പെയ്യുന്ന മഴയെത്തുടർന്ന് പൊട്ടിമുളയ്ക്കുന്ന പൂച്ചെടികളും പുൽവർഗങ്ങളുമാണുള്ളത് രാജ്യത്തിന്റെ വടക്ക് ഭാഗത്തേക്കുനീങ്ങുന്തോറും സാമാന്യമായ തോതിൽ മഴ ലഭിക്കുന്നതുമൂലം സസ്യപ്രകൃതിയിലും മാറ്റമുണ്ടാവുന്നു ജലാലാബാദിനു വടക്കുള്ള മലഞ്ചെരിവുകളിൽ ഇടതൂർന്ന മൺസൂൺ വനങ്ങൾ കാണാം സമ്പദ്പ്രധാനങ്ങളായ തടിയിനങ്ങളുടെ സ്തരീകൃതമായ കേന്ദ്രീകരണം ഉത്തര അഫ്സാനിസ്താനിലെ വനങ്ങളുടെ സവിശേഷതയാണ് മീ ലേറെ ഉയരമുള്ളയിടങ്ങളിൽ മീ വരെ ഉയരത്തിൽ വളരുന്ന പൈൻ ഫെർ തുടങ്ങിയ വൃക്ഷങ്ങളും മുതൽ മീ വരെ ഉയരത്തിൽ സെഡാർ വൃക്ഷങ്ങളും കാണപ്പെടുന്നു ഇതിലും ഉയരം കുറഞ്ഞ മലഞ്ചെരിവുകളിൽ ഓക് വാൽനട്ട് ആൽഡർ ആഷ് ജൂനിപെർ തുടങ്ങിയയിനം സമ്പദ്പ്രധാനമായ വൃക്ഷങ്ങൾ ധാരാളമായി വളരുന്നു മുൾച്ചെടികൾ കുറ്റിച്ചെടികൾ പൂച്ചെടികൾ തുടങ്ങിയവയാൽ സമ്പന്നമായ അടിക്കാടുകളും ഈ വനങ്ങളുടെ സവിശേഷതയാണ് അഫ്ഗാനിസ്താനിൽ ഉപോഷ്ണമേഖലയിലുള്ള തനതു ജന്തുജാലങ്ങളിലെ സസ്തനിവർഗങ്ങൾ വിശിഷ്യ വലിപ്പമേറിയവ ഏറെക്കുറെ വംശനാശത്തെ അഭിമുഖീകരിച്ചു തുടങ്ങിയിരിക്കുന്നു ആമു നദീതീരത്തെ വനങ്ങളെ അധിവസിച്ചിരുന്ന സൈബീരിയൻ കടുവകളും തെക്ക്കിഴക്ക് ഭാഗത്തുള്ള വനങ്ങളിൽ ബഹുലമായി കാണപ്പെട്ടിരുന്ന മറ്റിനം കടുവകളും ഏതാണ്ട് അപ്രത്യക്ഷങ്ങളായിക്കഴിഞ്ഞു മലനിരകളിലും അടിവാരങ്ങളിലുമുള്ള കാടുകളിൽ ചെന്നായ് കുറുനരി കഴുതപ്പുലി ഹരിണ വർഗങ്ങൾ കാട്ടുപൂച്ച കാട്ടുനായ തുടങ്ങിയവ സമൃദ്ധമാണ് ഉയരം കൂടിയ പർവതങ്ങളിൽ ഹിമപ്പുലി ധാരാളമായുണ്ട് പാമിർ പരിസരത്തും ഹിന്ദുക്കുഷ് നിരകളിലും കാട്ടാടുകൾ മലയാട് തവിട്ടുകരടി തുടങ്ങിയവയും മൂഷിക വർഗങ്ങൾ കുഴിപ്പന്നി കങ്ഗാരു എലി എന്നിവയും വർധിച്ച തോതിൽ കാണപ്പെടുന്നു ഇവയിൽ നീണ്ടുപിരിവുകളുള്ള കൊമ്പുകളോടുകൂടിയ കാട്ടാടും പിറകോട്ടു പിരിഞ്ഞു നീളുന്ന കൊമ്പുകളുള്ള ഐബെക്സ് മലയാടും സവിശേഷയിനങ്ങളാണ് ഇരപിടിയന്മാരായ കഴുകൻ പരുന്ത് എന്നീ പക്ഷികൾക്കുപുറമേ വാൻകോഴി കാട പെലിക്കൻ പുള്ള് ചകോരം കൊറ്റി കാക്ക വാവൽ എന്നീ പറവകളും നിരവധിയിനം ദേശാടനപ്പക്ഷികളും അഫ്ഗാനിസ്താനിൽ സുലഭമായുണ്ട് ശുദ്ധജലസ്രോതസ്സുകൾ മത്സ്യസമ്പന്നങ്ങളാണ് ലൂയിസ് ഡൂപ്രീ നടത്തിയ പുരാഖനനം തെളിയിക്കുന്നത് ഇന്നു അഫ്ഘാനിസ്ഥാൻ എന്നു വിളിക്കുന്ന ഈ പ്രദേശത്ത് കുറഞ്ഞത് വർഷങ്ങൾക്കുമുമ്പുതന്നെ ജനവാസം ഉണ്ടായിരുന്നു എന്നാണ് ലോകത്തെ തന്നെ കൃഷിചെയ്തുജീവിച്ച വർഗ്ഗങ്ങളിൽ ഇവിടുത്തെ ജനങ്ങൾ ആദ്യത്തേതിൽ പെടുന്നു ഇവിടുത്തെ ഘനനസ്ഥലങ്ങൾ പരിശോധിച്ചവർ സാക്ഷ്യപ്പെടുത്തുന്നത് ഈ പ്രദേശത്തെ ഉത്ഘനനസ്ഥലങ്ങളെ ഈജിപ്ഷ്യൻ സംസ്കാരവുമായി ചരിത്രപരമായ പ്രാധാന്യം താരതമ്യം ചെയ്യാമെന്നാണ് മധ്യേഷ്യയുടെ കവാടം എന്നറിയപ്പെടുന്ന അഫ്ഗാനിസ്താൻ അതിന്റെ കിടപ്പുകൊണ്ട് അനേകം സംസ്കാരങ്ങളുമായി സമ്പർക്കം പുലർത്തിവന്നു കാലങ്ങളിലൂടെ പലതരം ജനതതികൾ ഇവിടം തങ്ങളുടെ വാസസ്ഥലമാക്കി അതിൽ പുരാതന പേർഷ്യക്കാർ ഇവിടെ വ്യക്തമായ ആധിപത്യം ഉറപ്പിച്ചതിനാൽ അവരുടെ ഭാഷയ്ക്ക് ഇവിടെ പ്രാധാന്യം ലഭിച്ചു ഇന്റോ ഇറാനിയൻ ഭാഷയാണിവിടുത്തെ ജനങ്ങളുടെ സംസാര ഭാഷ പേർഷ്യൻ സാമ്രാജ്യം ജെങ്കിസ് ഖാൻ അലക്സാണ്ടർ ചക്രവർത്തി ഇന്ത്യക്കാരായ മൗര്യൻമാർ മുസ്ലിം അറബികൾ ബ്രിട്ടിഷുകാർ സോവിയറ്റ് റഷ്യ തുടങ്ങിയവരെല്ലാം പല കാലങ്ങളിലായി ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്നു കുശാനവംശം ഹെഫ്തലൈറ്റ് സമാനി സാമ്രാജ്യം സഫാരി സാമ്രാജ്യം ഗസ്നവി സാമ്രാജ്യം ഗോറി സാമ്രാജ്യം ഖിൽജി രാജവംശം മുഗൾ സാമ്രാജ്യം ഹോതകി സാമ്രാജ്യം ദുരാനി സാമ്രാജ്യം എന്നീ സാമ്രാജ്യങ്ങളുടെ ഉത്ഭവം ഇവിടെനിന്നായിരുന്നു ഇന്നത്തെ രൂപത്തിലുള്ള അഫ്ഗാനിസ്താൻ നിലവിൽ വന്നത് ലാണ് ദുരാനി സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു ഇത് എന്നാൽ അധികം താമസിയാതെ ബ്രിട്ടീഷുകാർ ഇവിടെ ആധിപത്യമുറപ്പിച്ചു ൽ അമാനുള്ള രാജാവിന്റെ കാലത്താണ് ബ്രിട്ടീഷ് ആധിപത്യം അവസാനിച്ചത് മുജാഹിദീൻ വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങൾക്കാണ് പിന്നീട് അഫ്ഗാനിസ്താനിൽ കളമൊരുങ്ങിയത് നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കടുത്ത യാഥാസ്ഥിക മതനിലപാടുകളുള്ള താലിബാൻ സേന അഫ്ഗാനിസ്താനിൽ ആധിപത്യമുറപ്പിച്ചു സെപ്റ്റംബർ ലെ ഭീകരാക്രമണത്തെത്തുടർന്ന് ഒസാമ ബിൻ ലാദനടക്കമുള്ള അൽഖയ്ദ ഭീകരർക്ക് സംരക്ഷണം നൽകിയെന്ന പേരിൽ അമേരിക്കയും സഖ്യസേനയും താലിബാൻ ഭരണകൂടത്തെ യുദ്ധത്തിലൂടെ പുറന്തള്ളി ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യാനുകൂലസർക്കാറാണ് അവസാനം മുതൽ രാജ്യത്ത് ഭരണത്തിലിരിക്കുന്നത് താലിബാന്റെ പതനശേഷം ഡിസംബറിൽ ജർമ്മനിയിലെ ബേണിനടുത്തുള്ള പീറ്റേഴ്സ്ബർഗിൽ അഫ്ഗാനിസ്താനിലേയും വിദേശരാജ്യങ്ങളുടേയും നേതാക്കൾ ഒരു സമ്മേളനം നടത്തി ഇതനുസരിച്ച് ഹമീദ് കർസായിയെ അഫ്ഗാനിസ്താന്റെ പ്രസിഡണ്ട് പദവി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തി തോൽപ്പിക്കപ്പെട്ട താലിബാന്റെ പ്രതിനിധികളേയും പീറ്റേഴ്സ്ബർഗ് സമ്മേളനത്തിൽ ഉൾപ്പെടുത്തിയിരുന്നു എന്ന് പിൽക്കാലത്ത് ആരോപണമുയർന്നിരുന്നു ഭരണപരമായി അഫ്ഗാനിസ്താനെ പ്രവിശ്യകളായി തിരിച്ചിരിക്കുന്നു ഓരോ പ്രവിശ്യക്കും ഓരോ തലസ്ഥാനമുണ്ട് ഓരോ പ്രവിശ്യകളെയും വിവിധ ജില്ലകളായി തിരിച്ചിരിക്കുന്നു ആഭ്യന്തര മന്ത്രാലയമാണ് പ്രവിശ്യാ ഗവർണ്ണറെ നിയമിക്കുന്നത് പ്രവിശ്യാ ഗവർണ്ണറാണ് ജില്ലാ ഭരണാധികാരികളെ നിയമിക്കുന്നത് അഫ്ഗാനിസ്താനിലെ ഏകദേശജനസംഖ്യ ആണ് ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം വളരെ കുറവാണ് ആണ്ടിലെ ഒരു കണക്കനുസരിച്ച് ഇത് വെറും വയസാണ് കാലങ്ങളിലായി നിരവധി ജനവംശങ്ങൾ അഫ്ഗാനിസ്താനിലെത്തി വാസമുറപ്പിച്ചിട്ടുണ്ട് രാജ്യത്തിന്റെ നാലു ദിക്കുകളിൽ നിന്നും ഇത്തരത്തിൽ കുടിയേറ്റം ഉണ്ടായിട്ടുണ്ട് സമീപകാലത്തെ ഒരു പഠനമനുസരിച്ച് ഇവിടെ ഏതാണ്ട് ജനവംശങ്ങളുണ്ട് ഭാഷയനുസരിച്ച് ഇവരെ ഇറാനികൾ ഇതിൽ ബലൂചികൾ പഷ്തൂണുകൾ താജിക്കുകൾ എന്നിവർ ഉൾപ്പെടുന്നു തുർക്കിക്ക് വംശജർ തുർക്ക്മെൻ ഉസ്ബെക് വംശജർ മറ്റുള്ളവർ എന്നിങ്ങനെ മൂന്നായി തിരിക്കാറുണ്ട് പഷ്തൂണുകളെയാണ് യഥാർത്ഥത്തിൽ അഫ്ഗാനികൾ എന്നു വിളിക്കുന്നത് ഹിന്ദുകുഷിന് തെക്ക് വസിച്ചിരുന്ന പഷ്തൂണുകളുടെ വാസസ്ഥലത്തെ സൂചിപ്പിക്കാനായി മുഗൾ സാമ്രാജ്യസ്ഥാപകനായ ബാബറാണ് അഫ്ഗാനിസ്താൻ എന്ന പദം ആദ്യം ഉപയോഗിച്ചത് അഫ്ഗാനിസ്താനിലെ ജനസംഖ്യയുടെ മുതൽ ശതമാനം വരെ പഷ്തൂണുകളാണ് പത്തൊമ്പതാം നൂറ്റാണ്ടുവരെ ഡ്യൂറണ്ട് രേഖക്ക് പാക് അഫ്ഘാൻ അതിർത്തിരേഖ വടക്കും തെക്കുമായി വസിക്കുന്ന പഷ്തൂണുകളുടെ ആവാസമേഖലയെ സൂചിപ്പിക്കുന്നതിനാണ് അഫ്ഗാനിസ്താൻ എന്ന പദം പ്രയോഗിച്ചിരുന്നത് ഈ സമയത്ത് ഖുറാസാൻ എന്നും തുർക്കിസ്താൻ എന്നുമായിരുന്നു യഥാക്രമം ഇന്നത്തെ അഫ്ഗാനിസ്താന്റെ പടിഞ്ഞാറൂം വടക്കും ഭാഗങ്ങളെ വിളിച്ചിരുന്നത് അഫ്ഗാനിസ്താനിൽ പഷ്തൂണുകൾ ഇന്ന് രാജ്യത്തിന്റെ കിഴക്ക് തെക്കുകിഴക്ക് തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് രാജ്യത്തെ പഷ്തൂണുകളിലെ പ്രധാനവിഭാഗങ്ങൾ ദുറാനികളും ഘൽജികളുമാണ് ദുറാനികൾ ആദ്യകാലത്ത് അബ്ദാലികൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത് കന്ദഹാർ കേന്ദ്രമാക്കി രാജ്യത്തിന്റെ തെക്കും തെക്കുപടിഞ്ഞാറും ഭാഗത്ത് ഇവർ വസിക്കുന്നു ഘൽജികളാകട്ടെ ഘസ്നി കേന്ദ്രീകരിച്ച് രാജ്യത്തിന്റെ കിഴക്കുവശത്ത് അധിവസിക്കുന്നു ഘൽജികളുടെ എണ്ണം ദുറാനികളെ അപേക്ഷിച്ച് ഏതാണ് ഇരട്ടിയാണ് അഫ്ഗാനിസ്താനിലെ ഇറാനിയൻ പേർഷ്യന്റെ ഒരു വകഭേദമായ ദാരി സംസാരിക്കുന്ന ഒരു ഇറാനിയൻ ജനവംശമാണ് താജിക്കുകൾ രാജ്യത്തെ വലിയ നഗരങ്ങളിലും വടക്കുകിഴക്കുഭാഗത്തുമാണ് താജിക്കുകൾ വസിക്കുന്നത് അഫ്ഗാനിസ്താനിലെ ഒരു പുരാതനജനവിഭാഗമാണിവർ ആദ്യകാലത്ത് മദ്ധ്യേഷ്യയും വടക്കൻ അഫ്ഗാനിസ്താനും പിടിച്ചടക്കിക്കൊണ്ടിരുന്ന ഉസ്ബെക്കുകൾ അഫ്ഗാനിസ്താനിലെ ഫാഴ്സി സംസാരിക്കുന്ന തദ്ദേശീയരെ സൂചിപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്ന പേരാണ് താജിക് ഇക്കാലം മുതലേ അഫ്ഗാനിസ്താനിലേയും താജികിസ്ഥാൻ പോലുള്ള സമീപപ്രദേശങ്ങളിലേയും പേർഷ്യൻ സംസാരിക്കുന്ന സുന്നികളായ തദ്ദേശികളെ സൂചിപ്പിക്കുന്നതിന് താജിക് എന്ന പേരുപയോഗിച്ചുവന്നു എന്നാൽ ഇപ്പോൾ അഫ്ഗാനിസ്താനിലെ പേർഷ്യൻ സംസാരിക്കുന്ന പഷ്തൂണുകളല്ലാത്ത എല്ലാവരേയും സൂചിപ്പിക്കാൻ ഈ പേര് ഉപയോഗിക്കാറുണ്ട് അഫ്ഗാനിസ്താനിലെ യഥാർത്ഥ താജിക്കുകൾ രാജ്യത്തിന്റെ വടക്കുകിഴക്കുഭാഗത്താണ് വസിക്കുന്നത് താജിക് എന്ന പേരിൽ അറിയപ്പെടാനിഷ്ടപ്പെടാത്ത ഇവർ പഞ്ച്ശീരി ബദാഖ്ശാനി എന്നിങ്ങനെ അവരുടെ ദേശത്തിന്റെ പേരിൽ അറിയപ്പെടാനാഗ്രഹിക്കുന്നു മദ്ധ്യ അഫ്ഗാനിസ്താനിൽ പേർഷ്യൻ സംസാരിക്കുന്ന പ്രധാനപ്പെട്ട ഒരു ജനവിഭാഗമാണ് ഹസാരകൾ ഇവർ മംഗോളിയൻ വംശജരായ ഇവർ കൂടുതലും ഷിയകളാണ് അഫ്ഗാനിസ്താനിലെ മൊത്തം ജനസംഖ്യയുടെ പത്തുശതമാനത്തോളം വരുന്ന ഇവർ രാജ്യത്തെ മൂന്നാമത്തെ വലിയ ജനവിഭാഗമാണ് മുതൽ ലക്ഷത്തോളമാണ് ഇവരുടെ ജനസംഖ്യ രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് അതായത് ഇറാന്റേയും പാകിസ്താന്റേയും അതിർത്തിപ്രദേശങ്ങളിൽ വസിക്കുന്ന ഇറാനിയൻ ജനവംശമാണ് ബലൂചികൾ വടക്കുപടിഞ്ഞാറൻ ഇറാനിയൻ ഭാഷയായ ബലൂചിയാണ് ഇവർ സംസാരിക്കുന്നത് ലെ കണക്കനുസരിച്ച് ഏതാണ്ട് രണ്ടു ലക്ഷം ബലൂചികൾ അഫ്ഗാനിസ്താനിലുണ്ട് ബലൂചികളോട് കൂടിക്കലർന്നു ബലൂചിസ്ഥാൻ പ്രദേശത്ത് വസിക്കുന്ന ഒരു ദ്രാവിഡജനതയാണ് ബ്രഹൂയികൾ ഉത്തര അഫ്ഗാനിസ്താനിലെ തുർക്കിക്ക് വംശജരിലെ ഏറ്റവും വലിയ വിഭാഗമാണ് ഉസ്ബെക്കുകൾ ഇവർ പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ഇവിടെ വാസമാരംഭിച്ചത് ഇവരുടെ ജനസംഖ്യ ഏതാണ്ട് ലക്ഷത്തോളമുണ്ട് തൊട്ടടുത്ത ഉസ്ബെക്കിസ്ഥാനിലേയും മറ്റും ഉസ്ബെക്കുകളുമായി ഇവർക്ക് വംശീയവും ഭാഷാപരവും സാംസ്കാരികവുമായി വളരെ സാമ്യമുണ്ട് വടക്കുപടിഞ്ഞാറുഭാഗത്ത് വസിക്കുന്ന മറ്റൊരു തുർക്കിക്ക് വിഭാഗക്കാരാണ് തുർക്ക്മെൻ വംശജർ പതിനാറാം നൂറ്റാണ്ടുമുതലാണ് ഇവർ ഇവിടെ വാസം തുടങ്ങിയത് പിൽക്കാലത്ത് റഷ്യൻ വിപ്ലവത്തിനു ശേഷം നിരവധി തുർക്ക്മെന്മാർ അഭയാർത്ഥികളായി എത്തിയിട്ടുണ്ട് പരവതാനി തുകൽ നിർമ്മാണത്തിന് പേരുകേട്ട ഇവരുടെ ജനസംഖ്യ ലെ കണക്കനുസരിച്ച് ലക്ഷത്തോളമാണ് ഉസ്ബെക്കുകളും തുർക്ക്മെന്മാരും സുന്നി മുസ്ലീങ്ങളാണ് കാബൂളിന് വടക്കുകിഴക്കായുള്ള നൂറിസ്ഥാൻ പ്രദേശത്ത് വസിക്കുന്ന ഒരു ജനവിഭാഗമാണ് നൂറിസ്ഥാനികൾ ഇവർ പണ്ട് ഇസ്ലാംമതവിശ്വാസികളല്ലാത്തതിനാലും സമീപസ്ഥരുമായി വ്യത്യസ്തമായ സംസ്കാരവുമുള്ളവരായിരുന്നതിനാൽ ഇവരെ കാഫിറുകൾ എന്നും ഇവരുടെ ആവാസമേഖലയെ കാഫിറിസ്ഥാൻ എന്നുമായിരുന്നു അറിയപ്പെട്ടിരുന്നത് നൂറിസ്ഥാന്റെ പടിഞ്ഞാറൂം തെക്കും അതിരുകളിൽ വസിക്കുന്ന പഷായികളും ശ്രദ്ധേയമായ ഒരു ജനവംശമാണ് പശ്ചിമമദ്ധ്യ അഫ്ഗാനിസ്താനിലെ നാടോടികളായ ഒരു ജനവിഭാഗമാണ് അയ്മഖുകൾ പേർഷ്യൻ ഭാഷ സംസാരിക്കുന്ന ഇവർ സുന്നികളാണ് ഹെറാത് നഗരത്തിന്റെ സമീപപ്രദേശങ്ങളിൽ വസിക്കുന്ന ഇവരുടെ ജനസംഖ്യ ലെ കണക്കനുസരിച്ച് ഏതാണ്ട് ലക്ഷത്തിലധികമാണ് ഹസാരകൾക്കിടയിൽ അപരിഷ്കൃതരായ ചെറിയ സമൂഹങ്ങളുണ്ട് ദ്രാവിഡരായ ഇവരും ആര്യാധിനിവേശത്തിനു മുൻപുള്ള തദ്ദേശവാസികളാണ് അതുപോലെ താജിക്കുകളുമായിച്ചേർന്ന് ചില സാഫികൾ വസിക്കുന്നുണ്ട് ഇവരും തദ്ദേശീയരായ ജനവിഭാഗമാണ് മദ്ധ്യ അഫ്ഗാനിസ്താനിൽ ആദ്യകാല ഇസ്ലാമികാധിനിവേശകാലത്ത് എത്തിച്ചേർന്ന അറബികളുടെ ചെറിയ കോളനികളും പേർഷ്യൻ ഖിസിൽബാഷ് വംശജരുടെ ചെറിയ മേഖലകളുമുണ്ട് ഇന്നത്തെ അഫ്ഗാനിസ്താനിലെ ജനങ്ങളിൽ ഏറിയ പങ്കും ഇസ്ലാംമതവിശ്വാസികളാണ് സസാനിയരുടെ കാലം വരെ സൊറോസ്ട്രിയൻ മതത്തിന് ഇവിടെ ശക്തമായ വേരോട്ടമുണ്ടായിരുന്നു കുശാനരുടെ കാലത്ത് പ്രത്യേകിച്ച് അഫ്ഗാനിസ്താന്റെ കിഴക്കുഭാഗത്ത് ബുദ്ധമതം ശക്തമായി ഇക്കാലത്ത് ബുദ്ധമതവുമായി ബന്ധപ്പെട്ട് വാസ്തുകലാരീതിയും ഇവിടെ ഉടലെടുത്തു ഗാന്ധാരകല എന്നാണ് ഈ വാസ്തുകലാരീതി അറിയപ്പെടുന്നത് ബുദ്ധമതത്തിന്റെ പ്രോത്സാഹകരായിരുന്ന കുശാനരുടെ ഭരണം മൂന്നാം നൂറ്റാണ്ടോടെ അവസാനിച്ചെങ്കിലും ആറാം നൂറ്റാണ്ടോടെയാണ് ബുദ്ധമതത്തിന്റെ അധഃപതനം ആരംഭിച്ചത് മദ്ധ്യേഷ്യയിൽ നിന്നുള്ള തുർക്കിക്ക് വിഭാഗക്കാരുടെ വരവ് ബുദ്ധമതകേന്ദ്രങ്ങൾ തകർക്കപ്പെടാനും ബുദ്ധമതത്തിന്റെ മേഖലയിലെ ക്ഷയത്തിനും കാരണമായി ബുദ്ധമതത്തിന്റെ ക്ഷയത്തോടെ കിഴക്കൻ മേഖലയിൽ ഹിന്ദുമതം അല്പം ഉയർച്ച പ്രാപിച്ചെങ്കിലും അറബികളുടെ വരവോടെ ഇസ്ലാം മതം വ്യാപകമായി അഫ്ഗാനിസ്താന്റെ ആകെ ഭൂപ്രദേശത്തിന്റെ ശതമാനം പ്രദേശത്ത് കൃഷി ചെയ്യുന്നുണ്ട് ഇതിൽ ശതമാനം ഭാഗം ജലസേചനമില്ലാതെയുള്ള കൃഷിക്ക് അനുയോജ്യമാണ് ഇവിടെ ഗോതമ്പും ബാർലിയും കൃഷി ചെയ്യുന്നു ബാക്കി പ്രദേശത്ത് ജലസേചനം അത്യാവശ്യമാണ് തെക്കുകിഴക്കൻ ഭാഗത്ത് കണ്ടഹാർ മരുപ്പച്ച പ്രദേശം കിഴക്കുഭാഗത്ത് കാബൂൾ താഴ്വര ജലാലാബാദ് വടക്ക് ഖുണ്ഡസ് മസാരി ഷരീഫ് പടിഞ്ഞാറ് ഹാരി റുദ് താഴ്വര ഹെറാത് എന്നിവിടങ്ങളിലാണ് രാജ്യത്തെ കൃഷിഭൂമിയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് പണ്ട് സിസ്റ്റൻ ഉൾപ്പെടുന്ന വടക്കുകിഴക്കൻ ഭാഗത്ത് വൻ ജലസേചനപദ്ധതികളിലൂടെ കാർഷികപുരോഗതി കൈവരിച്ചിരുന്നു എന്നാൽ പിൽക്കാലത്ത് ഇവിടം നശിപ്പിക്കപ്പെടുകയോ താനേ നശിക്കുകയോ ചെയ്തു കന്നുകാലിവളർത്തൽ ഇവിടത്തുകാരുടെ മറ്റൊരു തൊഴിലാണ് ആട് ചെമ്മരിയാട് കോഴി തുടങ്ങിയവയോക്കെ മിക്കവാറും അഫ്ഘാൻ ഗ്രാമങ്ങളിലും കണ്ടുവരുന്നു കന്നുകാലികൾക്കാവശ്യമായ തീറ്റ മുഴുവനായും അതതു ഗ്രാമങ്ങളിൽ ലഭിക്കാറില്ല അതുകൊണ്ട് വേനൽക്കാലങ്ങളിൽ കന്നുകാലികളെ മേയ്ക്കുന്നതിന് മലമുകളിൽ കൊണ്ടുപോകുന്നു ഇത്തരത്തിൽ കന്നുകാലികളെ മലമുകളിൽ മേയ്ക്കാൻ കൊണ്ടുപോകൽ ചിലയാളുകൾ തങ്ങളുടെ മുഴുവൻസമയ ജോലിയാക്കാറുണ്ട് അലഞ്ഞുതിരിഞ്ഞു ജീവിക്കുന്ന ഇവർ ഓരോ വസന്തകാലാത്തും തങ്ങളുടെ കാലിക്കൂട്ടങ്ങളേയും മേച്ച് മദ്ധ്യ അഫ്ഗാനിസ്താനിലെ മലകളിലേക്ക് യാത്രയാകുന്നു തണുപ്പു തുടങ്ങുന്നതിനു മുൻപ് ഇവർ തങ്ങളുടെ ഗ്രാമങ്ങളിലോ തണുപ്പുകാലകേന്ദ്രങ്ങലിലോ തിരിച്ചെത്തുന്നു ലെ ഒരു കണക്കെടുപ്പനിസരിച്ച് അഫ്ഗാനിസ്താനിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന ഇത്തരം പത്തിനും ഇരുപതു ലക്ഷത്തിനുമിടയിൽ ആളുകളുണ്ടെന്നു കണക്കാക്കുന്നു ഇവരിൽ മിക്കവാറൂം പേരും പഷ്തൂണുകളും ബലൂചികളുമാണ് ഇവരെ പൊതുവേ കുചി എന്നു വിളിക്കുന്നു അലഞ്ഞു തിരിഞ്ഞുനടക്കുന്നവർ എന്ന ഫാഴ്സി വാക്കായ കുച് എന്ന വാക്കിൽ നിന്നാണ് ഈ പേര് പുരാതനകാലം മുതലേ അഫ്ഗാനിസ്താൻ ധാതുക്കളുടെ ഉല്പാദകരായിരുനു രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള കോക്ച്ചാ നദിയുടെ തീരത്തുള്ള സരി സാങ് പ്രദേശത്തുള്ള ലാപിസ് ലസൂലി നീലനിറത്തിലുള്ള കല്ല് നിക്ഷേപം ഇതിൽ വളരെ പ്രശസ്തമാണ് അഫ്ഘാൻ പാകിസ്താൻ അതിർത്തിയിൽ ക്വെറ്റക്കു പടിഞ്ഞാറായുള്ള ചഗായ് കുന്നുകളിലും ഇപ്പോൾ ലാപിസ് ലസൂലിയുടെ നിക്ഷേപം ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട് ലോകത്ത് വളരെക്കുറച്ച് സ്ഥലങ്ങളിൽ മാത്രമേ ലാപിസ് ലസൂലിയുടെ നിക്ഷേപമുള്ളൂ എന്നാൽ നിസ്താനിലെ ഖനികളിൽ നിന്നും പ്രത്യേകിച്ച് ബദാഖ്ഷാനിൽ നിന്നും ഇത് പുരാതനകാലം മുതലേ ഖനനം ചെയ്യപ്പെട്ടിരുന്നു ബി സി ഇ നാലാം സഹസ്രാബ്ദത്തിന്റെ അവസാനകാലങ്ങളിൽ ഈജിപ്തിലേക്കു വരെ ഈ കല്ലുകൾ ഇവിടെ നിന്നും കയറ്റുമതി ചെയ്തിരുന്നു രാജ്യത്ത് നിരവധി പ്രദേശങ്ങളിൽ ചെമ്പിന്റെ നിക്ഷേപമുണ്ട് കാബൂളിനു തെക്കുള്ള ലോഗർ താഴ്വര ഹെറാതിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ കണ്ടഹാറിനു വടക്ക് അർഘന്ദാബ് നദിയോടു ചേർന്നപ്രദേശങ്ങൾ പഞ്ച്ഷീർ താഴ്വരക്കു വടക്കുള്ള അന്ദരാബ് തുടങ്ങിയ ഇടങ്ങളിൽ ചെമ്പിന്റെ നിക്ഷേപമുണ്ട് ഹെറാത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ വെളുത്തീയത്തിന്റെ നിക്ഷേപമുണ്ട് കണ്ടഹാറിനു വടക്കുകിഴക്കുള്ള മുഖർ പ്രദേശത്തും ബഡാഖ്ഷാനിലെ നദികളിലും സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുണ്ട് കാബൂളിനു പടിഞ്ഞാറുള്ള ഹാജിഗാക് ചുരത്തിനടുത്ത് ഇരുമ്പിന്റെ വൻനിക്ഷേപവുമുണ്ട് ഷിബർഘൻ സരൈ പൂൽ എന്നീ പ്രദേശങ്ങളിൽ പ്രകൃതിവാതകനിക്ഷേപമുണ്ട് ഇവിടെ നിന്നും മുതൽ തന്നെ പ്രകൃതിവാതകം ശേഖരിച്ച് കയറ്റുമതി ചെയ്യുന്നുണ്ട് റോഡുകളാണ് പ്രധാന ഗതാഗത മാർഗങ്ങൾ സമുദ്രസാമീപ്യമില്ലായ്മ നിമ്നോന്നതമായ ഭൂപ്രകൃതി റെയിൽവേ സൌകര്യം വർധിപ്പിക്കുന്നതിലുള്ള പരിമിതികൾ ജലസമൃദ്ധി കുറഞ്ഞ ഗതാഗത സൌകര്യമില്ലാത്ത നദികൾ തുടങ്ങിയവ മറ്റു ഗതാഗത മാർഗങ്ങളുടെ വികസനത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നു രാജ്യത്തെ വ്യാപാരകേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നവയും അയൽരാജ്യങ്ങളിലെ റെയിൽവേ കേന്ദ്രങ്ങളോളം എത്തുന്നവയുമായ ഒന്നാംകിട റോഡുകളുടെ നിർമ്മാണത്തിനാണ് അഫ്ഗാനിസ്താൻ ഊന്നൽ നൽകിയത് നുശേഷം ഈ മേഖലയിൽ സാമാന്യമായ പുരോഗതി നേടാനായി വിപുലമായ റോഡ് ശൃംഖലയിലൂടെ അഫ്ഗാനിസ്താനിലെ പ്രധാന നഗരങ്ങളെ കഷ്ക തുർക്മെനിസ്താൻ ടെർമിസ് ഉസ്ബെകിസ്താൻ ചമൻ പെഷാവർ തുടങ്ങിയ അയൽനാടൻ റെയിൽവേ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു ഈ റോഡുകൾ ഇന്ത്യാഉപഭൂഖണ്ഡത്തിലെ വിപണന കേന്ദ്രങ്ങൾക്ക് മധ്യേഷൻ നഗരങ്ങളുമായി നേരിട്ടുബന്ധം പുലർത്തുവാനുള്ള സൌകര്യം നല്കുന്നു നഗരങ്ങൾക്കിടയിൽ മോട്ടോർ വാഹനഗതാഗതം നന്നെ പുരോഗമിച്ചിട്ടും ഗ്രാമവാസികൾ ഒട്ടകങ്ങളും കഴുതകളും വലിക്കുന്ന വണ്ടികളെ ഗതാഗത മാധ്യമമായി അവലംബിക്കുന്ന സ്ഥിതിയാണ് തുടർന്നുവരുന്നത് അഫ്ഗാനിസ്താനിൽ വ്യോമസഞ്ചാരം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട് പ്രവിശ്യാനഗരങ്ങളിൽ മിക്കവയിലും വിമാനത്താവളങ്ങളുണ്ടെങ്കിലും ഇവയിൽ പലതും ശൈത്യകാലത്ത് അടച്ചിടേണ്ടിവരുന്നു കാബൂളിലും കാന്ദഹാറിലുമാണ് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ളത് സ്റ്റേറ്റ് ഉടമയിലുള്ള ആരിയാനാ അഫ്ഗാൻ എയർലൈൻസ് മുതൽ പ്രവർത്തിച്ചു തുടങ്ങി ഇപ്പോൾ ഡൽഹി ദുബൈ ഫ്രാങ്ക്ഫർട്ട് കാന്ദഹാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കാബൂളിൽനിന്നും ആരിയാനാ അഫ്ഗാൻ എയർലൈൻസ് വിമാനസർവീസുകൾ നടത്തുന്നു നാറ്റോയുടെ നേതൃത്വത്തിലുള്ള ത്തോളം വരുന്ന സൈന്യത്തെയാണ് ആഭ്യന്തരസുരക്ഷക്കായി അഫ്ഗാൻ സർക്കാർ ആശ്രയിക്കുന്നത് നാറ്റോ സൈന്യം ഇന്റർനാഷണൽ സെക്ര്യൂരിറ്റി അസിസ്റ്റൻസ് ഫോഴ്സ് എന്നും അറിയപ്പെടുന്നു ഇതിനും പുറമേ ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി പേരടങ്ങുന്ന അമേരിക്കൻ സൈനികരും ഇവിടെയുണ്ട് ഇവർ ഓപ്പറേഷൻ എൻഡ്യൂറിങ് ഫ്രീഡം ഇൻ അഫ്ഗാനിസ്താൻ എന്നും അറിയപ്പെട്ടു ഐ എസ് എ എഫ് പ്രധാനമായും അഫ്ഗാൻ സർക്കാരിനെ സഹായിക്കുമ്പോൾ ഒ ഇ എഫ് അൽ ഖ്വയ്ദക്കും താലിബാനുമെതിരെയുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നു ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് താജിക്കുകൾ പോലെയുള്ള പഷ്തൂണിതരവിഭാഗങ്ങളുമായി അധികാരം പങ്കുവക്കേണ്ടി വന്നത് പതിനെട്ടാം നൂറ്റാണ്ടുമുതലേ രാജ്യത്തിന്റെ അധികാരികളായിത്തുടർന്ന പഷ്തൂണുകളിലെ ഒരു വലിയ വിഭാഗം തോൽവിയായാണ് കരുതുന്നുണ്ട് ഇന്നത്തെ അഫ്ഗാൻ സർക്കാരിന്റെ പ്രധാന എതിരാളികളിലൊരാള ഗുൾബുദ്ദീൻ ഹെക്മത്യാർ ഈ വാദഗതിയുടെ പ്രധാനവക്താവാണ് പഷ്തൂൺ ദേശീയവാദമാണ് ഇദ്ദേഹത്തിന്റെ പ്രധാനനയം വടക്കുകിഴക്കൻ പ്രദേശത്തെ പഷ്തൂണുകൾക്കിടയിലാണ് ഹെക്മത്യാറിന്റെ പ്രധാന പ്രവർത്തനമേഖല ഇതിനുപുറമേ പുതിയ അഫ്ഗാൻ സർക്കാരിന്റെ പ്രവർത്തനം മൂലം വടക്കും പടിഞ്ഞാറൂം ഭാഗങ്ങൾക്ക് ലഭിച്ച അത്ര വികസനം പഷ്തൂണുകളുടെ മേഖലയായ തെക്കും കിഴക്കും ഭാഗങ്ങളിൽ ലഭിച്ചിട്ടില്ല ഈ ഭാഗം സുരക്ഷിതമല്ലാത്തതിനാൽ ഇവിടത്തെ വികസനം താരതമ്യേന മെല്ലെയായിരുന്നു വിദേശികളും സ്വദേശികളുമായ സന്നദ്ധപ്രവർത്തകരും തെക്കുഭാഗത്ത് പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല് ദാരിദ്യവും സർക്കാർ നിയന്ത്രണത്തിന്റെ അഭാവവും അഴിമതിയും മൂലം ഈ ഭാഗങ്ങളിൽ അരാജകത്വം ഉടലെടുത്തു ഇതിനു പുറമേ ഈ മേഖലകളിൽ കറുപ്പിന്റെ ഉത്പാദനവും വർദ്ധിച്ചു താലിബാന്റെ ഭരണത്തിന്റെ തുടക്കത്തിൽ ഹെക്റ്റർ കറുപ്പ് കൃഷിക്ക് ഉപയോഗിച്ചിരുന്നത് ആയപ്പോഴേക്ക്കും ഹെക്ടർ ആയി ഉയർന്നു ഇതിൽത്തന്നെ തെക്കൻ അഫ്ഗാനിസ്താനിലായിരുന്നു ഏറിയപങ്കും ആ വർഷം ലോകത്തെ ആകെ കറുപ്പുൽപ്പാദനത്തിന്റെ ശതമാനവും അഫ്ഗാനിസ്താനിലായിരുന്നു കറുപ്പ് ഹെറോയിൻ ആയി പരിവർത്തനം ചെയ്യുന്നതും അഫ്ഗാൻ രാസശാലകളിലാണ് അതുകൊണ്ട് ഈ പടിയിൽ ഏർപ്പെട്ട ധാരാളം പണമുണ്ടാക്കുന്ന അഫ്ഗാനികൾ സർക്കാർ നിയന്ത്രണം താല്പര്യപ്പെടുന്നുമില്ല പാകിസ്താനുമായുള്ള കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയായ ഡ്യൂറണ്ട് രേഖയാണ് അഫ്ഗാനിസ്താനിലെ പ്രശ്നങ്ങളുടെ കേന്ദ്രം ഈ രേഖക്കപ്പുറത്ത് പ്രവർത്തിക്കുന്ന പാകിസ്താനിലെ താലിബാൻ കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്താനിലെ സർക്കാറിന് സാധിക്കുന്നില്ലെന്ന് മാത്രമല്ല നടപടിയെടുക്കാൻ പാകിസ്താൻ വിമുഖത കാണിക്കുകയും ചെയ്തിരുന്നു പാകിസ്താനിലെ വലിയ വിഭാഗം ജങ്ങൾ പാശ്ചാത്യവിരുദ്ധരാണ് അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന പാക് പ്രവിശ്യകളായ എൻ ഡബ്ല്യു എഫ് പി ബലൂചിസ്താൻ എന്നിവയിലെ മിക്കവരും പഷ്തൂണുകളും മൗലിക ഇസ്ലാമികവാദികളും പാശ്ചാത്യവിരുദ്ധരുമാണ് എൻ ഡബ്ല്യു എഫ് പിക്കക്കത്ത് ഫെഡറലി അഡ്മിനിസ്ട്രേഡ് ട്രൈബൽ ഏരിയാസ് എന്നറിയപ്പെടുന്ന സ്വതന്ത്രപ്രദേശങ്ങളും അഫ്ഗാൻ അതിർത്തിയോട് ചേർന്നുണ്ട് സ്വയംഭരണമുള്ള ഈ മേഖലയിൽ പാക് സർക്കാരിന് കാര്യമായ നിയന്ത്രണമൊന്നുമില്ല ഈ മേഖലകൾ അഫ്ഗാനിസ്താൻ സർക്കാർ വിരുദ്ധർക്കും അൽ ഖ്വയ്ദക്കും വളക്കൂറുള്ള പ്രദേശമാണ് യൂറോപ്പിന്റെ തെക്കുകിഴക്ക് മെഡിറ്ററേനിയൻ തീരത്തുള്ള പരമാധികാര രാജ്യമാണ് അൽബേനിയ ഔദ്യോഗികനാമം പീപ്പിൾസ് റിപ്പബ്ലിക് ഒഫ് അൽബേനിയ റിപ്പബ്ലിക്കാ പോപ്പുലർ എഷ്ക്വിപെരൈസ് ഷ്ക്വിപെരി എന്നാൽ കഴുകന്റെ നാട് എന്നാണർഥം ടിറാനയാണ് തലസ്ഥാനം ഈ മേഖലയിലെ മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വികസനകാര്യത്തിൽ ഏറ്റവും പിന്നിൽ നില്ക്കുന്ന അൽബേനിയ സെർബിയയ്ക്കും ഗ്രീസിനും ഇടയ്ക്ക് ഏഡ്രിയാറ്റിക് കടൽത്തീരത്തു സ്ഥിതിചെയ്യുന്നു വടക്ക് മോണ്ടെനെഗ്രൊ തെക്കുകിഴക്ക് സെർബിയ കൊസൊവോ കിഴക്ക് മാസിഡോണിയ തെക്ക് ഗ്രീസ് പടിഞ്ഞാറ് അഡ്രിയാറ്റിക് കടൽ തെക്കുപടിഞ്ഞാറ് ഇയോനിയൻ കടൽ എന്നിവയാണ് അൽബേനിയയുടെ അതിർത്തികൾ അൽബേനിയയെ ഓട്റാൻടോ കടലിടുക്ക് ഇറ്റലിയുടെ തീരത്ത് നിന്നും വേർതിരിക്കുന്നു രാജ്യത്തിന്റെ മധ്യഭാഗം മുഴുവനും തെ വടക്കായിക്കിടക്കുന്ന ഡൈനാറിക് മലനിരകളാണ് ഇവ കിഴക്കു മാസിഡോണിയൻ സമതലങ്ങളോളം വ്യാപിച്ചിരിക്കുന്നു അൽബേനിയയ്ക്കു കുറുകെയുള്ള ഗതാഗതം ദുർഘടവും പ്രായേണ ദുഷ്കരവുമാണ് ഇസ്മായീൽ ക്വെമാലി സ്വാതന്ത്ര്യസമര നായകൻ വില്യം ഓഫ് അൽബേനിയ ചുരുങ്ങിയകാലം അൽബേനിയയുടെ രാജാവായിരുന്നു മാർച്ച് സെപ്റ്റംബർ സോഗ് ഓഫ് അൽബേനിയ പ്രസിഡന്റും രാജാവുമായിരുന്നു എന്വർ ഹോജ അൾജീരിയ അൽ ജസ യിർ ബെർബെർ ലെഡ്സായെർ ഔദ്യോഗിക നാമം പീപ്പിൾസ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് അൾജീരിയ ആഫ്രിക്കൻ വൻകരയിലെ ഏറ്റവും വലിയ രാജ്യമാണ് വടക്കേ ആഫ്രിക്കയിലെ സ്വതന്ത്ര പരമാധികാര രാജ്യമാണ് അൾജീറിയ ദ്വീപ് എന്നർത്ഥമുള്ള അറബി വാക്കിൽ നിന്നാണ് അൾജീറിയ എന്ന പേരു ലഭിച്ചത് ഭരണഘടനാപരമായി അൾജീറിയ ഒരു അറബി ഇസ്ലാമിക രാജ്യമാണ് അൾജീരിയയുടെ അയൽ രാജ്യങ്ങൾ ടുണീഷ്യ വടക്കുകിഴക്ക് ലിബിയ കിഴക്ക് നീഷർ തെക്കുകിഴക്ക് മാലി മൗറിത്താനിയ തെക്കുവടക്ക് മൊറോക്കോ പശ്ചിമ സഹാറയുടെ ഏതാനും കിലോമീറ്ററുകൾ പടിഞ്ഞാറ് എന്നിവയാണ് ഭരണഘടനാപരമായി അൾജീരിയ ഒരു ഇസ്ലാമിക്ക് അറബ് അമാസിഘ് ബെർബെർ രാജ്യമാണ് അൾജീരിയ ആഫ്രിക്കൻ യൂണിയൻ ഒപെക് പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന എന്നിവയുടെ അംഗമാണ് ഭൂവിജ്ഞാനപരമായി സഹാറാമരുഭൂമി അറ്റ്ലസ് പീഠപ്രദേശം എന്നിങ്ങനെ അൽജീരിയയെ രണ്ടായി വിഭജിക്കാം ഭൗമായുസ്സിലെ പ്രാചീന യുഗങ്ങൾ മുതൽക്കേ കാര്യമായ പ്രതലവ്യതിയാനങ്ങൾക്കു വിധേയമാകാതെ തുടർന്നുപോന്ന ഉറച്ച ശിലാഘടനയാണ് സഹാറാപ്രദേശത്തിനുള്ളത് പ്രീകാംബ്രിയൻ ശിലകളുടെ മേൽ പാലിയോസോയിക് യുഗത്തിലേതായ നിക്ഷേപങ്ങളും ക്രിട്ടേഷ്യസ് യുഗത്തിൽ സമുദ്രാതിക്രമണത്തിനു വിധേയമായതിലൂടെ രൂപംകൊണ്ടിട്ടുള്ള ചുണ്ണാമ്പുകല്ല് അട്ടികളുടെ നേരിയ ആവരണങ്ങളും അടങ്ങുന്നതാണ് ഈ പ്രദേശത്തെ ശിലാസംരചന ഉത്തര അൽജീരിയ അറ്റ്ലസ് വലന പർവതന ങ്ങളുടെ ഒരു ഭാഗമാണ് ഭൂവിജ്ഞാനികളുടെ അഭിപ്രായത്തിൽ സഹാറ റ്റിറേനിയ എന്നീ പുരാതന ഭൂഖണ്ഡങ്ങളുടെ ഞെരുങ്ങലിൽപ്പെട്ട് മടങ്ങി ഉയർന്നു പർവതങ്ങളായിത്തീർന്ന ഒരു ഭൂഅഭിനതിയാണ് അൽജീരിയ ഈ പർവതന പ്രക്രിയയുടെ കാലം ടെർഷ്യറിയുഗമായി അനുമാനിക്കപ്പെടുന്നു ചുണ്ണാമ്പുകല്ല് മണൽക്കല്ല് തുടങ്ങിയവയുടെ ആധിക്യമുള്ള നൂതനശിലാക്രമങ്ങളാണ് ഈ പ്രദേശത്തുള്ളത് ഉത്തര അൽജീരിയയിൽ മെഡിറ്ററേനിയൻ തീരത്തിനു സമാന്തരമായും സഹാറയ്ക്ക് അരികിലായും രണ്ടു പർവതനിരകൾ കാണുന്നു ഇവയ്ക്കിടയിലായി നിമ്നോന്നതഭാഗങ്ങൾ കുറഞ്ഞ ഒരു പീഠപ്രദേശവുമുണ്ട് വടക്കേ അറ്റത്തെ പർവതനിരയുടെ ശാഖകളായ കുന്നുകൾ സമുദ്രതീരത്തോളം വിച്ഛിന്നമായി നീണ്ടു കാണുന്നു അവയ്ക്കു പിറകിലായുള്ള മലനിര ടെൽ എന്നു വിളിക്കപ്പെടുന്നു സമുദ്രതീരത്ത് ഈ നിരകളുടെ ശരാശരി ഉയരം മീ ആണ് എന്നാൽ ഉള്ളിലേക്കു പോകുന്തോറും അതു ഗണ്യമായി കൂടുന്നു അൽജിയേഴ്സിനടുത്തുള്ള ജുർജുരായുടെ ഉയരം മീ ആണ് ഈ മലനിരകൾക്കിടയ്ക്ക് ഫലഭൂയിഷ്ഠങ്ങളായ നിരവധി താഴ്വരകളുണ്ട് ഇവ പൊതുവേ ക്രമരഹിതമായി കാണപ്പെടുന്നു സമുദ്രതീരത്തുള്ള പർവതനിരകൾ മൊറോക്കോയുടെ കിഴക്കൻ ഭാഗം മുതൽ ട്യുണീഷ്യവരെ എത്തുന്നു തെസ്സാല ക്വാർസെനിസ് എന്നിവ ഈ മലനിരകളുടെ അൽജീരിയൻ ഭാഗങ്ങളാണ് സമുദ്രതീര മലനിരകൾക്കും തെ സഹാറ അറ്റ്ലസിനും മധ്യേ ഏതാണ്ട് സമനിരപ്പായുള്ള പീഠപ്രദേശമാണുള്ളത് ശരാശരി മീ ഉയരത്തിലുള്ള ഈ പ്രദേശം സ്റ്റെപ് മാതൃകയിലുള്ള പുൽമേടുകളും ഇടയ്ക്കിടെയുള്ള ചതുപ്പുകളും ഉൾക്കൊണ്ടു കാണുന്നു ഗ്രീഷ്മകാലത്തു വരണ്ടുണങ്ങുന്ന ഈ ചതുപ്പുകൾ ശിശിരകാലത്തു ലവണജലതടാകങ്ങളായി രൂപാന്തരം പ്രാപിക്കുന്നു ഷാട്ട് ചോട്ട് എന്നാണ് ഇവ അറിയപ്പെടുന്നത് സഹാറ അറ്റ്ലസ് കി പടിഞ്ഞാറായി രാജ്യത്തുടനീളമുള്ള ഉയർന്നമലനിരകളാണ് ഉത്തര അൽജീരിയയുടെ കാലാവസ്ഥയിൽ തെക്കുള്ള സഹാറാമരുഭൂമിയുടെ പ്രഭാവം ഇല്ലാതാക്കുന്നത് ഈ പർവതങ്ങളാണ് തെ പ വ കി ആയി സ്ഥിതിചെയ്യുന്ന ഇവയുടെ ഉയരം ക്രമേണ കുറഞ്ഞ് വടക്കുള്ള പീഠപ്രദേശത്ത് ലയിക്കുന്നു മെഡിറ്ററേനിയൻ സമുദ്രത്തിനും വിസ്തൃതമായ സഹാറാമരുഭൂമിക്കും ഇടയ്ക്കുള്ള സ്ഥാനം കാലാവസ്ഥയിൽ ഋതുവ്യവസ്ഥകൾക്കു കൂടുതൽ സ്വാധീനത കൈവരുത്തുന്നു ശൈത്യകാലത്താണ് മഴ ലഭിക്കുന്നത് പശ്ചിമവാതങ്ങളുടെ പ്രഭാവം മൂലമുള്ള ചുഴലിമഴ ഇവിടെ സാധാരണമാണ് ഗ്രീഷ്മകാലത്തു വ കിഴക്കുനിന്നെത്തുന്ന ശുഷ്കമായ ഉഷ്ണക്കാറ്റുകളുടെ പ്രഭാവം മൂലം പൊതുവേ വരൾച്ച അനുഭവപ്പെടുന്നു മൊത്തത്തിൽ ആർദ്രവും തണുത്തതുമായ ശൈത്യകാലവും വരണ്ടു ചൂടു കൂടിയ വേനൽക്കാലവുമാണുള്ളത് എല്ലാ മാസങ്ങളിലും സൂര്യപ്രകാശം വേണ്ടുവോളം ലഭിക്കുന്നു തീരപ്രദേശങ്ങളിൽ കടൽക്കാറ്റുകളുടെ ഫലമായി കാലാവസ്ഥ ഏറെക്കുറെ സമീകൃതമാണ് രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങൾ അത്യുഷ്ണവും മഴക്കുറവും അനുഭവപ്പെടുന്ന മരുപ്രദേശങ്ങളാണ് വടക്കേ അൽജീരിയയിൽ മെഡിറ്ററേനിയൻ കാലാവസ്ഥയ്ക്കിണങ്ങുന്ന സസ്യജാലമാണുള്ളത് സഹാറ അറ്റ്ലസ് വരെയുള്ള പ്രദേശങ്ങൾ സസ്യസമൃദ്ധമാണ് അൽജീരിയയിൽ മാത്രം കണ്ടുവരുന്ന മുന്നൂറോളമിനം ചെടികളുണ്ട് തെക്കൻ ഭാഗങ്ങളിലേക്കു ചെല്ലുന്തോറും മഴക്കുറവു മൂലം സസ്യങ്ങളുടെ വിതരണം ക്രമേണ കുറഞ്ഞുവരുന്നു മെഡിറ്ററേനിയൻ പ്രദേശത്ത് നിത്യഹരിതവൃക്ഷങ്ങളും കുറ്റിച്ചെടികളുമാണ് സാർവത്രികമായുള്ളത് താഴ്വാരങ്ങളിലും കടൽത്തീരത്തുള്ള കുന്നുകളിലും ഒലീവ് വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നു ഉയർന്ന പ്രദേശങ്ങളിൽ ആലെപ്പോ പൈൻ കോർക്ക് ഓക് സെഡാർ തൂജ തുടങ്ങിയ വൃക്ഷങ്ങളാണ് ധാരാളമായുള്ളത് കുന്നിൻചരിവുകളും താഴ്വാരങ്ങളും പടർപ്പുകൾ മൂടി കാണപ്പെടുന്നു തെക്കോട്ടു പോകുന്തോറും സ്റ്റെപ് മാതൃകയിലുള്ള സസ്യജാലമാണുള്ളത് ഉയരം കുറഞ്ഞ പുൽവർഗങ്ങളും കുറ്റിച്ചെടികളും അങ്ങിങ്ങായി ജലസമൃദ്ധമായ സ്ഥലങ്ങളിൽ ജൂണിപെർ വൃക്ഷക്കൂട്ടങ്ങളും കാണാം സഹാറാപ്രദേശം സസ്യരഹിതമായ മണൽപ്പുറങ്ങളാണ് അങ്ങിങ്ങായി മരൂരുഹങ്ങളും വളരുന്നു മെഡിറ്ററേനിയൻ കാലാവസ്ഥയാണെങ്കിൽ പോലും ആന സിംഹം തുടങ്ങിയ വന്യമൃഗങ്ങൾ കാണാനില്ല ഇവ നാമാവശേഷമായിയെന്നു കരുതാം കാട്ടുപന്നി കുറുനരി തുടങ്ങിയവയും മാൻവർഗങ്ങളുമാണ് ഇപ്പോഴുള്ള വന്യമൃഗങ്ങൾ പിതിക്കസ് ഇനുവസ് എന്ന പ്രത്യേകയിനം കുരങ്ങുകളെയും അൽജീരിയയിൽ കാണാം കഴുകൻ പരുന്ത് ഒട്ടകപ്പക്ഷി തുടങ്ങിയ പക്ഷികളും സമൃദ്ധമായി ഉണ്ട് മരുപ്രദേശങ്ങളിൽ കൊമ്പുള്ള അണലികളും തേൾവർഗങ്ങളും ധാരാളമാണ് അൽജീരിയയിലെ പ്രാചീനനിവാസികൾ ബെർബർവർഗക്കാരായിരുന്നു അറബികളുടെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ അൽജീരിയയിൽ അറബിസംസ്കാരവും ഇസ്ലാം വിശ്വാസവും വ്യാപിക്കുന്നതിനു സഹായകമായി എന്നാൽ അറബികൾ ഈ പ്രദേശത്തു സ്ഥിരമായി പാർപ്പുറപ്പിക്കുകയോ സങ്കരവർഗങ്ങൾ ഉടലെടുക്കുന്നതിനു സാഹചര്യം സൃഷ്ടിക്കുകയോ ചെയ്തില്ല ഉയർന്ന പ്രദേശങ്ങളിൽ സ്ഥിരമായി പാർപ്പുറപ്പിച്ചു കാർഷികവൃത്തിയിലേർപ്പെട്ടിരുന്ന ബെർബർ വർഗക്കാർ തനതായ സംസ്കാരം അഭിവൃദ്ധിപ്പെടുത്തുന്നതിൽ പ്രത്യേകം തത്പരരായിരുന്നു അറബികൾ സാധാരണയായി കൂടാരങ്ങൾ നിർമിച്ചു പാർത്തുപോന്ന സാർഥവാഹന്മാരായിരുന്നു ഫ്രഞ്ച് ആധിപത്യകാലത്തും മുസ്ലിങ്ങളുടെ സംഖ്യ ഗണ്യമായി വർധിച്ചു യൂറോപ്യരും ഇസ്ലാമികേതര സമുദായങ്ങളും തലസ്ഥാനമായ അൽജിയേഴ്സിലും തെക്കൻ പ്രവിശ്യകളിലുമാണു പാർപ്പുറപ്പിച്ചിട്ടുള്ളത് യൂറോപ്യരിൽ ഭൂരിപക്ഷവും ഫ്രഞ്ചുകാരാണ് സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇവരുടെ സംഖ്യ ഗണ്യമായി കുറഞ്ഞിരിക്കുന്നു യൂറോപ്യരിൽ ഭൂരിഭാഗവും കത്തോലിക്കരാണ് ജനപ്പെരുപ്പം അൽജീരിയയുടെ വികസനത്തെ സാരമായി ബാധിക്കുന്നു പ്രധാന ഭാഷ അറബിയാണ് പ്രാക്തനഭാഷകളിൽ ഇന്നും പ്രചാരത്തിലുള്ളത് ബെർബർ ആണ് താരെഗ് വർഗക്കാരാണ് ഈ ഭാഷ സംസാരിക്കുന്നത് കബീലിയാ പ്രദേശത്തും ആറെസ് മലവാരങ്ങളിലും ഇതിനു പ്രചാരമുണ്ട് അൽജീരിയയുടെ ഭൂരിഭാഗവും കൃഷിയോഗ്യമല്ല എന്നാൽ മെഡിറ്ററേനിയൻ തീരത്തെ ഫലഭൂയിഷ്ഠമായ താഴ്വാരങ്ങളിൽ ശാസ്ത്രീയ കൃഷി സമ്പ്രദായത്തിലൂടെ മികച്ച വിളവ് ലഭിക്കുന്നു മലഞ്ചരിവുകളും കുന്നിൻപുറങ്ങളും മേച്ചിൽസ്ഥലങ്ങളോ നിയന്ത്രിത വനങ്ങളോ ആയി ഉപയോഗിക്കപ്പെടുന്നു ഈ പ്രദേശങ്ങളിൽ കൃഷി താരതമ്യേന കുറവാണ് ഗോതമ്പ് ബാർലി ഓട്സ് എന്നീ ധാന്യങ്ങളാണ് പ്രധാനവിളകൾ മെഡിറ്ററേനിയൻ തീരത്തുള്ള ഒറാൻ ഡിപ്പാർട്ടുമെന്റിൽ മുന്തിരിക്കൃഷി ധാരാളമായി നടക്കുന്നു ഒലീവ് മരങ്ങളും നാരകം ആപ്രിക്കോട്ട് ബദാം തുടങ്ങിയ ഫലവൃക്ഷങ്ങളും സമൃദ്ധമാണ് സമുദ്രതീരഭാഗങ്ങളിൽ ശിശിരകാലം കാഠിന്യം കുറഞ്ഞ് അനുഭവപ്പെടുന്നതിനാൽ പച്ചക്കറിക്കൃഷി സാമാന്യമായി നടക്കുന്നു കോൺസ്റ്റന്റയിൻ ഡിപ്പാർട്ടുമെന്റിൽ പുകയിലക്കൃഷി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട് ജലസേചനസൗകര്യങ്ങളും പദ്ധതികളും താരതമ്യേന വിരളമാണ് സഹാറാപ്രദേശത്ത് ഈന്തപ്പന കൃഷി ചെയ്യുന്നു പീഠപ്രദേശത്തും അറ്റ്ലസ് പർവതത്തിന്റെ കടൽത്തീരനിരകളിലും ആടുവളർത്തൽ വികസിച്ചിട്ടുണ്ട് ആടുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന സഞ്ചാരികളായ ഇടയൻമാരിൽ അധികവും മുസ്ലിങ്ങളാണ് കോർക്ക് ആണ് ഏറ്റവും വിലപ്പെട്ട വനവിഭവം ടെലിഗ്രാഫ് തൂണുകൾക്കും റെയിൽപ്പാളങ്ങളിലെ സ്ളീപ്പറുകൾക്കും ഉപയോഗപ്പെടുന്ന പൈൻ വർഗത്തിൽപ്പെട്ട ആലെപ്പോ മരം അറ്റ്ലസിന്റെ കിഴക്കൻ പകുതിയിൽ സുലഭമാണ് ഓക് സെഡാർ തുടങ്ങിയ വൃക്ഷങ്ങളും ഗണ്യമായി വളരുന്നു പെട്രോളിയമാണ് അൽജീരിയയിലെ ഏറ്റവും പ്രധാനപ്പെട്ട ധാതുദ്രവ്യം സഹാറാപ്രദേശത്തിന്റെ വടക്കരികിലും രാജ്യത്തിന്റെ കിഴക്കൻ പകുതിയിൽപ്പെട്ട ഹാസി മസൂദ് എഡ്ജ്ലെ തുടങ്ങിയ പ്രദേശങ്ങളിലും ധാതുഎണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും സമൃദ്ധ നിക്ഷേപങ്ങളുണ്ട് അൽജീരിയയിൽ എണ്ണ ഉത്പാദനം ഗണ്യമായി നടന്നുവരുന്നു എണ്ണഖനികളെ കുഴൽമാർഗ്ഗം ബോഗ് ആർസ്യൂ തുടങ്ങിയ നഗരങ്ങളുമായി ബന്ധിച്ചിട്ടുണ്ട് ട്യുണീഷ്യയിലെ ആസ് സുഖൈരാ തുടങ്ങിയ നഗരങ്ങളിലേക്കും പൈപ്പ് ലൈൻ ഘടിപ്പിച്ചിരിക്കുന്നു എണ്ണനഗരങ്ങളായ ഹാസി മസൂദ് ഹാസി ആമെൻ എന്നിവിടങ്ങളിൽനിന്ന് ഒറാൻ ആർസ്യൂ എന്നിവിടങ്ങളിലൂടെ അൽജിയേഴ്സിലേക്കു പോകുന്ന ഒരു പൈപ്പ്ലൈൻ നിർമ്മിക്കപ്പെട്ടിട്ടുണ്ട് വൈദ്യുതി ഉത്പാദനവും ഗണ്യമായി വികസിച്ചിട്ടുണ്ട് ഇരുമ്പ് നാകം ഈയം എന്നിവയാണ് സാമ്പത്തികപ്രാധാന്യമുള്ള ഇതരധാതുക്കൾ പരിമിതമായ തോതിൽ കൽക്കരിയും ലഭിക്കുന്നു മെഡിറ്ററേനിയൻ തീരത്ത് മത്സ്യബന്ധനം വിപുലമായി നടന്നുവരുന്നു മത്തി ആൻകോവിയസ് ടണ്ണി കവചമത്സ്യം തുടങ്ങിയവയാണു കൂടുതലായി ലഭിക്കുന്നത് രണ്ടാം ലോകയുദ്ധക്കാലത്താണ് യന്ത്രവത്കൃതവ്യവസായങ്ങൾ അൽജീരിയയിൽ ആരംഭിച്ചത് എന്നാൽ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റെയും മൂലധനത്തിന്റെയും കുറവുമൂലം വ്യാവസായിക പുരോഗതി മന്ദീഭവിക്കുകയുണ്ടായി ദേശസാത്കരണ നയം വിദേശ മൂലധനത്തെ ആകർഷിക്കാതിരുന്നതും ഇതിനു കാരണമായി ഭവിച്ചു രാജ്യത്തെ ഇറക്കുമതിയിൽ ഭൂരിഭാഗവും യന്ത്രോത്പാദിത വസ്തുക്കളായിത്തീർന്നു കാനിംഗ് മദ്യനിർമ്മാണം ഗവ്യവ്യവസായം എണ്ണ ശുദ്ധീകരണം തുടങ്ങിയവയും പുകയില സാധനങ്ങൾ തുകൽ വസ്തുക്കൾ തുണിത്തരങ്ങൾ എന്നിവയുടെ നിർമ്മാണവുമാണ് അൽജീരിയയിലെ പ്രധാന വ്യവസായങ്ങൾ രാസവളം തീപ്പെട്ടി കൊഴുപ്പ് കടലാസ് കണ്ണാടി വാസ്തുദ്രവ്യങ്ങൾ തുടങ്ങിയവയുടെ നിർമ്മാണവും വാർത്താവിനിമയോപകരണങ്ങളുടെ ഉത്പാദനവും വികസിച്ചുവരുന്നു കുടിൽവ്യവസായങ്ങളിൽ പ്രധാനം പരവതാനി തുകൽ സാധനങ്ങൾ എന്നിവയുടെ നിർമ്മാണമാണ് അന്നാബയിലെ ഇരുമ്പുരുക്കു നിർമ്മാണശാലയാണ് യന്ത്രവത്കൃതവ്യവസായങ്ങളിൽ ഏറ്റവും മുഖ്യം ഫ്രാൻസാണ് മുഖ്യ വാണിജ്യ പങ്കാളി തീരുവനിരക്കുകളിലെ അയവാണ് ഇതിനു കാരണം യന്ത്രോത്പാദിത വസ്തുക്കളും പഞ്ചസാര ഭക്ഷ്യഎണ്ണ ഗവ്യപദാർഥങ്ങൾ തുടങ്ങിയവയുമാണ് മുഖ്യമായ ഇറക്കുമതികൾ കയറ്റുമതിയിൽ പെട്രോളിയം വീഞ്ഞ് ഫലവർഗങ്ങൾ എന്നിവയ്ക്കാണ് പ്രാമുഖ്യമുള്ളത് ഫ്രഞ്ചുനാണയമായ ഫ്രാങ്കുമായി ഏതാണ്ട് തുല്യവിലയുള്ള ദീനാർ ആണ് വിനിമയ മാധ്യമം റോഡുഗതാഗതം വിപുലപ്പെട്ടിട്ടുണ്ട് സഹാറാപ്രദേശത്തിനു കുറുകെപ്പോലും മോട്ടോർ ഗതാഗതത്തിനുപയുക്തമായ പാതകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നു മൊറോക്കോ മുതൽ ട്യുണീഷ്യവരെ ചെന്നെത്തുന്ന മുഖ്യ റെയിൽപ്പാതയുടെ ശാഖകൾ എല്ലാ പ്രധാനതുറമുഖങ്ങളിലേക്കും നീളുന്നതിനു പുറമേ തെക്കരികിലെ ക്രാംപെൽ കെനാദ്സാ തുടങ്ങിയ നഗരങ്ങളോളവും ദീർഘിച്ചിട്ടുണ്ട് തലസ്ഥാനമായ അൽജിയേഴ്സാണ് പ്രധാന തുറമുഖം ധാതുദ്രവ്യങ്ങളുടെ വിപണനംമൂലം അന്നാബയുടെ പ്രാധാന്യവും വർധിച്ചിട്ടുണ്ട് അൽ ജെസയർ ദ്വീപുകൾ എന്ന അറബിവാക്കുകളിൽനിന്നാണ് അൽജീരിയ എന്ന വാക്കിന്റെ നിഷ്പത്തി ഈ പ്രദേശത്ത് മൂന്നു ലക്ഷം വർഷങ്ങൾക്കു മുൻപുതന്നെ ജനവാസമുണ്ടായിരുന്നുവെന്നുള്ളതിന്റെ ലക്ഷ്യങ്ങൾ പുരാവസ്തുഗവേഷകർക്കു ലഭിച്ചിട്ടുണ്ട് പ്രാചീന കാലത്ത് മൊറോക്കോ അൽജീരിയ ട്യുണീഷ്യ എന്നീ ആധുനിക രാഷ്ട്രങ്ങളുൾപ്പെടുന്ന പ്രദേശങ്ങൾ മഗ്രിബ് ബെർബറി എന്നീ പേരുകളിലറിയപ്പെട്ടുവന്നു ആധുനിക അൽജീരിയ ഉൾപ്പെട്ട പ്രദേശത്തിന് നുമീഡിയ എന്നും പേരുണ്ടായിരുന്നു വ മെഡിറ്ററേനിയൻ കടലും തെ മരുഭൂമിയുമായിരുന്നു മഗ്രിബിന്റെ അതിർത്തികൾ എ ഡി ഏഴാം നൂറ്റാണ്ടിൽ മുസ്ലിങ്ങൾ ഉത്തരാഫ്രിക്കയിൽ എത്തുന്നതു വരെയുള്ള അൽജീരിയൻ ചരിത്രം ഈ പ്രദേശങ്ങൾ ആക്രമിക്കുകയും അവിടെ അധിനിവേശം നടത്തുകയും ചെയ്ത ജനവർഗങ്ങളിൽപ്പെട്ടവരുടെ വിവരണങ്ങളിൽനിന്നാണ് ലഭിച്ചിട്ടുള്ളത് ഇവിടത്തെ ആദിവാസികൾ ബെർബർ വർഗക്കാരാണ് ആദ്യം കുടിയേറിപ്പാർത്ത വിദേശീയർ ഫിനീഷ്യരും ബി സി ഏഴാം ശതകത്തിൽ ഫിനീഷ്യർ ഈ ഭൂഭാഗങ്ങളിൽ അവരുടെ കോളനികൾ സ്ഥാപിച്ചു കാർത്തേജ് ആയിരുന്നു അവരുടെ മുഖ്യകേന്ദ്രം നുമീഡിയയിൽ ബി സി മൂന്നാം ശ ത്തിൽ കാർത്തേജുകാരുടെ സുഹൃത്തായ സിഫാക്സ് എന്ന രാജാവും റോമാക്കാരുടെ അനുകൂലിയായ മാസിനിസ്സാ എന്ന മറ്റൊരു രാജാവും പ്രബലൻമാരായുണ്ടായിരുന്നു രണ്ടാം പ്യൂണിക് യുദ്ധത്തിനു ബി സി ശേഷം മാസിനിസ്സാ നുമീഡിയ മുഴുവനും തന്റെ ആധിപത്യത്തിൻ കീഴിലാക്കി മൂന്നാം പ്യൂണിക് യുദ്ധത്തിന്റെ അന്ത്യത്തോടെ ബി സി കാർത്തേജ് നിശ്ശേഷം നശിച്ചു കാർത്തേജിന്റെ പതനത്തോടുകൂടി അൽജീരിയ ബെർബറി പ്രദേശം റോമാസാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു അന്നും റോമാക്കാരുടെ ആധിപത്യത്തിനെതിരായ സമരങ്ങൾ ബെർബറി പ്രദേശത്ത് ഉണ്ടായിക്കൊണ്ടിരുന്നു ജുഗുർത്ത എന്ന നേതാവ് റോമൻ ഭരണത്തിനെതിരായി ഒളിപ്പോർ പോരാട്ടം സംഘടിപ്പിച്ചിരുന്നു ജുഗുർത്തയെ റോമാക്കാർ തോല്പിച്ച് അൽജീരിയയെ റോമാസാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയാക്കി റോമൻ ആധിപത്യകാലത്ത് പല പ്രദേശങ്ങളിലും കോട്ടകൾ പണികഴിപ്പിച്ച് അവർ രാജ്യത്തിന്റെ സുരക്ഷിതത്വം കൈവരുത്തി റോമൻ അധിനിവേശത്തിന്റെ പല അവശിഷ്ടങ്ങളും അവിടെക്കാണാം എ ഡി മുതൽ ഒരു നൂറ്റാണ്ടുകാലം വാൻഡൽ വർഗക്കാർ ബെർബറി പ്രദേശത്ത് അധീശത്വം സ്ഥാപിച്ചു റോമൻ സംസ്കാരം ഉൾക്കൊണ്ട തദ്ദേശീയരും വാൻഡൽ വർഗക്കാരും നിരന്തരം സംഘട്ടനങ്ങളിൽ ഏർപ്പെട്ടിരുന്നു ഇതു വിദേശീയാക്രമണത്തിനു വഴിതെളിയിച്ചു എ ഡി ൽ ബൈസാന്തിയൻ പട്ടാളമേധാവിയായ ബെലിസാറിയസ് വാൻഡലുകളെ തോല്പിച്ച ശേഷം ബെർബറിയുടെ കിഴക്കുഭാഗത്ത് അധികാരം ഉറപ്പിച്ചു ഈ പ്രദേശങ്ങളിലെല്ലാം അക്കാലത്ത് ക്രിസ്തുമതം സാമാന്യമായി പ്രചരിച്ചിരുന്നു യൂറോപ്പിലെ അറബിസാമ്രാജ്യത്തിന്റെ അധഃപതനത്തോടു കൂടി അൽജീരിയയിലെ പല സ്ഥലങ്ങളും സ്പെയിൻകാർ കീഴടക്കി അബ്ദുൽ വദീദ് സുൽത്താൻ സ്പെയിൻകാരുടെ ആധിപത്യം അംഗീകരിച്ചു അൽജീരിയയിലെ മുസ്ലിങ്ങളുടെ അഭ്യർഥനയനുസരിച്ച് ഒട്ടോമൻ തുർക്കികൾ ൽ സുശക്തമായ ഒരു സേനയെ അൽജീരിയയിലേക്കയച്ചു തുടർന്നുണ്ടായ സംഭവപരമ്പരകളുടെ ഫലമായി അൽജീരിയ തുർക്കി സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു തുർക്കിയുടെ ആധിപത്യത്തിൻകീഴിലായ അൽജീരിയയെ ബേ എന്ന ഉദ്യോഗസ്ഥനാണ് യഥാർഥത്തിൽ ഭരിച്ചിരുന്നത് ബേയും അദ്ദേഹത്തിന്റെ കീഴിലുള്ള മറ്റ് ഉദ്യോഗസ്ഥന്മാരും ഖായിദ് കൂടി അൽജീരിയയിൽ സ്വതന്ത്രഭരണം നടത്തിയിരുന്നതിനാൽ കേന്ദ്രഗവൺമെന്റിന്റെ ആധിപത്യം നാമമാത്രമായിരുന്നു ഫ്രഞ്ചുകോൺസലും അൽജീരിയയിലെ ഭരണാധികാരിയായിരുന്ന ഹുസ്സൈനും തമ്മിൽ അതിപ്രധാന കാര്യങ്ങൾക്കായുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടയിൽ നടന്ന വാഗ്വാദം ബലപ്രയോഗത്തിൽ കലാശിക്കുകയും ഫ്രഞ്ചു കോൺസലിനോട് അപമര്യാദയായി പെരുമാറിയതിനു തക്ക ശിക്ഷ നല്കാൻ ഫ്രഞ്ചുകാർ തീരുമാനിക്കുകയും ചെയ്തു ജൂൺ നു ഒരു ഫ്രഞ്ചു നാവികസേന അൽജീരിയയിൽ എത്തി യുദ്ധത്തിൽ അൽജീരിയ പരാജയപ്പെട്ടു അൽജീരിയയുടെ അധിപന്മാരായിത്തീർന്ന ഫ്രഞ്ചുകാർ തങ്ങളുടെ ഭരണാധികാരം തീരപ്രദേശങ്ങളിൽനിന്നു ക്രമേണ ഉൾനാടുകളിലേക്കു വ്യാപിപ്പിച്ചു എങ്കിലും ഫ്രഞ്ചുകാർക്ക് കടുത്ത എതിർപ്പുകൾ അഭിമുഖീകരിക്കേണ്ടിവന്നു ദേശീയ നേതാവായി ഉയർന്ന അബ്ദുൽ ഖാദർ ഈ വിദേശ ഭരണമേധാവിത്വത്തിനെതിരായ സമരത്തിന്റെ ഒരു സമുന്നത നേതാവായിരുന്നു ന നു ഇദ്ദേഹം ഫ്രഞ്ചുകാർക്കെതിരായ വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചു അൽജീരിയ പൂർണമായും ഫ്രഞ്ച് ആധിപത്യത്തിൻകീഴിലാക്കാനുള്ള ശ്രമം ൽ ഫ്രഞ്ചുകാർ ആരംഭിച്ചു അബ്ദുൽ ഖാദറിന്റെ സേനയ്ക്കെതിരായ യുദ്ധം ആരംഭിക്കുകയും പല പ്രദേശങ്ങളും ഫ്രഞ്ചുസേന കീഴടക്കുകയും ചെയ്തു മൊറോക്കോയിലെ സുൽത്താൻ അബ്ദുൽ ഖാദറിനെ സഹായിച്ചപ്പോൾ ഫ്രഞ്ചുകാർ മൊറോക്കോയിലെ പല പട്ടണങ്ങളും ആക്രമിച്ചു ഡി ന് അബ്ദുൽ ഖാദർ കീഴടങ്ങിയതോടെ ഫ്രഞ്ചുകാരുടെ ഭരണമേധാവിത്വം അൽജീരിയയിൽ ഉറച്ചു ചാൾസ് ഡിഗോൾ അൽജീരിയയിലെ മുസ്ലിങ്ങൾക്കനുകൂലമായ പല ഭരണപരിഷ്കാരങ്ങളും നിർദ്ദേശിച്ചു അതിനെതിരായി അൽജീരിയയിലെ യൂറോപ്യൻ വംശജർ ആരംഭിച്ച വിപ്ളവം പരാജയപ്പെട്ടു പട്ടാള ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ നടന്ന കലാപവും ഡിഗോൾ വിശേഷാധികാരങ്ങൾ ഏറ്റെടുത്തതോടെ പരാജയപ്പെടുകയാണുണ്ടായത് ആഗ ന് ഫെർഹത് അബ്ബാസ് പ്രധാനമന്ത്രിപദം രാജിവച്ചു ബെൻ യൂസുഫ് ബെൻ ഖെദ്ദ തത്സ്ഥാനം ഏറ്റെടുത്തു മാ ന് രഹസ്യസംഭാഷണങ്ങളുടെ ഫലമായി അൽജീരിയൻ ദേശീയ നേതൃത്വവും ഫ്രഞ്ച് അധികാരികളും തമ്മിൽ യുദ്ധവിരാമ ഉടമ്പടി ഒപ്പുവച്ചു ൽ ബെൻ ബെല്ല ഉൾപ്പെടെയുള്ള അൽജീരിയൻ ദേശീയനേതാക്കൾ ജയിൽ വിമോചിതരായി ഫ്രഞ്ച് ദേശീയവാദികളുടെ സംഘടനയായ ഒ എ എസ് അൽജീരിയയും ഫ്രാൻസും തമ്മിലുണ്ടായ ഉടമ്പടിവ്യവസ്ഥകൾ നടപ്പാക്കാതിരിക്കുന്നതിനു സ്വീകരിച്ച തന്ത്രങ്ങളുടെ ഫലമായി അൽജീരിയയിൽ അട്ടിമറി പ്രവർത്തനങ്ങൾ ആരംഭിച്ചു അനേകം അൽജീരിയൻ മുസ്ലിങ്ങൾ വധിക്കപ്പെട്ടു ഈ സംഘടന ഒ എ എസ് യുടെ നേതാവ് ജനറൽ സലാൻ ഏ ന് ബന്ധനസ്ഥനായി ആ വർഷം ജൂല ന് നടന്ന ഹിതപരിശോധനയിൽ ജനങ്ങൾ സ്വതന്ത്ര അൽജീരിയയ്ക്കനുകൂലമായി വോട്ടു രേഖപ്പെടുത്തി രണ്ടു ദിവസത്തിനുശേഷം അൽജീരിയയുടെ സ്വാതന്ത്ര്യം ചാൾസ് ഡിഗോൾ അംഗീകരിച്ചു ഒ എ എസ് സംഘടനാനേതാക്കന്മാർ ബന്ധനസ്ഥരാവുകയോ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കു പലായനം ചെയ്യുകയോ ചെയ്തു ഇരുപത്തിനാലംഗങ്ങളുള്ള ഒരു വിപ്ലവകൗൺസിലിന് ആണ് ഭരണകാര്യങ്ങളിൽ നിർണായക സ്വാധീനം സൈനികോദ്യോഗസ്ഥന്മാർക്ക് ഭൂരിപക്ഷമുള്ളതാണ് ഈ കൌൺസിൽ പട്ടാള ഉദ്യോഗസ്ഥന്മാർക്ക് മുൻതൂക്കമുള്ള ഏകകക്ഷിഭരണവ്യവസ്ഥയാണു നിലവിലുള്ളത് ൽ പുതിയ ഭരണഘടന നിലവിൽവന്നു ൽ പ്രസിഡന്റിന് കൂടുതൽ അധികാരം നല്കുന്ന ഭരണഘടനാ ഭേദഗതി നടപ്പിലായി വാർത്താവിതരണ ഏജൻസികളുടെ പൂർണമായ നിയന്ത്രണം ഗവൺമെന്റിനാണ് അർധ ഔദ്യോഗികപത്രങ്ങൾക്ക് ഒരു പരിധിവരെ വിമർശനസ്വാതന്ത്ര്യ നല്കപ്പെട്ടിട്ടുണ്ട് വ്യാപകമായ വ്യവസായവത്കരണം ലക്ഷ്യമാക്കിയുള്ളതാണ് ഗവൺമെന്റുനയം വൻകിടതോട്ടങ്ങൾ ഖനികൾ കമ്പനികൾ തുടങ്ങിയവ ദേശസാത്കരിക്കപ്പെട്ടിരിക്കുന്നു തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ് അർജന്റീന ഔദ്യോഗികമായി അർജന്റീന റിപ്പബ്ലിക്ക് ഇംഗ്ലീഷ് സ്പാനിഷ് പ്രവിശ്യകളും ഒരു സ്വയം ഭരണ നഗരമായ ബ്യൂണോ എയ്റെസും ചേർന്നതാണ് ഈ രാജ്യം തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ വലിയ രാജ്യവും ലോകരാജ്യങ്ങളിൽ വലിപ്പത്തിൽ എട്ടാം സ്ഥാനവുമാണ് ഈ രാജ്യത്തിന് സ്പാനിഷ് ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഇതാണ് മെക്സിക്കൊ കൊളംബിയ സ്പെയിൻ എന്നിവയിലാണ് കൂടുതൽ ജനസംഖ്യയെങ്കിലും പടിഞ്ഞാറ് ആന്തിസ് പർവ്വതനിരയ്ക്കും കിഴക്കും തെക്കും ദക്ഷിണ അറ്റ്ലാന്റിക്ക് സമുദ്രത്തിനും ഇടയിൽ ചതുരശ്ര കി മീ ഭൂവിസ്തൃതി ഈ രാജ്യത്തിനുണ്ട് വടക്ക് പരാഗ്വെ ബൊളീവിയ എന്നിവയും വടക്കുകിഴക്ക് ബ്രസീൽ ഉറുഗ്വേ എന്നിവയും പടിഞ്ഞാറും തെക്കും ചിലിയുമാണ് അർജന്റീനയുമായി അതിർത്തിയുള്ള രാജ്യങ്ങൾ അന്റാർട്ടിക്കയിലുള്ള ച കി മീ പ്രദേശത്ത് അർജന്റീന അവകാശമുന്നയിക്കുന്നു ഇത് ചിലി യുനൈറ്റഡ് കിങ്ഡം തുടങ്ങിയ രാജ്യങ്ങൾ അവകാശമുന്നയിക്കുന്ന പ്രദേശങ്ങളുമായി ചേർന്നതാണ് ഇത്തരം അവകാശവാദങ്ങളെല്ലാം ൽ നിലവിൽ വന്ന അന്റാർട്ടിക്ക ഉടമ്പടി പ്രകാരം റദ്ദുചെയ്തിരിക്കുകയാണ് അർജന്റീനയുടെ ആകെ ഭൂവിസ്തൃതി ച കിമീ ആണ് ഇതിൽ ച കി മീ കരപ്രദേശവും ച കി മീ ജലപ്രദേശവുമാണ് വടക്ക് നിന്നും തെക്ക് വരെ കി മീ നീളവും പടിഞ്ഞാറ് മുതൽ കിഴക്ക് വരെ കി മീ വീതിയുമുണ്ട് ഈ രാജ്യത്തിന് രാജ്യത്തെ പ്രധാനമായും നാല് വ്യത്യസ്ത മേഖലകളായി തിരിക്കാം മധ്യഭാഗത്തുള്ള ഫലഭൂയിഷ്ഠ്മായ പമ്പാസ് ഇവിടെയാണ് രാജ്യത്തിന്റെ പ്രധാന കാർഷികമേഖലകൾ സ്ഥിതിചെയ്യുന്നത് ദക്ഷിണ ഭാഗത്ത് നിരപ്പായതും എണ്ണ നിക്ഷേപങ്ങളുമുള്ള പാതഗോണിയ ഫലകം ഉപോഷ്ണവും നിരപ്പായതുമായ ഗ്രാൻ ചാകൊ ഉത്തരഭാഗത്തും നിരപ്പല്ലാത്ത ആന്തിസ് പർവ്വതനിര പടിഞ്ഞാറും ഇവിടം ചിലിയുമായി അർജന്റീന അതിർത്തി പങ്കിടുന്നു സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരം കൂടിയ ഭാഗം സ്ഥിതിചെയ്യുന്നത് മെൻഡോസയിലുള്ളാ കെറോ അകൊൻകാഗ്വ ആണ് മീറ്റർ ഉയരമുള്ള ഇതാണ് തെക്കേ അമേരിക്കയിലേയും ദക്ഷിണ പശ്ചിമ അർദ്ധഗോളങ്ങളിലേയും ഏറ്റവും ഉയരം കൂടിയ പർവ്വതം ഏറ്റവും താഴ്ന പ്രദേശം സാന്ത ക്രൂസിലുള്ള ലഗൂണ ദെൽ കാർബൊൺ ആണ് സമുദ്രനിരപ്പിൽ നിന്നും മീറ്റർ താഴെയാണ് ഇത് തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും താഴ്ന പ്രദേശവും ഇതു തന്നെയാണ് പ്രമാണം രാജ്യത്തെ പ്രധാനമായും ഏതാനു ഭൂമിശാസ്ത്ര മേഖലകളായി തിരിക്കാം അർജന്റീനയെ ഇരുപത്തിമൂന്ന് പ്രവിശ്യകളായും ഒരു സ്വയംഭരണ നഗരവുമായും സാധാരണയായി കാപിറ്റൽ ഫെഡെറൽ എന്നറിയപ്പെടുന്നു പക്ഷെ ഔദ്യോഗികമായി തിരിച്ചിരിക്കുന്നു തലസ്ഥാനം ൽ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണെങ്കിലും വരെ അത് നടന്നില്ല തലസ്ഥാനം മറ്റെവിടെയെങ്കിലും മാറ്റുവാനുള്ള നീക്കങ്ങളുമുണ്ടായി റൗൾ അൽഫോൺസിനിന്റെ ഭരണകാലത്ത് തലസ്ഥാനം വിയേദ്മയിലേക്ക് മാറ്റാൻ നിയമം പസാക്കി പാതഗോണിയൻ പ്രവിശ്യയായ റയോ നീഗ്രൊവിൽപ്പെട്ട ഒരു നഗരമാണിത് ൽ നടന്ന സാമ്പത്തിക പ്രശ്നങ്ങൾ ഇതിന്റെ സാധ്യത പഠനത്തെ കാര്യമായി ബാധിക്കുകയും പദ്ധതി നിർത്തുകയും ചെയ്തു ഔദ്യോഗികമായി ഇതുവരെ റദ്ദു ചെയ്യപ്പെട്ടില്ലെങ്കിലും അതൊരു സ്വപ്നമായി നിൽക്കുന്നു പ്രവിശ്യകൾ ഡിപ്പാർട്ട്മെന്റോസ് എന്ന ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു ഇങ്ങനെ ആകെ എണ്ണമുണ്ട് ബ്യൂണോഎയ്റസ് പ്രവിശ്യയേയും ഇതുപോലെ പാർതിഡോസ് എന്ന് വിളിക്കുന്ന ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു ഡിപ്പാർട്ട്മെന്റോകളേയും പാർതിഡൊകളേയും വീണ്ടും മുനിസിപ്പാലിറ്റികളോ ജില്ലകളോ ആയി വിഭജിച്ചിരിക്കുന്നു അർജന്റീനയിലെ പ്രധാന നഗരങ്ങൾ ഇവയാണ് ജനസംഖ്യ കുറയുന്ന ക്രമത്തിൽ ബ്യൂണോ എയ്റസ് കൊർദോബ റൊസാരിയോ മെൻഡോസ തുകുമൻ ലാ പ്ലാറ്റ മാർ ദെൽ പ്ലാറ്റ സാൾട്ട സാന്ത ഫെ സാൻ ജുവാൻ റെസിസ്റ്റൻസിയ ന്യൂക്വെൻ അർജന്റീനയിലെ പ്രധാന നദികൾ ഇവയാണ് പിൽകോമായൊ പാരഗ്വെ ബെർമെജൊ കൊളൊറാഡൊ റയോ നോഗ്രൊ സലാഡൊ ഉറുഗ്വെ കൂടാതെ ഏറ്റവും വലിയ നദി പരാന അവസാനത്തെ രണ്ട് നദികൾ അറ്റ്ലാന്റിക്ക് സമുദ്രങ്ങളിൽ ചേരുന്നതിനു മുൻപായി ഒന്നിച്ചു ചേരുന്നു പ്രദേശികമായി പ്രധാന്യമുള്ള നദികൾ ഏറ്റ്വെൽ മെൻഡോസ എന്നിവ പാതഗോണിയയിലെ ചുബുത് പ്രവിശ്യയിലും ജുജൂയ് ലെ റയോ ഗ്രാൻഡെയും സാൾട്ടയിലെ സാൻ ഫ്രാൻസിസ്കൊ നദിയും അർജന്റീനയിൽ ഏതാനു വലിയ തടാകങ്ങളുണ്ട് അവയിൽ പലതും പാതഗോണിയ മേഖലയിലാണ് സാന്ത ക്രൂസിലുള്ള അർജന്റീനൊ വിയെദ്മ റയോ നീഗ്ഗ്രോക്കും ന്യൂക്വെനും ഇടയിലുള്ള നഹ്വെൽ ഹൗപി ടിയെറ ദെൽ ഫ്യൂഗൊയിലുള്ള ഫഗനാനൊ ചുബുതിലുള്ള കോൾഹ്യു മ്യൂസ്റ്റെർസ് ബ്യൂണോ എയ്റസ് ഓ ഹിഗ്ഗിൻസ് സാൻ മാർട്ടിൻ എന്നിവ ചിലിയുമായി പങ്കിടുന്നു കൊർദോബയിലുള്ള മാർ ചിക്വിതയാണ് രാജ്യത്തുള്ള ഏറ്റവും വലിയ ഉപ്പുജല തടാകം അണക്കെട്ടുകളാൽ നിർമ്മിക്കപ്പെട്ട ഏതാനും ജലസംഭരണികളും രാജ്യത്തുണ്ട് വ്യത്യസ്ത തരത്തിലുള്ള ചൂടുറവകളും അർജന്റീനയിലുണ്ട് നു ഇടയിൽ ചൂടുള്ള ടേമാസ് ദെ റയോ ഹോണ്ടോവിലുള്ളത് അതിൽപ്പെട്ടതാണ് അർജന്റീനയ്ക്ക് കി മീ നീളമുള്ള തീരമുണ്ട് ഭൂഖണ്ഡ അടിത്തറ സവിശേഷമായി വിശാലമായതാണ് ഇവിടെയുള്ളഅറ്റ്ലാന്റിക്ക് സമുദ്രത്തിൽ ആഴം കുറഞ്ഞ ഭാഗം മാർ അർജന്റീനൊ എന്നു വിളിക്കപ്പെടുന്നു അർജന്റീനയിലെ അറ്റ്ലാന്റിക്ക് തീരങ്ങൾ പ്രാദേശിക അവധിക്കാല സഞ്ചാരികൾക്ക് പ്രിയങ്കരമാണ് മൽസ്യസമ്പത്തിനാൽ സമ്പുഷ്ടമാണ് ഇവിടം ഹൈഡ്രോകാർബൺ ഊർജ്ജനിക്ഷേപങ്ങളും ഇവിടെയുണ്ട് മണൽകൂനകളും തിട്ടകളും അർജന്റീനയിൽ തീരങ്ങളിലുണ്ട് തീരങ്ങളെ സ്വാധീനിക്കുന്ന രണ്ട് പ്രധാന സമുദ്രജല പ്രവാഹങ്ങളാണ് ചൂടുള്ള ബ്രസീൽ പ്രവാഹവും തണുത്ത ഫോക്ക്ലാന്റ് പ്രവാഹവും തീരപ്രദേശം ഒരേപോലെയല്ലാത്തതിനാൽ രണ്ട് പ്രവാഹങ്ങളും കാലാവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്നു ഉയർന്ന പ്രദേശങ്ങളിൽ പോലും ഊഷ്മാവിന്റെ കുറവിനെ ഇത് തടയുന്നു അർജന്റീനയിലെ യൂറോപ്യൻ കുടിയേറ്റം ആരംഭിച്ചത് നു ശേഷമാണ് അതിനുമുൻപ് ഈ പ്രദേശത്തെ അധിവസിച്ചിരുന്നത് അമേരിന്ത്യർ ആയിരുന്നു ഏതാണ്ട് വർഷങ്ങൾക്കുമുൻപ് ഏഷ്യാവൻകരയിൽനിന്ന് പശ്ചിമാർധ ഗോളത്തിൽ ചെന്നെത്തിയ മംഗോളിയൻ ജനതയുടെ പിൻഗാമികളായാണ് ഇക്കൂട്ടർ കരുതപ്പെടുന്നത് അർജന്റീനയിൽ ജനവാസം ആരംഭിച്ചിട്ട് വർഷത്തിലേറെയായിരിക്കാനിടയില്ല ക്രിസ്ത്വബ്ദത്തിന്റെ ആരംഭശതകത്തിൽ തെക്കേ അമേരിക്കയുടെ പസിഫിക് തീരത്ത് വസിച്ചിരുന്ന പരിഷ്കൃതരായ അമേരിന്ത്യർ സമുദ്രം തരണം ചെയ്ത് പോളിനേഷ്യയിലും ദക്ഷിണപൂർവേഷ്യയിലുമുള്ള ജനവിഭാഗങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നുവെന്നും ഈ ബന്ധത്തിലൂടെ നേടിയെടുത്ത സാംസ്കാരികപുരോഗതി തങ്ങളുടെ അയൽപ്രദേശമായ അർജന്റീനയിലെ ജനവിഭാഗങ്ങൾക്കു കൂടി പകർന്നുകൊടുത്തിരുന്നുവെന്നും വിശ്വസിക്കുവാൻ ന്യായം കാണുന്നു എ ഡി ൽ അർജന്റീനയിലെ വിവിധ ഗോത്രങ്ങളിൽ പ്പെട്ട അമേരിന്ത്യരുടെ സംഖ്യ ആയിരുന്നു അർജന്റീനയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് സാംസ്കാരിക വളർച്ച ഉച്ചകോടിയിലെത്തിയിരുന്നത് ഇത് ഇങ്കാസംസ്കാരവുമായുള്ള സഹവർത്തിത്വം മൂലമായിരുന്നു എന്നാൽ രാജ്യത്തിന്റെ തെക്കരികിലുള്ള ആദിവാസികൾ മീൻപിടിച്ചും വേട്ടയാടിയും ഫലമൂലാദികൾ ശേഖരിച്ചും കാലയാപനം ചെയ്തുപോന്നു അമേരിന്ത്യരിലെ വിവിധ ഗോത്രക്കാർ തമ്മിൽ നിലനിന്നിരുന്ന ശത്രുത മിക്കപ്പോഴും കടുത്ത പോരാട്ടങ്ങൾക്കു കളമൊരുക്കിയിരുന്നു സാംസ്കാരിക പുരോഗതിക്കുള്ള പ്രധാനതടസ്സവും ഇതുതന്നെയായിരുന്നു സ്പെയിനിൽനിന്നുള്ള കുടിയേറ്റക്കാരെ ഏറ്റവും ആകർഷിച്ചത് തദ്ദേശീയർ ധാരാളമായി ഉപയോഗിച്ചുപോന്ന വെള്ളി ഉപകരണങ്ങളായിരുന്നു ഈ പ്രദേശത്തിന് വെള്ളിയുടെ നാട് എന്നു പേരിടുവാനുള്ള കാരണവും ഇതുതന്നെയാണ് ചിലിയിൽനിന്നുള്ള കുടിയേറ്റക്കാർ സ്ഥാപിച്ച സാന്തിയാഗോ ദെൽ എസ്റ്റെറോ നഗരമാണ് ആദ്യത്തെ യൂറോപ്യൻ അധിവാസകേന്ദ്രം വെള്ളിഖനനമായിരുന്നു യൂറോപ്യരുടെ ലക്ഷ്യം ഇതേത്തുടർന്ന് ടക്കൂമൻ സന്താഫേ കൊർദോബ ബ്യൂനസ് അയർസ് എന്നീ നഗരങ്ങൾ സ്ഥാപിതമായി ആദ്യകാലത്ത് അധീശഗവൺമെന്റിന് ഈ പ്രദേശങ്ങളിൽ മതിയായ താത്പര്യമുണ്ടായിരുന്നില്ല എന്നാൽ ഉറുഗ്വേയിലെ പോർച്ചുഗീസ് അധിനിവേശം തങ്ങളുടെ ആധിപത്യത്തിനു ബാധകമാവുമെന്നു കണ്ടപ്പോൾ ബ്രസീൽ പ്രദേശത്തിന്റെ വ്യാപ്തി ലാപ്ലാറ്റ നദീമുഖം വരെ വർധിപ്പിച്ച് അർജന്റീനയുമായി കൂട്ടിയിണക്കുവാനുള്ള ശ്രമം സ്പെയിൻ ആരംഭിച്ചു ഇതിനായി ൽ ബ്യൂനസ് അയർസിലേക്ക് ഒരു വൈസ്രോയിയെ നിയോഗിച്ച് അർജന്റീനാപ്രദേശത്തിന്റെ ഭരണപരമായ ചുമതല ഏറ്റെടുക്കുവാൻ സ്പെയിൻ തയ്യാറായി ൽ ബ്രിട്ടീഷ് നാവികമേധാവികളായ സർ ഹോം പോപാം ജനറൽ വില്യം ബെറസ്ഫോഡ് എന്നിവർ ചേർന്ന് ബ്യൂനസ് അയർസ് പിടിച്ചെടുത്തെങ്കിലും അവർക്ക് ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞില്ല സ്പെയിനിലെ രാജാവായ ഫെർഡിനൻഡ് നെ ഫ്രഞ്ചുകാർ കീഴടക്കിയതിനെത്തുടർന്ന് തെക്കേ അമേരിക്കയിലെ കോളണികളിൽ വമ്പിച്ച കലാപം പൊട്ടിപ്പുറപ്പെട്ടു മറ്റു നഗരങ്ങളുടെ മാതൃക പിന്തുടർന്ന് മേയിൽ ബ്യൂനസ് അയർസിലെ ജനങ്ങൾ വിപ്ലവം സംഘടിപ്പിക്കുകയും വൈസ്രോയിയെ ധിക്കരിച്ച് ഒരു സ്വയംഭരണസമിതി അധികാരം പ്രഖ്യാപിക്കുകയും ചെയ്തു ജൂലൈ ന് ടക്കൂമൻ നഗരത്തിൽ വിളിച്ചുചേർത്ത ദേശീയനേതാക്കളുടെ സമ്മേളനം സ്വാതന്ത്ര്യപ്രഖ്യാപനം ഒപ്പുവച്ചു തുടർന്ന് ൽ ജനറൽ ജോസ് ദെ സാൻമാർട്ടിന്റെ നേതൃത്വത്തിലുള്ള വിമോചനസേന ആൻഡീസ് പ്രദേശത്തുകൂടെ ചിലി പെറു എന്നിവിടങ്ങളിലേക്ക് പടനീക്കം നടത്തി ഫെഡറൽ വ്യവസ്ഥയിലുള്ള ഒരു ഭരണസംവിധാനമാണ് കാഡില്ലോകൾ എന്നറിയപ്പെട്ടിരുന്ന പ്രാദേശിക നേതാക്കൾ ആഗ്രഹിച്ചത് തങ്ങളുടെ നേതൃത്വത്തിലുള്ള ഒരു കേന്ദ്രീകൃത ഭരണമുണ്ടാവണമെന്നുള്ള ബ്യൂനസ് അയർസിലെ നേതാക്കളുടെ വാദം സാമൂഹികസംഘർഷത്തിനു വഴിതെളിച്ചു ൽ ബ്യൂനസ് അയർസിലെ ഗവർണറായിത്തീർന്ന ജോൻ മാനുവൽ ദെ റോസാ ഫെഡറൽ കാഴ്ചപ്പാടുള്ള ഒരു കേന്ദ്രീകൃതഭരണം നടപ്പാക്കി ൽ ഇദ്ദേഹത്തെ ജനറൽ ജസ്റ്റോ ജോസ് ദെ അർക്വിസ പരാജയപ്പെടുത്തിയതോടെ ഈ ഭരണം നിലച്ചു ൽ വിളിച്ചുകൂട്ടിയ കൺവൻഷൻ പുതിയ ഒരു ഭരണഘടനയ്ക്കു രൂപംനല്കി ഈ ഭരണഘടന വരെ പ്രാബല്യത്തിൽ തുടർന്നു പ്രസിഡന്റായി അവരോധിക്കപ്പെട്ട അർക്വിസ രാഷ്ട്രതലസ്ഥാനം പരാനയിലേക്കു മാറ്റി ൽ ബർത്തലോമി മിത്തർ ബ്യൂനസ് അയർസിന്റെ പ്രാമുഖ്യം വീണ്ടെടുക്കുന്നതിനായി കലാപം നയിച്ചതിനെത്തുടർന്ന് ബ്യൂനസ് അയർസ് വീണ്ടും രാഷ്ട്രതലസ്ഥാനമായിത്തീർന്നു കാലഘട്ടത്തിൽ പരാഗ്വേക്കെതിരേയുള്ള ത്രികക്ഷിസഖ്യത്തിൽ അർജന്റീന ബ്രസീലിനോടും ഉറൂഗ്വേയോടുമൊപ്പം പങ്കാളിയായി പ്രാദേശികമായ ഭിന്നതകൾ അവസാനിപ്പിക്കുന്നതിനായി ൽ തലസ്ഥാനമായ ബ്യൂനസ് അയർസ് നഗരത്തെ അതേ പേരിലുള്ള പ്രവിശ്യയിൽനിന്നു സ്വതന്ത്രമാക്കി ഒരു കേന്ദ്രഭരണപ്രദേശമാക്കി ബ്യൂനസ് അയർസ് പ്രവിശ്യയുടെ തലസ്ഥാനം ലാപ്ളാറ്റ നഗരത്തിലേക്കു മാറ്റുകയും ചെയ്തു ൽ രഹസ്യബാലറ്റ് സമ്പ്രദായത്തിലുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നു ഹിപ്പൊലിതോ ഇറിഗോയൻ ആയിരുന്നു ആദ്യത്തെ പ്രസിഡന്റ് ഒന്നാം ലോകയുദ്ധത്തിൽ അർജന്റീന നിഷ്പക്ഷത പാലിച്ചു ൽ ഒരു സൈനികകാലപത്തെത്തുടർന്ന് ഇറിഗോയൻ സ്ഥാനഭ്രഷ്ടനായി അദ്ദേഹത്തിനുശേഷം പ്രസിഡന്റായ ജനറൽ അഗസ്റ്റിൻ ജസ്റ്റോ ഭ കാ അർജന്റീനയുടെ വാണിജ്യ സാമ്പത്തിക വികസനത്തിൽ ശ്രദ്ധ പതിപ്പിക്കുകയുണ്ടായി രണ്ടാം ലോകയുദ്ധത്തിന്റെ ആദ്യഘട്ടങ്ങളിൽ അർജന്റീന നിഷ്പക്ഷനിലയാണ് സ്വീകരിച്ചത് ഒരു ഉറച്ച ഗവൺമെന്റിന്റെ അഭാവത്തിൽ പോലും ത്വരിതമായ വ്യവസായവത്കരണം സാധിക്കുവാൻ ഈ കാലഘട്ടം ഉപകരിച്ചു ൽ അന്നത്തെ പ്രസിഡന്റ് ഡോ രമോൺ എസ് കാസില്ലോ അധികാരത്തിൽ നിന്നും നിഷ്കാസിതനായി തുടർന്ന് വിവിധ സൈനിക മേധാവികൾ മാറിമാറി ഭരണസാരഥ്യം വഹിച്ചു ൽ പൊതുതെരഞ്ഞെടുപ്പ് നടത്തുകയും ജനറൽ അന്നത്തെ കേണൽ ജുവാൺ ഡോമിങ്ഗോ പെറോൺ പ്രസിഡന്റായിത്തീരുകയും ചെയ്തു ഇതിനകം തന്നെ അച്ചുതണ്ടുകക്ഷികൾക്കുവേണ്ടി അർജന്റീന യുദ്ധത്തിൽ പങ്കു ചേർന്നിരുന്നു പെറോണിന്റെ ഭരണകാലത്ത് സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിൽ വിപ്ളവകരമായ മാറ്റങ്ങൾ വരുത്തുകയുണ്ടായി രാജ്യത്തെ അധ്വാനിക്കുന്ന വിഭാഗത്തിന്റെയും സൈന്യത്തിന്റെയും ശക്തമായ പിന്തുണ പെറോൺ നേടിയിരുന്നു സെപ്റ്റംബറിൽ ഒരു സൈനികവിപ്ളവത്തിലൂടെ അദ്ദേഹം സ്ഥാനഭ്രഷ്ടനായി തുടർന്നുണ്ടായ താത്കാലിക ഗവൺമെന്റ് പെറോണിന്റെ അനുയായികളെ പെറോണിസ്റ്റുകൾ മർദിച്ചൊതുക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു എന്നാൽ ൽ പെറോണിസ്റ്റുകളുടെ സഹായത്തോടെ റാഡിക്കൽപാർട്ടി നേതാവായ അർത്തൂറോ ഫ്രോണ്ടിസി പ്രസിഡന്റായി ഇദ്ദേഹത്തിന്റെ ഭരണകൂടം പെട്രോളിയം ഉത്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശക്കമ്പനികൾക്ക് പല ആനുകൂല്യങ്ങളും നല്കിയത് രാഷ്ട്രീയകുഴപ്പങ്ങൾക്കു കാരണമാവുകയും കാലത്തെ തെരഞ്ഞെടുപ്പിൽ പെറോണിസ്റ്റുകൾ വമ്പിച്ച ഭൂരിപക്ഷം നേടുകയും ചെയ്തു ഈ അവസരത്തിലുണ്ടായ സൈനികവിപ്ലവം ഫ്രോണ്ടിസിയെ സ്ഥാനഭ്രഷ്ടനാക്കി പെറോണിസ്റ്റുകൾ അധികാരത്തിൽവരുന്നതു തടഞ്ഞു മധ്യത്തിലെ പുതിയ തെരഞ്ഞെടുപ്പിലൂടെ മിതവാദിയായ ഡോ അർത്തൂറോ ഇല്ലിയ പ്രസിഡന്റായി അമേരിക്കൻ എണ്ണക്കമ്പനികളുമായി ഏർപ്പെടുത്തിയിരുന്ന കരാറുകൾ ഇദ്ദേഹം റദ്ദാക്കി വിദേശമൂലധനം പിൻവലിക്കപ്പെട്ടത് രാജ്യത്ത് സാമ്പത്തികകുഴപ്പത്തിനു കാരണമായി ൽ പെറോണിസ്റ്റുകൾ വീണ്ടും വിജയിച്ചതിനെത്തുടർന്ന് സൈന്യം അധികാരമേറ്റെടുത്തു ലഫ് ജനറൽ ജോൻ കാർലോസ് ഓൻഗാനിയ പ്രസിഡന്റായുള്ള ഒരുതരം ഏകാധിപത്യഭരണമാണ് പിന്നീടു നടന്നത് കാലമായപ്പോഴേക്കും രാഷ്ട്രീയകുഴപ്പങ്ങൾ മൂർച്ഛിച്ചു രാജ്യമാകെ കലാപങ്ങൾ നടന്നു ജൂണിൽ ഓൻഗാനിയ സൈനികമേധാവികളാൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു പകരം ജനറൽ റോബർട്ടോ മാർസെലോ ലിവിങ്സ്റ്റൺ പ്രസിഡന്റായിത്തീർന്നു മാർച്ചിൽ ലിവിങ്സ്റ്റൺ അധികാരഭ്രഷ്ടനായി സൈനികനേതാവായ ലെഫ് ജനറൽ അലെജാൻഡ്രോ ലാനുസ് സെ അധികാരം ഏറ്റെടുത്തു ൽ സാമ്പത്തികനില മോശമായതിനെത്തുടർന്ന് രാജ്യമൊട്ടാകെ അസ്വസ്ഥത പൊട്ടിപ്പുറപ്പെട്ടു പെറോൺ വീണ്ടും രംഗത്തുവന്നു രാഷ്ട്രീയ കാരണങ്ങളാൽ മാർച്ചിലെ തെരഞ്ഞെടുപ്പിൽ നിന്നു പിന്മാറിയ പെറോൺ സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറി ൽ പെറോൺ അന്തരിച്ചതിനെ ത്തുടർന്ന് അദ്ദേഹത്തിന്റെ പത്നി ഇസബെൽ മാർട്ടിനസ് പെറോൺ അധികാരത്തിൽവന്നു ഒരു സ്വതന്ത്രപരാധികാര രാഷ്ട്രമാണ് അർജന്റീന പ്രസിഡന്റാണ് രാഷ്ട്രത്തലവൻ ഭരണസൗകര്യാർഥം രാജ്യത്തെ പ്രവിശ്യകളും ഒരു ഫെഡറൽ ഡിസ്ട്രിക്റ്റുമായി ബ്യൂനസ് അയർസ് വിഭജിച്ചിരിക്കുന്നു ൽ നിലവിൽവന്ന ഭരണഘടന ഒരു ഫെഡറൽ ഗവൺമെന്റ് വിഭാവന ചെയ്യുന്നു പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നാലു വർഷത്തേക്കു നേരിട്ടു തെരഞ്ഞെടുക്കുന്നു രണ്ടു മണ്ഡലങ്ങളുള്ള നാഷണൽ കോൺഗ്രസാണ് പരമോന്നത നിയമനിർമ്മാണ സഭ ഇതിൽ സെനറ്റർമാരും ഡെപ്യൂട്ടികളും അംഗങ്ങളായുണ്ട് നാല് വർഷമാണ് ഇവരുടെ കാലാവധി നാലംഗ സുപ്രീംകോടതിയാണ് രാജ്യത്തെ പരമോന്നത നീതിന്യായ കോടതി ഓരോ പ്രവിശ്യയ്ക്കും തെരഞ്ഞെടുക്കപ്പെടുന്ന ഗവർണർമാരും നിയമസഭയും കോടതികളുമുണ്ട് തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ മുപ്പത്തിമൂന്നാം സ്ഥാനത്തുമായ അർജന്റീനയിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് ആളുകൾ എന്ന നിരക്കിലാണ് ആഗോള ജനസാന്ദ്രത ജനനനിരക്ക് ഉം മരണനിരക്ക് ഉം ആയ അർജന്റീനയിലെ പ്രതിവർഷ ജനസംഖ്യാവർദ്ധനവിന്റെ നിരക്ക് ൽ ഏകദേശം ആയിരുന്നു തെക്കേ അമേരിക്കയിൽ യൂറോപ്യൻ ഭൂരിപക്ഷമുള്ള ഏക രാജ്യമാണ് അർജന്റീന സ്പാനിഷ് ഇറ്റാലിയൻ വംശജരാണ് ജനസംഖ്യയിൽ ശതമാനവും ശേഷിക്കുന്നവരിൽ മെസ്റ്റിസോകളും അമേരിന്ത്യരും ഉൾ പ്പെടുന്നു വ പടിഞ്ഞാറുള്ള അതിർത്തി പ്രദേശങ്ങളെ ഏറിയകൂറും മെസ്റ്റിസോവർഗക്കാർ വെള്ളക്കാരുടെയും അമേരിന്ത്യരുടെയും സങ്കരവർഗം അധിവസിക്കുന്നു രാജ്യത്തിന്റെ വ പടിഞ്ഞാറരികിൽ തനി അമേരിന്ത്യരുടേതായ അധിവാസങ്ങളും കാണാം എങ്കിലും ജനബാഹുല്യമുള്ള നഗരപ്രദേശങ്ങളിൽ ഒട്ടുമുക്കാലും യൂറോപ്യരാണുള്ളത് ാം ശ ത്തിന്റെ ഉത്തരാർധത്തിൽ രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിലുണ്ടായ അഭൂതപൂർവമായ യൂറോപ്യൻ കുടിയേറ്റമാണ് ജനസംഖ്യയിൽ തദ്ദേശീയർക്കുണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടപ്പെടുത്തിയത് പാംപസ് പ്രദേശത്തെ കാർഷിക വ്യാവസായികവികസനം രണ്ടാമതും യൂറോപ്യൻകുടിയേറ്റം പ്രോത്സാഹിപ്പിച്ചതോടെ തദ്ദേശീയർ തികച്ചും ന്യൂനപക്ഷമായിത്തീർന്നു ജനങ്ങളിൽ ശതമാനവും നഗരങ്ങളിൽ വസിക്കുന്നു തലസ്ഥാന നഗരമായ ബ്യൂനസ്അയർസ് ഭരണ നിർവഹണം വാണിജ്യം ഉത്പാദനം സംസ്കാരം എന്നിവയുടെ കേന്ദ്രമാകയാൽ ഇവിടം ജനസംഖ്യയിൽ മുന്നിൽ നില്ക്കുന്നു തലസ്ഥാന നഗരിയിൽ ധാരാളം യൂറോപ്യരും താമസമാക്കിയിട്ടുണ്ട് മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെക്കാൾ ഏറ്റവും കൂടുതൽ മധ്യവർഗങ്ങൾ ഉള്ളതും അർജന്റീനയിലാണ് ഇവരിൽ ഭൂരിഭാഗവും അധിവസിക്കുന്നത് നഗരങ്ങളെയാകുന്നു അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ നഗരങ്ങളിൽ സാധാരണമാണ് ആധുനിക സുഖസൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങളും ധാരാളമുണ്ട് അർജന്റീനിയൻ ജനസംഖ്യയുടെ ശതമാനത്തോളം ഗ്രാമീണരാകുന്നു കൃഷിയും കൈത്തൊഴിലുമാണ് ഇവരുടെ മുഖ്യ ഉപജീവനമാർഗങ്ങൾ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഗ്രാമീണരെ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും കുടിയേറാൻ പ്രേരിപ്പിക്കുന്നു ഭൂരിഭാഗം ജനങ്ങളും കാക്കസോയ്ഡ് വർഗത്തിൽപ്പെട്ട യൂറോപ്യരാണ് സങ്കരവർഗക്കാരായ മെസ്റ്റിസോകൾ ഏതാണ്ട് ശതമാനത്തോളമേ വരൂ അടുത്തകാലത്തായി പരാഗ്വേ ബൊളീവിയ എന്നിവിടങ്ങളിൽനിന്നു കുടിയേറുന്ന തൊഴിലാളികൾ മെസ്റ്റിസോകളുടെ അംഗസംഖ്യയിൽ ഗണ്യമായ വർധനവുണ്ടാക്കിയിട്ടുണ്ട് കറുത്തവർഗക്കാരും മലാതോകളും ചേർന്ന് മൊത്തം ത്തോളം വരും ഏഷ്യൻ വംശജരും നാമമാത്രമായുണ്ട് ജപ്പാനിൽനിന്നു കുടിയേറിപ്പാർത്തിട്ടുള്ളവരാണിവർ അർജന്റീനയിലെ ഔദ്യോഗികഭാഷ സ്പാനിഷ് ആണ് ദേശീയഭാഷകളിലെ ധാരാളം പദങ്ങൾ സ്വീകരിക്കപ്പെട്ട് വിപുലീകൃതമായ ഒരു പദാവലിയാണ് ഇപ്പോൾ പ്രചാരത്തിലുള്ളത് ബ്യൂനസ് അയർസ് മേഖലയിലെ ആദിമവർഗക്കാർക്കിടയിൽ പ്രചാരമുള്ള ഒരു മിശ്രഭാഷയും നിലവിലുണ്ട് ലുൺഫാർഡോ എന്നറിയപ്പെടുന്ന ഈ ഭാഷയ്ക്ക് പുഷ്ടമായ ഒരു സാഹിത്യവും ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു അതിർത്തി പ്രദേശങ്ങളിൽ അമേരിന്ത്യൻഭാഷകൾക്കാണ് പ്രചാരം ഇവ കൂടാതെ ഇംഗ്ലീഷ് ഫ്രഞ്ച് ജർമൻ ഇറ്റാലിയൻ എന്നിവയും ഉപയോഗത്തിലുണ്ട് വിദ്യാഭ്യാസം സാക്ഷരതയിൽ മുന്നിൽ നില്ക്കുന്ന തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഒന്നാണ് അർജന്റീന പ്രായപൂർത്തിയായവരിൽ ശതമാനവും സാക്ഷരരാണ് ഗവൺമെന്റിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള പ്രൈമറി സെക്കൻഡറി സ്കൂളുകളിൽ വിദ്യാഭ്യാസം സൗജന്യമാണ് ധാരാളം സ്വകാര്യസ്കൂളുകളും ഉണ്ട് ആറിനും പതിനാലിനും മധ്യേ പ്രായമുള്ള എല്ലാ കുട്ടികളും സ്കൂളുകളിൽ ഹാജരാകണമെന്ന് നിർബന്ധമുണ്ടെങ്കിലും വളരെ ചെറിയൊരു ശ മാ കുട്ടികൾ മാത്രമേ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നുള്ളൂ മതം ജനങ്ങളിൽ ബഹുഭൂരിപക്ഷം ശ മാ റോമൻ കത്തോലിക്കാ വിഭാഗത്തിൽ പ്പെട്ടവരാണ് ഇത് ഔദ്യോഗികമതമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു സ്പെയിൻകാരാണ് അർജന്റീനയിൽ പ്രസ്തുത മതം പ്രചരിപ്പിച്ചത് പരിപൂർണമായ ആരാധനാസ്വാതന്ത്ര്യം നിയമംമൂലം ഉറപ്പുവരുത്തിയിട്ടുണ്ട് യൂറോപ്യൻകുടിയേറ്റം പ്രോത്സാഹിപ്പിക്കുവാനുദ്ദേശിച്ച് ാം ശ ത്തിൽ നിലവിൽ വരുത്തിയതാണീ നിയമം പെറോൺ ഭരണകാലത്ത് സ്ത്രീകൾക്കു സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സമത്വം നിയമപരമായി അനുവദിക്കപ്പെട്ടു ജനസംഖ്യയിൽ മൂന്നു ശ മാ പ്രൊട്ടസ്റ്റന്റുകളാണ് രണ്ടു ശതമാനത്തോളം ജൂതരും നാമമാത്രമായി മുസ്ലിങ്ങളുമുണ്ട് പരമ്പരാഗതമായി കൃഷിയായിരുന്നു അർജന്റീനിയൻ സമ്പദ്വ്യവസ്ഥയുടെ അടിത്തറ ഇപ്പോൾ വ്യാവസായിക സേവനമേഖലകൾ കാർഷിക മേഖലയ്ക്കൊപ്പം പ്രാധാന്യം നേടിയിരിക്കുന്നു കന്നുകാലി വളർത്തലും ധാന്യവിളകളുടെ ഉത്പാദനവും അർജന്റീനയയുടെ ധനാഗമ മാർഗങ്ങളിൽ ഇപ്പോഴും നിർണായക സ്ഥാനം അലങ്കരിക്കുന്നു ഗോതമ്പ് ചോളം ഓട്സ് മാട്ടിറച്ചി ആട്ടിറച്ചി കമ്പിളി തുകൽ എന്നിവയുടെ കയറ്റുമതിയിൽ അർജന്റീന യു എസ് കാനഡ ആസ്റ്റ്രേലിയ എന്നീ രാജ്യങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നു കാലാവസ്ഥയിലെ വൈവിധ്യത്താൽഅനുഗൃഹീതമായ അർജന്റീനയിൽ വിവിധയിനം വിളകൾ ഉത്പാദിപ്പിക്കപ്പെടുന്നു പാംപസ് ആണ് രാജ്യത്തെ മുഖ്യകാർഷികോത്പാദനകേന്ദ്രം ഈ പ്രദേശത്ത് ധാന്യങ്ങളാണ് മുഖ്യകൃഷി കാലിത്തീറ്റയ്ക്കുള്ള പുൽവർഗങ്ങളും ഗോതമ്പ് ചോളം എന്നീ ധാന്യങ്ങളും ഇടവിട്ടിടവിട്ട് കൃഷി ചെയ്യപ്പെടുന്നു ബാർലി ഓട്സ് റായി തുടങ്ങിയ പരുക്കൻ ധാന്യങ്ങളും നേരിയതോതിൽ കൃഷിചെയ്യപ്പെടുന്നുണ്ട് ശാസ്ത്രീയകൃഷി സമ്പ്രദായങ്ങൾ പ്രാവർത്തികമായിട്ടുണ്ട് പരുത്തി കരിമ്പ് പുകയില എണ്ണക്കുരുക്കൾ സൂര്യകാന്തി സൊയാബീൻ മുന്തിരി എന്നിവയാണ് നാണ്യവിളകൾ നെൽകൃഷിയും നാമമാത്രമായുണ്ട് രാജ്യത്തിന്റെ ഉത്തരമധ്യഭാഗത്തുള്ള ജലസേചിത പ്രദേശങ്ങളിൽ നാരകം ആപ്പിൾ പ്ലം പീച്ച് മുന്തിരി തുടങ്ങിയ ഫലവർഗങ്ങൾ സമൃദ്ധമായി കൃഷി ചെയ്യുന്നു പാംപസ് പുൽപ്രദേശം കാലിവളർത്തലിനു പറ്റിയതാണ് ഷോർട്ട്ഹോൺ അബർദീൻ ആംഗസ് ഹിയർഫോഡ് തുടങ്ങിയ മുന്തിയയിനം കാലികൾ ഇവിടെ വളർത്തപ്പെടുന്നു ജനപ്പെരുപ്പത്തിനനുസരിച്ച് മൃഗങ്ങളുടെ എണ്ണം വർധിക്കുന്നില്ലാത്തതിനാൽ പ്രതിശീർഷ അനുപാതം ക്രമമായി കുറഞ്ഞു കാണുന്നു വരൾച്ചയും ഇടയ്ക്കിടെ പിടിപെടുന്ന പകർച്ചവ്യാധികളും കാലികളുടെ എണ്ണത്തിൽ കുറവുവരുത്തുന്നു കൊമ്പും തുകലുമാണ് കയറ്റുമതി ചെയ്യപ്പെടുന്ന മുഖ്യവസ്തുക്കൾ അർജന്റീനയുടെ മിക്കഭാഗങ്ങളിലും ആടുവളർത്തൽ ഗണ്യമായ തോതിൽ പുരോഗമിച്ചിട്ടുണ്ട് പാറ്റഗോണിയ പാംപസ് എന്നീ പ്രദേശങ്ങളാണ് മുൻപന്തിയിൽ നില്ക്കുന്നത് കോറീഡേൽ ലിങ്കൺ മെരിനൊ റോംനിമാർഷ് എന്നീ വിശേഷപ്പെട്ടയിനം ആടുകളെ ഇവിടെ കാണാം പ്രതിശീർഷ മാംസാഹാരത്തിന്റെ കാര്യത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഉറുഗ്വേയെത്തുടർന്ന് രണ്ടാംസ്ഥാനത്തു നില്ക്കുന്ന അർജന്റീനയിലെ ജനങ്ങൾ ആട്ടിറച്ചിയെക്കാൾ മാട്ടിറച്ചി ഇഷ്ടപ്പെടുന്നവരാണ് ഗ്രാൻചാക്കോ പ്രദേശത്തു ലഭിക്കുന്ന കാബ്രാക്കോ എന്നയിനം തടി സമ്പദ് പ്രധാനമാണ് ഇതിന്റെ കറ ഊറയ്ക്കിടുന്നതിന് ഉപകരിക്കുന്നു തടി റെയിൽവേ സ്ലീപ്പറുകൾക്ക് പ്രസിദ്ധമാണ് അനിയന്ത്രിതമായ ഉപഭോഗം നിമിത്തം ഈ തടി ദുർലഭമായിത്തീർന്നിട്ടുണ്ട് ധാതുക്കൾ ടൈറ്റാനിയം ലിൻസീഡ് ഓയിൽ എന്നിവയുടെ ലോകത്തെ ഏറ്റവും വലിയ നിക്ഷേപങ്ങൾ അർജന്റീനയിലാണ് ഉപസ്ഥിതമായിട്ടുള്ളത് ഗാർഹികാവശ്യത്തിനുവേണ്ട പ്രകൃതി എണ്ണ പ്രകൃതി വാതകം എന്നിവയുടെ നിക്ഷേപവും അർജന്റീനയിലുണ്ട് പാറ്റഗോണിയാപ്രദേശത്ത് ബ്യൂനസ് അയർസിന് കി മീ തെ അത്ലാന്തിക് തീരത്തും വ ഭാഗത്തുള്ള സാൾട്ടാപ്രവിശ്യയിലും വൻതോതിൽ എണ്ണ ഖനനം ചെയ്യപ്പെടുന്നു മെൻഡോസാ പ്രവിശ്യയിലെ ലാഹെരാസിൽനിന്ന് യുറേനിയം ലഭിക്കുന്നു ലോകത്താകെയുള്ള ടങ്സ്റ്റൻ ഉത്പാദനത്തിന്റെ ശതമാനത്തോളം അർജന്റീനയിൽ നിന്നാണ് സ്വർണം വെള്ളി ചെമ്പ് കറുത്തീയം നാകം എന്നിവ അല്പമായ തോതിൽ ഖനനം ചെയ്തുവരുന്നു ഉപ്പ് ബോറാക്സ് ആന്റിമണി എന്നിവയും ലഭിക്കുന്നുണ്ട് വ്യവസായവും വാണിജ്യവും കൽക്കരിയുടെ അഭാവം വ്യവസായപുരോഗതിയെ സാരമായി ബാധിക്കുന്നു പെട്രോളിയവും പ്രകൃതിവാതകവുമാണ് പ്രധാന ഊർജ ഖനിജങ്ങൾ എണ്ണഖനികളെയും അധിവാസകേന്ദ്രങ്ങളെയും പൈപ്ലൈനുകൾ വഴി ബന്ധിച്ചിരിക്കുന്നു പ്രധാന ഖനിയായ കൊമൊഡോറോ റിവാദേവിയയിൽനിന്ന് തലസ്ഥാനമായ ബ്യൂനസ് അയർസിലേക്കുള്ള പൈപ്ലൈനിന്റെ നീളം കി മീ ആണ് ജലവൈദ്യുതി ഉത്പാദനത്തിനുള്ള സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തിയിട്ടില്ല മെൻഡോസ റയോനീഗ്രോ കൊർദോബ എന്നീ പ്രവിശ്യകളിലാണ് ജലവൈദ്യുതകേന്ദ്രങ്ങളുള്ളത് ബ്യൂനസ് അയർസ് സമീപസ്ഥമായ സാൻ നിക്കളാസിലെ താപവൈദ്യുതകേന്ദ്രത്തെയാണ് ആശ്രയിച്ചിരിക്കുന്നത് ലാപ്ലാറ്റയിലെ എണ്ണ ശുദ്ധീകരണശാല ഭക്ഷ്യസംസ്കരണമാണ് പ്രധാന ഉത്പാദന വ്യവസായം വാഹനങ്ങൾ വസ്ത്രങ്ങൾ രാസപദാർഥങ്ങൾ പെട്രോകെമിക്കൽസ് സ്റ്റീൽ എന്നിവയും പ്രധാനം തന്നെ യന്ത്രസാമഗ്രികൾ വാഹനങ്ങൾ രാസപദാർഥങ്ങൾ ലോഹങ്ങൾ പ്ലാസ്റ്റിക് തുടങ്ങിയവയാണ് പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ ബ്രസീൽ യു എസ് ചൈന ചിലി എന്നിവയാണ് അർജന്റീനയുടെ പ്രധാന വാണിജ്യ പങ്കാളികൾ റെയിൽപ്പാതയിൽ ഏറിയകൂറും പാംപസ് പ്രദേശത്താണ് കേന്ദ്രീകരിച്ചിട്ടുള്ളത് ഈ കാർഷിക മേഖലയിലെ ചെറുനഗരങ്ങളൊക്കെത്തന്നെ കിഴക്കൻതീരത്തുള്ള ബ്യൂനസ് അയർസ് ബാഹിയാ ബ്ലാങ്ക തുടങ്ങിയ തുറമുഖങ്ങളുമായി റെയിൽമാർഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാൽ രാജ്യത്തിന്റെ തെ ഭാഗത്തുള്ള എണ്ണഖനനകേന്ദ്രങ്ങളോളം റെയിൽപ്പാതകൾ ദീർഘിപ്പിച്ചിട്ടില്ല അർജന്റീനയുടെ വിദേശവാണിജ്യം മൊത്തമായും കപ്പൽമാർഗ്ഗമാണു നടക്കുന്നത് രാജ്യത്തിന് വാണിജ്യക്കപ്പലുകളുടെ വിപുലമായ ഒരു വ്യൂഹംതന്നെ സ്വായത്തമാണ് പരാനാ നദി മുഖാന്തരം ഉൾനാടൻ നഗരങ്ങൾ ബ്യൂനസ് അയർസുമായി ബന്ധം പുലർത്തുന്നു രാജ്യത്തിലെ വിവിധനഗരങ്ങൾ തമ്മിൽ വ്യോമസമ്പർക്കവുമുണ്ട് ലാറ്റിൻ അമേരിക്കയിലെ അന്യരാജ്യങ്ങളിലേക്കും യു എസ് യൂറോപ്യൻരാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും വിമാനസർവീസുകൾ നിലവിലിരിക്കുന്നു മിതമായ കാലാവസ്ഥയാണ് അർജന്റീനയുടേത് രാജ്യത്തിന്റെ ഏറിയഭാഗവും മധ്യ അക്ഷാംശീയമേഖലയിൽ സ്ഥിതിചെയ്യുന്നതുമൂലം താപനിലയിൽ ഗണ്യമായ ഏറ്റക്കുറച്ചിലുകളും ഋതുവ്യവസ്ഥയിൽ സാരമായ വ്യതിയാനങ്ങളും അനുഭവപ്പെടാവുന്നതാണ് എന്നാൽ അർജന്റീനയെ സംബന്ധിച്ചിടത്തോളം വൻകരഭാഗത്തിന്റെ വ്യാപ്തി തെക്കോട്ടു ചെല്ലുന്തോറും ക്രമേണ കുറഞ്ഞുവരുന്നതിനാൽ കാലാവസ്ഥ പൊതുവേ സമീകൃതമായിരിക്കുന്നു രാജ്യത്തിന്റെ തെക്കരികിൽ പ്പോലും താപനിലയിലെ വാർഷികാന്തരം ൽ കൂടുതലല്ല താരതമ്യേന ചൂടുകുറഞ്ഞ ഗ്രീഷ്മകാലവും കാഠിന്യം കുറഞ്ഞ ശൈത്യകാലവും ദക്ഷിണ അർജിന്റീനയിലെ കാലാവസ്ഥയുടെ സവിശേഷതയാണ് പാറ്റഗോണിയ പ്രദേശത്തിന്റെ വടക്കരികിലോളം ഈ സ്ഥിതിയാണുള്ളത് പാംപസ് പ്രദേശത്തിന്റെ കിഴക്കൻഭാഗങ്ങളിൽ ഫാക്ലൻഡ് ശീതജലപ്രവാഹത്തിന്റെ സ്വാധീനംമൂലം വേനൽക്കാലം ചൂടുകുറഞ്ഞതായിരിക്കുന്നു എന്നാൽ രാജ്യത്തിന്റെ വടക്കൻഭാഗങ്ങളിൽ വേനൽക്കാലത്തു കഠിനമായ ചൂടാണ് ഈ ഭാഗമൊഴിച്ച് മറ്റെല്ലായിടത്തും തന്നെ ശൈത്യകാലത്ത് ഹിമബാധ സാധാരണമാണ് വർഷപാതം താരതമ്യേന കുറവാണ് തെ ടിറാദെൽ ഫൂഗോയിലും രാജ്യത്തിന്റെ വ കിഴക്കരികിലും മാത്രമാണ് വർഷം മുഴുവനും സാമാന്യമായ തോതിൽ മഴയുള്ളത് മറ്റു പ്രദേശങ്ങളിലൊക്കെത്തന്നെ വരണ്ട കാലാവസ്ഥയാണ് പാംപസ് പ്രദേശത്തെ ശ ശ വർഷപാതം സെ മീ ആണ് ഉൾഭാഗത്ത് പരാനാ തടത്തിലെത്തുമ്പോഴേക്കും ഇത് സെ മീ ൽ താഴെയായിത്തീരുന്നു വ പടിഞ്ഞാറൻ ഭാഗങ്ങളിൽ മഴ തീരെ ലഭിക്കുന്നില്ല അന്റാർട്ടിക്കയിൽനിന്നു വീശുന്ന ശീതക്കാറ്റുകൾ കടൽ കടന്നെത്തുന്നതോടെ ധാരാളം നീരാവി ഉൾ ക്കൊള്ളുന്നതുമൂലം വൻകരയുടെ പടിഞ്ഞാറൻതീരത്ത് സമൃദ്ധമായ മഴ ലഭിക്കുന്നു എന്നാൽ ആൻഡീസ് പർവതങ്ങൾ കടക്കുമ്പോഴേക്കും ഇവ പ്രായേണ ശുഷ്കമായിത്തീരും തത്ഫലമായി അർജന്റീനയുടെ പശ്ചിമഭാഗം പൊതുവേ മഴനിഴൽ പ്രദേശമായി വർത്തിക്കുന്നു ചുരങ്ങൾക്കിടയിലൂടെ കടന്നെത്തുന്ന പടിഞ്ഞാറൻകാറ്റുകൾ നിശ്ചിത മേഖലകളിൽമാത്രം ധാരാളം മഴപെയ്യിക്കുന്നു ആൻഡീസിനു കിഴക്കായി വൻകരയെ സ്പർശിക്കുന്ന ശീതക്കാറ്റുകൾ ചുഴലിക്കാറ്റുകളായി രൂപം പ്രാപിച്ച് ഘടികാരദിശയിൽ സഞ്ചരിക്കുന്നു നന്നേ താണ ഊഷ്മാവിലുള്ള ഈ വായുപിണ്ഡങ്ങൾ മഴപെയ്യിക്കുന്നില്ലെങ്കിലും ശക്തമായ കൊടുങ്കാറ്റുകൾക്കു കാരണമാവുന്നു താപമർദവ്യവസ്ഥകളിലെ വൈവിധ്യംമൂലം അർജന്റീനയുടെ വിവിധഭാഗങ്ങളിൽ പ്രാദേശികവാതങ്ങളുടെ പ്രഭാവം പ്രകടമാണ് തെക്കും തെ പടിഞ്ഞാറും നിന്നുവീശുന്ന നോർതേ ആൻഡീസ് പർവതസാനുക്കളിൽ അനുഭവപ്പെടുന്ന സോണ്ട എന്നീ ഉഷ്ണക്കാറ്റുകളും ഇക്കൂട്ടത്തിൽപ്പെടുന്നു കാലാവസ്ഥയിലെ വൈവിധ്യം സസ്യജാലങ്ങളുടെ വിതരണം ക്രമപ്പെടുത്തുന്നു മഴ കൂടുതലുള്ള ഭാഗങ്ങളിൽ മാത്രമേ വനങ്ങൾ ഉള്ളൂ സാമാന്യം മഴയുള്ളിടത്ത് കുറ്റിക്കാടുകളും ഉയരംകുറഞ്ഞ വൃക്ഷങ്ങളുമാണുള്ളത് മഴക്കുറവുമൂലം സസ്യരഹിതമായ മരുപ്രദേശങ്ങൾ വ്യാപകമായി കാണാം പാംപസ് പ്രദേശത്ത് സാമാന്യം നല്ല മഴ ലഭിക്കുന്നെങ്കിൽ പ്പോലും ഉയരംകൂടിയ പുൽവർഗങ്ങളാണ് സമൃദ്ധമായുള്ളത് ഉത്തര അർജന്റീനയിലെ ഗ്രാൻചാക്കോ എന്നറിയപ്പെടുന്ന എക്കൽ സമതലങ്ങളിൽ ഉയരംകുറഞ്ഞ പത്രപാതി വൃക്ഷങ്ങളും സവന്നാ മാതൃകയിലുള്ള പുൽമേടുകളും കണ്ടുവരുന്നു മുൾക്കൂട്ടങ്ങളും ധാരാളമുണ്ട് നദീതീരങ്ങളിൽ ഇലകൊഴിയാത്ത വൻവൃക്ഷങ്ങൾ നിബിഡമായി വളരുന്നതു സാധാരണമാണ് ഇതിനു തെക്കുള്ള വരണ്ട പ്രദേശങ്ങളിൽ മരുരുഹങ്ങളാണ് പ്രധാനമായുള്ളത് മോണ്ടേ എന്നു വിളിക്കപ്പെടുന്ന മുൾ ച്ചെടി ധാരാളമുണ്ട് ജലസേചനസൗകര്യങ്ങൾ വർധിച്ചതോടെ ഈ പ്രദേശങ്ങൾ കൃഷിസ്ഥലങ്ങളായി മാറിയിട്ടുണ്ട് പാറ്റഗോണിയ പൊതുവേ സസ്യരഹിതമാണ് മരുരുഹങ്ങളായ മുൾ ച്ചെടികളാണ് ഇവിടത്തെയും സസ്യസമ്പത്ത് അർജന്റീനയുടെ തെക്കരികിലെ ആൻഡീസ് പ്രാന്തങ്ങളിൽ സ്റ്റെപ്പ് മാതൃകയിലുള്ള പുൽവർഗങ്ങളും ടീറാദെൽ ഫൂഗോ പ്രദേശത്തെ മലഞ്ചരിവുകളിൽ നിത്യഹരിതവനങ്ങളും കാണപ്പെടുന്നു പരാനാ പരാഗ്വേ തടപ്രദേശത്തുള്ള വനങ്ങളും ചതുപ്പുകളും കുരങ്ങുകൾ തപീർ മാൻ ഉറുമ്പുതീനി പുള്ളിപ്പുലി എന്നിവയുടെയും മൂഷികവർഗങ്ങളുടെയും നീർപ്പന്നി കോയ്പു തുടങ്ങിയ ജലജീവികളുടെയും ആവാസകേന്ദ്രങ്ങളാണ് പുൽമേടുകളിലും മരുപ്രദേശങ്ങളിലുമുള്ള സവിശേഷ ജീവികൾ അർജന്റീനയിൽ മാത്രമേ കാണപ്പെടുന്നുളളു ഒട്ടകവർഗത്തിൽ പ്പെട്ട ഗൊണാക്കോ ഒട്ടകപ്പക്ഷിയുടെ ഇനത്തിൽ പ്പെട്ട റിയ എന്നിവ ഇക്കൂട്ടത്തിൽ പ്പെടുന്നു പാറ്റഗോണിയൻ കാവി വിസാക്ക എന്നിവയും മരുപ്രദേശത്തു കാണപ്പെടുന്ന ആർമഡിലോ പിച്ചി സീയാഗോ എന്നിവയും അപൂർവ ജന്തുക്കളാണ് പ്യൂമയും രാജ്യമൊട്ടാകെ കാണപ്പെടുന്നു പക്ഷികളുടെ കൂട്ടത്തിൽ കോൺഡർ പെർദിസ് ഓവൻബേർഡ് എന്നിവയാണു ധാരാളമുള്ളത് പാമ്പ് ആമ ഉരഗവർഗങ്ങൾ തവള എന്നിവയും ധാരാളമായുണ്ട് അർജന്റീനയിലെ നദികളിൽ സാധാരണമായി കണ്ടുവരുന്ന ഡൊറാഡോ എന്ന മത്സ്യം സമ്പദ്പ്രധാനമാണ് ഗാലക്റ്റിക്കോസ് അഥവാ സൂപ്പർ സ്റ്റാറുകൾ ഇവർ ഫ്ലോറന്റീനോ പെരസിന്റെ ഗാലറ്റിക്കോസ് നയത്തിൽ റിയൽ മാഡ്രിൽ നിയമിക്കപ്പെട്ട ചിലവേറിയ ലോകപ്രശസ്തിയാർജ്ജിച്ച ഫുട്ബോൾ കളിക്കാരാണ് ഈ പദം കളിൽ പ്രചാരത്തിലുണ്ടായിരുന്നെങ്കിലും ഗാലക്റ്റിക്കോ നയത്തിന്റെ ഉത്ഭവം ക്ലബ്ബ് പ്രസിഡന്റ് സാന്റിയാഗോ ബെർണാബുവാണ് ആദ്യമായി സ്ഥാപിച്ച കളിലും കളിലും ഉള്ളത് ആൽഫ്രെഡോ ഡി സ്റ്റെഫാനോ ഫെറൻക് പുസ്കസ് റെയ്മണ്ട് കോപ ജോസ് സാന്റാമരിയ ഫ്രാൻസിസ്കോ ജെന്റോ എന്നിവ പോലുള്ള വലിയ നിരക്കുകളിൽ ഒന്നിലധികം സ്റ്റാർ കളിക്കാരെ ബെർണബ്യൂ ഒപ്പിട്ടു ഈ വാങ്ങൽ കാലഘട്ടം റയൽ മാഡ്രിഡിന് അവരുടെ മികച്ച ആധിപത്യം ആസ്വദിക്കാൻ അനുവദിച്ചു ലാ ലിഗ ചാമ്പ്യൻഷിപ്പുകളും ആറ് യൂറോപ്യൻ കപ്പുകളും നേടി ഗാലക്റ്റിക്കോസ് ട്രാൻസ്ഫർ പോളിസി കളുടെ അവസാനത്തിലെ ക്വിന്റ ഡെൽ ബ്യൂട്രെ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇത് റയൽ മാഡ്രിഡ് കൂടുതൽ ശാരീരികവും ആകർഷകവുമായ ഫുട്ബോൾ കളിക്കുന്നത് കണ്ടു ഒപ്പം സാഞ്ചെസ് മഷെൽ എന്നിവരെപ്പോലുള്ള ഹോംഗ്രൂൺ കളിക്കാരെ ഉൽപ്പാദിപ്പിക്കുന്നതിന് കൂടുതൽ ന്നൽ നൽകി ഈ കാലയളവ് റയൽ മാഡ്രിഡിന് ആഭ്യന്തര യൂറോപ്യൻ വിജയങ്ങൾ ആസ്വദിക്കാനും അഞ്ച് ലാ ലിഗ ചാമ്പ്യൻഷിപ്പുകളും രണ്ട് യുവേഫ കപ്പുകളും നേടാനും അനുവദിച്ചു ആദ്യത്തെ ഗാലക്റ്റിക്കോ യുഗം പെരെസിന്റെ ഭരണകാലത്ത് മുമ്പ് ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അല്ലെങ്കിൽ യുവജന സമ്പ്രദായത്തിന്റെ ബിരുദധാരികളായിരുന്നിട്ടും മറ്റ് നിരവധി കളിക്കാരെ ഗാലക്റ്റിക്കോസ് പാരമ്പര്യത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു ഇവ ഉൾപ്പെടുന്നു പെരെസിന്റെ ഭരണകാലത്ത് മുമ്പ് ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അല്ലെങ്കിൽ മാഡ്രിഡ് യുവജന സമ്പ്രദായത്തിൽ ബിരുദധാരികളായിരുന്നിട്ടും മറ്റ് നിരവധി കളിക്കാരെ ഗാലക്റ്റിക്കോസ് പൈതൃകത്തിന്റെ ഭാഗമായി കണക്കാക്കുന്നു കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ അഞ്ചാം സ്ഥാനത്താണ് കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂർ ജില്ലയിൽ ആണ് കണ്ണൂർ കണ്ണന്നൂർ കണ്ണനൂർ കേനന്നൂർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു തറികളുടേയും കൈത്തറി തിറകളുടേയും തെയ്യം നാട് എന്നാണ് കണ്ണൂർ അറിയപ്പെടുന്നത് കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂർ ഗ്രാമമാണ് പിന്നീട് കണ്ണൂർ എന്ന പേരിൽ അറിയപ്പെട്ടതെന്നാണ്ഒരു അഭിപ്രായം കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കുന്നവരുണ്ട് കണ്ണൂർ ജില്ലയിലെ ചെറുകുന്ന് മാതമംഗലം പെരിങ്ങോം കല്ല്യാട് കരിവെള്ളൂർ കാവായി വെള്ളൂർ കുറ്റിയാട്ടൂർ മലപ്പട്ടം തൃച്ഛംബരം നടുവില് ചിറ്റാരിപ്പറമ്പ് തളിപ്പറമ്പ് ആലക്കോട് വായാട്ടുപറമ്പ് തലവിൽ ഇരിക്കൂർ പുത്തൂർ മാങ്ങാട് നടുവപ്പുറം ചിറ്റാരിപ്പറമ്പ് കുഞ്ഞിമംഗലം കാഞ്ഞിലേരി ചെടിക്കുളം കരപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുടക്കല്ല് തൊപ്പിക്കല്ല് നന്നങ്ങാടികൾ മുനിയറകൾ അഥവാ പാണ്ഡവൻ കുഴികൾ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന പലതരം ശവക്കല്ലറകൾ കിട്ടിയിട്ടുണ്ട് കറുപ്പും ചുവപ്പും നിറങ്ങളിലുള്ള പല വലിപ്പത്തിലും രൂപങ്ങളിലുമുള്ള മൺപാത്രങ്ങൾ നാലുകാലുകളുള്ള ചിത്രപ്പണികളോടു കൂടിയ ജാറുകൾ ഇരുമ്പു കൊണ്ടുണ്ടാക്കിയ കുന്തങ്ങൾ തൃശൂലാകൃതിയിലുള്ള ആയുധങ്ങൾ അരിവാളുകൾ കത്തികൾ ഉളികൾ ചാട്ടുളികൾ മണികൾ തുടങ്ങിയവയും വെങ്കല നിർമ്മിതമായ കൊത്തുപണികളുള്ള ചെറിയ പാത്രങ്ങൾ മുത്തുമണികൾ അസ്തികൾ തുടങ്ങിയവയുമാണ് കല്ലറകളിൽ നിന്ന് ലഭിച്ചിട്ടുള്ളത് ആയുധങ്ങളുടെ വൈവിധ്യം ശ്രദ്ധേയമാണ് ഇരുമ്പായുധങ്ങൾ അവരുടെ ജീവിതത്തിൽ നിർണായകമായ പങ്കുവഹിച്ചിരുന്നവെന്ന് അനുമാനിക്കാം ആയുധ നിർമ്മാണത്തിലുള്ള അവരുടെ വൈദഗ്ദ്ധ്യം എടുത്തുപറയത്തക്കതാണ് കാർഷികാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ വളരെ പരിമിതവും പ്രാകൃതവുമായിരുന്നു അതേ സമയം വേട്ടയാടലിന് ഉപയുക്തമാകുന്ന ആയുധങ്ങളാകട്ടെ വളരെ വൈവിധ്യമാർന്നവയും വ്യത്യസ്ത ഉപയോഗങ്ങൾ സൂചിപ്പിക്കുന്നവയും എണ്ണത്തിൽ കൂടുതലും ആയിരുന്നു ഈ കാലഘട്ടത്തിൽ മനുഷ്യരുടെ മുഖ്യ ഉപജവ്രന മാർഗ്ഗം മൃഗങ്ങളെ വേട്ടയാടിപ്പിടിക്കലായിരുന്നുവെന്ന് നിസ്സംശയം പറയാം വെങ്കല ഉപകരണങ്ങളും പാത്രങ്ങളും ഒരു പക്ഷെ മറ്റ് എവിടെ നിന്നെങ്കിലും കൊണ്ടു വന്നതാകാം പ്ലിനി എഡി ടോളമി സി എ ഡി തുടങ്ങിയ ആദ്യകാല ഗ്രീക്ക് റോമൻ സഞ്ചാരികൾ ആധുനിക കണ്ണൂരിന്റെ ആദ്യകാലത്തെക്കുറിച്ച് വളരെ വിശദമായി അവരുടെ യാത്രവിവരണങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട് മുഖ്യമായും വർണ്ണിച്ചിരിക്കുന്നത് സമകാലിക വ്യാപാരങ്ങളെക്കുറിച്ചാണ് പ്രധാനപ്പെട്ട തുറമുഖങ്ങൾ കച്ചവട ക്ന്ദങ്ങൾ ചന്തകൾ പ്രധാന കയറ്റുമതി ഇറക്കുമതി സാമഗ്രികൾ അന്നത്തെ രാഷ്ട്രീയ സാമൂഹ്യക്രമസാഹചര്യങ്ങൾ എന്നിവയും വർണിച്ചിട്ടുണ്ട് കുരുമുളക് കറുവപ്പട്ട ഗ്രാമ്പൂ ചന്ദനം ആനക്കൊമ്പ് വെറ്റില തുടങ്ങിയ വനവിഭവങ്ങളും വൈരക്കല്ലുകളുമായിരുന്നു കയറ്റുമതി വസ്തുക്കളിൽപ്രധാനം തുണിത്തരങ്ങൾ റോമൻ വൈൻ സ്വർണ്ണ വെള്ളി നാണയങ്ങൾ തുടങ്ങിയവ ഇറക്കുമതി ചെയ്തു ധമരിക ധമലിക അഥവാ തമിഴകം യിലെ പ്രധാന കച്ചവട കേന്ദ്രങ്ങളാണ് നൗറയും ടിന്റിസും മുസിരിസും നെൽസിഡയും എന്ന് പെരിപ്ലസ് ഓഫ് എറിത്രിയൻ സീ സി എ ഡി സാക്ഷ്യപ്പെടുത്തുന്നു ചരിത്രകാരന്മാർ പൊതുവിൽ അഭിപ്രായപെടുന്നത് നൗറ വടക്കെ മലബാറിലെ കണ്ണൂർ എന്ന സ്ഥലമാണെന്നാണ് ഡോ ബാർണൽ ഈ വ്യാപാര കേന്ദ്രങ്ങൾ കണ്ണൂരും തലശ്ശേരിയുമാണെന്ന് സമർത്ഥിക്കുന്നു മേൽ പ്രസ്താവിച്ച പരാമർശങ്ങളിൽ നിന്നും നൗറ വളരെ തിരക്കേറിയ ഒരു തുറമുഖ നഗരമായിരുന്നെന്നും ധാരാളം യവനന്മാർ കച്ചവടത്തിനും മറ്റു പല ആവശ്യങ്ങൾക്കും ഈ പ്രദേശത്ത് എത്തിയിരുന്നുവെന്നും അനുമാനിക്കാം ഈ അനുമാനങ്ങൾക്ക് ഉപോത്ബലകമാകുന്ന ധാരാളം തെളിവുകൾ നമുക്കു ലഭിച്ചിട്ടുണ്ട് കണ്ണൂരിന്റെ പല ഭാഗങ്ങളിൽ നിന്നുമായി വിവിധ തരത്തിലുള്ള റോമൻ നാണയങ്ങളും പഞ്ച് മാർക്ക്ഡ് നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട് കണ്ണൂരിലെ പഴയ കോട്ടയം താലൂക്കിൽ ഇരിട്ടിക്കടുത്ത് നിന്നാണ് കേരളത്തിലാദ്യമായി റോമൻ സ്വർണ്ണ നാണയശേഖരം കണ്ടെത്തിയിട്ടുള്ളത് ക്രിസ്തുവർഷത്തിന്റെ ആരംഭ കാലങ്ങളിൽ അതായത് ബി സി ഒന്നാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യം ഭരിച്ചിരുന്ന അഗസ്റ്റസ് ചക്രവർത്തി പുറത്തിറക്കിയ നാണയങ്ങൾ മുതൽ എ ഡി നാലാം നൂറ്റാണ്ടിലെ കോൺസ്റ്റാന്റിനസ് ചക്രവർത്തിയുടെ നാണയങ്ങൾ വരെ കോട്ടയം ശേഖരത്തിലുണ്ട് ഇവ പുരാതന കാലഘട്ടത്തിലെ കണ്ണൂരിന്റെ പ്രാധാന്യം എത്രമാത്രം പ്രസക്തമാണ് എന്നു സൂചിപ്പിക്കുന്നു കോസ്മോസ് ഇൻഡികോപ്ലിസ്റ്റസിന്റെ ടോപോഗ്രാഫിയ ക്രിസ്റ്റ്യാന എന്ന ഗ്രന്ഥത്തിലും അറബ് സഞ്ചാരികളുടെ വിവരണങ്ങളിലും ഹിലി മറാഹി ബാഡ്ഫാട്ടൺ തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട് ഇവ യഥാക്രമം ഏഴിമല മാടായി വളപട്ടണം എന്നീസ്ഥലങ്ങളാണെന്ന് അനുമാനിക്കപ്പെടുന്നു കോഴിക്കോട് കപ്പലിറങ്ങിയ വാസ്കോ ഡ ഗാമ കണ്ണൂരിലും വന്നിട്ടുള്ളതായി ചരിത്ര രേഖകളിൽ കാണാം തെയ്യങ്ങളുടെ നാടായാണ് കണ്ണൂർ അറിയപ്പെടുന്നത് ദൈവം ലോപിച്ച് ഉണ്ടായതാണ് തെയ്യം പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു ക്രമേണ അവർ തെയ്യങ്ങളായി മാറി അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ് ഉത്തരമലബാറിൽ തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്നത് തുലാം പത്തിന് കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ തെയ്യത്തിൻറെ വരവോടുകൂടിയാണ് തെയ്യക്കാലം ഇവിടെ ആരംഭിക്കുന്നു ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട് മുത്തപ്പൻ വിഷ്ണുമൂർത്തി കതിവനൂർ വീരൻ പൊട്ടൻ ഗുളികൻ വയനാട്ട്കുലവൻ മുച്ചിലോട്ട് ഭഗവതി വിഷകണ്ഠൻ എന്നിങ്ങനെ ധാരാളം മൂർത്തികൾ ഉണ്ട് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം കൊട്ടിയൂർ ക്ഷേത്രം അണ്ടല്ലൂർ കാവ് മുഴപ്പിലങ്ങാട് ശ്രീ കുറുംബ ഭഗവതി ക്ഷേത്രം തലശ്ശേരി ജഗന്നാഥ ക്ഷേത്രം നീർവേലി ശ്രീരാമസ്വാമിക്ഷേത്രം തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം തൃച്ചംബരം ക്ഷേത്രം ആലക്കോട് അരങ്ങം ശിവക്ഷേത്രം മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രം വയത്തൂർ വയനാട് കുലവൻ ക്ഷേത്രം കുന്നത്തൂർപാടി മുത്തപ്പൻ ക്ഷേത്രം പയ്യാവൂർ ശിവക്ഷേത്രം മാമാനിക്കുന്നു മഹാദേവി ക്ഷേത്രം തിരുവില്ലംകുന്ന് ശിവക്ഷേത്രം പയ്യന്നൂർ എന്നിവ വളരെ പ്രശസ്തങ്ങളായ ഹൈന്ദവ ആരാധനാലയങ്ങളാണ് ഇതിൽ അരങ്ങം ക്ഷേത്രവും മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രവും തികച്ചും തിരുവിതാംകൂർ ശൈലി പിന്തുടരുന്ന ക്ഷേത്രങ്ങളാണ് ചുമർ ചിത്രകല കൊണ്ടു പ്രശസ്തമായ തൊടീക്കളം ക്ഷേത്രം കണ്ണൂർ ജില്ലയിൽ ആണ് കുടിയേറ്റ മേഖലയായ ആലക്കോട്ട് സ്ഥിതി ചെയ്യുന്ന അരങ്ങം ക്ഷേത്രം കണ്ടെടുത്ത് പുനരുദ്ധരിച്ചത് പൂഞ്ഞാർ കോവിലകത്തു നിന്നും ആലക്കോട്ടേയ്ക്ക് കുടിയേറിയ പി ആർ രാമവർമ്മ രാജ ആണ് ജില്ലയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ അധികവും കുടിയേറ്റ മേഖലയാണ് കുടിയേറ്റക്കാരിൽ ബഹുഭൂരിപക്ഷവും ഹൈന്ദവരും ക്രൈസ്തവരും ആണ് കാടുപിടിച്ച് കിടന്ന മലമ്പ്രദേശങ്ങൾ വെട്ടിത്തെളിച്ച് കപ്പയും റബ്ബറും ഇഞ്ചിയുമെല്ലാം നട്ട് പിടിപ്പിച്ച് ഒരു തികഞ്ഞ കാർഷിക മേഖലയാക്കിയത് ഈ കുടിയേറ്റക്കാർ ആയിരുന്നു ധാരാളം ക്രൈസ്തവ ആരാധനാലായങ്ങൾ ഈ മലയോര മേഖലയിൽ കാണാം പേരാവൂർ പള്ളി തൊണ്ടിയിൽ ആലക്കോട് പള്ളി ചെമ്പേരി പള്ളി മേരിഗിരി പള്ളി ചെറുപുഴ പള്ളി ഇവയെല്ലാം വളരെ പ്രശസ്തങ്ങളാണ് ധാരാളം മുസ്ലീങ്ങൾ ഉള്ള ഒരു ജില്ലയാണ് കണ്ണൂർ അധികവും കച്ചവടവുമായി ബന്ധപ്പെട്ടാണ് ഇവർ ജീവിക്കുന്നത് ഇപ്പോൾ കാർഷിക രംഗത്തും സജീവമാണ് പല ഔലിയാക്കളുടെയും ഖബറുകൾ ജില്ലയിൽ പലയിടത്തും കാണാം ഇവിടെ ആണ്ടുതോറും ഉറൂസ് നടക്കാറുണ്ട് പ്രധാന തൊഴിൽ മേഖല കൃഷി തന്നെയാണ് റബ്ബർ തെങ്ങ് കുരുമുളക് ഇഞ്ചി വാനില കപ്പ കശുവണ്ടി ഇവയെല്ലാം ഇവിടെ കൃഷി ചെയ്യപ്പെടുന്നു എങ്കിലും കാർഷിക മേഖലയുടെ നട്ടെല്ല് റബറും തെങ്ങും തന്നെയാണ് കണ്ണൂർ കൈത്തറിയുടെയും ബീഡിയുടെയും ചെങ്കല്ലിന്റെയും നാട് കൂടിയാണ് കണ്ണൂരിന്റെ പരമ്പരാഗത മേഖലയിലാണ് ഇവ കേന്ദ്രീകരിച്ചിരിക്കുന്നത് കണ്ണൂരിലെ കൈത്തറി ലോകപ്രശസ്തമാണ് കേരള ദിനേശ് ബീഡി കണ്ണൂരിന്റെ തൊഴിൽ മേഖലയിൽ മാത്രമല്ല രാഷ്ട്രീയ രംഗത്തും വലിയ സ്വാധീനം ചെലുത്തിയ പ്രസ്ഥാനമാണ് ബീഡി തൊഴിൽ മേഖല ഇന്ന് വലിയ തിരിച്ചടികൾ നേരിടുകയാണ് ഒരുകാലത്തു അനേകംപേർ തൊഴിൽ ചെയ്തിരുന്ന ഈ രണ്ടു തൊഴിൽമേഖലകൾ ഇന്ന് അന്യംനിന്ന്പോകുന്ന അവസ്ഥയിൽഎത്തിയിരിക്കുന്നു കൂടാതെ ധാരാളം പേർ ഗൾഫിലും മറ്റ് വിദേശങ്ങളിലും തൊഴിൽ ചെയ്യുന്നുണ്ട് കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിലുള്ള ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ് അർമേനിയ ഔദ്യോഗിക നാമം റിപബ്ലിക്ക് ഓഫ് അർമേനിയ മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അർമേനിയ ലാണ് സ്വതന്ത്രമായത് യെരവാനാണ് തലസ്ഥാനം ടർക്കി ജോർജിയ അസർബെയ്ജാൻ ഇറാൻ എന്നിവയാണ് അർമേനിയയുടെ അയൽ രാജ്യങ്ങൾ പാര്ലിമെന്റ് നാഷനൽ അസംബ്ളി എന്നറിയപ്പെടുന്നു ഇവിടുത്തെ നാണയം ഡ്രാം ആണ് കാക്കസസ് പ്രദേശത്തിന്റെ തെക്കേ അറ്റമായ ഈ ഭൂഭാഗം അർമീനിയൻപീഠഭൂമിയിൽപ്പെട്ടതാണ് നിമ്നോന്നത ഭൂപകൃതിയുള്ള അർമീനിയ പൊതുവേ ഭൂകമ്പമേഖലയാണ് മിക്ക പ്രദേശങ്ങളും സമുദ്രനിരപ്പിൽനിന്ന് സുമാർ മീറ്ററിലധികം ഉയരത്തിലാണ് മൂന്നു കിലോമീറ്ററിലധികം ഉയരമുള്ള നിരവധി പർവതശിഖരങ്ങളുണ്ട് ഇവയിൽ ഏറ്റവും ഉയരമുള്ളത് മൌണ്ട് അലഗസ് മീറ്റർ ആണ് ചുറ്റുമുള്ള ഉയർന്ന പർവതങ്ങൾ ഈ രാജ്യത്തെ ഏതാണ്ടൊരു മഴനിഴൽപ്രദേശമാക്കി മാറ്റിയിരിക്കുന്നു കാലാവസ്ഥ പൊതുവേ വരണ്ടതാണ് ശീതകാലത്ത് അതിശൈത്യവും ഗ്രീഷ്മകാലത്ത് അത്യുഷ്ണവും അനുഭവപ്പെടുന്നു അപൂർവമായി മഴപെയ്യുന്നത് ശീതകാലത്താണ് രൂക്ഷമായ ജലദൌർലഭ്യം ഇവിടെ അനുഭവപ്പെടുന്നു പർവതങ്ങൾ ശീതകാലത്ത് ഹിമാവൃതമാകും വേനല്ക്കാലത്ത് മഞ്ഞുരുകുന്നതുനിമിത്തം നദികളിൽ വെള്ളമുണ്ടായിരിക്കും ഉയർന്ന ഭാഗങ്ങളിൽ സമശീതോഷ്ണ ആർദ്ര കാലാവസ്ഥ അനുഭവപ്പെടുന്നു ഇവിടെ സ്റ്റെപ്പ് വിഭാഗത്തിൽപ്പെട്ട പുൽമേടുകൾ ധാരാളമായി കാണാം ആഗ്നേയ ശിലകൾ പൊടിഞ്ഞുണ്ടായ ഇവിടത്തെ മണ്ണ് പൊതുവേ വളക്കൂറുള്ളതാണ് ജലസേചിതപ്രദേശങ്ങൾ ഒന്നാംതരം വിളനിലങ്ങളാണ് താഴ്ന്ന ഭാഗങ്ങളിൽ പരുത്തിയും നെല്ലും സമൃദ്ധിയായി കൃഷിചെയ്തുവരുന്നു അരാസ് നദീതടത്തിൽ പഴവർഗങ്ങളാണ് പ്രധാന കൃഷി ഒലീവ്മരങ്ങളും ധാരാളമായി വളരുന്നുണ്ട് ഉയർന്ന ഭാഗങ്ങളിലെ പ്രമുഖ കാർഷികോത്പന്നങ്ങൾ ഗോതമ്പ് മധുരക്കിഴങ്ങ് ഉരുളക്കിഴങ്ങ് എന്നിവയാണ് മലഞ്ചരിവുകൾ നല്ല മേച്ചിൽപ്രദേശങ്ങളാണ് കന്നുകാലിവളർത്തലും ഗവ്യവ്യവസായവും ഇവിടെ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട് ക്ഷീരോത്പന്നങ്ങൾ ഭക്ഷ്യസാധനങ്ങൾ എന്നിവയ്ക്കു പുറമേ തുകലും രോമവും ധാരാളമായി കയറ്റുമതി ചെയ്യുന്നു ചെമ്പിന്റെയും മോളിബ്ഡിനത്തിന്റെയും സമ്പന്നനിക്ഷേപങ്ങളുള്ളതിനാൽ യന്ത്രസാമഗ്രികളുടെയും വൈദ്യുതോപകരണങ്ങളുടെയും നിർമ്മാണം ഇവിടെ വൻതോതിൽ നടന്നുവരുന്നു കൽക്കരി ഇല്ല ജോർജിയയിൽനിന്നും അതു കൊണ്ടുവരികയാണു പതിവ് രാജ്യമൊട്ടാകെയും വിദ്യുച്ഛക്തി ലഭ്യമാക്കിയിട്ടുണ്ട് മീ ഉയരത്തിലുള്ള സെവാൻ തടാകത്തിലെ ജലം പ്രവഹിപ്പിച്ചു പ്രവർത്തിപ്പിക്കുന്ന എട്ട് പദ്ധതികളിൽനിന്നുമാണ് വിദ്യുച്ഛക്തി വിതരണം സാധിക്കുന്നത് വൈദ്യുതി ഉപയോഗിച്ചു കുറഞ്ഞതരം അലുമിനിയം അയിരുകളെ ശുദ്ധീകരിക്കുന്നു കൃത്രിമ റബ്ബർ അലുമിനിയം യന്ത്രോപകരണങ്ങൾ എന്നിവയുടെ വിപണനകേന്ദ്രമാണ് തലസ്ഥാനമായ യെറിവാൻ വടക്കൻ സ്റ്റൈപ്പ് പ്രദേശത്തെ നെയ്ത്തു കേന്ദ്രമായ ലെനിനാഖാൻ ആണ് രണ്ടാമത്തെ പ്രധാന പട്ടണം രാജ്യത്തെ ജനങ്ങളിൽ ശതമാനവുംവും അർമീനിയൻ വിഭാഗത്തിൽപ്പെട്ടവരാണ് പ്രാചീന ശിലായുഗം മുതൽ അർമീനിയയിൽ മനുഷ്യവാസമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട് ഹെറ്റ് പ്രദേശത്തെ ചരിത്രാവശിഷ്ടങ്ങളിൽ ബി സി അർമീനിയയെപ്പറ്റി പ്രസ്താവങ്ങളുണ്ട് ബി സി ഒൻപതാം ശതകത്തോടുകൂടി ഖാൽദിയന്മാർ അർമീനിയയിൽ ആധിപത്യം സ്ഥാപിച്ചു അസീറിയർ ഈ ഖാൽദിയൻ സ്റ്റേറ്റിനെ ഉറാർതു എന്നാണ് വിളിച്ചിരുന്നത് അന്ന് തുസ്പസ് ഇന്നത്തെ വാൻ ആയിരുന്നു തലസ്ഥാനം ബി സി ൽ അർമീനിയർ പഴയ ഉറാർതു പ്രദേശത്ത് ഹയസ്താൻരാജ്യം പടുത്തുയർത്തി ൽ മീഡുകൾ അവരെ ആക്രമിച്ചു വർഷങ്ങൾക്കുശേഷം പേർഷ്യയിലെ സൈറസിന്റെ ആക്രമണത്തിനും അവർ വിധേയരായി അക്കമീനിയൻ സാമ്രാജ്യത്തിലുൾപ്പെട്ടിരുന്ന അർമീനിയയെ ദാരിയൂസിന്റെ ബഹിസ്തൂൺ ശിലാശാസനത്തിൽ അർമീനി എന്നു രേഖപ്പെടുത്തിക്കാണുന്നു കുറേക്കാലത്തോളം ഒരു പേർഷ്യൻ സത്രപ് ആയി നിലകൊണ്ടുവെങ്കിലും ഒരു പുത്രികാരാജ്യപദവി അതിനുണ്ടായിരുന്നു ബി സി ൽ അലക്സാണ്ടർ ഇവിടം ആക്രമിച്ചു കീഴടക്കി അതിനുശേഷം സെല്യൂസിദുകളുടെ കീഴിലായി മഗ്നീഷ്യയിൽവച്ച് ബി സി ൽ അവർ പരാജിതരായപ്പോൾ അർട്ടാക്സിയസ് സെറിയാഡ്രസ് എന്നീ രണ്ടു സത്രപുമാരെ അർമീനിയയുടെ ഭരണാധികാരികളായി റോമാക്കാർ അംഗീകരിച്ചു അർടാക്സാറ്റ ആസ്ഥാനമാക്കി ഗ്രേറ്റർ അർമീനിയ സ്ഥാപിച്ചത് അർടാക്സിയസായിരുന്നു ക്രിസ്ത്വബ്ദത്തിന്റെ ആരംഭംവരെ അർടാക്സിയസിന്റെ രാജവംശമാണ് അർമീനിയ ഭരിച്ചത് സെറിയാഡ്രസ് സോഫീന കേന്ദ്രമാക്കിയും ഭരണം നടത്തിയിരുന്നു ടൈഗ്രേനസ് ബി സി ടൈഗ്രനോസെർട്ട എന്ന തലസ്ഥാനനഗരി സ്ഥാപിച്ച് രാജ്യം വിസ്തൃതമാക്കി സോഫീനയും മറ്റു ചെറു രാജ്യങ്ങളും ഇദ്ദേഹം കീഴടക്കി പാർത്തിയ സിറിയ കപ്പഡോഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ചില ഭാഗങ്ങളും ആക്രമിച്ചെടുത്തു അന്ത്യോഖ്യപോലും ഈ രാജവംശത്തിന്റെ കീഴിലമർന്നു ഇദ്ദേഹം പോണ്ടസ്സിലെ മിത്രിഡേറ്റിസിന്റെ സഹായത്തോടെ രാജ്യവികസനം ആരംഭിച്ചത് റോമാക്കാരുമായി യുദ്ധത്തിനു വഴിതെളിച്ചു ഒടുവിൽ ലക്കല്ലസിന്റെ ആക്രമണഫലമായി അർമീനിയ റോമൻ മേധാവിത്വം അംഗീകരിച്ചു റോമാക്കാരും പേർഷ്യക്കാരും തമ്മിൽ അർമീനിയയുടെ പേരിലുണ്ടായിരുന്ന തർക്കം ഒഴിവാക്കുവാൻ നീറോചക്രവർത്തി എ ഡി ൽ പേർഷ്യയിലെ അർസാസിദ് വംശത്തിലെ ടിറിഡേറ്റ്സ് രാജകുമാരനെ അർമീനിയയിലെ ഭരണാധികാരിയാക്കി അർസാസിദ് വംശക്കാരുടെ ഭരണകാലത്ത് രാജ്യത്ത് രാഷ്ട്രീയഭദ്രതയുണ്ടായി ടിറിഡേറ്റ്സ് നെ വിശുദ്ധ ഗ്രിഗറി ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യിപ്പിച്ചു ക്രിസ്തുമതം രാജ്യത്തെ ഔദ്യോഗിക മതമായിത്തീരുകയും ചെയ്തു ഇതിനെത്തുടർന്നു റോമാക്കാരും പേർഷ്യക്കാരും തമ്മിൽ അർമീനിയയുടെ ആധിപത്യത്തിനായി ഉം ഉം ശതകങ്ങളിൽ യുദ്ധം ചെയ്തു അവസാനം ൽ അർമീനിയയെ ഇരുകൂട്ടരും പങ്കിട്ടെടുക്കുകയാണുണ്ടായത് റോമാക്കാർക്കും പേർഷ്യക്കാർക്കും പുറമേ ഗ്രീക്കുകാർ അറബികൾ തുർക്കികൾ എന്നിവരും അർമീനിയയെ അടിക്കടി ആക്രമിച്ചുകൊണ്ടിരുന്നു പേർഷ്യയിലെ സസാനിദ് വംശക്കാരുടെ പതനത്തോടെ അറബികൾ പ്രബലരാവുകയും അർമീനിയയുടെ അധീശത്വം പിടിച്ചെടുക്കുകയും ചെയ്തു ഖലീഫയായ മുആവിയ ഒന്നാമനുമായി അർമീനിയക്കാർ ൽ സന്ധിചെയ്ത് രാഷ്ട്രത്തിന്റെ സ്വാതന്ത്യ്രം ഒരതിരുവരെ നിലനിർത്തി ഏഴാം ശതകം മുതൽ ഒൻപതാം ശതകത്തിന്റെ അവസാനംവരെ അറബി ഖലീഫമാർക്കായിരുന്നു അവിടെ മേധാവിത്വം വിദേശീയമേധാവിത്വത്തിൽനിന്നു മോചിതമായതിനുശേഷം ബഗ്രതിദ് രാജവംശത്തിന്റെ അധികാരത്തിൽ അർമീനിയ രണ്ടു ശതകങ്ങൾ കഴിച്ചുകൂട്ടി ൽ അഷോട് ആണ് രാജാധികാരം പുനഃസ്ഥാപിച്ചത് പതിനൊന്നാം ശതകത്തിൽ തുർക്കികളും തുടർന്ന് മംഗോളിയരും അർമീനിയ കീഴടക്കി ൽ തിമൂറിന്റെ മരണശേഷം യഥാക്രമം ടെക്കോമനുകൾ പേർഷ്യക്കാർ ഓട്ടോമൻ തുർക്കികൾ എന്നിവരുടെ കീഴിലായി ൽ അർമീനിയയുടെ പടിഞ്ഞാറുഭാഗം തുർക്കിയോടും കിഴക്കുഭാഗം പേർഷ്യയോടും കൂട്ടിച്ചേർത്തു അർമീനിയയിൽ ഇക്കാലമത്രയും ദേശീയബോധം വളർന്നുകൊണ്ടിരുന്നു അന്യരാജ്യങ്ങളിൽ താമസിച്ചിരുന്ന അർമീനിയർ തങ്ങളുടെ മാതൃരാജ്യം സ്വതന്ത്രമാക്കുന്നതിനുവേണ്ടി റഷ്യയുടെ സഹായത്തോടുകൂടി പല രഹസ്യസംഘടനകളുമുണ്ടാക്കി റഷ്യയോടു ചേർന്നു കഴിഞ്ഞിരുന്ന അർമീനിയയുടെ കി ഭാഗക്കാർക്കു പല സ്വാതന്ത്ര്യങ്ങളും കിട്ടിയിരുന്നത് ഇവരെ പ്രോത്സാഹിപ്പിച്ചു ലെ തുർക്കിഭരണഘടന അർമീനിയർക്ക് സ്വീകാര്യമായിരുന്നു എന്നാൽ അർമീനിയരുടെ ദേശീയബോധത്തെ അമർഷത്തോടെ നോക്കിക്കൊണ്ടിരുന്ന തുർക്കി സുൽത്താൻ അബ്ദുൽഹമീദ് മാർച്ച് ഏപ്രിൽ സമയത്ത് ൽ അസംഖ്യം അർമീനിയരെ വധിക്കുകയുണ്ടായി റിപ്പബ്ലിക്കായതിനെത്തുടർന്നു ദഷ്നാക്കിസ്റ്റുകളെ ഭരണകൂടത്തിൽനിന്നും പുറത്താക്കി ഇതിനെത്തുടർന്ന് എസ് വ്രാത്സിയൻ ഫെബ്രുവരിയിൽ ഒരു കമ്യൂണിസ്റ്റുവിരുദ്ധവിപ്ലവം നയിച്ചെങ്കിലും പരാജയപ്പെട്ടു മാർച്ച് നു അർമീനിയ ജോർജിയ അസെർബൈജാൻ എന്നീ സ്റ്റേറ്റുകൾ ചേർന്ന ട്രാൻസ്കക്കേഷ്യൻ സോവിയറ്റ് ഫെഡറേറ്റഡ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് രൂപവത്കൃതമായി ഇത് ഡിസംബർ ന് യു എസ് എസ് ആറുമായി സംയോജിപ്പിക്കപ്പെട്ടു ഡിസംബർ നു സോവിയറ്റ് യൂണിയൻ പുതിയ ഭരണഘടന അംഗീകരിച്ചതോടെ പ്രസ്തുത ഫെഡറേഷൻ നിലവിലില്ലാതാവുകയും അർമീനിയ സോവിയറ്റ് യൂണിയനിലെ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായിത്തീരുകയും ചെയ്തു സോവിയറ്റ് ഭരണത്തിൻകീഴിൽ വ്യാവസായികമായി അർമീനിയ വളരെ ഏറെ പുരോഗതി നേടി മറ്റു രാജ്യങ്ങളിൽ നിന്നും രണ്ടുലക്ഷത്തിലധികം അർമീനിയക്കാർ ഇക്കാലത്തു അർമീനിയയിൽ തിരിച്ചെത്തി ൽ അർമീനിയയിലുണ്ടായ ഭൂകമ്പത്തിൽ ത്തിലധികം പേർ മരിക്കുകയും അഞ്ച് ലക്ഷത്തിലധികം പേർ ഭവനരഹിതരായിത്തീരുകയും ചെയ്തു എ ഡി ൽ അർമീനിയൻ അക്ഷരമാല നിലവിൽവന്നു അതിനുശേഷം ബൈബിൾ തുടങ്ങിയ മതഗ്രന്ഥങ്ങളും അരിസ്റ്റോട്ടിൽ പ്ലേറ്റോ യുസീബിയസ് തുടങ്ങിയവരുടെ കൃതികളും അർമീനിയൻഭാഷയിലേക്കു തർജുമ ചെയ്യപ്പെട്ടു നാലു മുതൽ ഏഴു വരെ ശതകങ്ങളിൽ ചരിത്രം തത്ത്വശാസ്ത്രം കവിത സംഗീതം നാടകം ആദിയായവ അർമീനിയയിൽ അഭിവൃദ്ധിപ്പെട്ടു അനാനി ഷിരാക്കാട്ട്സി എന്ന പ്രസിദ്ധ പണ്ഡിതൻ തത്ത്വജ്ഞാനം ഗണിതം ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ അനേകം കൃതികൾ രചിച്ചു ഈ കൃതികൾക്കു വലിയ പ്രചാരമുണ്ടായി കടുത്ത യുദ്ധങ്ങൾ നടന്നുകൊണ്ടിരുന്നപ്പോഴും അർമീനിയയിലെ സർവകലാശാലകൾ കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ടിരുന്നു സയ്യദ്നോവ എന്ന പ്രശസ്തനായ കവി അർമീനിയൻ ഭാഷയിൽ മാത്രമല്ല ജോർജിയൻ അസർബൈജാൻ ഭാഷകളിലും കവിതകൾ എഴുതിയിരുന്നു റാഫി എന്ന നോവലിസ്റ്റ് ഗബ്രിയൽ സാൻഡൂക്കിയർ എന്ന നാടകകൃത്ത് യർവാൻഡ് ഓട്ടിയൻ എന്ന ഫലിതസാഹിത്യകാരൻ ആധുനിക അർമീനിയൻ സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്ന കചാട്ടർ അബോവ്യാൻ എന്നിവർ പത്തൊൻപതാം ശതകത്തിലും വഹാൻടെക്കേയൻ എന്ന കവി ഇരുപതാം ശതകത്തിലും സാഹിത്യസേവനം ചെയ്തിരുന്നവരാണ് ആദ്യത്തെ അർമീനിയൻ അച്ചടിശാല വെനീസിലാണ് സ്ഥാപിതമായത് വെനീസിൽനിന്നു തന്നെയാണ് അർമീനിയരുടെ ആദ്യത്തെ പുസ്തകം പ്രസിദ്ധീകൃതമായതും ആദ്യത്തെ അർമീനിയൻ പത്രം പ്രസിദ്ധീകരിച്ചതു ചെന്നൈയിൽ നിന്നായിരുന്നു ചെന്നൈയിൽ ഇന്നും ഒരു അർമീനിയൻ തെരുവുണ്ട് ലോകത്തിൽ ഒന്നാമതായി ക്രിസ്തുമതം രാഷ്ട്രമതമായി അംഗീകരിച്ചത് അർമീനിയയാണ് വ്യക്തിപരമായ ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടി മതത്തെയും ഭരണകൂടത്തെയും ഇന്നു വേർതിരിച്ചിരിക്കുന്നു ഗ്രിഗറി ഇല്ലൂമിനേറ്റർ സ്ഥാപിച്ച അർമീനിയൻസഭയാണ് ഇപ്പോൾ ഏറ്റവും പ്രമുഖം രണ്ടാമത്തേത് അർമീനിയൻ കത്തോലിക്കാസഭയാണ് യെരെവാനിൽ നിന്നു കി മീ ദൂരത്തുള്ള എച്ച്മയാഡീസിൻ ആണ് ഈ സഭയുടെ മുഖ്യഭരണകർത്താവ് കതോലിക്കോസ് ആസ്ഥാനമാക്കിയിട്ടുള്ളത് ഇവിടെ പുരാതനമായ ഒരു ഭദ്രാസനപ്പള്ളിയുണ്ട് ഈ രണ്ടു വിഭാഗക്കാരെയും കൂടാതെ കുറെ പ്രൊട്ടസ്റ്റന്റുകാരും അർമീനിയയിലുണ്ട് മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ എന്നു വിളിക്കപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു പ്രേം നസീർ ജീവിതകാലം ഏപ്രിൽ ജനുവരി മലയാള സിനിമയിൽ അദ്ദേഹത്തിന്റെ തലമുറയിലെ പ്രമുഖരിൽ ഒരാളായി പ്രേംനസീർ അറിയപ്പെടുന്നു അബ്ദുൾ ഖാദർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം ആയിരുന്നു പ്രേംനസീർ ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റംകുറിച്ചത് വിശപ്പിന്റെ വിളി എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ സെറ്റുകളിൽവച്ച് അദ്ദേഹം പ്രേം നസീർ എന്ന നാമം സ്വീകരിച്ചു കളിൽ ഒരു താരമായി ഉയർന്നുവന്ന അദ്ദേഹം മുതൽ ൽ അദ്ദേഹത്തിന്റെ മരണം വരെയുള്ള കാലത്ത് മലയാള സിനിമയിലെ അതുല്യനായ സൂപ്പർതാരങ്ങളിലൊരാളായിത്തീർന്നിരുന്നു ഒരു റൊമാന്റിക് നായകനെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശസ്തനാണ് ന് ശേഷം മറ്റ് കലാകാരന്മാരെപ്പോലെ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ ആഗ്രഹിച്ചതിനാൽ നായക വേഷങ്ങളിൽ നിന്ന് മറ്റു കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മനപൂർവ്വം വഴിമാറി സഞ്ചരിച്ചു മുറപ്പെണ്ണ് ഇരുട്ടിന്റെ ആത്മാവ് കള്ളിച്ചെല്ലമ്മ നദി അനുഭവങ്ങൾ പാളിച്ചകൾ അഴകുള്ള സെലീന വിട പറയും മുൻപേ പടയോട്ടം ധ്വനി തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ അഭിനയത്തിലൂടെ അദ്ദേഹം നിരൂപക പ്രശംസ നേടിയിരുന്നു വിട പറയും മുൻപേ എന്ന സിനിമയിലെ മാധവൻ കുട്ടിയെ അവതരിപ്പിച്ചതിന്റെ പേരിൽ അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രത്യേക ജൂറി അവാർഡ് നേടിയിരുന്നു കലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് ഇന്ത്യാ ഗവൺമെന്റ് യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും സിവിലിയൻ ബഹുമതികളായ പത്മഭൂഷൻ പത്മശ്രീ എന്നിവ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു ജനുവരി ന് ആമത്തെ വയസ്സിൽ അഞ്ചാംപനി ബാധിച്ച് അദ്ദേഹം അന്തരിച്ചു തിരുവിതാംകൂറിലെ ചിറയൻകീഴിൽ അക്കോട് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മൂത്ത മകനായി ഏപ്രിൽ ന് ജനിച്ചു പ്രേം നവാസ് അഷ്റഫ് എന്നീ രണ്ട് സഹോദരന്മാരും സുലേഖ ആരിഫ അനീസ ഉമൈബ സുനൈസ സുഹാറ എന്നീ ആറ് സഹോദരിമാരുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ മാതാവ് അന്തരിച്ചു പിതാവ് അതേ പേരിലുള്ള ഒരു സ്ത്രീയെ പിന്നീട് പുനർവിവാഹം ചെയ്തിരുന്നു കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ ശ്രീ ചിത്തിരവിലാസം സ്കൂൾ എസ് ഡി കോളേജ് ആലപ്പുഴ സെയിന്റ് ബെർക്കുമാൻസ് കോളേജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായി അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായിത്തീർന്നിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ് തിക്കുറിശ്ശി സുകുമാരൻ നായർ അദ്ദേഹത്തിന്റെ പേര് നസീർ എന്നായി പുനർനാമകരണം ചെയ്തത് പിന്നീട് സൂപ്പർ നായകനിലേക്കുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു പ്രേം നസീർ ഹബീബ ബീവിയെയാണ് വിവാഹം കഴിച്ചത് അവർക്ക് മൂന്ന് പെൺമക്കളുണ്ട് ലൈല തിരുവനന്തപുരം സ്വദേശിയും എഞ്ചിനീയറുമായ റഷീദിനെ വിവാഹം കഴിച്ച് കോഴിക്കോട് സ്ഥിരതാമസമാക്കിയിരിക്കുന്നു റസിയ കണ്ണൂരിൽ നിന്നുള്ള വ്യവസായി ഹാഷിമിനെ വിവാഹം കഴിക്കുകയും ചെന്നൈയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു ഇരുവരും പുത്രൻ ഷാനവാസിനേക്കാൾ മൂത്തവരാണ് ഇളയമകൾ റീത്ത പുനലൂർ സ്വദേശി ഡോക്ടർ ഷറഫുദ്ദീനെ വിവാഹം കഴിച്ച് മസ്കത്തിൽ സ്ഥിരതാമസമാക്കി പ്രേം നസീറിന്റെ മൂത്ത സഹോദരി സുലൈഖ ബീവിയുടെ മകളാണ് ഷാനവാസിന്റെ പത്നിയായ ആയിഷാ ബീവി പ്രേം നസീറിന്റെ പുത്രൻ ഷാനവാസ് ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും പിതാവിനെപ്പോലെ അഭിനയരംഗത്ത് ശോഭിക്കാൻ കഴിഞ്ഞില്ല പ്രേം നസീറിന്റെ മൂന്നാം തലമുറയായി ഷാനവാസിന്റെ പുത്രൻ ഷമീർ ഖാൻ മലയാള ചിത്രമായ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷനിൽ അഭിനയിച്ചിരുന്നു പ്രേം നസീറിന്റെ ഇളയ സഹോദരനായിരുന്ന പ്രേം നവാസും അബ്ദുൽ വഹാബ് ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കുടുംബത്തിലെ ആദ്യത്തെയാളായിരുന്നെങ്കിലും അദ്ദേഹം പിന്നീട് ഒരു നിർമ്മാതാവായി മാറുകയും അഗ്നിപുത്രി തുലാവർഷം പൂജക്ക് എടുക്കാത്ത പൂക്കൾ നീതി കെണി എന്നീ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു പ്രേം നവാസിന്റെ ഏക മകൻ പ്രേം കിഷോറും വെക്കേഷൻ തസ്കരപുത്രൻ എന്നീ രണ്ട് മലയാള ചിത്രങ്ങളിൽ അഭിനയിച്ച് സിനിമാ വ്യവസായവുമായി അടുത്ത ബന്ധം പുലർത്തിയിട്ടുണ്ട് മലയാളത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട ബഹുവർണ്ണ ചിത്രമായിരുന്ന കണ്ടം ബച്ച കോട്ടിൽ അഭിനയിച്ചതിന്റെ പേരിലും പ്രേം നവാസ് ശ്രദ്ധേയനാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെ കുഞ്ചാക്കോയും കെ വി കോശിയും തിക്കുറിശ്ശിയെ സമീപിച്ചാണ് അദ്ദേഹത്തിന്റെ പേര് നസീർ എന്ന് പുനർനാമകരണം ചെയ്തത് പിന്നീട് ജനകീയ നായകനിലേക്കുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു പിന്നീട് സംവിധായകനായി മാറിയ ജെ ശശികുമാറിന്റെയും നടന്മാരായ ബഹദൂറിന്റെയും ഉമ്മറിന്റെയും പേരുകളും തിക്കുറിശ്ശി മാറ്റുകയുണ്ടായി എന്നാൽ ഉമ്മറിനായി തിരഞ്ഞെടുക്കപ്പെട്ട സ്നേഹജാൻ എന്ന നാമം അദ്ദേഹം ഈ ഒരു ചിത്രത്തിൽ മാത്രമാണ് ഉപയോഗിച്ചത് എക്സെൽ കമ്പനിക്കുവേണ്ടി ആയിരുന്നു അദ്ദേഹം ചലച്ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത് ഡിസംബർ നു ക്യാമറക്കു മുന്നിൽ വന്നു ൽ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത് അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളുടെ നിർമ്മാതാക്കൾ ഉദയ മേരിലാൻഡ് സ്റ്റുഡിയോകൾ ആയിരുന്നു മലയാളികളുടെ മനസ്സിലെ പുരുഷ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ചലച്ചിത്ര കഥാപാത്രങ്ങൾ മലയാളചിത്രങ്ങളിൽ അഭിനയിച്ചതോടൊപ്പം പ്രേംനസീർ തമിഴ് ചിത്രങ്ങളിലും തെലുങ്ക് ചിത്രങ്ങളിലും കന്നഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് അദ്ദേഹം ഷീലയുമൊത്ത് ചലച്ചിത്രങ്ങളിൽ പ്രണയ ജോഡികളായി അഭിനയിച്ചു ഇത് ഒരു സർവ്വകാല റെക്കോഡാണ് ൽ ലും ൽ ലും നായകവേഷം അവതരിപ്പിച്ചു ചിത്രങ്ങളിൽ വിവിധ നായികമാരുമായി അദ്ദേഹം നായകനായി അഭിനയിച്ചു ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡ് അദ്ദേഹത്തിനാണ് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പ്രേം നസീർ പുരസ്കാരം ൽ സ്ഥാപിച്ചു മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ പത്മഭൂഷൺ പുരസ്കാരം അദ്ദേഹത്തിനു നൽകി സർവ്വകാല സംഭാവനകളെ മാനിച്ച് കേരളസംസ്ഥാന പ്രത്യേക ജൂറി അവാർഡ് അദ്ദേഹത്തിന് ൽ നൽകി പ്രേം നസീറും യേശുദാസും ഒരു ഉത്തമ നടൻ ഗായക ജോഡിയായിരുന്നു ഇവർ ഒരുമിച്ചുള്ള സംഗീതങ്ങൾ മലയാള സിനിമാചരിത്രത്തിൽ അനശ്വരമായി നിലകൊള്ളുന്നു ൽ പുറത്തിറങ്ങിയ കടത്തനാടൻ അമ്പാടി എന്ന ചിത്രമാണ് നസീറിന്റെ ഒടുവിലത്തെ പടം നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ച അന്തരിച്ച പ്രേം നവാസ് സഹോദരനാണ് അവസാനകാലത്ത് കടുത്ത പ്രമേഹരോഗം കൊണ്ട് ബുദ്ധിമുട്ടിയ നസീർ പക്ഷേ ചലച്ചിത്രലോകത്തും സാമൂഹികലോകത്തും നിറസാന്നിദ്ധ്യമായി തുടർന്നുവന്നു സെപ്റ്റംബർ ലെ ഭീകരാക്രമണം അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരന്മാർ സെപ്റ്റംബർ ന് നടത്തിയ ചാവേർ ആക്രമണം റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം നടത്തിയത് അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന് ലോകചരിത്രത്തിൽ സമാനതകളില്ല ആക്രമണത്തെക്കുറിച്ചന്വേഷിക്കാൻ നിയുക്തമായ കമ്മീഷന്റെ കണ്ടെത്തലുകൾ പ്രകാരം ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ് ഇസ്ലാമിക തീവ്രവാദ സംഘടനയായ അൽഖയ്ദയിലെ അംഗങ്ങൾ നാല് അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി ഇതിൽ രണ്ടെണ്ണം ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ ഉളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചു കയറ്റി മിനിറ്റുകൾക്കകം ഇരു ടവറുകളും നിലം പൊത്തി ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം മറ്റൊരു സംഘം വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്ക് ഇടിച്ചിറക്കി നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നിൽപ്പിനെത്തുടർന്ന് പെൻസിൽവാനിയായിലെ സോമർസെറ്റ് കൌണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ തകർന്നു വീണു ഈ വിമാനം വൈറ്റ്ഹൌസ് ലക്ഷ്യമാക്കിയാണ് നീങ്ങിയെതെന്നു കരുതുന്നു ഖാലിദ് ഷേക്ക് മുഹമ്മദാണ് ഈ ആക്രമണത്തിന്റെ ആശയം ൽ ഒസാമ ബിൻ ലാദനു മുൻപിൽ അവതരിപ്പിച്ചത് ൽ ബിൻ ലാദൻ ഈ പദ്ധതിയ്ക്ക് അനുമതി നൽകി ചാവേർ ആക്രമണം വിതച്ച നാശനഷ്ടക്കണക്കുകളെപ്പറ്റി ഇന്നും അവ്യക്തതയുണ്ട് ഏതായാലും ആകെ പേർ വിമാന യാത്രക്കാർ ലോകവ്യാപാരകേന്ദ്രത്തിലെ പേർ ഇതിൽ പേർ അഗ്നിശമന സേനാംഗങ്ങളാണ് പെൻറഗണിലെ പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക് നിലകളുള്ള ഇരട്ട സമുച്ചയങ്ങൾക്കു പുറമേ ലോക വ്യാപാര കേന്ദ്രത്തിലെ അഞ്ചു കെട്ടിടങ്ങൾക്കുകൂടി കേടുപാടുകൾ പറ്റിയിരുന്നു ഇതുകൂടാതെ മാൻഹട്ടൻ ദ്വീപിലെ ഇരുപത്തഞ്ചോളം കെട്ടിടങ്ങൾക്കും നാല് ഭൂഗർഭ സ്റ്റേഷനുകൾക്കും കനത്ത നാശനഷ്ടമുണ്ടായി വാർത്താവിനിമയ സംവിധാനങ്ങൾ അപ്പാടെ തകർന്നു പെൻറഗൺ ആസ്ഥാന മന്ദിരത്തിൻറെ ഒരു ഭാഗം പൂർണ്ണമായി തകർന്നു ലോകവ്യാപാര കേന്ദ്ര സമുച്ചയത്തിലുണ്ടായ മരണങ്ങൾ ദയനീയമായിരുന്നു ആക്രമണമുണ്ടായ ഉടൻ ഒട്ടേറെപ്പേർ പ്രാണരക്ഷാർഥം ഏറ്റവും മുകളിലത്തെ നിലയിലേക്ക് ഓടിക്കയറി തങ്ങളെ രക്ഷിക്കാൻ ഹെലികോപ്റ്ററുകൾ വരുമെന്ന പ്രതീക്ഷയിലായിരുന്നിരിക്കണം ഇത് എന്നാൽ മിക്കവരും മുകളിലത്തെ നിലയിൽ കുടുങ്ങി ഒടുവിൽ അവസാന ശ്രമമെന്ന നിലയിൽ താഴേക്കു ചാടി ഇരുന്നൂറോളം പേർ ഇങ്ങനെ താഴേക്കു ചാടി മരിച്ചു അസോയിയേറ്റഡ് പ്രസ് റിപ്പോർട്ടു പ്രകാരം ലോകവ്യാപാര കേന്ദ്രത്തിൽ നിന്നും കണ്ടെടുത്ത ജഡാവശിഷ്ടങ്ങളേ തിരിച്ചറിയാനായുള്ളു ഓളം പേരുടെ ജഡാവശിഷ്ടങ്ങൾ കണ്ടെത്താനായിട്ടില്ല മരിച്ചവരുടെ പട്ടികയിലുള്ള ആരോടും ബന്ധമില്ലാത്ത പതിനായിരത്തിലേറെ ജഡാവശിഷ്ടങ്ങൾ ബാക്കിയായതായും എ പി റിപ്പോർട്ടിൽ പറയുന്നു റാഞ്ചപ്പെട്ട വിമാനങ്ങളിലെ യാത്രക്കാരും വൈമാനികരും എല്ലാം തകരുന്നതിനു മുൻപ് ഫോൺ വിളികൾ നടത്തിയിരുന്നു ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തിന് ഈ ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി യാത്രക്കാരുടെ സന്ദേശപ്രകാരം എല്ലാ വിമാനങ്ങളിലും മൂന്നിലേറെ ഭീകരർ ഉണ്ടായിരുന്നു ഇവരിൽ പേരെ പിന്നീടു തിരിച്ചറിഞ്ഞു യു എ ൽ നാലും ബാക്കി മൂന്നു വിമാനങ്ങളിൽ അഞ്ചുവീതവും റാഞ്ചികളുണ്ടായിരുന്നു തീരെച്ചെറിയ കത്തികളും കണ്ണീർ വാതകം കുരുമുളകു പൊടിയുമുപയോഗിച്ചാണ് ഭീകരന്മാർ നാടകീയമായ റാഞ്ചൽ നടത്തിയതെന്നാണ് യാത്രക്കാരുടെ സന്ദേശത്തിൽനിന്നും മനസ്സിലാകുന്നത് സാധാരണ റാഞ്ചൽ നാടകങ്ങളിൽനിന്നും വ്യത്യസ്തമായി വിമാനങ്ങളുടെ നിയന്ത്രണം പൂർണ്ണമായും റാഞ്ചികൾ കൈക്കലാക്കിയിരുന്നു റാഞ്ചപ്പെട്ട വിമാനങ്ങളിൽ നാലാമത്തേതിൽ യു എ മാത്രമാണ് യാത്രക്കാർ സാഹസികമായ ചെറുത്തുനിൽപ്പു നടത്തിയത് ഈ വിമാനമുപയോഗിച്ച് അമേരിക്കൻ ഭരണസിരകേന്ദ്രമായ വൈറ്റ് ഹൌസ് ആക്രമിക്കുകയായിരുന്നത്രേ ഭീകരരുടെ ലക്ഷ്യം വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് സന്ദേശങ്ങൾ പ്രകാരം ടോഡ് ബീമർ ജെറിമി ഗ്ലിക്ക് എന്നീ യാത്രക്കാരുടെ നേതൃത്വത്തിൽ വിമാനത്തിന്റെ നിയന്ത്രണം തിരികെപ്പിടിക്കാൻ ശ്രമം നടത്തിയിരുന്നു പക്ഷേ ഈ അതിസാഹസികമായ ശ്രമങ്ങൾക്കിടയിലാണ് നാലാമത്തെ വിമാനം പെൻസിൽവാനിയയിൽ തകർന്നു വീണത് ചരിത്രത്തിൽ ഈ ഭീകരാക്രമണം എന്നായിരിക്കും അറിയപ്പെടുക തീയതി രേഖപ്പെടുത്താൻ അമേരിക്കയിൽ നിലവിലുളള ശൈലി പ്രകാരം ഇതു സൂചിപ്പിക്കുന്നത് സെപ്റ്റംബർ എന്നാണ് പക്ഷേ അൽഖയ്ദ ആക്രമണത്തിനായി ഈ തീയതി തിരഞ്ഞെടുത്തത് വേറെ ചില ഉദ്ദേശ്യങ്ങളോടെയാണെന്നു കരുതപ്പെടുന്നു എന്നത് അമേരിക്കക്കാർക്ക് ഹൃദ്യസ്ഥമായ അക്കങ്ങളാണ് ഏതു വലിയ ആപത്തുണ്ടായാലും ടെലിഫോണെടുത്ത് വിളിച്ചാൽ മതി എന്ന വിശ്വാസമാണ് അമേരിക്കൻ ജനതയ്ക്ക് മറ്റൊരു തരത്തിൽ ഈ വിളിയിൽ തീരുന്ന പ്രശ്നങ്ങളേ അവർ കണ്ടിട്ടുള്ളു ലോക പോലീസായി മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടുകയും ചിലപ്പോൾ ആക്രമിക്കുകയും ചെയ്യുന്ന അമേരിക്കയുടെ സ്വന്തം മണ്ണിൽ അത്ര ഭീകരമായ യുദ്ധങ്ങളോ കെടുതികളോ അന്യമായിരുന്നു എന്തു വന്നാലും തങ്ങൾ സുരക്ഷിതരാണ് എന്ന അമേരിക്കൻ അമിതവിശ്വാസത്തിന് പ്രഹരമേൽപ്പിക്കുകയായിരുന്നു ഭീകരരുടെ ഉദ്ദേശ്യമെന്നുവേണം കരുതാൻ ലോക വ്യാപാര കേന്ദ്രത്തിന്റെ സമുച്ചയങ്ങളിൽ കുടുങ്ങിയ എത്രയോ പേർ എന്ന അക്കം അമർത്തിയിട്ടുണ്ടാവാം പക്ഷേ ഈ മാന്ത്രിക അക്കങ്ങൾക്കപ്പുറമായിരുന്നു ചാവേർ അക്രമകാരികൾ വിതച്ച നാശം ആക്രമണത്തിനായി തിരഞ്ഞെടുത്തതിനു പിന്നിൽ മറ്റൊരു കാരണവും ഉണ്ടാകാനിടയില്ല ചാവേർ ആക്രമണം കഴിഞ്ഞയുടനെ ഇതിനു പിന്നിൽ അൽഖയ്ദ ആയിരിക്കാമെന്നു സംശയം പ്രകടിപ്പിച്ചിരുന്നു ചാവേർ ആക്രമണത്തെ പ്രകീർത്തിച്ചെങ്കിലും ഒസാമ ബിൻലാദൻ തുടക്കത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല സെപ്റ്റംബർ ന് ഖത്തറിലെ അൽജസീറ ചാനൽ വഴി പുറത്തുവിട്ട സന്ദേശത്തിൽ ലാദൻ ചാവേർ ആക്രമണത്തിൽ തൻറെ പങ്ക് ആവർത്തിച്ചു നിഷേധിച്ചു ലാദന് രാഷ്ട്രീയ അഭയം നൽകിയിരുന്ന അഫ്ഗാനിസ്ഥാനിലെ താലിബാൻഭരണകൂടവും ഭീകരാക്രണത്തിൽ അയാൾക്കുള്ള പങ്ക് തള്ളിക്കളഞ്ഞു സംഭവം കഴിഞ്ഞയുടനെ പലസ്തീൻ തീവ്രവാദ സംഘടനയായ ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ ദ് ലിബറേഷൻ ഓഫ് പലസ്തീൻ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെങ്കിലും ഉടൻതന്നെ സംഘടനയുടെ മുതിർന്ന നേതാവ് ഇതു തിരുത്തിപ്പറഞ്ഞു പലസ്തീൻ നേതാവ് യാസർ അരാഫത്ത് ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു അമേരിക്കയുമായി ശത്രുത പുലർത്തുന്ന രാജ്യങ്ങളിൽ ഇറാഖിലെ സദ്ദാം ഹുസൈൻ ഒഴികെ മറ്റെല്ലാവരും ചാവേർ ആക്രമണത്തെ അപലപിച്ചു ലിബിയയിലെ ഗദ്ദാഫി ഇറാനിലെ മുഹമ്മദ് ഖത്താമി ക്യൂബയിലെ ഫിദൽ കാസ്ട്രോ എന്നിവർ ഇതിൽപ്പെടുന്നു ലോക ജനതയ്ക്കു നേരെ അമേരിക്ക നടത്തുന്ന അതിക്രമങ്ങളുടെ ഫലമെന്നാണ് സദ്ദാം ഹുസൈൻ ഭീകരാക്രമണത്തെ വിശേഷിപ്പിച്ചത് ഏതായാലും ഭീകരാക്രമണത്തിനു പിന്നിൽ അൽഖയ്ദ തന്നെയാണെന്നായിരുന്നു അമേരിക്കയുടെ വിശ്വാസം ഇതിനെ പിന്തുണയ്ക്കുന്ന പല രേഖകളും കണ്ടെത്തിയതായി അവർ അവകാശപ്പെടുകയും ചെയ്തു ചാവേറാക്രമണത്തിൻറെ പ്രത്യാഘാതങ്ങൾ രാജ്യാന്തര തലത്തിലേക്കു കത്തിപ്പടരാൻ അധിക നാൾ വേണ്ടിവന്നില്ല അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന അൽഖയ്ദ ഭീകരരെ വേട്ടയാടാൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ആക്രമിച്ചതായിരുന്നു ഇതിൽ പ്രധാനം ചാവേർ ആക്രമണം കഴിഞ്ഞ് ഒരു മാസമായപ്പോഴായിരുന്നു ഇത് ഒട്ടേറെ ഇസ്ലാമിക രാജ്യങ്ങൾ ഇതിൽ അമേരിക്കയോടൊപ്പം ചേർന്നു സ്വന്തം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ഇഷ്ടത്തിനെതിരായിട്ടും പാകിസ്താൻ പ്രസിഡണ്ട് പർവേഷ് മുഷാറഫ് അമേരിക്കയ്ക്ക് പിന്തുണ നൽകി തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ അഫ്ഗാനിസ്ഥാനെ ആക്രമിക്കാനായി വിട്ടുനൽകിയ പാകിസ്താൻ ഒരുമുഴം നീട്ടിയെറിയുകയായിരുന്നു ഈ ഉപകാരത്തിനു പ്രതിഫലമായി പാകിസ്താന് ഒട്ടേറെ സഹായങ്ങൾ ലഭിച്ചു ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം ഇംഗ്ലീഷിൽ ദേവനാഗരിയിൽ മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ് ഭാരതീയ വിശ്വാസമനുസരിച്ച് ആകെയുള്ള രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ് ഇത് മറ്റൊന്ന് രാമായണം ആണ് മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേർതിരിവും വേദകാലത്ത് നിലനിന്നിരുന്നു വേദങ്ങൾ ഉൾകൊള്ളാൻ കഴിയാത്ത സാധാരണ ജനങ്ങൾക്ക് സമർപ്പിക്കപ്പെട്ട കാവ്യശാഖയാണ് ഇതിഹാസങ്ങൾ എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടർന്ന് മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത് എന്നാൽ ഇന്ന് കാണുന്ന രീതിയിൽ ഇത് എത്തിച്ചേർന്നത് വളരെക്കാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണ് മഹാഭാരതം ആദിപർവ്വത്തിൽ പറയുന്നത് പദ്യങ്ങൾ മാത്രമുള്ള ഗ്രന്ഥമായിരുന്നു എന്നാണ് എങ്കിലും പിന്നീട് അത് ശ്ലോകങ്ങളും അതിനുശേഷം ഒന്നേകാൽ ലക്ഷം ഉള്ള ഗ്രന്ഥമായി വളർന്നു എന്നു കാണാം അതുകൊണ്ട് വ്യാസൻ എന്നത് ഒരു വംശനാമമോ ഗുരുകുലമോ ആകാനാണ് സാധ്യത ഗുപ്തകാലത്താണ് ഒരുപക്ഷേ മഹാഭാരതം അതിന്റെ പരമാവധി വലിപ്പത്തിൽ എത്തിയത് വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത് ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ വർഷം മുൻപാണ് വ്യാസൻ ജീവിച്ചിരുന്നത് പക്ഷേ വേദകാലത്തിനുശേഷം ഏതാണ്ട് ക്രി വ ലാണ് വ്യാസന്റെ ജനനം എന്ന് ഹസ്തിനാപുരത്തിൽ നടത്തിയ ഉൽഖനനങ്ങൾ സൂചിപ്പിക്കുന്നു തന്റെ മക്കളുടെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളുടെയും കഥയിൽ കവി മനുഷ്യകഥ കാണുകയും വ്യാസൻ പറഞ്ഞുകൊടുക്കുന്നതനുസരിച്ച് ശ്രീ ഗണപതി അതു എഴുതി സൂക്ഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം അദ്ദേഹം ഒരേസമയം രചയിതാവും കഥാപാത്രവും സാക്ഷിയുമായി ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്റെ കർത്താവ് ഒരാളാകാൻ വഴിയില്ല പല നൂറ്റാണ്ടുകളിൽ പലരുടേയും പ്രതിഭാ പ്രവർത്തനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്ന ഒരു അസാധാരണ ഗ്രന്ഥമാണ് മഹാഭാരതം എന്നാണ് അവരുടെ അഭിപ്രായം കൃതിയുടെ ആദ്യരൂപം ജയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത് എന്ന് ആദിപർവ്വത്തിൽ തന്നെ പറഞ്ഞിരിക്കുന്നു അത് ഗ്രന്ഥങ്ങൾ ശ്ലോകങ്ങൾ ഉള്ളതായിരുന്നത്രെ പിന്നീടത് ഗ്രന്ഥങ്ങളുള്ള ഭാരതസംഹിത എന്ന രൂപം പ്രാപിച്ചു അതിൽ നിന്നാണ് ഇന്നുള്ള മഹാഭാരതം വളർന്നതും ഈ രൂപം പ്രാപിച്ചതും എന്തായാലും ഭാരതയുദ്ധം ഒരു ചരിത്രസംഭവം ആണെന്ന് മിക്കചരിത്രകാരന്മാരും സമ്മതിക്കുന്നു ആദിപർവ്വത്തിൽ കുരുപാണ്ഡവ സേനകൾ കലിദ്വാപര യുഗങ്ങളുടെ ഇടയിൽ സ്യമന്തപചകത്തിൽ വച്ച് യുദ്ധം ചെയ്തു എന്നാണ് പറയുന്നത് ക്രിസ്തുവിനു മുമ്പ് ആണ് അതെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം ഭാരതകഥയുടെ ആദ്യരൂപം എന്നാണ് ഉണ്ടായതെന്ന് വ്യക്തമല്ല അശ്വലായന്റെ ഗൃഹസൂത്രത്തിലും ശംഖായന്റെ ശ്രൌതസൂത്രത്തിലും മഹാഭാരതം ഭാരതം മുതലായ വാക്കുകൾ പ്രയോഗിച്ചിരിക്കുന്നു പാണിനീയത്തിലാകട്ടെ വസുദേവൻ അർജ്ജുനൻ മുതലായവരെ പരാമർശിച്ചിരിക്കുന്നു ബുദ്ധമതത്തിന്റെ ഉദയകാലം തൊട്ട് മഹാഭാരതം നിലനിൽക്കുന്നു ക്രിസ്തുവിനു മുമ്പ് അഞ്ഞൂറുമുതൽ ഇന്നു വരെ അതിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് ചരിത്രകാരന്മാർ പറയുന്നത് പരാശരപുത്രനായ വ്യാസനാമം തൈത്തിരീയാരണ്യകത്തിൽ പരാമർശിച്ചിരിക്കുന്നു ബുദ്ധന് പൂർവ്വജന്മത്തിൽ കൽഹദ്വൈപായന എന്ന പേരുണ്ടായിരുന്നു എന്ന വിശ്വാസം സ്മരണീയം ആണ് വ്യാസന്റെ മറ്റൊരു നാമം കൃഷ്ണദ്വൈപായനൻ എന്നായിരുന്നല്ലോ പലതെളിവുകളേയും അവലംബിക്കുമ്പോൾ മഹാഭാരതം ബുദ്ധനു മുൻപ് തന്നെ പ്രചാരത്തിലിരുന്നിരുന്നു എന്നു കരുതണം അക്കാലത്ത് അത് ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല ഏറ്റവും കുറഞ്ഞത് ക്രിസ്തുവിനു മുമ്പ് നാനൂറിനും മുന്നൂറിനും ഇടയിലെങ്കിലും മഹാഭാരതം പുസ്തകരൂപം പ്രാപിച്ചു എന്നുമാത്രം മനസ്സിലാക്കാം വേദകാലത്തെ ഒരു പ്രധാന ഋഷികുടുംബാംഗമായ വസിഷ്ഠമഹർഷിയുടെ പുത്രനായ പരാശരന് ഒരു മുക്കുവസ്ത്രീയിലുണ്ടായ മകനാണ് വ്യാസൻ എന്ന ദ്വൈപായനൻ അമ്മയെപ്പോലെ തന്നെ കറുത്തനിറമായതിനാൽ കൃഷ്ണദ്വൈപായനൻ എന്ന പേരും ഉണ്ടായിരുന്നു ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ച അദ്ദേഹം ശ്രീശുകൻ എന്ന മകന് ജന്മവും നൽകിയിട്ടുണ്ട് ദ്വൈപായനൻ യൗവനകാലത്ത് തന്നെ അവശേഷിച്ചിരുന്ന വേദമന്ത്രങ്ങൾ എല്ലാം ശേഖരിച്ച് അവക്ക് രൂപവും ഉച്ചാരണരീതിയും സ്ഥാപിച്ചു ആ രീതിയിലാണ് അവ ഇന്നും അറിയപ്പെടുന്നത് ഇന്ത്യയുടെ സംസ്കാരത്തിന് ആധാരവും ഒരു യുഗഗ്രന്ഥവും അദ്ദേഹം നൽകി ജനങ്ങൾ അദ്ദേഹത്തെ ആദരപൂർവ്വം വേദവ്യാസൻ എന്ന് വിളിച്ചു തുടങ്ങി വ്യാസൻ നൈമിശാരണ്യത്തിലോ കുരുക്ഷേത്രത്തിനടുത്തോ വലിയ ഒരു ആരണ്യ സർവ്വകലാശാല തന്നെ നടത്തിയിരുന്നു എന്ന് കരുതപ്പെടുന്നു അദ്ദേഹത്തിന്റെ പുത്രനായ ശുകമഹർഷിയുടെ പ്രഗല്ഭനായ ശിഷ്യനാണ് ശുക്ലയജുർവേദകർത്താവായ യാജ്ഞവൽക്യൻ ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ മൂന്ന് ഘട്ടങ്ങളിലൂടെയാണ് മഹാഭാരതം ഇന്നുകാണുന്ന രൂപത്തിലെത്തിയത് അതിലെ ആദ്യഘട്ടം മൂലകൃതിയുടെ രചനയിൽ നിന്നുതുടങ്ങുന്നു രണ്ട് കുലങ്ങൾ കുരുവംശജരും പാണ്ഡവരും തമ്മിലുള്ള കലഹമാണ് ഇതിവൃത്തം വളരെക്കാലം ഇവർ തമ്മിൽ വഴക്കിടുകയും അവസാനം ഒരു ജനതയായി മാറുകയും ചെയ്തു ഈ ഐക്യത്തെ പറ്റി യജുർവേദത്തിൽ വിവരണമുള്ളതിനാൽ ബി സി ആം നൂറ്റാണ്ടിനുമുൻപാണ് എന്ന് ചരിത്രം പറയുന്നു ആദ്യകാലങ്ങളിൽ ഗാനരൂപത്തിലാണ് ഈ കഥ പ്രചരിക്കപ്പെട്ടത് ശേഷം വന്നവർ കഥയെ ഗ്രന്ഥരൂപത്തിലാക്കി ഇതാണ് മഹാഭാരതത്തിന്റെ ജയം എന്ന ആദ്യരൂപം പാണ്ഡവരുടെ ജയം എന്നതാവാം ഈ ഗ്രന്ഥത്തിനു ഇത്തരമൊരു പേരുവരാൻ കാരണം ബി സി ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥമായ അശ്വലായനഗൃഹ്യസൂത്രത്തിൽ ഭാരതം എന്നൊരു കൃതിയെ പരാമർശിച്ചുകാണുന്നു മൂലകൃതിയിൽ ബ്രഹ്മാവിനാണ് ഈശ്വരസങ്കല്പം യുദ്ധഗാനങ്ങളെല്ലാം പിൽക്കാലത്ത് ക്രോഡീകരിച്ച് വ്യാസൻ ഗ്രന്ഥം രചിച്ചു എന്നതിനാൽ തന്നെ എഴുത്തുസമ്പ്രദായം കണ്ടുപിടിക്കപ്പെട്ടതിനുശേഷമാവണം ഇത് എന്ന് അനുമാനിക്കാം വ്യാസഭാരതത്തിലെ പ്രസ്താവനയനുസരിച്ചു മഹാഭാരതം ആദിപർവ്വം അദ്ധ്യായം പർവ്വസംഗ്രഹപർവ്വം മഹാഭാരതത്തിൽ മൊത്തം ശ്ളോകങ്ങളുടെ എണ്ണം ആണ് ഓരോ പർവ്വങ്ങളിലുമുള്ള ശ്ളോകങ്ങളുടെ എണ്ണം താഴെ കൊടുക്കുന്നത് പ്രകാരമാണ് ആദിപർവ്വം സഭാപർവ്വം വനപർവ്വം വിരാടപർവ്വം ഉദ്യോഗപർവ്വം ഭീഷ്മപർവ്വം ദ്രോണപർവ്വം കർണ്ണപർവ്വം ശല്യപർവ്വം സൗപ്തികപർവ്വം സ്ത്രീപർവ്വം ശാന്തിപർവ്വം അനുശാസനപർവ്വം അശ്വമേധികപർവ്വം ആശ്രമവാസികപർവ്വം മൗസലപർവ്വം മഹാപ്രസ്ഥാനപർവ്വം സ്വർഗ്ഗാരോഹണപർവ്വം ഇതിനു പുറമെ ഹരിവംശവും മഹാഭാരതത്തിന്റെ അനുബന്ധമായി വ്യാസമുനി രചിച്ചിട്ടുണ്ട് അതിനു ശ്ളോകങ്ങളുണ്ട് മൊത്തം ശ്ളോകങ്ങൾ മഹാഭാരതത്തിലെ പർവ്വങ്ങളിലും കൂടി ആകുന്നു ശ്ളോകങ്ങളുള്ള ഹരിവംശവും കൂടിച്ചേർന്നു ശ്ളോകങ്ങളുണ്ട് മഹാഭാരതം ആദിപർവ്വം അദ്ധ്യായം പർവ്വസംഗ്രഹപർവ്വം എന്നാൽ വാസ്തവത്തിൽ ഹരിവംശത്തിൽ ശ്ളോകങ്ങളുണ്ട് കുഞ്ഞിക്കുട്ടൻ തമ്പുരാൻ വൃത്താനുവൃത്തം പദ്യവിവർത്തനം നിർവ്വഹിച്ച മഹാഭാരതത്തിനു ഹരിവംശമുൾപ്പെടെ ഏകദേശം പദ്യവാക്യങ്ങളുണ്ടായിരുന്നു ഇരട്ട വാക്യങ്ങളുള്ള ശ്ളോകങ്ങൾ കണക്കിലെടുത്താൽ ശ്ളോകസംഖ്യ ഏകദേശം ഒരു ലക്ഷം വരുന്നതാണ് അതിൽത്തന്നെ ഹരിവംശത്തിന് ആണ് പദ്യവാക്യങ്ങളുടെ എണ്ണം ഇതുതന്നെയാണ് കിഷോരി മോഹൻ ഗാംഗുലി ആംഗലേയ വിവർത്തനം നിർവ്വഹിച്ച മഹാഭാരതം മൂലഗ്രന്ഥത്തിനും ഉണ്ടായിരുന്നത് വ്യാസമഹാഭാരതം ആദിപർവ്വം അധ്യായം ശ്ളോകങ്ങൾ മുതൽ വരെയുള്ള ഭാഗത്തു മഹാഭാരതത്തിന് ഒരു ലക്ഷം ശ്ളോകങ്ങളുണ്ടെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു ബാക്കിയുള്ളവയെ അനുബന്ധ വർണ്ണനകളായി കൂട്ടാവുന്നതാണ് അപ്പോൾ വ്യാസമുനിയുടെ കണക്കു ശെരിയാവുകയും ചെയ്യും മഹാഭാരതത്തിലെ ശ്ലോകങ്ങൾ പാശ്ചാത്യ ഇതിഹാസങ്ങളായ ഹോമറിന്റെ ഇലിയഡിലേയും ഒഡീസിയിലേയും ആകെ ശ്ലോകങ്ങളുടെ എട്ടിരട്ടി വരും മഹാഭാരതത്തിൽ ലക്ഷം ശ്ലോകങ്ങളുണ്ടെന്നാണ് പ്രസിദ്ധിയെങ്കിലും ഉത്തരാഹ പാഠത്തിൽ ഉം ദക്ഷിണാഹ പാഠത്തിൽ ഉം ശ്ലോകം വീതമേ കാണുന്നുള്ളൂ എങ്കിൽ തന്നെയും അതിന്റെ വലിപ്പം ഏവരേയും അതിശയിപ്പിക്കുന്നു അതുകൊണ്ടു തന്നെയാണ് മഹാഭാരതം ഹിമാലയത്തോടും സമുദ്രത്തോടും ഉപമിക്കപ്പെടുന്നത് പതിനെട്ടു പർവ്വങ്ങളായാണ് മഹാഭാരതം വിഭജിക്കപ്പെട്ടിരിക്കുന്നത് ആദിപർവ്വം സഭാപർവ്വം വനപർവ്വം വിരാടപർവ്വം ഉദ്യോഗപർവ്വം ഭീഷ്മപർവ്വം ദ്രോണപർവ്വം കർണ്ണപർവ്വം ശല്യപർവ്വം സൗപ്തികപർവ്വം സ്ത്രീപർവ്വം ശാന്തിപർവ്വം അനുശാസനപർവ്വം അശ്വമേധപർവ്വം ആശ്രമവാസികപർവ്വം മൗസലപർവ്വം മഹാപ്രാസ്ഥാനിക പർവ്വം സ്വർഗ്ഗാരോഹണപർവ്വം എന്നിവയാണവ ഹരിവംശം എന്ന ഖിലപർവ്വം കൂടി ചേർത്താൽ ലക്ഷം ശ്ലോകം എന്ന കണക്ക് തികയുകയും ചെയ്യും വിർജീനിയ ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് വിർജീനിയ അമേരിക്കൻ ഐക്യനാടുകളുടെ തെക്കുകിഴക്കൻ മേഖലയിലും മദ്ധ്യഅറ്റ്ലാന്റിക് മേഖലയിലുമായി അറ്റ്ലാന്റിക് തീരത്തിനും അപ്പലേച്ചിയൻ പർവ്വതനിരകൾക്കിടയിലായി സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനമാണ് ബ്രിട്ടന്റെ കോളനിവത്കരണത്തിനിരയായ ആദ്യ പ്രദേശമാണിത് വടക്കേ അമേരിക്കൻ വൻകരയിൽ അധീനത്തിലാക്കപ്പെട്ട ആദ്യ ഇംഗ്ലീഷ് കൊളോണിയൽ പ്രദേശമെന്ന ഈ പദവി കാരണമായി വിർജീനിയ ഓൾഡ് ഡോമിനിയൻ എന്ന അപരനാമത്തിൽ വിളിക്കപ്പെടുന്നതു കൂടാതെ എട്ട് യു എസ് പ്രസിഡന്റുമാരെ തെരഞ്ഞെടുത്തയച്ച സംസ്ഥാനമെന്ന നിലയിൽ മദർ ഓഫ് പ്രസിഡന്റ്സ് എന്നും വിളിക്കപ്പെടുന്നു കോമൺവെൽത്തിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് ബ്ലൂ റിഡ്ജ് മലനിരകളുടേയും ചെസാപീക്ക് ഉൾക്കടലിന്റേയും സ്വാധീനത്തെ അടിസ്ഥാനമാക്കിയാണ് ഇത് അനേകം സസ്യജന്തുജാലങ്ങൾക്കുമുള്ള ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്നു കോമൺവെൽത്തിന്റെ തലസ്ഥാനം റിച്ചമണ്ടും ഏറ്റവും ജനസംഖ്യയുള്ള നഗരം വിർജീന ബീച്ചും ഏറ്റവും ജനസാന്ദ്രമായ രാഷ്ട്രീയ ഉപവിഭാഗം ഫെയർഫാക്സ് കൌണ്ടിയുമാണ് ലെ കണക്കുകൂട്ടലുകൾ പ്രകാരം കോമൺവെൽത്തിലെ ആകെ ജനസംഖ്യ മില്യണിലധികമാണ് ഈ പ്രദേശത്തിന്റെ ചരിത്രം ആരംഭിക്കുന്നത് പോവ്ഹാട്ടൻ ഉൾപ്പെടെയുള്ള നിരവധി തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വിഭാഗങ്ങളുമായി ചേർന്നാണ് ൽ ലണ്ടൻ കമ്പനി പുതിയ ലോകത്തെ ആദ്യ സ്ഥിര ഇംഗ്ലീഷ് കുടിയേറ്റ കേന്ദ്രമായി വിർജീനിയ കോളനി സ്ഥാപിച്ചു അടിമ വ്യാപാരവും അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങളിൽനിന്നു കൈവശപ്പെടുത്തിയ ഭൂമിയും കോളനിയുടെ ആദ്യകാല രാഷ്ട്രീയത്തിലും തോട്ടം മേഖലയുടെ സമ്പദ് വ്യവസ്ഥയിലും കാര്യമായ പങ്ക് വഹിച്ചിരുന്നു അമേരിക്കൻ വിപ്ലവത്തിലെ കോളനികളിൽ ഒന്നായിരുന്ന വിർജീനിയ റിച്ച്മോണ്ട് കോൺഫെഡറേറ്റ് തലസ്ഥാനമാക്കപ്പെടുകയും വിർജീനിയയിലെ വടക്കു പടിഞ്ഞാറൻ കൌണ്ടികൾ കോൺഫെഡറേഷനിലെ അംഗത്വം പിൻവലിച്ച് വെസ്റ്റ് വിർജീനിയ രൂപീകരിച്ച കാലത്തും അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ കോൺഫെഡറസിയോടൊപ്പം ചേർന്നു പ്രവർത്തിച്ചിരുന്നു ഏതാണ്ട് ഒരു നൂറ്റാണ്ടുകാലത്തെ പുനർനിർമ്മാണത്തിനുശേഷവും കോമൺവെൽത്ത് ഒറ്റപ്പാർട്ടി ഭരണത്തിൻ കീഴിലാണെങ്കിലും ആധുനിക വിർജീനിയയിൽ എല്ലാ പ്രധാന ദേശീയ പാർട്ടികളും മത്സരിക്കുന്നു വിർജീനിയ ജനറൽ അസംബ്ളി പുതിയ ലോകത്തിലെ ഏറ്റവും പഴയതും തുടർച്ചയായി നിലനിന്നുപോരുന്നതുമായ നിയമനിർമ്മാണ സഭയാണ് വിർജീനിയ സംസ്ഥാനത്തിന്റെ ആകെ വിസ്തീർണ്ണം ചതുരശ്ര മൈൽ ചതുരശ്ര കിലോമീറ്റർ ആണ് ഇത് ചതുരശ്ര മൈൽ ചതുരശ്ര കിലോമീറ്റർ ജലഭാഗം ഉൾപ്പെടെയാണ് പ്രതല വിസ്തീർണ്ണത്തിൽ ഇത് അമേരിക്കൻ ഐക്യനാടുകളിലെ ആമത്തെ വലിയ സംസ്ഥാനമാണ് വിർജിനിയ സംസ്ഥാനത്തിന്റ വടക്ക് കിഴക്കു് ദിക്കുകളിൽ മേരിലാന്റ് വാഷിംഗ്ടൺ ടി സി എന്നിവയാണ് അതിരുകളായിട്ടുള്ളത് കിഴക്കുഭാഗത്ത് അറ്റ്ലാന്റിക് മഹാസമുദ്രവും വടക്കൻ കരോലിന സംസ്ഥാനം തെക്കുഭാഗത്തായും ടെന്നസി തെക്കുപടിഞ്ഞാറായും പടിഞ്ഞാറ് കെന്റുക്കി വടക്കും പടിഞ്ഞാറും വശങ്ങളിൽ പടിഞ്ഞാറൻ വിർജീനിയയുമാണ് അതിരുകൾ മേരിലാൻഡും വാഷിങ്ടൺ ഡി സി യുമായുള്ള ഈ സംസ്ഥാനത്തിന്റെ അതിരുകൾ പൊട്ടോമാക് നദിയുടെ തെക്കൻ തീരംവരെ നീളുന്നു തെക്കൻ അതിർത്തി വടക്കൻ ദിശയിലേയ്ക്കു സമാന്തരമായി എന്ന് നിർവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും സർവേയിലെ പിഴവുകൾ മൂന്നു ആർക്ക്മിനിട്ടുകളുടെ വ്യതിയാനങ്ങൾക്ക് ഇടയാക്കിയിരുന്നു ടെന്നസിയുമായുള്ള അതിർത്തിത്തർക്കം യു എസ് സുപ്രീംകോടതിയിൽ എത്തുന്നതുവരെ വരെ നീണ്ടുനിന്നിരുന്നു വെർജീനിയയുടെ കിഴക്കൻ തീരത്തുള്ള രണ്ട് കൌണ്ടികളുൾക്കൊള്ളുന്ന ഉപദ്വീപിൽ നിന്നും കോമൺവെൽത്തിന്റെ തുടർഭാഗങ്ങളെ ചെസാപീക്ക് ഉൾക്കടൽ വേർതിരിക്കുന്നു സുസ്ഖ്വെഹന്ന ജയിംസ് നദികളുടെ മുങ്ങിപ്പോയ നദീതടങ്ങളിൽ നിന്നുമാണ് ഉൾക്കടൽ രൂപവൽക്കരിക്കപ്പെട്ടത് വിർജീനിയ സംസ്ഥാനത്തെ പൊട്ടോമാക് റാപ്പഹാന്നോക്ക് യോർക്ക് ജയിംസ് എന്നിങ്ങനെ പല നദികളും ചെസാപീക്ക ഉൾക്കടലിലേയ്ക്ക് ഒഴുകുന്നു ഇവ ഉൾക്കടലിൽ മൂന്ന് ഉപദ്വീപുകളെ സൃഷ്ടിക്കുന്നു ടൈഡ്വാട്ടർ എന്നറിയപ്പെടുന്നത് അറ്റ്ലാന്റിക് തീരത്തിനും ഫാൾലൈനിനും ഇടയിലുള്ള ഒരു തീരദേശ സമതലമാണ് കിഴക്കൻ തീരത്തോടൊപ്പം ചെസാപീക്ക് ഉൾക്കടലിന്റെ പ്രധാന അഴിമുഖങ്ങളും ഇതിൽ ഉൾപ്പെടുന്നു പീഡ്മോണ്ട് എന്നത് മെസോസോയിക് കാലഘട്ടത്തിൽ രൂപംകൊണ്ടതും മലനിരകളുടെ കിഴക്കായി രൂപം കൊണ്ടിരിക്കുന്ന അവസാദ ശിലകളും ആഗ്നേയ ശിലകളും ആധാരമാക്കിയുള്ള സമതലത്തിലേയ്ക്കുള്ള ചെറുചെരിവുകളുടെ ഒരു പരമ്പരയാണ് കനത്ത തോതിലുള്ള കളിമൺ ഭൂമിക്ക് പേരുകേട്ട ഈ പ്രദേശത്തിൽ ചാർലോട്ട് വില്ലെയ്ക്കു ചുറ്റുപാടുമുള്ള തെക്കുപടിഞ്ഞാറൻ മലനിരകളും ഉൾപ്പെടുന്നു അപ്പലേച്ചിയൻ മലനിരകളുടെ ഒരു ഭൂപ്രകൃതിശാസ്ത്രപരമായ പ്രവിശ്യയായ ബ്ലൂ റിഡ്ജ് മലനിരകളിലെ അടി മീറ്റർ ഉയരമുള്ള മൌണ്ട് റോജേർസ് ആണ് സംസ്ഥാനത്തെ ഉയരം കൂടിയ ബിന്ദു പർവ്വത ശിഖരവും താഴ്വര പ്രദേശവും മലനിരകളടുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്നതും ഗ്രേറ്റ് അപ്പലേച്ചിയൻ താഴ്വര ഉൾപ്പെടുന്നതുമാണ് ഈ പ്രദേശം കാർബണേറ്റ് കല്ലുകൾ അടിസ്ഥാനമാക്കിയുള്ളതും മസ്സാനുട്ടൻ മലയും ഉൾപ്പെട്ടതുമാണ് കുംബർലാൻഡ് പീഠഭൂമി കുംബർലാൻഡ് മലനിരകൾ എന്നിവ അല്ലെഘെനി പീഠഭൂമിയ്ക്ക് തെക്കായി വിർജീനിയയുടെ തെക്കുപടിഞ്ഞാറൻ മൂലക്കായി സ്ഥിതിചെയ്യുന്നു ഈ മേഖലയിൽ നദികൾ വടക്കുപടിഞ്ഞാറൻ ദിശയിലേയ്ക്കൊഴുകി ഒഹിയോ തടത്തിലേയ്ക്കു നയിക്കുന്ന ശാഖോപശാഖകളായുള്ളതുമായ ഒരു ഡ്രയിനേജ് സിസ്റ്റം രൂപംകൊള്ളുന്നു വിർജീനിയ സീസ്മിക് സോൺ ക്രമാനുഗത ഭൂചലനചരിത്രമില്ലാത്ത ഒരു പ്രദേശമാണ് വടക്കൻ അമേരിക്കൻ പ്ലേറ്റിനു വക്കിൽനിന്നു വിർജീനിയ വിദൂരത്തു സ്ഥിതി ചെയ്യുന്നതു കാരണം അപൂർവ്വമായേ ന് മുകളിൽ തീവ്രതയുള്ള ഭൂകമ്പമുണ്ടാകാറുള്ളൂ ഏറ്റവും വലുത് ബ്ലാക്ക്സ്ബർഗിനു സമീപം റിക്ടർ സ്കെയിലിൽ തീവ്രത രേഖപ്പെടുത്തിയ ലെ ഭൂകമ്പമായിരുന്നു ഏതാണ്ട് രേഖപ്പെടുത്തിയത് ലാണ് മദ്ധ്യ വെർജീനിയയിലെ മിനറലിനു സമീപം തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനം ആഗസ്ത് നുണ്ടായി ടൊറോന്റോ അറ്റ്ലാന്റ ഫ്ളോറിഡ എന്നിവിടങ്ങളിൽ അതിന്റ അലയൊലികൾ അനുഭവപ്പെട്ടിരുന്നു വിർജീനിയയിലെ മൂന്നു പർവ്വതമേഖലകളിൽ മെസോസോയിക് ബേസിനു സമീപത്തുള്ള വ്യത്യസ്ത കൽക്കരിപ്പാടങ്ങളിലായി കൽക്കരി ഖനികൾ പ്രവർത്തിക്കുന്നു സ്ലേറ്റ് ക്യാനൈറ്റ് മണൽ ചരൽ തുടങ്ങി ദശലക്ഷം ടൺ ഇന്ധനേതര പ്രകൃതിവിഭവങ്ങളും ൽ വിർജീനിയയിൽനിന്നു ഖനനം ചെയ്തെടുത്തിരുന്നു സംസ്ഥാനത്ത് കാർബണേറ്റ് പാറകളുള്ള ഏകദേശം ഗുഹകളുണ്ട് ഇതിൽ പത്തെണ്ണം വിനോദസഞ്ചാരത്തിനായി തുറന്നിട്ടിരിക്കുന്നു ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഇന്ന് കിഴക്കൻ വിർജീനിയ എന്നറിയപ്പെടുന്ന പ്രദേശത്ത് ഒരു ഉൽക്കാ പതനമുണ്ടാവുകയും തത്ഫലമായുണ്ടായ ഒരു ഗർത്തം മേഖലയുടെ ആഴ്ന്നുപോകൽ ഭൂകമ്പങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിക്കാനുതകുന്നതാണ് വിർജീനിയയിലെ ഈർപ്പമുള്ള ഉപോഷ്ണമേഖലാ കാലാവസ്ഥയാണുള്ളത് ഇതു കൂടുതൽ തെക്കോട്ടും കിഴക്കോട്ടും പോകുന്തോറും കൂടുതൽ ചൂടുള്ളതും ഈർപ്പമുള്ളതുമാകുന്നു കാലികമായ തീവ്രത ജനുവരിയിൽ ശരാശരി വരെയും ജൂലൈയിൽ ശരാശരി വരെയുമായി വ്യത്യാസപ്പെട്ടിരിക്കുന്നു സംസ്ഥാനത്തിന്റെ കിഴക്കും തെക്കുകിഴക്കൻ തീരപ്രദേശങ്ങളിലും അറ്റ്ലാന്റിക് മഹാസമുദ്രം ശക്തമായ സ്വാധീനം ചെലുത്തുന്നു ഗൾഫ് സ്ട്രീം സമുദ്രജലപ്രവാഹത്തിന്റെ സ്വാധീനഫലമായി തീരദേശ കാലാവസ്ഥ ചുഴലിക്കാറ്റുകൾക്ക് വിധേയമാണ് കൂടുതൽ സ്പഷ്ടമായി അവ ഏറ്റവും കൂടുതൽ ചെസാപേക്ക് ഉൾക്കടലിന്റെ മുഖഭാഗത്താണ് അറ്റ്ലാന്റിക് മഹാസമുദ്രത്തിനു പാർശ്വസ്ഥമായിട്ടാണ് ഇതിന്റെ സ്ഥാനമെങ്കിൽപ്പോലും തീരപ്രദേശങ്ങളിലെ കാലാവസ്ഥയിൽ ഒരു സാരവത്തായ ഭൂഖണ്ഡപരമായ സ്വാധീനം വേനലും ശൈത്യവും തമ്മിലുള്ള വളരെ വലിയ താപനില വ്യത്യാസങ്ങളോടെ ഇവിടെ കാണപ്പെടുന്നുണ്ട് അതുപോലെതന്നെ അപ്പലേച്ചിയൻ ബ്ലൂ റിഡ്ജ് മലനിരകളും നദികളുടെയും അരുവികളുടേയും സങ്കീർണ്ണ രൂപക്രമവും സംസ്ഥാനത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളാണ് വിർജീനിയയിൽ വാർഷികമായി ശരാശരി ദിവസങ്ങളിൽ അശനിവർഷമുണ്ടാകുന്നു ഇത് പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലാണു സംഭവിക്കാറുള്ളത് ഇവിടുത്തെ വാർഷിക നീർവിഴ്ച്ച സെന്റീമീറ്റർ ഇഞ്ചാണ് ശൈത്യകാലത്ത് പർവതനിരകളിലേക്ക് കുമിഞ്ഞുകൂടുന്ന തണുത്ത വായുമണ്ഡലം ലെ ഹിമവാതം പോലെയോ ൽ ശൈത്യക്കൊടുങ്കാറ്റുപോലെയോ സാരമായ മഞ്ഞുവീഴ്ച്ചക്കിടയാക്കുന്നു ഈ ഘടകങ്ങളുടെ പാരസ്പര്യവും സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയും ഒത്തുചേർന്ന് തെക്കുപടിഞ്ഞാറൻ ദിശയിലുള്ള ഷെനാൻഡോവാ താഴ്വര തീരദേശ സമതലങ്ങൾ എന്നിവയിൽ വ്യത്യസ്തമായ മൈക്രോക്ലൈമറ്റ് ചുറ്റുമുള്ള പ്രദേശത്തിന്റെ കാലാവസ്ഥയിൽ നിന്നും വ്യത്യസ്തമായി പ്രത്യേകിച്ചു ചെറിയ പ്രദേശത്തെ നിയന്ത്രിത കാലാവസ്ഥ സൃഷ്ടിക്കുന്നു വിർജീനിയയിൽ വാർഷികമായി ഏഴ് ചുഴലിക്കൊടുങ്കാറ്റുകളുണ്ടാകാറുണ്ട് ഇവയിലധികവും ഫുജിറ്റ സ്കെയിൽ അല്ലെങ്കിൽ അതിൽ കുറവ് തീവ്രത കാണിക്കുന്നു സമീപ വർഷങ്ങളിൽ വാഷിംഗ്ടൺ ഡി സിയുടെ വടക്കൻ വെർജീനിയയിലേക്കുള്ള തെക്കൻ നഗരപ്രാന്തങ്ങളുടെ വികാസം കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പ്രാഥമികമായി സോളാർ വികിരണം വർദ്ധിപ്പിക്കാൻ കാരണമായിത്തീരുന്ന ഒരു അർബൻ ഹീറ്റ് ഐലന്റ് പ്രതിഭാസം സൃഷ്ടിക്കുന്നു അമേരിക്കൻ ലംഗ് അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരം കൌണ്ടികളിലെ വായുവിന്റെ നിലവാരം മോശമാണെന്നാണ് ഇതിൽ ഫയർഫാക്സ് കൗണ്ടി അതിലെ ഓട്ടോമോബൈൽ മലിനീകരകണത്താൽ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മലിനീകരണമുള്ളതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൽക്കരി ഇന്ധനമായുള്ള പവർപ്ലാന്റുകൾ കാരണമായി പർവതനിരകളിൽ പുകമഞ്ഞിന്റെ ആധിക്യം കണ്ടുവരുന്നു സംസ്ഥാനത്തിന്റെ ശതമാനം ഭാഗങ്ങൾ വനമേഖലയാണ് സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ പ്രാഥമികമായി ഇലപൊഴിയുംകാടുകൾ വിശാല പത്ര വൃക്ഷങ്ങൾ എന്നിവയും മദ്ധ്യഭാഗങ്ങളിലും കിഴക്കൻ ഭാഗങ്ങളിലും നിത്യഹരിത വനങ്ങളും കൊണിഫർ മരങ്ങൾക്കുമാണു പ്രാമുഖ്യമുള്ളത് താഴ്ന്ന ഉയരത്തിൽ കുറഞ്ഞ പൊതുവേ അളവിലാണെങ്കിലും ഉയരമുള്ള ബ്ലൂ റിഡ്ജ് മേഖലയിൽ ഓക്ക് ഹിക്കറി എന്നിവയോടൊപ്പം ഇടകലർന്ന് ഈർപ്പത്തെ ഇഷ്ടപ്പെടുന്ന ഹെംലോക്കുകളും കാരറ്റ് കുടുംബത്തിൽപ്പെട്ട ഒരിനം അതീവ വിഷമുള്ള സസ്യം പൂപ്പലുകളും ഇടതൂർന്ന് വളരുന്നു എന്നിരുന്നാലും കളുടെ ആരംഭത്തിൽ ഓക്ക് വനങ്ങളുടെ ഒരു വലിയ ഭാഗം ജിപ്സി മോത്തുകളുടെ ആക്രമണത്താൽ നശിച്ചിരുന്നു താഴ്ന്ന തലത്തിലെ ടൈഡ്വാട്ടർ പിഡമോണ്ട് നിലങ്ങളിൽ മഞ്ഞപ്പൈനുകൾക്കാണ് പ്രാമുഖ്യം ഗ്രേറ്റ് ഡിസ്മൽ നോട്ട്വോയ് ചതുപ്പുകൾ എന്നിവയിൽ ബാൾഡ് സൈപ്രസുകളടങ്ങിയ ആർദ്ര വനങ്ങളാണ് സാധാരണയായി കാണപ്പെടുന്ന വൃക്ഷ ലതാദികളിൽ റെഡ് ബേ വാക്സ് മിർട്ടിൽ ഡ്വാർഫ് പൽമെറ്റോ തുലിപ് പോപ്ലാർ മൌണ്ടൻ ലോറൽ മിൽക് വീഡ് ഡെയിസികൾ പലതരം പന്നൽച്ചെടികൾ എന്നിവ ഉൾപ്പെടുന്നു അറ്റ്ലാന്റിക് തീരത്തുടനീളവും പടിഞ്ഞാറൻ മലനിരകളിലുമാണ് ഘോരവനങ്ങൾ കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങൾ ഇവിടെയാണ് വടക്കേ അമേരിക്കയിലെ ത്രില്ലിയം കാട്ടുപൂക്കളുടെ എറ്റവും വലിയ ശേഖരം കാണപ്പെടുന്നത് അറ്റ്ലാന്റിക് തീരപ്രദേശങ്ങളിൽ പൊതുവേ തെക്കേ അറ്റ്ലാന്റിക് പൈൻ വനങ്ങളുമായി ബന്ധമുള്ള സസ്യജാലങ്ങളും നിമ്ന്ന തെക്കുകിഴക്കൻ തീരസമതല കടൽ സസ്യങ്ങളുമാണുള്ളത് രണ്ടാമത്തേതു പ്രധാനമായും വിർജീനിയയുടെ മദ്ധ്യഭാഗത്തും കിഴക്കൻ ഭാഗത്തുമായി കാണപ്പെടുന്നു സസ്തനങ്ങളിൽ വൈറ്റ് ടെയിൽഡ് മാൻ കറുത്ത കരടി ബീവർ ബോബ്ക്യാറ്റ് കയോട്ടി റാക്കൂൺ സ്കങ്ക് ഗ്രൌണ്ട്ഹോഗ് വിർജീനിയ ഓപോസ്സം ചാരക്കുറുക്കൻ ചുവന്ന കുറുക്കൻ കിഴക്കൻ പരുത്തിവാലൻ മുയൽ എന്നിവ ഉൾപ്പെടുന്നു മറ്റ് സസ്തനികളിൽ ന്യൂട്രിയ കുറുനരിയണ്ണാൻ ചാര അണ്ണാൻ പറക്കും അണ്ണാൻ ചിപ്പ്മങ്ക് ചെറുതരം അണ്ണാൻ തവിട്ടു വവ്വാൽ വീസൽ എന്നിവ ഉൾപ്പെടുന്നു പക്ഷികളിൽ സംസ്ഥാന പക്ഷിയായ കാർഡിനൽ ബാർഡ് മൂങ്ങകൾ കരോലിന ചിക്കഡീസ് ചുവന്ന വാലൻ പ്രാപ്പിടിയൻ മീൻകൊത്തിപ്പക്ഷികൾ തവിട്ട് പെലിക്കനുകൾ കാടകൾ കടൽക്കാക്കകൾ വെള്ളത്തലയൻ കടൽപ്പരുന്ത് കാട്ടു ടർക്കികൾ എന്നിവയാണ് പൈലീറ്റഡ് മരംകൊത്തി ചുവന്ന വയറൻ മരംകൊത്തി എന്നിവയുടേയും സ്വദേശമാണ് വിർജീനിയ കളുടെ മധ്യത്തോടെ ദേശാടന പരുന്തുകൾ ഷെനാൻഡോവാ ദേശീയ ഉദ്യാനത്തിലേക്ക് പുനരവതരിപ്പിക്കപ്പെട്ടു ഇനം ശുദ്ധജല മൽസ്യങ്ങളിൽ ചിലതാണ് വാലെയേ ബ്രൂക്ക് ട്രൗട്ട് റോനോക് ബാസ് ബ്ലൂ കാറ്റ്ഫിഷ് എന്നിവ നീല ഞണ്ടുകൾ നത്തക്ക മുത്തുച്ചിപ്പി റോക്ക്ഫിഷ് സ്ട്രൈപ്ഡ് ബാസ് എന്നും അറിയപ്പെടുന്നു എന്നിവയുൾപ്പെടെ പലതരം ജീവജാലങ്ങൾക്ക് ചെസാപീക്ക് ഉൾക്കടൽ ആതിഥ്യമരുളുന്നു വെർജീനിയയിൽ ഗ്രേറ്റ് ഫാൾസ് ഉദ്യാനം അപ്പലേച്ചിയൻ ട്രെയിൽ എന്നിങ്ങനെ ആകെ ദേശീയോദ്യാന സർവീസ് യൂണിറ്റുകളും ഷെനാൻഡോവ എന്ന ഒരു ദേശീയോദ്യാനവുമാണുള്ളത് ൽ രൂപകൽപ്പന ചെയ്യപ്പെട്ട ഷെനാൻഡോവായിൽ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുള്ള സ്കൈലൈൻ ഡ്രൈവും ഉൾക്കൊള്ളുന്നു ദേശീയോദ്യാനത്തിന്റെ ഏകദേശം ശതമാനത്തോളം ഭാഗം ഏക്കർ അഥവാ ചതുരശ്ര കിലോമീറ്റർ നാഷണൽ വൈൽഡേർനസ് പ്രിസർവ്വേഷൻ സിസ്റ്റത്തിനു കീഴിൽ വന്യതാ മേഖലയായി കണക്കാക്കപ്പെട്ടിരിക്കുന്നു ഇതു കൂടാതെ വെർജീനിയ സംസ്ഥാന പാർക്കുകളും സംസ്ഥാന വനങ്ങളും കൺസർവേഷൻ ആന്റ് റിക്രിയേഷൻ ഡിപ്പാർട്ട്മെന്റ് വനം വകുപ്പ് എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്നു ചെസാപേക്ക് ഉൾക്കടൽ ഒരു ദേശീയോദ്യാനമല്ലായെങ്കിലും ഉൾക്കടലിന്റേയും അതിന്റെ നീർത്തടത്തിന്റേയും പുനരുദ്ധാരണത്തിനായുള്ള ചേസാപീക്കെ ബേ പ്രോഗ്രാമിലുൾപ്പുടത്തി സംസ്ഥാന ഫെഡറൽ സർക്കാരുകൾ സംയുക്തമായി സംരക്ഷിക്കപ്പെടുന്നുണ്ട് പ്രധാനതാൾ വിർജീനിയ കോളനി പതിനാറാം നൂറ്റാണ്ടിൽ ഒരു സ്പാനിഷ് ജെസ്യൂട്ട് സംഘത്തിന്റേതുൾപ്പെടെ നിരവധി യൂറോപ്യൻ പര്യവേക്ഷണങ്ങൾ ചെസാപീക്കെ ഉൾക്കടൽ മേഖലയിൽ നടന്നിരുന്നു ൽ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി സ്പാനിഷ് ഫ്ലോറിഡയ്ക്കു വടക്കായി ഒരു കോളനി രൂപപ്പെടുത്തുവാൻ വാൾട്ടർ റാലെയ്ഗിനെ അധികാരപ്പെടുത്തിയിരുന്നു ൽ റാലെയ്ഗ് വടക്കേ അമേരിക്കയിലെ അറ്റ്ലാന്റിക് തീരത്തേക്ക് ഒരു പര്യവേക്ഷണം നടത്തിയിരുന്നു ഒരുപക്ഷേ രാജ്ഞിയുടെ വിർജിൻ ക്വീൻ എന്ന പദവിയെ ഉദ്ദേശിച്ച് വിർജീനിയ എന്ന പേര് റലെയ്കോ അല്ലെങ്കിൽ എലിസബത്ത് രാജ്ഞി തന്നെയോ നിർദ്ദേശിച്ചിട്ടുണ്ടാകാം മറ്റൊരു വീക്ഷണത്തിൽ തദ്ദേശീയ വാക്യമായ വിങ്ങാൻഡക്കോവ യോ അല്ലെങ്കിൽ വിൻഗിനാ എന്ന പദമോ ആയിരിക്കാം വിർജീനിയ എന്ന പേരിനു നിദാനം തുടക്കത്തിൽ തെക്കൻ കരോലിനയിൽ നിന്നുതുടങ്ങി മെയിൻ വരെയും കൂടുതലായി ബർമുഡ ദ്വീപുകൾ വരെയുള്ള മുഴുവൻ തീര മേഖലകളെയും ഈ പേരു പ്രതിനിധീകരിച്ചിരുന്നു പിൽക്കാലത്ത് രാജകീയ ചാർട്ടറുകൾ കോളനി അതിർത്തികൾ പരിഷ്കരിച്ചു ചാർട്ടർ ഓഫ് എന്ന പ്രമാണ പ്രകാരം ലണ്ടൻ കമ്പനി സംയോജിപ്പിക്കപ്പെട്ട് ഒരു കൂട്ടുടമ സ്ഥാപനമായി മാറുകയും അതിന് ഈ മേഖലയിലെ ഭൂമിയിന്മേലുള്ള അവകാശം സ്ഥാപിച്ചുകിട്ടുകയും ചെയ്തു ഈ കമ്പനി ന്യൂ വേൾഡ് എന്നറിയപ്പെട്ട ജയിംസ്ടൌണിൽ ജയിംസ് ഒന്നാമൻ രാജാവിന്റെ പേരിൽ ആദ്യ സ്ഥിര ഇംഗ്ലീഷ് കുടിയേറ്റകേന്ദ്രത്തിനു മുതലിറക്കി മേയ് മാസത്തിൽ ക്രിസ്റ്റഫർ ന്യൂപോർട്ടാണ് ഇത് സ്ഥാപിച്ചത് ൽ ഹൗസ് ഓഫ് ബർഗെസെസ് എന്ന പേരിൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോടെ കോളനി അധികാരികൾ കൂടുതൽ നിയന്ത്രണം ഏറ്റെടുത്തു ൽ ലണ്ടൻ കമ്പനിയുടെ പാപ്പരത്വം മൂലം ഈ കുടിയേറ്റ കേന്ദ്രം ഒരു ഇംഗ്ലീഷ് ക്രൌൺ കോളനിയായി രാജാവിന്റെ പരമാധികാരത്തിൽ ഏറ്റെടുക്കപ്പെട്ടു കോളനിയിലെ ജീവിതം ദുരിതവും അപകടകരവുമായിരുന്നു ലെ പട്ടിണിക്കാലത്തും ലെ ഇന്ത്യൻ കൂട്ടക്കൊല ഉൾപ്പെടെയുള്ള ആംഗ്ലോ പോവ്ഹാട്ടൻ യുദ്ധങ്ങളിലും നിരവധിയാളുകൾ മരണമടയുകയും ഇത് നിരവധി ഗോത്രങ്ങളോടുള്ള കോളനിവാസികളുടെ നിഷേധാത്മകമായ കാഴ്ചപ്പാട് വളരാനിടയാക്കുകയും ചെയ്തു ഓടെ പേരുണ്ടായിരുന്ന ആദ്യകാല കുടിയേറ്റക്കാരിലെ പേർ മാത്രമേ കാലത്തെ അതിജീവിച്ചുള്ളൂ എന്നിരുന്നാലും പുകയിലയ്ക്കുള്ള യൂറോപ്യൻ ആവശ്യം കൂടുതൽ കുടിയേറ്റക്കാരേയും ജോലിക്കാരേയും ഈ മേഖലയിലേയ്ക്കെത്തിച്ചു ഹെഡ്റൈറ്റ് സിസ്റ്റം കുടിയേറ്റക്കാർക്ക് നിയമപരമായി ഭൂമിയിൽ അവകാശം കൊടുക്കുന്ന ഒരു നിയമം വഴി തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും വെർജീനിയയിലേക്ക് എത്തിച്ച ഓരോ കൂലിത്തൊഴിലാളികൾക്കും ഭൂമി നൽകിക്കൊണ്ട് തൊഴിലാളി ക്ഷാമം പരിഹരിക്കാനും ശ്രമിച്ചു ൽ ആഫ്രിക്കൻ തൊഴിലാളികളെ ആദ്യം ജയിംസ്ടൌണിൽ ഇറക്കുമതി ചെയ്തത് കൂലിത്തൊഴിൽ വ്യവസ്ഥയിലായിരുന്നു ഒരു ആഫ്രിക്കൻ അടിമത്ത സമ്പ്രദായത്തിലേയ്ക്കു വിർജീനിയയെ മാറ്റുവാനുള്ള ചാലകശക്തിയായ മാറിയത് ൽ ജോൺ പഞ്ച് എന്ന ആഫ്രിക്കകാരന്റെ മേരിലാന്റിലേയ്ക്ക് ഓടിപ്പോകാനുള്ള ശ്രമവും തുടർന്നുണ്ടായി നിയമപരമായ കേസിൽ അയാൾ ആജീവനാന്ത അടിമത്തത്തിന് വിധേയനാകുകയും ചെയ്തതാണ് ആന്റണി ജോൺസൺ എന്ന സ്വതന്ത്ര നീഗ്രോയുടെ കീഴിൽ ജോലി ചെയ്തിരുന്നയാളായിരുന്നു ജോൺ സീസർ ലും ലും വിർജീനിയയിലെ അടിമത്തത്തിന്റെ ചട്ടങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടു ഒരു നിയമം അനുസരിച്ച് അടിമത്തം മാതാവിന്റെ പിന്തുടർച്ചാ പ്രകാരം സ്വമേധയായിത്തീർന്നു തൊഴിലാളിയും ഭരണവർഗവും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളും സംഘർഷങ്ങളും ലെ ബക്കോൺ കലാപത്തിലേക്ക് നയിച്ചു ഇക്കാലത്ത് മുൻ കൂലിത്തൊഴിലാളികൾ ജനസംഖ്യയുടെ ശതമാനമായിരുന്നു കൂടുതലായും കോളനിയുടെ അതിർത്തി പ്രദേശങ്ങളിൽനിന്നുള്ള റിബലുകൾ പ്രാദേശിക ഗോത്രവർഗത്തോടുള്ള അനുരഞ്ജനനയത്തെ എതിർക്കുന്നവരായിരുന്നു കലാപത്തിന്റെ ഫലങ്ങളിലൊന്ന് മിഡിൽ പ്ലാന്റേഷനിൽവച്ച് ഒപ്പുവച്ച ട്രീറ്റി ഓഫ് എന്ന കരാറായിരുന്നു ഇതിൽ ഒപ്പുവെക്കുന്ന ഗോത്രസമൂഹ രാഷ്ട്രങ്ങളുടെ ഭൂമിയെ ബലപ്രയോഗത്തിലൂടെയും കരാറിലൂടെയും കൈവശം വയ്ക്കുന്നതിനുള്ള ഒരു ഉത്തമ മാതൃകയായിരുന്നു ഈ ഈ കരാർ ൽ ദി കോളേജ് ഓഫ് വില്ല്യം മേരിയുടെ സ്ഥാപനത്തിനും മിഡിൽ പ്ലാന്റേഷൻ സാക്ഷിയാകുകയും ൽ ഇതു കോളനിയുടെ തലസ്ഥാനമാക്കിയതോടെ വില്യംസ്ബർഗ് എന്നു പുനർനാമകരണം നടത്തുകയുമുണ്ടായി ൽ ഒരു കൂട്ടം വിർജീനിയൻ ഊഹക്കച്ചവടക്കാർ അപ്പലേച്ചിയൻ മലനിരകളുടെ പടിഞ്ഞാറു ഭാഗത്തുള്ള ഒഹിയോ കണ്ട്രി മേഖലയിൽ ഒരു കുടിയേറ്റ കേന്ദ്രവും വ്യാപാരവും ആരംഭിക്കുന്നതിന് ബ്രിട്ടീഷ് രാജ പിന്തുണയോടെ ഒഹായോ കമ്പനി രൂപീകരിച്ചു ഫ്രാൻസ് അവരുടെ ന്യൂ ഫ്രാൻസ് കോളനിയുടെ ഭാഗമായിക്കരുതുന്ന ഈ പ്രദേശത്തേയ്ക്കുള്ള ബ്രിട്ടന്റെ വരവ് ഭീഷണിയായിക്കാണുകയും ഏഴുവർഷ യുദ്ധത്തിന്റെ ഭാഗമായ ഫ്രഞ്ച് ആന്റ് ഇന്ത്യൻ യുദ്ധത്തിനു കാരണമാകുകയും ചെയ്തു വിർജീനിയ റെജിമെന്റ് എന്നു വിളിക്കപ്പെട്ട വിവിധ ബ്രിട്ടീഷ് കോളനികളിൽ നിന്നുള്ള ഒരു സായുധ സംഘത്തിനു നേതൃത്വം കൊടുത്തത് അന്നത്തെ ലെഫ്റ്റനന്റ് കേണൽ ജോർജ് വാഷിങ്ടണായിരുന്നു ബ്രിട്ടീഷ് പാർലമെന്റിന്റെ ഫ്രഞ്ച് ആന്റ് ഇന്ത്യൻ യുദ്ധാനന്തരമുള്ള പുതിയ നികുതി ചുമത്തൽ ശ്രമങ്ങൾ കോളനി ജനതയിൽ ആഴത്തിലുള്ള അപ്രീതിക്കു കാരണമായി ഹൗസ് ഓഫ് ബർഗെസസിൽ പ്രാതിനിധ്യമില്ലാത്ത നികുതി ചുമത്തലുകളിലുകൾക്കെതിരേയുള്ള പ്രവർത്തനങ്ങൾക്ക് മറ്റുള്ളവരോടൊപ്പം ചേർന്ന് പാട്രിക് ഹെൻറി റിച്ചാർഡ് ഹെൻറി ലീ എന്നിവർ നേതൃത്വം നൽകി ൽ വിർജീനിയക്കാർ തങ്ങളുടെ പ്രവർത്തനങ്ങൾ മറ്റ് കോളനികളുമായി ഏകോപിപ്പിച്ചു തുടങ്ങുകയും അടുത്ത വർഷം കോണ്ടിനെന്റൽ കോണ്ഗ്രസിലേയ്ക്കു തങ്ങളുടെ പ്രതിനിധികളെ അയക്കുകയും ചെയ്തു ൽ രാജകീയ ഗവർണർ ഹൌസ് ഓഫ് ബർഗസസ് പിരിച്ചുവിട്ടതിനുശേഷം വെർജീനിയയിലെ വിപ്ലവ നേതാക്കൾ വിർജീനിയ കൺവെൻഷനുകൾ വഴി ഭരണം തുടർന്നു മേയ് ന് ഈ പ്രതിനിധിയോഗം വിർജീനിയ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിക്കുകയും ജോർജ് മാസന്റെ വിർജീനിയ ഓഫ് ഡിക്ലറേഷൻ ഓഫ് റൈറ്റ്സ് പുതിയ ഭരണഘടനയിൽ ഉൾപ്പെടുത്തുകയും ചെയ്തു മറ്റൊരു വിർജീനിയക്കാരനായ തോമസ് ജെഫേഴ്സൺ മേസന്റെ പ്രവൃത്തിയെ അടിസ്ഥാനമാക്കി സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ കരടു തയ്യാറാക്കുന്ന ജോലിയിൽ വ്യാപൃതനായി അമേരിക്കൻ വിപ്ലവ യുദ്ധം ആരംഭിച്ചപ്പോൾ ജോർജ് വാഷിങ്ടൺ കൊളോണിയൽ സൈന്യത്തിന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടു യുദ്ധകാലത്ത് വില്യംസ്ബർഗിന്റെ തീരദേശത്തുള്ള നിലനിൽപ്പ് ബ്രിട്ടീഷ് ആക്രമണത്തിന് എളുപ്പത്തിൽ വിധേയമാകാനുള്ള സാദ്ധ്യത ഭയന്ന ഗവർണർ തോമസ് ജെഫേഴ്സൺ തന്റെ ഇംഗിതത്തിനനുസരിച്ച് തലസ്ഥാനം റിച്ചമണ്ടിലേക്ക് മാറ്റി സ്ഥാപിച്ചു ൽ കോണ്ടിനെന്റൽ ഫ്രെഞ്ച് സേനകളുടടെ കര നാവിക സേനകളുടെ സംയുക്ത കൂട്ടുകെട്ട് വെർജീനിയ ഉപദ്വീപിൽ ബ്രിട്ടീഷ് സൈന്യത്തെ കുരുക്കി അവിടെവച്ച് ജോർജ്ജ് വാഷിംഗ്ടൺ ഫ്രഞ്ച് ജനറൽ കോംറ്റെ ഡി റൊച്ചാമ്പ്യൂ എന്നിവരുടെ നേതൃത്വത്തിലുള്ള പട്ടാളക്കാർ യോർക്ക് ടൗൺ ഉപരോധത്തിലൂടെ ബ്രിട്ടീഷ് ജനറൽ കോൺവാലിസിന്റെ സൈന്യത്തെ തകർത്തു ഒക്ടോബർ ന് അദ്ദേഹത്തിന്റെ കീഴടങ്ങൽ പാരിസിലെ സമാധാന ചർച്ചകളിലേയക്കു നയിക്കുകയും കോളനികളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്തു അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന എഴുതുന്നതിൽ വിർജീനിയക്കാരും ഒരു ചാലകശക്തിയായി പ്രവർത്തിച്ചിരുന്നു ൽ ജെയിംസ് മാഡിസൺ വിർജീന പ്ലാനിന്റെ കരടുരേഖ തയ്യാറാക്കുകയും ൽ ബിൽ ഓഫ് റൈറ്റ്സ് തയ്യാറാക്കുകയും ചെയ്തു ജൂൺ ന് വാൻജീനിയ ഭരണഘടന അംഗീകരിക്കുകയും ചെയ്തു ത്രീ ഫിഫ്ത് കോമ്പ്രമൈസ് എന്ന അനുരഞ്ജന ഉടമ്പടിയിലൂടെ തങ്ങളടെ സംസ്ഥാനത്തെ ഏറ്റവും വലിയ അടമസമൂഹത്തോടൊപ്പം ജനപ്രതിനിധിസഭയിലെ ഏറ്റവും വലിയ ബ്ലോക്കെന്ന പദവി പ്രാഥമികമായി വിർജീനിയ ഉറപ്പിച്ചിരുന്നു വിർജീനിയ ഡൈനാസ്റ്റി പ്രസിഡന്റുമാരോടൊപ്പം ഐക്യനാടുകളിലെ ആദ്യത്തെ അഞ്ച് പ്രസിഡന്റുമാരിൽ നാലു പേർ വിർജീനിയയിൽ നിന്നുള്ളവരാണെന്ന വസ്തുത വിവരിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പദമാണ് വിർജീനിയ ഡൈനാസ്റ്റി എന്നത് ഇത് കോമൺവെൽത്തിനു ദേശീയ പ്രാധാന്യം നേടിക്കൊടുത്തു ൽ വിർജീനിയ മേരിലാൻഡ് സംസ്ഥാനങ്ങളിൽനിന്നു വിട്ടുകൊടുത്ത പ്രദേശങ്ങൾ ഉൾപ്പെടുത്തി ഒരു പുതുതായി ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ രൂപീകരിക്കപ്പെട്ടു എന്നാൽ വിർജീനിയ പ്രദേശം ൽ വീണ്ടും തിരിച്ചുനൽപ്പെട്ടു കോമൺവെൽത്തിന്റെ അപ്പലേച്ചിയൻ പർവ്വതനിരകൾക്കുപ്പുറത്തുളള പ്രദേശങ്ങളെ അടർത്തിയെടുത്തുണ്ടാക്കിയതും ൽ ആം സംസ്ഥാനവുമായി മാറിയ കെന്റുക്കി പോലുള്ള സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിൽ പങ്കുവഹിച്ചതിനാലും ആദ്യകാല അമേരിക്കൻ നായകന്മാരുടെ ജന്മദേശമായതിനാലും വിർജീനിയയെ സംസ്ഥാനങ്ങളുടെ മാതാവ് എന്നും വിളിക്കപ്പെടുന്നു പുതിയ സാമ്പത്തിക ശക്തികളും കോമൺവെൽത്ത് മാറ്റി മറിക്കുന്നതിൽ അവരുടേതായ സംഭാവനകൾ നൽകി വിർജീനിയക്കാരനായ ജെയിംസ് ആൽബർട്ട് ബോൺസാക്ക് എന്നയാൾ ൽ പുകയില സിഗററ്റ് ചുരുട്ടൽ യന്ത്രം കണ്ടുപിടിക്കുകയും ഇത് റിച്ച്മണ്ട് കേന്ദ്രീകരിച്ചുള്ള പുതിയ വ്യവസായികതലത്തിലുള്ള ഉൽപാദനത്തിലേക്ക് നയിക്കുകയും ചെയ്തു ൽ റെയിൽ റോഡ് മാഗ്നറ്റ് ആയിരുന്ന കോളിസ് പോട്ടർ ഹണ്ടിംഗ്ടൺ ന്യൂപോർട്ട് ന്യൂസ് കപ്പൽനിർമ്മാണശാല ആരംഭിച്ചു മുതൽ വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ നാവികസേനയ്ക്കുവേണ്ടി ആറ് പ്രധാന ലോക യുദ്ധക്കാലത്തെ യുദ്ധ കപ്പൽ നിർമ്മിക്കാനുള്ള ഉത്തരവാദിത്തമായിരുന്നു ഈ കപ്പൽശാലക്കു നൽകപ്പെട്ടത് യുദ്ധകാലത്ത് ജർമൻ അന്തർവാഹിനികളായ യു പോർട്ടിനു പുറത്തുള്ള കപ്പലുകളെ ആക്രമിച്ചിരുന്നു ൽ വില്ല്യംസ്ബർഗിലെ ബ്രട്ടൺ പാരിഷ് പള്ളിയിലെ പുരോഹിതനായിരുന്ന ഡോ ഡബ്ലിയു എ ആർ ഗുഡ്വിൻ ജോൺ ഡി റോക്ഫെല്ലർ ജൂനിയറിന്റെ സാമ്പത്തിക പിന്തുണയോടെ കൊളോണിയൽ കാലഘട്ടത്തിലെ കെട്ടിടങ്ങളുടെ പുനഃസ്ഥാപനം തുടങ്ങി അവരുടെ പ്രൊജക്റ്റ് സംസ്ഥാനത്തെ മറ്റുള്ളവരുടേതുപോലതന്നെ അവരുടെ പദ്ധതിയും മഹാമാന്ദ്യവും രണ്ടാം ലോകമഹായുദ്ധവും എന്നിവയെ അതിജീവിച്ച് നിർമ്മാണപ്രവർത്തനങ്ങൾ തുടരുകയും കൊളോണിയൽ വില്യംബർഗ് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറുകയും ചെയ്തു വിവരങ്ങൾ സൂക്ഷിക്കുവാനും സംസ്കരിച്ചെടുക്കുവാനും വേണ്ടിയുള്ള ഒരു ഇലക്ട്രിക്ക് ഉപകരണമാണ് കമ്പ്യൂട്ടർ അഥവാ സംഗണനി അഥവാ നിർദ്ദേശങ്ങളുടെ ഒരു സമാഹാരം മുഖേന വിവരങ്ങൾ നടപടിക്കു വിധേയമാക്കുന്ന ഒരു പ്രയോഗോപകരണം അല്ലെങ്കിൽ ഇലക്ട്രോണിക് ഉപകരണം ആണ് വിധേയമാക്കേണ്ട വിവരങ്ങൾ സംഖ്യകൾ എഴുത്ത് ചിത്രങ്ങൾ ശബ്ദം എന്നിങ്ങനെ പല തരത്തിലുള്ളതിനെ സൂചിപ്പിക്കാം ലോകത്തിലെ ഏറ്റവും വേഗതയും കാര്യക്ഷമതയുമുള്ള കമ്പ്യൂട്ടറുകളാണ് സൂപ്പർ കമ്പ്യൂട്ടറുകൾ ഇവ പ്രധാനമായും നാസ ഐഎസ്ആർഓ തുടങ്ങിയ സ്പേസ് സ്റ്റേഷനുകളിലാണ് ഉപയോഗിക്കുന്നത് നാസയിലെ സൂപ്പർകമ്പ്യൂട്ടറിന്റെ പേര് കൊളമ്പിയ എന്നാണ് ചാൾസ് ബാബേജ് ഇംഗ്ലീഷ് മെക്കാനിക്കൽ എൻജിനീയർ പോളിമത്ത് എന്നിവ ഒരു പ്രോഗ്രാമബിൾ കംപ്യൂട്ടർ എന്ന ആശയം ഉരുത്തിരിഞ്ഞു കമ്പ്യൂട്ടറിന്റെ പിതാവ് എന്ന് അദ്ദേഹം കരുതി പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ആദ്യ മെക്കാനിക്കൽ കമ്പ്യൂട്ടറാണ് അദ്ദേഹം രൂപപ്പെടുത്തിയെടുത്തത് നാവിഗേഷണൽ കണക്കുകൂട്ടലുകളിൽ സഹായിക്കാൻ രൂപകല്പന ചെയ്ത വിപ്ലവകരമായ വ്യതിയാന എഞ്ചിനാണ് ൽ ഒരു സാധാരണ രൂപകൽപന ഒരു അനലിറ്റിക് എഞ്ചിൻ സാധ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി പ്രോഗ്രാമുകളും ഡാറ്റയും നൽകുന്നത് പഞ്ച്ഡ് കാർഡുകൾ വഴി മെഷീനിലേക്ക് നൽകേണ്ടതാണ് ജാക്കാർഡ് മങ്ങൽ പോലുള്ള മെക്കാനിക്കൽ തട്ടുകളിൽ പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന ഒരു രീതി ഔട്ട്പുട്ടിനായി മെഷീന് ഒരു പ്രിന്റർ ഒരു കർവ് ബോർഡ് ഒരു മണി ഉണ്ടായിരിക്കും പിന്നീടത് വായിക്കാനായി കാർഡുകളിലേക്ക് നമ്പറുകൾ പഞ്ച് ചെയ്യാൻ കഴിയും ടർക്കിങ്ങ് പൂർത്തീകരണം എന്ന ആധുനിക പദത്തിൽ വിവരിച്ച ഒരു സാമാന്യ ആപേക്ഷിക കമ്പ്യൂട്ടറിനുള്ള ആദ്യത്തെ ഡിസൈൻ എഞ്ചിൻ ഒരു അരിത്മെറ്റിക് ലോജിക് യൂണിറ്റ് കണ്ട്രോഡൽ ബ്രോക്കിംഗ് ആൻഡ് ലൂപ്പുകളുടെ രൂപത്തിൽ നിയന്ത്രണ ഫ്ലോ ഇന്റഗ്രേറ്റഡ് മെമ്മറി എന്നിവയിൽ ഉൾപ്പെടുത്തി മെഷീൻ അതിന്റെ സമയം ഒരു നൂറ്റാണ്ടിലേറെ ആയിരുന്നു അവന്റെ മെഷിനുള്ള എല്ലാ ഭാഗങ്ങളും കൈകൊണ്ട് നിർമ്മിക്കേണ്ടതുണ്ട് ആയിരക്കണക്കിന് ഭാഗങ്ങളുള്ള ഉപകരണത്തിന് ഇത് ഒരു വലിയ പ്രശ്നമായിരുന്നു ഒടുവിൽ പദ്ധതി ബ്രിട്ടീഷ് സർക്കാർ നിറുത്തലാക്കാൻ തീരുമാനിച്ചതോടെ പിരിച്ചുവിട്ടു ബാബേജ് അനാലിറ്റിക്കൽ എൻജിനീയറിൻറെ പൂർത്തീകരണം പരാജയപ്പെടുത്തുന്നതിനെ രാഷ്ട്രീയവും സാമ്പത്തികവും മാത്രമല്ല കൂടുതൽ സങ്കീർണ്ണമായ കമ്പ്യൂട്ടർ വികസിപ്പിച്ചെടുക്കാനും മറ്റാരെങ്കിലും കഴിയുന്നതിനേക്കാൾ വേഗത്തിൽ മുന്നോട്ട് പോകാനുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും മാത്രമല്ല പ്രയാസങ്ങൾ എന്നിരുന്നാലും മകനായിരുന്ന ഹെൻറി ബാബേജ് ൽ വിശകലനത്തിന്റെ എഞ്ചിൻറെ കമ്പ്യൂട്ടിംഗ് യൂണിറ്റിലെ മിൽക്ക് ലളിതമായ ഒരു പതിപ്പ് പൂർത്തിയാക്കി ൽ ടേബിളുകൾ കംപ്യൂട്ടിംഗിൽ ഉപയോഗിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു അനേകം കഴിവുകളു ഉപയോഗങ്ങളുമുണ്ട് വാസ്തവത്തിൽ അവ സാർവ്വലൗകികമായവിവരനടപടി യന്ത്രങ്ങൾ ആണ് ചര്ച്ച് ടുറിങ്ങ് നിബന്ധം അനുസരിച്ച് ഏറ്റവും കുറഞ്ഞ ബോധാവസ്ഥാപരിതി ശേഷിയുള്ള അതായത് സാർവ്വലൗകികമായ ടുറിങ്ങ് യന്ത്രത്തിന് സമാനമായി പ്രവർത്തിക്കാനുള്ള കഴിവുള്ള ഒരു കമ്പ്യൂട്ടറിന് പേർസണൽ ഡിജിറ്റൽ അസിസ്റ്റന്റ്റ് മുതൽ സൂപ്പർകമ്പ്യൂട്ടർ വരെയുള്ള ഏതൊരു കമ്പ്യൂട്ടറിന്റെയും പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും അതുകൊണ്ട് കമ്പനികളുടെ കണക്കുവിവരപ്പട്ടികകൾ കൈകാര്യം ചെയ്യുന്നതുമുതൽ വ്യവസായസംബന്ധമായ റോബോട്ടുകളെ നിയന്ത്രിക്കുന്നതുവരെയുള്ള കാര്യങ്ങൾക്ക് ഒരേ രൂപാങ്കനം തന്നെയാണ് കമ്പ്യൂട്ടറുകൾക്ക് ഉള്ളത് ആധുനിക ഇലക്ട്രോണിക് കംപ്യൂട്ടറുകൾക്ക് മുമ്പുണ്ടായിരുന്ന രൂപാങ്കനങ്ങളേക്കാൾ കൂടുതൽ വേഗതയും കഴിവും ഉണ്ട് മാത്രമല്ല ഇവ വർഷംതോറും വൃദ്ധിസംജ്ഞിതമായി ശക്തി കൂടുകയാണ് ഈ പ്രക്രിയയ്ക്ക് മൂർസ് ലാ എന്ന് പേര് നൽകി കൈപ്പിടിയിലൊതുങ്ങുന്ന പി ഡി എ മുതൽ നിമിഷാർദ്ധത്തിൽ കോടാനുകോടി ഗണനങ്ങൾ നടത്താൻ പ്രാപ്തിയുള്ള സൂപ്പർ കമ്പ്യൂട്ടർ വരെയുള്ളവ കമ്പ്യൂട്ടറിന്റെ ഗണത്തിൽപ്പെടുന്നു മാത്രവുമല്ല മൈക്രോപ്രോസസ്സർ സൂക്ഷ്മാപഗ്രഥനി അടിസ്ഥാനമാക്കിയുള്ള യന്ത്ര സംവിധാനങ്ങളെയെല്ലാം തന്നെ കമ്പ്യൂട്ടർ എന്നു വിളിക്കാം ബൈനറി സംഖ്യാ സമ്പ്രദായത്തിലാണ് കമ്പ്യൂട്ടറിൽ വിവരങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുന്നതും ഇതുതന്നെയാണ് കമ്പ്യൂട്ടറുകളുടെ പ്രവർത്തനത്തിന് അടിസ്ഥാനം എന്നും പറയാം കമ്പ്യൂട്ടറുകൾ പല തരത്തിലുള്ള സ്ഥൂലമായ പാക്കിങ്ങുകളിൽ ലഭ്യമാണ് ആന്തരികമായ കമ്പ്യൂട്ടറുകൾ ഒരു വലിയ മുറിയുടെ അത്രയും വലുതായിരുന്നു മാത്രമല്ല അങ്ങനെയുള്ളവ ഇപ്പോഴും ശാസ്ത്രീയമായ കണക്കുകൂട്ടലുകൾക്കും സൂപ്പർകമ്പ്യൂട്ടറുകൾ വലിയ കമ്പനികളുടെ വ്യാപാര ഇടപാട് കൈകാര്യം ചെയ്യുന്നതിനും മെയിൻഫ്രെയിമുകൾ ഉപയോഗിക്കുന്നുണ്ട് ഒരു ആളിന്റെ ഉപയോഗത്തിനുള്ള ചെറിയ കമ്പ്യൂട്ടറുകളും പേർസണൽ കമ്പ്യൂട്ടറുകളും അവയുടെ വഹനീയരൂപമായ നോട്ട് ബുക്ക് കമ്പ്യൂട്ടറുകളും ആയിരിക്കണം ആളുകൾക്ക് ഏറ്റവും കൂടുതൽ പരിചയമുള്ള രൂപങ്ങൾ പക്ഷേ ഇന്ന് ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന രൂപം നിവേശിപ്പിക്കപ്പെട്ട കമ്പ്യൂട്ടർ ആണ് അതായത് മറ്റൊരു യന്ത്രത്തെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടർ യുദ്ധവിമാനങ്ങൾ മുതൽ ഡിജിറ്റൽ ക്യാമറകൾ വരെയുള്ള യന്ത്രങ്ങൾ അവയിൽ നിവേശിപ്പിക്കപ്പെട്ട കമ്പ്യൂട്ടറുകളാണ് നിയന്ത്രിക്കുന്നത് നമ്മുടെ നിത്യ ജീവിതത്തിലേയ്ക്ക് കമ്പ്യൂട്ടറുകളുടെ തള്ളിക്കയറ്റം നാടകീയമായ മാറ്റങ്ങൾ ഉണ്ടാക്കി അതാണ് നാം ഇൻഫർമേഷൻ യുഗത്തിലാണ് ജീവിക്കുന്നത് എന്നു പറയാൻ കാരണം കമ്പ്യൂട്ടർ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു ഡിസംബർ കമ്പ്യൂട്ടർ സാക്ഷരതാ ദിനമായി ലോകമെങ്ങും ആചരിക്കുന്നു ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനിയായ എൻ ഐ ഐ ടിയാണ് കംപ്യൂട്ടർ സാക്ഷരതാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത് വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പഠനമികവും വളർച്ചയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം ഇമെയിൽ തയ്യാറാക്കുക ഇന്റർനെറ്റീലൂടെ വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയ അടിസഥാന കാര്യങ്ങളിൽ കഴിവുള്ളവരെയാണ് കമ്പ്യൂട്ടർ സാക്ഷരരായി വിലയിരുത്തുന്നത് കമ്പ്യൂട്ടറിലൂടെമാത്രം വിവരങ്ങൾ കൈമാറുന്ന കാലത്ത് എല്ലാവരെയും അതിന് പ്തരാക്കുകയെന്നതാണ് ഇങ്ങനെയൊരു ദിനത്തിലൂടെ ലക്ഷ്യമിടുന്നത് പേർസണൽ കമ്പ്യൂട്ടറുകൾ പ്രപഞ്ചത്തിലുള്ള മുഴുവൻ വസ്തുക്കളുടേയും പിന്നിലുള്ള രഹസ്യമാണ് സയൻസ് സയൻസ് എന്ന ഇംഗ്ലീഷ് ഭാഷയുടെ തർജ്ജമയായി മലയാളത്തിലുപയോഗിക്കുന്ന പദമാണ് ശാസ്ത്രം സയൻസ് എന്ന വാക്ക് ലാറ്റിൻ ഭാഷയിലെ സയന്റിയ എന്ന പദത്തിൽ നിന്നാണ് നിഷ്പന്നമായിട്ടുള്ളത് അറിവ് എന്നാണ് ഇതിന്റെ അർത്ഥം പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് സ്വരുക്കൂട്ടുകയും പരീക്ഷിച്ചുനോക്കാവുന്ന വിശദീകരണങ്ങളായും പ്രവചനങ്ങളായും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശാസ്ത്രം പണ്ടുകാലത്ത് ശാസിക്കപ്പെട്ടത് എന്ന അർത്ഥത്തിലും ശാസ്ത്രം എന്ന വാക്ക് ഉപയോഗിച്ചിരുന്നു കാരണം അതാണ് ഭാഷാർഥം ഇതിന് ആധുനിക ശാസ്ത്രവുമായി ബന്ധമില്ല ശാസ്ത്രം ഉപയോഗപഥത്തിൽ കൊണ്ടുവരുന്നയാളെ ശാസ്ത്രജ്ഞൻ എന്നാണ് വിളിക്കുന്നത് ആധുനിക കാല ഉപയോഗമനുസരിച്ച് ശാസ്ത്രം സാധാരണഗതിയിൽ അറിവ് തേടുന്നതിനുള്ള ഒരു മാർഗ്ഗമാണ് ഇത് അറിവു മാത്രമല്ല ഭൗതിക ലോകത്തെ പ്രതിഭാസങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുന്ന പഠനങ്ങളുടെ ശാഖകളെയാണ് സാധാരണഗതിയിൽ ശാസ്ത്രം എന്ന് വിളിക്കുന്നത് പതിനേഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലും ശാസ്ത്രജ്ഞന്മാർ പ്രകൃതിനിയമങ്ങൾ എന്ന പേരിലാണ് ശാസ്ത്രനിയമങ്ങൾ മുന്നോട്ടു വച്ചിരുന്നത് ചലനം സംബന്ധിച്ച് ന്യൂട്ടൻ മുന്നോട്ടുവച്ച നിയമങ്ങൾ ഉദാഹരണം പത്തൊൻപതാം നൂറ്റാണ്ടോടെ ശാസ്ത്രം എന്ന വാക്ക് ശാസ്ത്രീയമാർഗ്ഗങ്ങളുമായി കൂടുതൽ ചേർത്തുപയോഗിക്കാൻ തുടങ്ങി സ്വാഭാവികലോകത്തെ ചിട്ടയോടെ പഠിക്കുന്നതിനുള്ള ഒരു മാർഗ്ഗം എന്ന അർത്ഥത്തിലായിരുന്നു ഇത് ഭൗതികശാസ്ത്രം രസതന്ത്രം ജിയോളജി ബയോളജി എന്നിവയുടെ പഠനം ഇതിലുൾപ്പെടുന്നു വില്യം വെവെൽ എന്ന നാച്വറലിസ്റ്റും ദൈവശാസ്ത്രജ്ഞനുമായിരുന്ന ആളാണ് പത്തൊൻപതാം നൂറ്റാണ്ടിൽ ശാസ്ത്രജ്ഞൻ സയന്റിസ്റ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് പ്രകൃതിയിൽ നിന്ന് അറിവുതേടുന്നവരെ മറ്റു തരത്തിൽ അറിവു തേടുന്നവരിൽ നിന്ന് വേർതിരിക്കാനായിരുന്നു അദ്ദേഹം ഈ പദമുപയോഗിച്ചത് എങ്കിലും വിശ്വസനീയവും പഠിപ്പിക്കാവുന്നതുമായ അറിവ് ഏതു മേഖലയിലുള്ളതാണെങ്കിലും അതിനെ വിവക്ഷിക്കാൻ ശാസ്ത്രം എന്ന പദം തുടർന്നും ഉപയോഗിക്കപ്പെട്ടുവരുന്നുണ്ട് ലൈബ്രറി സയൻസ് കമ്പ്യൂട്ടർ സയൻസ് എന്നീ പദങ്ങൾ ഉദാഹരണങ്ങളാണ് സാമൂഹ്യശാസ്ത്രം പൊളിറ്റിക്കൽ സയൻസ് എന്നീ പദങ്ങളും ഉദാഹരണങ്ങളാണ് ആധുനിക കാലത്തിനു മുൻപുതന്നെ വിശാലമായ അർത്ഥത്തിൽ ശാസ്ത്രം മിക്ക സംസ്കാരങ്ങളിലും നിലനിന്നിരുന്നു ആധുനിക ശാസ്ത്രത്തിന്റെ വ്യത്യാസം അതിന്റെ സമീപനത്തിലും ഫലങ്ങൾ കൊണ്ടുവരാനുള്ള കഴിവിലുമാണ് അതിനാൽ ശാസ്ത്രം എന്ന പദത്തിന്റെ ഏറ്റവും സൂക്ഷ്മമായ അർത്ഥം ഇപ്പോൾ വളരെ മാറിയിട്ടുണ്ട് ആധുനിക യുഗത്തിനു മുൻപു തന്നെ ഗ്രീക്ക് സംസാരിച്ചിരുന്ന പ്രദേശങ്ങളിൽ ക്ലാസിക്കൽ നാച്വറൽ ഫിലോസഫി വികസിച്ചത് വലിയൊരു മുന്നേറ്റമായിരുന്നു സയൻസ് ലാറ്റിൻ പുരാതന ഗ്രീക്ക് എന്ന വാക്ക് പണ്ടുപയോഗിച്ചിരുന്നത് അറിവിന്റെ ഒരു പ്രത്യേക മേഖലയെ വിവക്ഷിക്കാനാണ് അറിവിനെ തേടുക എന്ന പ്രക്രീയയെ വിവക്ഷിക്കാനല്ല മനുഷ്യർക്ക് പരസ്പരം കൈമാറ്റം ചെയ്യാനും ആശയവിനിമയം നടത്താനും സാധിക്കുന്ന തരം അറിവാണിത് ഉദാഹരണത്തിനേ സ്വാഭാവിക വസ്തുക്കളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവ് ചരിത്രത്തിനു മുൻപേ തന്നെ മനുഷ്യർ നേടിയെടുത്തിരുന്നു ഇത് കൂടുതൽ സങ്കീർണ്ണമായ ചിന്തകളിലേയ്ക്ക് നയിച്ചു സങ്കീർണ്ണമായ കലണ്ടറുകളുടെ നിർമ്മാണവും വിഷമുള്ള സസ്യങ്ങളെ ഭക്ഷിക്കാനുതകുന്ന വിധം പാകം ചെയ്യുക പിരമിഡ് പോലുള്ള വസ്തുക്കൾ നിർമ്മിക്കുക എന്നിവയൊക്കെ ഇത്തരം പ്രവൃത്തികളാണ് എന്നിരുന്നാലും ഇതിഹാസങ്ങളെയോ നിയമവ്യവസ്ഥകളെയോ പോലുള്ളവയെ സംബന്ധിച്ച അറിവും എല്ലാ സമൂഹങ്ങളിലും മാറ്റമില്ലാതെയിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവും തമ്മിൽ വേർതിരിക്കാൻ ശ്രമമൊന്നും നടന്നിരുന്നില്ല ആദ്യകാല തത്ത്വചിന്താപരമായ ശാസ്ത്രത്തിലെ ഒരു പ്രധാന വഴിത്തിരിവ് സോക്രട്ടീസ് മനുഷ്യരുടെ സ്വഭാവവും രാഷ്ട്രീയ സമൂഹങ്ങളെയും മനുഷ്യരുടെ അറിവിനെയും മനുഷ്യരെ സംബന്ധിക്കുന്ന മറ്റു കാര്യങ്ങളും പഠിക്കുവാൻ തത്ത്വചിന്ത ഉപയോഗിച്ചതാണ് ഈ ശ്രമം വിവാദപരമായിരുന്നുവെങ്കിലും വിജയം കണ്ടു അദ്ദേഹം പഴയമാതിരി ഭൗതികശാസ്ത്രത്തെ തത്ത്വചിന്താപരമായി കാണുന്നത് ഊഹാപോഹമാണെന്നും സ്വയം വിമർശനമില്ലാത്ത രീതിയാണെന്നും അഭിപ്രായപ്പെട്ടു പ്രകൃതിയിൽ ബുദ്ധിപരമായ അടുക്കും ചിട്ടയുമില്ല എന്ന ചിന്ത ചില തത്ത്വചിന്തകർക്കുണ്ടായിരുന്നത് സോക്രട്ടീസിന് വലിയ പ്രശ്നമായാണ് തോന്നിയത് മനുഷ്യരെ സംബന്ധിച്ച കാര്യങ്ങളുടെ പഠനം അതുവരെ പാരമ്പര്യത്തിന്റെയും ഇതിഹാസങ്ങളുടെയും മേഖലയായിരുന്നു സോക്രട്ടീസിനെ ആൾക്കാർ വധികുകയും ചെയ്തു അരിസ്റ്റോട്ടിൽ പിൽക്കാലത്ത് സോക്രട്ടീസിന്റെ തത്ത്വശാസ്ത്രം കുറച്ച് വിവാദപരമായ രീതിയിൽ അവതരിപ്പിച്ചു ഇത് മനുസ്യരെ കേന്ദ്രബിന്ദുവാക്കുന്ന തരമായിരുന്നു മുൻകാല തത്ത്വചിന്തകരുടെ പല നിഗമനങ്ങളും ഇദ്ദേഹം തള്ളിക്കളഞ്ഞു ഉദാഹരണത്തിന് ഇദ്ദേഹത്തിന്റെ ഭൗതികശാസ്ത്രത്തിൽ സൂര്യൻ ഭൂമിക്കു ചുറ്റും കറങ്ങുന്നതും മറ്റു പല കാര്യങ്ങളും മനുഷ്യനുവേണ്ടിയായിരുന്നു ഓരോ വസ്തുവിനും ഔപചാരികമായ ഒരു കാരണവും അന്തിമമായ ഒരു കാരണവും പ്രപഞ്ചത്തിന്റെ നടത്തിപ്പിൽ ഒരു വേഷവും ഉണ്ടായിരുന്നു ചലനവും മാറ്റവും എല്ലാ വസ്തുക്കളുലുമുള്ള സാദ്ധ്യതകളുടെ ഫലമായാണ് വിശദീകരിക്കപ്പെട്ടത് ഒരു മനുഷ്യൻ ഏറ്റവും മികച്ച രീതിയിൽ എങ്ങനെ ജീവിക്കണം എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ തത്ത്വചിന്ത ഉപയോഗിക്കണം എന്ന് സോക്രട്ടീസ് വാശിപിടിച്ചപ്പോൾ അരിസ്റ്റോട്ടിൽ ഈ പഠനത്തെ നൈതികത രാഷ്ട്രീയ തത്ത്വശാസ്ത്രം എന്നിങ്ങനെ രണ്ടു മേഖലകളായി തിരിച്ചു ഇവർ പ്രയോഗപഥത്തിൽ വരുന്ന ശാസ്ത്രത്തെപ്പറ്റി വാദിച്ചില്ല ശാസ്ത്രവും വിദഗ്ദ്ധരുടെ പ്രായോഗിക ജ്ഞാനവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് അരിസ്റ്റോട്ടിൽ അഭിപ്രായപ്പെട്ടത് സിദ്ധാന്തങ്ങൾ സംബന്ധിച്ച് ചിന്തിക്കുകയാണ് മനുഷ്യരുടെ ഏറ്റവും കാര്യമായ പ്രവൃത്തി എന്നാണ് ഇദ്ദേഹം കണക്കാക്കിയത് നന്നായി എങ്ങനെ ജീവിക്കണം എന്നതു സംബന്ധിച്ച പ്രായോഗിക ചിന്ത ഇതിലും കീഴെ നിൽക്കുന്നതരം പ്രവൃത്തിയാണെന്നും വിദഗ്ദ്ധതൊഴിലാളികളുടെ അറിവ് താണ വർഗ്ഗങ്ങൾക്കുമാത്രം യോജിച്ചതാണെന്നുമായിരുന്നു ഇദ്ദേഹം കണക്കാക്കിയത് ആധുനിക ശാസ്ത്രത്തിൽ നിന്നും വ്യത്യസ്തമായി അരിസ്റ്റോട്ടിലിന്റെ ഊന്നൽ വിവരങ്ങളിൽ നിന്ന് പ്രപഞ്ചനിയമങ്ങൾ ഉരുത്തിരിച്ചെടുക്കുന്ന ചിന്തയുടെ സൈദ്ധാന്തികമായ ചിന്തയുടെ വിവിധ പടവുകളിലായിരുന്നു മധ്യകാലത്തിന്റെ തുടക്കത്തിൽ പ്രകൃതിയിലെ പ്രതിഭാസങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അരിസ്റ്റോട്ടിലിന്റെ രീതിയാണ് ഉപയോഗിച്ചിരുന്നത് റോമൻ സാമ്രാജ്യത്തിന്റെ തകർച്ചയും തുടർന്നുണ്ടായ രാഷ്ട്രീയയുദ്ധങ്ങളും മൂലം ചില പുരാതനമായ അറിവുകൾ നഷ്ടപ്പെടുകയും ചിലതു പൂഴ്ത്തിവെക്കപ്പെടുകയും ചെയ്തു എന്നിരുന്നാലും സെവിയ്യയിലെ ഇസിദോർ പോലുള്ള ചില ലാറ്റിൻ ശാസ്ത്രചരിത്രകാരുടെ സൃഷ്ടികളിലൂടെ സ്വാഭാവിക തത്ത്വചിന്ത എന്നപേരിൽ അറിയപ്പെട്ടിരുന്ന ശാസ്ത്രത്തിന്റെ പൊതുമേഖലകളും പുരാതനകാലത്തെ കുറേ അറിവുകളും പരിരക്ഷിക്കപ്പെട്ടു ബൈസാൻറ്റൈൻ സാമ്രാജ്യത്തിലും നെസ്റ്റോറിയൻസ് മോണോഫൈസൈറ്റ്സ് മുതലായ സംഘങ്ങളുടെ പരിശ്രമത്താൽ കുറേ ഗ്രീക്ക് രേഖകൾ സിറിയനിലേക്കു തർജ്ജമചെയ്തു സൂക്ഷിക്കപ്പെടുകയുണ്ടായി ഇതിൽ നിന്നും കുറേ രേഖകൾ അറബിയിലേക്ക് തർജ്ജമ ചെയ്തു സൂക്ഷിക്കപ്പെടുകയും ചിലതിലൊക്കെ മെച്ചപ്പെടുത്തുകയും ഉണ്ടായി ഇറാഖിലെ അബ്ബാസിദ് ഭരണകാലത്തു ബാഗ്ദാദിൽ അറിവിന്റെ കൂടാരം അറബിയിൽ സ്ഥാപിക്കുകയുണ്ടായി ഇസ്ലാം സുവർണകാലഘട്ടത്തിലെ ഒരു പ്രമുഖ ബൗദ്ധിക കേന്ദ്രമായിട്ടാണ് ഇതിനെ കണക്കാക്കുന്നത് ബാഗ്ദാദിലെ അൽ കിന്ദിയും ഇബ്ൻ സഹ്ൽ കയ്റോവിലെ ഇബ്ൻ അൽ ഹയ്ത്തം തുടങ്ങിയവരെ പ്രമുഖരെ ലോകത്തിനു സംഭാവന ചെയ്തുകൊണ്ട് ഒമ്പതാം നൂറ്റാണ്ടു മുതൽ പതിമൂന്നാം നൂറ്റാണ്ടു വരെ ബാഗ്ദാദിലെ മംഗോളിയൻ ആക്രമണം വരെ അത് നിലനിന്നു ഇബ്ൻ അൽ ഹയ്ത്തം അരിസ്റ്റോട്ടിലിന്റെ രീതികളെ പരീക്ഷണവസ്തുതകളെയും ഉൾപ്പെടുത്തിക്കൊണ്ട് വിപുലീകരിച്ചു പിന്നീട് പരിഭാഷകളുടെ ആവശ്യകത വർദ്ധിക്കുകയും യൂറോപ്പ്യന്മാർ പരിഭാഷകൾ സംഭരിക്കാനും തുടങ്ങി അരിസ്റ്റോട്ടിൽ ടോളമി യുക്ളിഡ് തുടങ്ങിയവരുടെ എഴുത്തുകൾ അറിവിന്റെ കൂടാരത്തിൽ സൂക്ഷിച്ചിരുന്നവ തേടി കത്തോലിക്കാ പണ്ഡിതന്മാർ എത്തിയിരുന്നു പശ്ചിമ യൂറോപ്പ് ശാസ്ത്രത്തിന്റെ ഭൂമിശാസ്ത്രപരമായ പുതിയ കേന്ദ്രമായി മാറുകയായിരുന്നു മധ്യകാലത്തിന്റെ അവസാനത്തിൽ കാത്തോലിക്കാ വിശ്വാസവും അരിസ്റ്റോട്ടിലിന്റെ രീതിയും കൂടിച്ചേർന്ന് സ്കോളാസ്റ്റിസിസം എന്ന പുതിയൊരു രീതിക്കു രൂപം കൊടുക്കുകയും പശ്ചിമയൂറോപ്പിലാകെ തഴച്ചുവളരുകയും ചെയ്തു പക്ഷെ ആം നൂറ്റാണ്ടിലും ആം നൂറ്റാണ്ടിലും സ്കോളാസ്റ്റിസിസത്തിന്റെ എല്ലാ രീതികൾക്കും കനത്ത വിമർശനം നേരിടേണ്ടി വന്നു പ്രസിദ്ധീകരണങ്ങൾ വാർത്തകൾ റിസോഴ്സുകൾ സാങ്കേതികവിദ്യാവികസനത്തിന്റെ നിരക്ക് അനുസരിച്ച് ഏറ്റവും കുറഞ്ഞ വിലയെ നിലനിർത്തി ഇൻറഗ്രേറ്റഡ് സർക്യൂട്ടിന്റെ സങ്കീർണാവസ്ഥ ഓരോ മാസങ്ങൾ കഴിയുമ്പോൾ ഇരട്ടിയാകും എന്ന പ്രയോഗസിദ്ധമായ നിരീക്ഷണം ആണ് ഗോർഡൻ മൂർ നിയമം കംപ്യൂട്ടറിന്റെ പ്രോസസിംഗ് ശേഷി വർദ്ധനയെപ്പറ്റി നിർണ്ണായകമായ പ്രവചനം നടത്തിയ ശാസ്ത്രജ്ഞനാണ് ഗോർഡൻ മൂർ ഇലക്ട്രോണിക്സ് മാഗസിന്റെ ഏപ്രിലിൽ പ്രസിദ്ധീകരിച്ച ആം വാർഷിക പതിപ്പിലാണ് ഒരു പ്രവചനമെന്നോണം അന്ന് ഫെയർചൈൽഡ് എന്ന സ്ഥാപനത്തിന്റെ ഗവേഷണ വികസന വിഭാഗം ഡയറക്ടറായിരുന്ന ഗോർഡൻ മൂർ ലേഖനം എഴുതിയത് അതുവരെയുള്ള സ്ഥിതി വിവര കണക്കുകൾ വച്ച് മൈക്രോ പ്രോസസ്സറിന്റെ വിശകലനശേഷിയെ അപഗ്രഥിച്ച് പ്രവചനം നടത്തുകയായിരുന്നു ഒരു ഇന്റഗ്രേറ്റഡ് സർക്യൂട്ട് ചിപ്പിലുൾക്കൊള്ളിച്ചിട്ടുള്ള ട്രാൻസിസ്റ്ററുകളുടെ എണ്ണം ഓരോ മാസം കഴിയും തോറും ഇരട്ടിക്കും എന്നായിരുന്നു ലേഖനത്തിൽ അദ്ദേഹം സമർത്ഥിച്ചത് പിന്നീട് അദ്ദേഹം തന്നെ ഇത് മാസമായി പുതുക്കുകയുണ്ടായി കംപ്യൂട്ടർ ലോകം ഈ പ്രവചനത്തെ ഗോർഡൻ മൂർ നിയമം എന്ന് വിളിക്കാൻ തുടങ്ങി ഇത് ഇന്ററ്റലിന്റെ സഹസ്ഥാപകനായ ഗോർഡൺ ഇ മൂറിനെ സംബന്ധിച്ചതാണ് പക്ഷേ മൂർ യിലുണ്ടായിരുന്ന ഡഗ്ളസ് എൻജൽബാർട്ടിന്റെ സമാനമായ നിരീക്ഷണത്തെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു ഇന്നത്തെ യാന്ത്രികമായ കംപ്യൂട്ടർ മൗസിന്റെ സഹ നിർമ്മാതാവായ എൻജൽബാർട്ട് ഇൻറഗ്രേറ്റഡ് സർക്യൂട്ടുകളുടെ തുടർന്നുപോകുന്ന വികസനം കാരണം കാലക്രമേണ കംപ്യൂട്ടറുകളുടെ പരസ്പരപ്രവർത്തനം സാദ്ധ്യമാകുമെന്നു വിശ്വസിച്ചിരുന്നു നാളിതുവരെ കംപ്യൂട്ടർ മേഖലയിലുണ്ടായ വളർച്ച ഗോർഡൻ മൂറിന്റെ പ്രവചനം ശരിവയ്ക്കുന്ന തരത്തിലുള്ളതായിരുന്നു പ്രവചനം നടത്തിയ ൽ ഒരു ഐ സി ചിപ്പിൽ ട്രാൻസിസ്റ്റർ ഉൾക്കൊള്ളുമായിരുന്നെങ്കിൽ ഇന്ന് സംഖ്യ കോടി കഴിഞ്ഞിരിക്കുന്നു അടുത്ത കുറച്ച് വർഷത്തേക്ക് കൂടി മൂർ നിയമത്തിന് വെല്ലുവിളി ഉണ്ടാകില്ലെന്ന് കരുതുന്നു ഇതോടൊപ്പം തന്നെ ഓരോ മാസം കഴിയും തോറും കമ്പ്യൂട്ടറിന്റെ വിലയിലും വിവരസംഭരണ ശേഷിയിലും ഇതേ തത്ത്വം പാലിക്കപ്പെടുന്നതായി കാണാം ൽ ഐ ബി എം ആദ്യത്തെ പേഴ്സണൽ കംപ്യൂട്ടർ പുറത്തിറക്കുമ്പോൾ വെറും മെഗാബൈറ്റ് വിവരം ശേഖരിച്ചുവയ്ക്കാനുള്ള ശേഷിയെ ഉണ്ടായിരുന്നുള്ളൂ എന്നാൽ ഇന്ന് വിപണിയിൽ കിട്ടുന്ന കുറഞ്ഞ വിവര സംഭരണശേഷി ജി ബി യാണ് ലെ ഈ പി സി യ്ക്ക് ലക്ഷത്തോളം രൂപ വിലയുമുണ്ടായിരുന്നു വർഷം മുമ്പ് നടത്തിയ പ്രവചനം കംപ്യൂട്ടർ ലോകത്തെ സംബന്ധിച്ചത്തോളം അക്കാലത്ത് ഒരു വെല്ലുവിളി തന്നെയായിരുന്നു എന്നാൽ ഇന്ന് ഒരു മൊട്ടുസൂചിയുടെ ഉരുണ്ട അഗ്രഭാഗത്ത് ദശലക്ഷം ട്രാൻസിസ്റ്റർ ഉൾക്കൊള്ളിക്കുന്ന രീതിയിലേക്ക് കംപ്യൂട്ടർ സാങ്കേതിക വിദ്യവളർന്നിരിക്കുന്നു ആറ്റം അടിസ്ഥാനഘടനയായുള്ള വസ്തുക്കൾക്ക് ഭൗതികമായ ചെറുതാകൽ പരിമിതി ഉള്ളതിനാൽ ഇനി എത്രകാലം ഗോർഡൻ മൂർ നിയമം നിലനിൽക്കുമെന്നത് ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യുന്നുണ്ട് ക്വാണ്ടം ഡോട്സും നാനോ ടെക്നോളജിയും അപ്പോഴേക്കും രക്ഷയ്ക്കെത്തുമെന്ന് ഒരു ഭാഗം വിദഗ്ധർ വാദിക്കുന്നു ഇന്ന് നാനോമീറ്റർ ലെവലിലാണ് ചിപ്പ് നിർമ്മാണം നടക്കുന്നത് ഒരു ദശാബ്ദം മുമ്പ് ഇത് നാനോമീറ്റർ ലെവലിലായിരുന്നു മറ്റേത് സാങ്കേതിക വിദ്യയേക്കാളും ഐ സി ചിപ്പ് നിർമ്മാണം അതിദ്രുതം വളരുകയായിരുന്നു സമാനതകളില്ല എന്നു വേണമെങ്കിൽ പറയാം വിമാന സാങ്കേതിക വിദ്യയുമായി ഇതിനെ ബന്ധപ്പെടുത്തി നോക്കുക ൽ ന്യൂയോർക്കിൽ നിന്ന് പാരീസിലേക്ക് പറക്കാൻ അമേരിക്കൻ ഡോളറും മണിക്കൂറും എടുത്തിരുന്നു ഗോർഡൻമൂർ നിയമം ഇവിടെ പ്രയോഗിച്ചാൽ ഡോളറിന്റെ കുറഞ്ഞ ഡിനോമിനേഷനായ ഒരു പെന്നിയും ഒരു സെക്കന്റിൽ താഴെ സമയവുമായി വിമാന യാത്ര ചുരുങ്ങും ലാപ്ടോപ് കംപ്യൂട്ടർ നോട്ട്ബുക്ക് കംപ്യൂട്ടർ എന്നും അറിയപ്പെടും മുതൽ കിലോഗ്രാം വരെ ഭാരം വരുന്ന ഒരു ചെറിയ വഹനീയമായ പെഴ്സണൽ കമ്പ്യൂട്ടർ ആണ് കോർപ്പറേഷൻറെ ലാബിൽ ജോലി ചെയ്തിരുന്ന അലൻകേയുടെ ഡൈനാബുക്ക് ആണ് ലാപ്ടോപ്പ് കമ്പ്യൂട്ടർ എന്ന ആശയം അവതരിപ്പിച്ച ആദ്യ ഉപകരണം എന്നാൽ ആദ്യത്തെ അംഗീകരിക്കപ്പെട്ട പോർട്ടബിൾ കമ്പ്യൂട്ടർ ൽ പുറത്തിറങ്ങിയ ഓസ്ബോൺ ആണ് മെയിൻസ് വോൾട്ടേജിലാണ് ഇത് പ്രവർത്തിച്ചിരുന്നത് ആദ്യത്തെ ലാപ്ടോപ്പ് എന്ന് പറയാവുന്ന ഉപകരണം ബിൽ മോഗ്രിഡ് ഡിസൈൻ ചെയ്ത കോമ്പാസ് എന്ന ഉപകരണമാണ് ൽ ഇത് ഡിസൈൻ ചെയ്തെങ്കിലും ഇത് വിപണിയിലെത്തിയത് ലാണ് പലതരം നോട്ട്ബുക്കുകൾക്കും അതുപോലുള്ള കംപ്യൂട്ടറുകൾക്കുമുള്ള പദങ്ങൾ ലാപ്ടോപ്പുക്കൾ ബാറ്ററികളാലോ അഡാപ്റ്ററുകളാലോ പ്രവർത്തിക്കുന്നു അഡാപ്റ്ററുകൾ വൈദ്യുതി ഉപയോഗിച്ച് ബാറ്ററികൾക്ക് ഊർജ്ജം നൽകുന്നു ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകൾക്ക് ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളും ലാപ്ടോപ്പുകൾക്ക് ചെയ്യാൻ കഴിയും പക്ഷേ അതേ വിലയ്ക്ക് മിക്കവാറും ശക്തി കുറവായിരിക്കും ലാപ്ടോപ്പുകളിലെ ഭാഗങ്ങൾ ഡെസ്ക്ടോപ്പുകളിലുള്ളവ പോലെയുള്ളതും അതേ കർത്തവ്യങ്ങൾ ചെയ്യുന്നതും ആണെങ്കിലും ചെറുതാക്കിയതും വഹനീയതയ്ക്കും വൈദ്യുതിലാഭത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയതും ആണ് ലാപ്ടോപ്പുകളിൽ മിക്കവാറും ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേകളും നുവേണ്ടി സ്മാൾ ഔട്ട്ലൈൻ മൊഡ്യൂലുകളും ഉപയോഗിക്കാറുണ്ട് ചേർത്തുണ്ടാക്കിയ കീബോർഡിനുപുറമെ അവയ്ക്ക് ഒരു ടച്ച്പാഡ് ട്രാക്ക്പാഡ് അല്ലെങ്കിൽ പോയിന്റിങ്ങ് സ്റ്റിക്ക് എന്നിവയും ഉണ്ടായിരിക്കും മാത്രമല്ല ബാഹ്യമായ മൗസോ കീബോർഡോ ബന്ധിപ്പിക്കാം ലാപ്ടോപ്പുകളിലെ ഭാഗങ്ങൾ ഡെസ്ക്ടോപ്പുകളിലുള്ളവ പോലെയുള്ളതും അതേ കർത്തവ്യങ്ങൾ ചെയ്യുന്നതും ആണെങ്കിലും ചെറുതാക്കിയതും വഹനീയതയ്ക്കും വൈദ്യുതിലാഭത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയതും ആണ് ഒരു സമൂഹത്തിന്റെ സ്വഭാവരീതികൾ ജീവിതരീതികൾ കലാചാതുര്യം വസ്ത്രധാരണം ഭാഷ ആചാരങ്ങൾ വിനോദങ്ങൾ വിശ്വാസരീതികൾ തുടങ്ങിയവയെല്ലാത്തിന്റെയും ആകെത്തുകയെ ആ പ്രത്യേക സമൂഹത്തിന്റെ സംസ്കാരം എന്നു പറയുന്നു ഓരോ പ്രദേശങ്ങളിലെയും ജനങ്ങളുടെ സംസ്കാരം ആ പ്രദേശത്തിന്റെ ഭൂപ്രകൃതിയോടും ആവാസവ്യവസ്ഥയോടും രാഷ്ട്രീയപരവും ചരിത്രപരവുമായ സംഭവവികാസങ്ങളോടും അഭേദ്യമായ ബന്ധം പുലർത്തുന്നു സംസ്കാരം എന്നത് മനുഷ്യരുടെ വലിയ പ്രത്യേകതയാണ് ലോകത്തിൽ മനുഷ്യൻ സമൂഹമായി ജീവിക്കാൻ തുടങ്ങിയ കാലം തൊട്ടെ അവർക്കൊക്കെ പ്രത്യേകം സംസ്കാരങ്ങളുണ്ടായിരിക്കാം ആദിമമനുഷ്യർ താമസിച്ചിരുന്നിടത്തു നിന്നു കിട്ടിയിട്ടുള്ള തെളിവുകളും അവരുടെ ഗുഹകളിൽ കണ്ടുവരുന്ന ചിത്രങ്ങളും ഇതാണു തെളിയിക്കുന്നത് എങ്കിലും ഇന്നു പരിപൂർണ്ണ സംസ്കാരം എന്നർത്ഥത്തിൽ കാണുന്ന ഏറ്റവും പഴയ സമൂഹം മെസപ്പൊട്ടേമിയയിലായിരുന്നു ജീവിച്ചിരുന്നത് അക്കാലത്ത് സിന്ധു നദിതടത്തിലുണ്ടായിരുന്ന ഹാരപ്പാ സംസ്കാരം മോഹൻജൊദാരോ സംസ്കാരം മുതലായവയേയും പഴയ പൂർണ്ണസംസ്കാരങ്ങളായി കാണാവുന്നതാണ് കൂടുതലായി ഒന്നും പറയാനില്ല സംസ്കാരം എന്നുള്ളത് ആപേക്ഷികമാണെന്നാണ് നരവംശശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം ഒരു സമൂഹത്തിനെ പുറത്തു നിന്നു വീക്ഷിക്കുന്നവർക്ക് അനുഭവപ്പെടുന്നതു പോലെയാകണമെന്നില്ല സമൂഹത്തിനകത്തുള്ളവർക്ക് അതനുഭവപ്പെടുന്നത് സംസ്കാരം സമൂഹങ്ങൾ തമ്മിലും ഒരു സമൂഹത്തിനുള്ളിൽ ഉപസമൂഹങ്ങൾ തമ്മിലും ചിലപ്പോൾ വീണ്ടും ഉപസമൂഹങ്ങളായും വ്യത്യാസപ്പെട്ടിരിക്കും ഉദാഹരണത്തിന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സംസ്കാരം പുറമേ നിന്നു നോക്കുന്ന ഒരാൾക്ക് ഒരു പോലെയായിരിക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വസിക്കുന്നവർക്ക് അത് രാജ്യഭേദത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു ഇന്ത്യയിലാണെങ്കിൽ സംസ്ഥാനാടിസ്ഥാനത്തിൽ ആൾക്കാരുടെ അഭിരുചികൾ വ്യത്യസ്തമാണെന്നു അവർക്കനുഭവപ്പെടുന്നു ജാതീയമായും പിന്നീടീ സംസ്കാരങ്ങൾ വേർപിരിഞ്ഞിരിക്കുന്നതായി കാണാം മതത്തിലധിഷ്ഠിതമായും സംസ്കാരത്തിനേ വേർതിരിക്കാറുണ്ട് ഉദാഹരണമായി ലോകത്തെമ്പാടുമുള്ള ക്രിസ്ത്യാനികളെയും അവരുടെ ആചാരവിശ്വാസങ്ങളേയും ക്രിസ്ത്യൻ സംസ്കാരമെന്ന് വിശേഷിപ്പിക്കാറുണ്ട് വിശാലാർത്ഥത്തിൽ ലോകത്തിലെ സംസ്കാരങ്ങളെ പ്രധാനമായും നാലായി തരംതിരിച്ചിട്ടുണ്ട് പാശ്ചാത്യസംസ്കാരം പടിഞ്ഞാറൻ സംസ്കാരം പൗരസ്ത്യസംസ്കാരം കിഴക്കൻ സംസ്കാരം അറബ്യൻ സംസ്കാരം ആഫ്രിക്കൻ സംസ്കാരം എന്നിങ്ങനെയാണവ ഒരു സ്ഥലത്തെ ജനങ്ങൾ തങ്ങളുടെ സംസ്കാരത്തെ ഉപേക്ഷിച്ച് മറ്റു സംസ്കാരത്തെ സ്വീകരിക്കുന്നതു അപൂർവ്വമല്ല ജനത സ്വയം സ്വീകരിക്കുന്നതുമൂലമോ അധിനിവേശസംസ്കാരം ബലംപ്രയോഗിക്കുന്നതുമൂലമോ ഇങ്ങനെ സംഭവിക്കാറുണ്ട് അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ഇൻകാ മായൻ മുതലായ സംസ്കാരങ്ങളും ഓസ്ട്രേലിയയിലെ ആദിവാസികളുടെ സംസ്കാരവുമെല്ലാം യൂറോപ്യൻ കുടിയേറ്റത്തോടു കൂടി നാമാവശേഷമായവയാണ് കോളനി വത്കരണ കാലഘട്ടത്തോടു കൂടി പലപ്രാദേശിക സംസ്കാരങ്ങളും യൂറോപ്യൻ സംസ്കാരങ്ങൾക്ക് പൂർണ്ണമായോ ഭാഗീകമായോ വഴിമാറിയതായാണ് കണക്കാക്കപ്പെടുന്നത് വില്യം വേഡ്സ്വർത്ത് ജനനം ഏപ്രിൽ മരണം ഏപ്രിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ കാൽപ്പനിക യുഗത്തിനു തുടക്കംകുറിച്ച മഹാനായ കവിയാണ് കോളറിജുമായിച്ചേർന്ന് ൽ പ്രസിദ്ധീകരിച്ച ലിറിക്കൽ ബാലഡ്സ് എന്ന കൃതിയാണ് കാൽപ്പനിക യുഗത്തിനു നാന്ദികുറിച്ചത് ദ് പ്രല്യൂഡ് എന്ന കവിത വേഡ്സ്വർത്തിന്റെ ഏറ്റവും മികച്ച കൃതിയായി വിലയിരുത്തപ്പെടുന്നു ഇംഗ്ലണ്ടിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള കോക്കർമൗത്ത് എന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് വേഡ്സ്വർത്ത് ജനിച്ചത് അഞ്ചു മക്കളിൽ രണ്ടാമനായ വില്യമിന് എട്ടു വയസുള്ളപ്പോൾ അമ്മയും വയസുള്ളപ്പോൾ അച്ഛനും മരിച്ചു മാതാപിതാക്കളുടെ മരണം മൂലം ചെറുപ്പത്തിൽ തന്നെയുണ്ടായ ഏകാന്തതാബോധം വേഡ്സ്വർത്തിലെ എഴുത്തുകാരനെ തട്ടിയുണർത്തി ദീർഘകാലം അക്ഷരങ്ങൾക്കൊണ്ട് ജീവിതത്തെ സമ്പന്നമാക്കിയാണ് അദ്ദേഹം മാതാപിതാക്കളുടെ നഷ്ടം നികത്തിയത് സാമുവൽ ടെയ്ലർ കോളറിജിനെ കണ്ടുമുട്ടിയതോടെയാണ് വേഡ്സ്വർത്തിന്റെ സാഹിത്യ ജീവിതത്തിൽ ദിശാബോധം വന്നത് ൽ സഹോദരി ഡൊറോത്തിയോടൊപ്പം സോമർസെറ്റിലേക്കു താമസം മാറ്റിയതോടെ കോളറിജുമായുള്ള സമ്പർക്കം ഏറി ലാണ് ഇരുവരും ചേർന്ന് ലിറിക്കൽ ബാലഡ്സ് പുറത്തിറക്കിയത് ൽ ഇതിന്റെ രണ്ടാം പതിപ്പിൽ വേഡ്സ്വർത്ത് എഴുതിച്ചേർത്ത മുഖവുര ഇംഗ്ലീഷ് സാഹിത്യത്തിൽ കാൽപ്പനിക പ്രസ്ഥാനത്തിന് വിത്തുപാകി ഈ ആമുഖ ലേഖനത്തിൽ വേഡ്സ്വർത്ത് കവിതയ്ക്ക് നൽകിയ നിർവചനം എന്നാണ് നോബൽ സമ്മാന വിജയിയായ പോർച്ചുഗീസ് സാഹിത്യകാരനും നാടകകൃത്തും പത്രപ്രവർത്തകനുമായിരുന്നു ഹൊസേ ഡി സൂസ സരമാഗോ ജനനം നവംബർ ജൂൺ പോർച്ചുഗിസ് ഭാഷയിൽ നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ സാഹിത്യകാരൻ ചരിത്രാധിഷ്ടിതവും ഭാവനാസമ്പന്നവുമായ നോവലുകളിലൂടെ ലോകശ്രദ്ധയാകർഷിച്ചു ചരിത്രസംഭവങ്ങളുടെ അട്ടിമറികളെക്കുറിച്ചുള്ള വീക്ഷണകോണുകളാണ് ഹോസെ സരമാഗോയുടെ കൃതികളിലെ ഒരു പൊതുവായ വിഷയം ഔദ്യോഗിക കഥാതന്തുവിനെക്കാൾ സരമാഗോ മാനുഷിക വശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു അദ്ദേഹത്തിന്റെ പല കൃതികളും ഉപമാത്മകമാണ് പോർച്ചുഗിസ് ചരിത്രവുമായി ബന്ധപ്പെട്ട അതിസൂക്ഷ്മമായ വ്യാജോക്തിയും സമ്പന്നമായ ഭാവനയും നിറഞ്ഞ ഇദ്ദേഹത്തിന്റെ കൃതികളിൽ പലതും വിവിധ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട് ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനർഹനായി ബ്ളൈൻഡ്നെസ് നോവൽ യേശുക്രിസ്തുവിന്റെ സുവിശേഷം എന്നിവയാണ് പ്രശസ്ത കൃതികൾ ഒരു കർഷക കുടുംബത്തിൽ ജനിച്ച സരമാഗു സാമ്പത്തികപ്രശ്നങ്ങൾ കാരണം പഠനം ഉപേക്ഷിച്ച് ഒരു മെക്കാനിക്കിന്റെ ജോലി സ്വീകരിച്ചു പിന്നീട് പത്രപ്രവർത്തകനായും വിവർത്തകനായും ജോലി നോക്കി ൽ നോവൽ ലാൻഡ് ഒഫ് സിൻ പ്രസിദ്ധീകരിച്ചു ഉപന്യാസം കവിത നോവൽ നാടകം ചെറുകഥ എന്നി വിഭാഗങ്ങളിൽ കൃതികളോളം രചിച്ചു കൃതികളുടെ വിവർത്തനം രാജ്യങ്ങളിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട് കത്തോലിക്കാ സഭയുടെ പ്രവർത്തന രീതികളെയും ഇടപെടലുകളെയും സരമാഗു തന്റെ കൃതികളിലുടനീളം എതിർത്തുപോന്നു ൽ പുറത്തിറങ്ങിയ മാന്വൽ ഒഫ് പെയിന്റിങ് ആൻഡ് കാലിഗ്രാഫി എ നോവൽ എന്ന കൃതിയോടെ സാഹിത്യരംഗത്ത് ശ്രദ്ധേയനായി കിഴക്കൻ പോർച്ചുഗലിലെ അലന്റജോയിലെ പാവപ്പെട്ട ജനങ്ങൾ നടത്തുന്ന കലാപത്തിന്റെ ഇതിഹാസകഥയായ റൈസിങ് എർത്ത് ൽ പുറത്തുവന്നു ആ വർഷത്തെ പ്രേമിയോസിഡാദെഡിലിസ് ബോ അവാർഡ് അദ്ദേഹത്തിനു ലഭിച്ചു ൽ പ്രസിദ്ധീകരിച്ച കോൺവെന്റ് മെമ്മയേഴ്സ് പോർച്ചുഗീസ് പെൻക്ലബ് സമ്മാനം നേടി ൽ പോർച്ചുഗലിലെ സമുന്നത സാഹിത്യപുരസ്കാരമായ ക്യാമോസ് പ്രൈസ് ലഭിച്ചു നോവൽ കവിത ഉപന്യാസം നാടകം എന്നീ വിഭാഗങ്ങളിലായി മുപ്പതോളം കൃതികൾ ഇദ്ദേഹത്തിന്റേതായിട്ടു് കാനറി ദ്വീപുകളിലെ ലാൻസെറോട്ട് എന്ന ദ്വീപിലാണ് അദ്ദേഹം ജീവിച്ചിരുന്നത് സരമാഗോ നീണ്ട വാക്യങ്ങളിൽ എഴുതുന്നു പലപ്പോഴും വാക്യങ്ങൾ ഒരു താളിനെക്കാളും നീളമുള്ളവയായിരിക്കും അദ്ദേഹം കുത്ത് വളരെ പിശുക്കിയേ ഉപയോഗിക്കാറുള്ളൂ പകരം കോമ കളാൽ വേർതിരിച്ച രീതിയിൽ വാക്യങ്ങളുടെ ഒരു അയഞ്ഞ ഒഴുക്കാണ് സരഗാസോയുടെ കൃതികളിൽ അദ്ദേഹത്തിന്റെ പല ഖണ്ഡികകളും മറ്റ് പല എഴുത്തുകാരുടെയും കൃതികളിലെ അദ്ധ്യായങ്ങളെക്കാൾ നീണ്ടതാണ് സംഭാഷണങ്ങളെ വേർതിരിക്കാൻ അദ്ദേഹം ക്വട്ടേഷൻ മാർക്ക് ഉപയോഗിക്കാറില്ല പകരം പുതിയ സംഭാഷകന്റെ വാക്യത്തിലെ ആദ്യത്തെ അക്ഷരം കടുപ്പിക്കുന്നു കാപ്പിറ്റൽ ലെറ്റർ തന്റെ കൃതിയായ ബ്ലൈന്ഡ്നെസ്സ് ആന്റ് കേവിൽ അദ്ദേഹം തത്പുരുഷ നാമങ്ങൾ പ്രോപർ നൌൺസ് ഉപയോഗിക്കുന്നില്ല നാമകരണത്തിലുള്ള ബുദ്ധിമുട്ട് സരമാഗോയുടെ കൃതികളിലെ ഒരു ആവർത്തിക്കുന്ന വിഷയമാണ് ഉപന്യാസം കവിത നോവൽ നാടകം ചെറുകഥ എന്നി വിഭാഗങ്ങളിൽ കൃതികളോളം രചിച്ചു കൃതികളുടെ വിവർത്തനം രാജ്യങ്ങളിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട് കത്തോലിക്കാ സഭയുടെ പ്രവർത്തന രീതികളെയും ഇടപെടലുകളെയും സരമാഗു തന്റെ കൃതികളിലുടനീളം എതിർത്തുപോന്നു പ്രശസ്തനായ ഒരു റഷ്യൻ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ഫിയോദർ മിഖായലോവിച്ച് ദസ്തയേവ്സ്കി ഇംഗ്ലീഷ് റഷ്യൻ നവംബർ ഫെബ്രുവരി മനുഷ്യബന്ധങ്ങളുടെ തീവ്രത തന്റെ കൃതികളിലേക്ക് ആവാഹിച്ച ദസ്തയേവ്സ്കി എഴുത്തിന്റെ ലോകത്തെ പ്രകാശഗോപുരമാണെന്നു പറയാം നൂറ്റാണ്ടുകളിലെ റഷ്യൻ സമൂഹത്തിന്റെ സാംസ്കാരികവും രാഷ്ട്രീയത്തിന്റെയും സ്വാധീനമാണ് ഇദ്ദേഹത്തിന്റെ കൃതികളിൽ കാണുന്നത് മോസ്കോയിലെ ഓൾഡ് സ്റ്റൈൽ എന്ന പട്ടണത്തിൽ മിഖായേൽ മരിയ ദമ്പതികളുടെ ഏഴുമക്കളിൽ രണ്ടാമനായാണ് ഫിയോദർ ജനിച്ചത് പതിനാറാം വയസിൽ ക്ഷയരോഗത്തെത്തുടർന്ന് അമ്മ മരിച്ചു അതിനുശേഷം ഫിയോദറിനെയും സഹോദരൻ മിഖായേലിനെയും സെന്റ് പീറ്റേഴ്സ്ബർഗിലുള്ള സൈനിക അക്കാദമിയിലേക്ക് പഠനത്തിനയച്ചു അധികം താമസിയാതെ ദസ്തയേവ്സ്കിയുടെ പിതാവും മരിച്ചു സാർ ചക്രവർത്തിക്കെതിരായ വിപ്ലവ ശ്രമങ്ങളുടെ പേരിൽ ൽ ഫയദോർ അറസ്റ്റു ചെയ്യപ്പെട്ടു ഭരണകൂടത്തിനെതിരേ ഗൂഢാലോചന നടത്തിയെന്ന പേരിൽ അതേവർഷം വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ ദസ്തയേവ്സ്കിയെ സൈബീരിയയിലേക്ക് നാടുകടത്തി ൽ ശിക്ഷാകാലാവധിക്കു ശേഷം വീണ്ടും സൈനിക സേവനത്തിനു ചേർന്നു സൈനികനായി ഖസാഖ്സ്ഥാനിലെ സെമിപലാറ്റിൻസ്കിൽ കഴിഞ്ഞ അഞ്ചു വർഷമാണ് ദസ്തയേവ്സ്കിയുടെ ജീവിതത്തെ മാറ്റിമറിച്ചത് സ്വതന്ത്ര ചിന്താധാരകൾ വെടിഞ്ഞ അദ്ദേഹം തികഞ്ഞ കർക്കശക്കാരനും ഈശ്വരവിശ്വാസിയുമായി മാറി സൈബീരിയയിലെ ഒരു യുദ്ധത്തടവുകാരന്റെ വിധവ മരിയയെ ഇതിനിടയിൽ അദ്ദേഹം വിവാഹം ചെയ്തിരുന്നു കടക്കാരിൽനിന്നും രക്ഷനേടുവാനും പുറംനാടുകളിലെ ചൂതാട്ടകേന്ദ്രങ്ങൾ സന്ദർശിക്കാനുമായി ദസ്തയേവ്സ്കി പശ്ചിമ യൂറോപ്പിലാകെ സഞ്ചരിച്ചു ഈയവസരത്തിൽ മുൻപരിചയമുണ്ടായിരുന്ന അപ്പോളിനാറിയ സുസ്ലോവ എന്ന സ്ത്രീയുമായുള്ള സ്നേഹബന്ധം പുതുക്കുവാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സുസ്ലോവ അദ്ദേഹത്തിന്റെ വിവാഹാഭ്യർത്ഥന നിരസ്സിച്ചു ഇത് ദസ്തയേവ്സ്കിയെ തികച്ചും നിരാശനാക്കി പിന്നീടാണ് അന്ന ഗ്രിഗോറിയേന നിക്കിന എന്ന പത്തൊൻപതുകാരിയെ ദസ്തയേവ്സ്കിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതും ജീവിതസഖിയാവുന്നതും ഒക്ടോബറിൽ ചൂതാട്ടക്കാരൻ നോവലിന്റെ രചനയിൽ അദ്ദേഹത്തിന്റെ സ്റ്റെനോഗ്രാഫറായി എത്തിയതായിരുന്നു അന്ന ഫെബ്രുവരിയിൽ ദസ്തയോവ്സ്കി അന്നയെ വിവാഹം ചെയ്തു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികൾ പിറന്നത് ഈ ഘട്ടത്തിലാണ് എഴുത്തുകാരന്റെ ഡയറി എന്ന പേരിൽ ആരംഭിച്ച പ്രതിമാസ സാഹിത്യപ്രസിദ്ധീകരണവും വലിയ വിജയമായിത്തീർന്നു ദസ്തയേവ്സ്കിയുടെ ജീവിതത്തെ ആസ്പദമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവലാണ് ഒരു സങ്കീർത്തനം പോലെ അന്നയുമായുള്ള ദസ്തയേവ്സ്കിയുടെ പ്രേമജീവിതവും ചൂതാട്ടക്കാരൻ എന്ന നോവലിന്റെ രചനാവേളയിൽ അരങ്ങേറുന്ന മറ്റ് സംഭവങ്ങളുമാണ് ഈ നോവലിന്റെ ഇതിവൃത്തം വയലാർ അവാർഡ് അടക്കമുള്ള ഒട്ടനേകം പുരസ്കാരങ്ങൾ നേടിയ ഈ കൃതിയുടെ നിരവധി പതിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട് മൗസ് എന്നാൽ കമ്പ്യൂട്ടറുകൾക്കുള്ള കൈയിലൊതുങ്ങുന്ന പോയിൻറിങ്ങ് ഡിവൈസസും ചൂണ്ടിക്കാണിക്കാനുള്ള ഉപകരണം ഇൻപുട്ട് ഡിവൈസും ആണ് അത് കൈവെള്ളയിൽ ഒതുങ്ങുന്നവണ്ണം രൂപവത്കരിക്കപ്പെട്ടതും ഒന്നോ അതിൽകൂടുതൽ ബട്ടനുകളുള്ള ഒരു ചെറിയ ഉപകരണം ആണ് ഇത് ഒരു പരന്ന ഉപരിതലത്തിലാണ് സ്ഥാപികുന്നത് മൗസിന്റെ അടിവശത്ത് അതിരിക്കുന്ന പരന്ന ഉപരിതലവുമായി താരതമ്യപ്പെടുത്തി അതിന്റെ ചലനം നിർണയിക്കാനുള്ള ഒരു ഉപകരണം ഉണ്ട് മൗസിന്റെ ചലനം ഡിസ്പ്ലേയിലെ ഒരു ബിന്ദുവിന്റെ ചലനമായി വ്യാഖ്യാനിക്കുന്നു പോയിന്ററും കർസറും രണ്ടാണ് അതിന് മൗസ് എന്ന പേര് ലഭിച്ചത് ആദ്യകാലത്തെ മൗസുകളിൽ നിന്നും കമ്പ്യൂട്ടറിലേക്കുള്ള വയർ വിദ്യുത് ചാലകം എലികളുടെ വാല് പോലെയിരുന്നതിനാലാണ് മാത്രമല്ല പോയിന്ററുടെ ചലനം ഒരു എലിയുടെ ചലനം പോലെയുള്ളതുകൊണ്ടും ആകാം സാധാരണ മൗസുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് വയർ രഹിത മൗസ് ഇതിന്റെ പ്രത്യകത കമ്പ്യൂട്ടറും മൗസും തമ്മിൽ ബന്ധിപ്പിക്കുന്ന വയർ കാണില്ല എന്നതാണ് ബദലായി ഒരു വയർലസ് സംവിധാനം ആണ് ഉള്ളത് ഇതിനു ഒരു നിശ്ചിത പരിധിയും ഉണ്ടായിരിക്കും ഈ പരിധിയിൽ ഇരുന്നുകൊണ്ട് മൗസ് പ്രവർത്തിക്കാൻ കഴിയുന്നു ശബ്ദം എന്നാൽ കേൾവിശക്തിയാൽ അറിയുന്ന കമ്പനം ആണ് കമ്പനം ചെയ്യുന്ന വസ്തു അതിന്റെ ചുറ്റുമുള്ള വായുവിൽ ദ്രുതഗതിയിൽ മർദ്ദവ്യത്യാസമുണ്ടാക്കുന്നു ഈ ഏറ്റക്കുറച്ചിലുകൾ വായുവിലൂടെ സഞ്ചരിച്ച് ചെവിയിലെ കർണ്ണപുടത്തിൽ കമ്പനമുണ്ടാക്കുന്നു നാഡിവ്യൂഹം ഇതിനെ വൈദ്യുത രൂപത്തിൽ തലച്ചോറിലെത്തിക്കുന്നതിലൂടെ നാം ശബ്ദം തിരിച്ചറിയുന്നു ശബ്ദമെന്നാൽ ഒരു വഴക്കമുള്ള വസ്തുവിൽകൂടി സഞ്ചരിക്കുന്ന സമ്മർദത്തിൽ വരുന്ന മാറ്റം ആണ് കുറച്ചെങ്കിലും സമ്മർദിക്കാൻ പറ്റുന്ന വസ്തുക്കളിലൂടെ ശബ്ദം സഞ്ചരിക്കുന്നു ശൂന്യതയിലൂടെ സഞ്ചരിക്കില്ല ശബ്ദതരംഗം ഒരു മെക്കാനിക്കൽ തരംഗം ആകുന്നു കാരണം ശബ്ദ്ത്തിനു സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ് ശബ്ദത്തിന് വായുവിൽ ആണ് വേഗത ജലത്തിലൂടെ ശബ്ദത്തിന് കൂടുതൽ വേഗമുണ്ട് ശബ്ദത്തിന് കാരണം ആകുന്ന വസ്തുവിനെ ശബ്ദത്തിന്റെ ഉത്ഭവസ്ഥാനം എന്നു പറയുന്നു ഡെസിബെൽ എന്ന ഏകകത്തിലാണു ശബ്ദം അളക്കുന്നത് തരംഗദൈർഘ്യം ഹെട്സ് എന്ന യൂണിറ്റിലും അളക്കുന്നു ഏറ്റവും ഉച്ചത്തിൽ ശബ്ദിക്കുന്ന ജീവി നീലത്തിമിംഗിലമാണ് ത്തോലം ഡസിബൽ ആണ് അതിനെ ഉച്ചത ശബ്ദത്തെ ചിത്രീകരിച്ച് കാണിക്കുന്നത് അലകളുള്ള സമനിരപ്പായ ഒരു വരയായിട്ടാണ് ഒരു മാധ്യമത്തിലൂടെ ശബ്ദം സഞ്ചരിക്കുന്നത് ആ മാധ്യമത്തിലെ കണികകൾ ആറ്റങ്ങൾ അല്ലെങ്കിൽ തന്മാത്രകൾ മുന്നോട്ടും പിന്നോട്ടും ചലിക്കുമ്പോഴാണ് ഓരോ കണികയും മറ്റൊന്നിനെ ഇടിക്കുകയും അതിന്റെ പഴയ സ്ഥാനത്തേക്കു മടങ്ങിവരികയും ചെയ്യുന്നു അങ്ങനെ ഊർജ്ജം കൈമാറ്റം ചെയ്യപ്പെടുന്നു കണികകളുടെ കൂട്ടിയിടിക്കലിൽ ഊർജ്ജം തുടർച്ചയായി നഷ്ടമാവുന്നതിനാൽ ഉദ്ഭവസ്ഥാനത്തു നിന്നും കൂടുതൽ ദൂരേക്ക് പോകുംതോറും ശബ്ദം ക്രമേന ഇല്ലാതാകുന്നു ഒരു മാധ്യമതിലെ ശബ്ദതിന്റെ വേഗത ആ മാധ്യമത്തിന്റെ ഇലാസ്തികതയുമായി ബന്ധപ്പെട്ടിരിക്കുന്നു അതുപോലെ ശബ്ദവേഗത അതിന്റെ ചുറ്റുപാടിന്റെ താപനിലയോടും താപനിലയുടെ വർഗമൂലം നേർഅനുപാതത്തിലാണ് മാധ്യമത്തിന്റെ സാന്ദ്രതയും വേഗതയെ സ്വാധീനിക്കുന്നു ജലത്തിൽ ശബ്ദത്തിനു ഏതാണ്ട് മീറ്റർ പെർ സെക്കന്റ് വേഗമുണ്ട് വായുവിലെ വേഗത്തിന്റെ മടങ്ങ് സമുദ്രത്തിലെ ചില ജീവികൽ ആശയവിനിമയം നടത്താൻ ശബ്ദം ഉപയോഗിക്കുന്നു ഉദാ നീലത്തിമിംഗിലം ശബ്ദം എത്രത്തോളം കൂടുതലാണ് അല്ലെങ്കിൽ കുറവാണ് എന്നതിന്റെ മാനകമാണ് ഉച്ചത പിച്ച് ഒരു സെക്കന്റിൽ ശബ്ദസ്രോതസ്സ് എത്ര തവണ കമ്പനം ചെയ്യുന്നു എന്നതാണ് ഉച്ചത നിശ്ചയിക്കുന്നത് ഉച്ചതയും ആവൃത്തിയും സമാനമാണ് ആവൃത്തി എന്നാൽ ഒരു സെക്കന്റിൽ ഉണ്ടായ ശബ്ദതരംഗങ്ങളുടെ എണ്ണമാണ് ആവൃത്തി അളക്കുന്നത് ഹെർട്സ് എന്ന യൂണിറ്റിൽ ആണ് ജർമ്മൻ ശാസ്ത്രജ്ഞൻ ഹെന്രിച്ച് ഹെർട്സിനോടുള്ള ആദരസൂചകമാണ് ഈ നാമകരണം ഹെർട്സ് പരിധിയിലുള്ള ശബ്ദതരംഗങ്ങൾ മനുഷ്യനു കേൾക്കത്തക്കതാണ് ശബ്ദത്തിന്റെ ഉദ്ഭവസ്ഥാനവും ശ്രോതാവും തമ്മിലുള്ള ആപേക്ഷികചലനം മൂലം ശബ്ദതരംഗത്തിന്റെ ഫ്രീക്വൻസിയിൽ ഉണ്ടാകുന്ന മാറ്റം ആണു ഡോപ്ലർ പ്രഭാവം ൽ ഓസ്ട്രിയൻ ശാസ്ത്രജ്ഞനായ ക്രിസ്റ്റ്യൻ ഡോപ്ലർ ആണു ഇത് കണ്ടെത്തിയത് പ്രകാശതരംഗവും ഡോപ്ലർ പ്രഭാവം കാണിക്കുന്നു ശബ്ദത്തിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നവയാണു സൂപ്പർ സോണിക് വിമാനങ്ങൾ സൂപ്പർ സോണിക് വിമാനത്തിന്റെ വേഗതയെ സൂചിപ്പിക്കാൻ മാക് നമ്പർ എന്ന മാനകം ഉപയോഗിക്കുന്നു ഉദാഹരത്തിനു മാക് നമ്പർ എന്നാൽ ശബ്ദ്ത്തിന്റെ മടങ്ങ് ആയിരിക്കും വേഗത ശബ്ദവേഗത വായുവിൽ ഏതാണ്ടു കി മീ പെർ മണിക്കൂർ ആണ് സൂപ്പർ സോണിക് വിമാനങ്ങൾ അവയുടെ തന്നെ ശബ്ദത്തെ മറികടക്കുന്നു അങ്ങനെ അവക്കു പിന്നിൽ ഒരു ഷോക്ക് തരംഗം സൃഷ്ടിക്കുകയും നമുക്ക് അതൊരു സോണിക് ബൂം ആയി അനുഭവപ്പെടുകയും ചെയ്യുന്നു ആദ്യമായി ശബ്ദത്തേക്കാൽ വേഗത്തിൽ സഞ്ചരിച്ച വ്യക്തി ക്യാപ്റ്റൻ ചാൾസ് ചക്ക് യീഗർ ആണ് ബെൽ ഗ്ലാമറസ് ഡെന്നിസ് എന്ന വാഹനത്തിലയിരുന്നു ആ യാത്ര ലിയോ നിക്കോളെവിച്ച് ടോൾസ്റ്റോയ് സെപ്റ്റംബർ നവംബർ റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്നു യുദ്ധവും സമാധാനവും അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി റഷ്യൻ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരിൽ ടോൾസ്റ്റോയിയുടെ രചനകൾ ശ്രദ്ധിക്കപ്പെട്ടു ഒരു ചിന്തകനെന്ന നിലയിൽ അക്രമാരഹിത പ്രതിരോധമെന്ന ആശയത്തിൽ അദ്ദേഹം പ്രത്യേകം ഊന്നൽ നൽകി അഹിംസാമാർഗ്ഗം പിന്തുടർന്ന മഹാത്മാ ഗാന്ധി മാർട്ടിൻ ലൂതർ കിംഗ് തുടങ്ങിയവർ വലിയൊരളവോളം അദ്ദേഹത്തോട് ആശയപരമായി കടപ്പെട്ടിരിക്കുന്നു പടിഞ്ഞാറൻ റഷ്യയിലെ റ്റൂള നഗരത്തിനടുത്തുള്ള യാസ്നയ പോല്യാനയിലാണ് ടോൾസ്റ്റോയി ജനിച്ചത് അഞ്ചു മക്കളിൽ നാലാമത്തവനായിരുന്ന അദ്ദേഹത്തിന് രണ്ടുവയസ്സാകുന്നതിനു മുൻപ് അമ്മയും ഒൻപതാമത്തെ വയസ്സിൽ പിതാവും മരിച്ചു ബന്ധുക്കളുടെ സംരക്ഷണത്തിൽ വളർന്ന ടോൾസ്റ്റോയി കസാൻ സർവകലാശാലയിൽ നിയമവും പൗരസ്ത്യ ഭാഷകളും പഠിച്ചെങ്കിലും ബിരുദമൊന്നും നേടിയില്ല പഠനം ഇടക്കുവച്ചു മതിയാക്കിയ അദ്ദേഹം മോസ്കോയിലും സെന്റ് പീറ്റേഴ്സ്ബർഗിലുമായി കുറേക്കാലം കുത്തഴിഞ്ഞ ജീവിതം നയിച്ചു ജീവിതത്തിന്റെ ആദ്യകാലമത്രയും ഉന്നതമായ ആദർങ്ങൾക്കും അവയ്ക്കു നിരക്കാത്ത ജീവിതത്തിനും ഇടക്കു ചാഞ്ചാടുകയായിരുന്ന ടോൾസ്റ്റോയി ചൂതാട്ടം വരുത്തി വച്ച കടത്തിൽ നിന്നു രക്ഷപ്പെടാനായി ൽ മൂത്ത സഹോദരനൊപ്പം കോക്കെസസിലെത്തി റഷ്യൻ സൈന്യത്തിൽ ചേർന്നു ക്രീമിയൻ യുദ്ധത്തിൽ ഒരു പീരങ്കിസേനാവിഭാത്തിന്റെ തലവാനായി അദ്ദേഹം പങ്കെടുത്തു ൽ ഉപരോധത്തിനുവിധേയമായ സെബാസ്റ്റോപോൾ എന്ന തുറമുഖനഗരത്തിന്റെ പ്രതിരോധത്തിന് ടോൾസ്റ്റോയിയും ഉണ്ടായിരുന്നു ഇക്കാലത്ത് തന്നെ മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ബാല്യം കൗമാരം യൗവനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു ടോൾസ്റ്റോയിയുടെ ആദ്യത്തെ പ്രധാന രചന അത് അദ്ദേഹത്തെ എഴുത്തുകാരനെന്നുള്ള നിലയിൽ ശ്രദ്ധേയനാക്കി സൈന്യത്തിൽ വിരമിച്ചശേഷം ൽ ടോൾസ്റ്റോയി ഫ്രാൻസ് ജർമ്മനി സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു യൂറോപ്യൻ പര്യടനത്തിനൊടുവിൽ യാസ്നിയ പോല്യാനായിൽ തിരികെയെത്തിയ അദ്ദേഹം അവിടെ താമസമാക്കി കർഷകരുടെ കുട്ടികൾക്കായി ഒരു വിദ്യാലയം സ്ഥാപിച്ചു വിവാഹത്തെ തുടർന്നുള്ള സംതൃപ്തമായ കുടുംബജീവിതത്തിന്റെ ആദ്യവർഷങ്ങളിലാണ് ടോൾസ്റ്റോയി അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതിയായ യുദ്ധവും സമാധാനവും എഴുതിയത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റഷ്യയുടെമേലുണ്ടായ നെപ്പോളിയന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യചരിത്രത്തിന്റെ ഗതിയെ നിശ്ചയിക്കുന്നതെന്താണെന്ന് അന്വേഷിക്കുകയാണ് ടോൾസ്റ്റോയി ഈ നോവലിൽ ചരിത്രഗതിയിൽ എല്ലാം മുൻനിശ്ചിതമാണെന്നും അതേസമയം സ്വതന്ത്രമനസ്സുണ്ടെന്ന് കരുതിജീവിക്കുക മാത്രമാണ് മനുഷ്യന് ചെയ്യാനൊക്കുകയെന്നുമണ് ഈ കൃതിയിൽ ടോൾസ്റ്റോയി തെളിയിക്കാൻ ശ്രമിക്കുന്നത് ചരിത്രം സൃഷ്ടിക്കുന്നത് മഹദ്വ്യക്തികളായി എണ്ണപ്പെടുന്ന നെപ്പോളിയനെപ്പോലുള്ളവരുടെ ഇച്ഛാശക്തിയല്ലെന്നും സാധാരണജീവിതം നയിക്കുന്ന ജനലക്ഷങ്ങളുടെ പ്രവർത്തനങ്ങളിലാണ് ചരിത്രസംഭവങ്ങളുടെ വിശദീകരണം കണ്ടെത്താൻ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വാദിക്കുന്നു റഷ്യയിൽ ഈ നോവൽ നിരോധിക്കപ്പെട്ടു മരണത്തേയും ലൈംഗികതയേയും സംബന്ധിച്ച ടോൾസ്റ്റോയിയുടെ ആശയങ്ങൾ സ്ഥാപിക്കാൻവേണ്ടി എഴുതിയവയെങ്കിലും ഇവാൻ ഇല്ലിച്ചിന്റെ മരണവും ക്രൊയിറ്റ്സർ സൊണാറ്റയും കഥനകലാസാമർഥ്യത്തിന്റെ മുന്തിയ ഉദാഹരണങ്ങളായി പരിഗണിക്കപ്പെടുന്നു പ്രബോധനത്തിൽ ശ്രദ്ധയൂന്നിയത് അദ്ദേഹത്തിന്റെ രചനകളുടെ സാഹിത്യമൂല്യത്തെ ബാധിച്ചു എന്ന് പരക്കെ വിമർശിക്കപെട്ടിട്ടുണ്ട് അതേസമയം ധർമ്മപ്രഭാഷകനാകാൻ ശ്രമിച്ചപ്പോഴും ടോൾസ്റ്റോയി ജീവിതത്തിന്റെ സങ്കീർണ്ണതയും വൈവിദ്ധ്യവും ചിത്രീകരിക്കുന്ന കലാകാരൻ അല്ലാതായില്ല എന്നും പറയേണ്ടതുണ്ട് ഐസയാ ബെർളിൻ ൽ യുദ്ധവും സമാധാനവും എന്ന കൃതിയിലെ ചരിത്രവീക്ഷണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച പേരുകേട്ട പ്രബന്ധത്തിന് വേലിപ്പന്നിയും കുറുക്കനും എന്നാണ് പേരിട്ടത് ബുദ്ധൻ ശ്രീബുദ്ധൻ എന്നു പിന്നീടു നാമധേയം സിദ്ധിച്ച ഗൗതമസിദ്ധാർത്ഥൻ ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവാണ് ശ്രീബുദ്ധനാണ് ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ബുദ്ധനെന്ന് എല്ലാ ബുദ്ധമതാനുയായികളും വിശ്വസിക്കുന്നു സിദ്ധാർത്ഥൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥനാമഥേയം ഗൗതമനെന്നും ശാക്യമുനി എന്നും അറിയപ്പെടുന്നു ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് ൽ പ്രസിദ്ധീകരിച്ച പുസ്തകം ഈ പട്ടികയിൽ നാലാം സഥാനം ഗൗതമ ബുദ്ധനാണ് വജ്ജി സംഘത്തിലെ ശാക്യഗണത്തിലാണ് പാലിയിൽ ശക ബുദ്ധൻ ജനിച്ചത് ശാക്യവംശത്തിൽ പിറന്നതിനാൽ അദ്ദേഹം ശാക്യമുനി എന്നറിയപ്പെട്ടു ഗോതമ എന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബപ്പേര് അതിനാൽ അദ്ദേഹം ഗൗതമൻ എന്നും അറിയപ്പെട്ടു മനുഷ്യജീവിതം ദുഃഖവും ബുദ്ധിമുട്ടുകളും കൊണ്ടു നിറഞ്ഞതാണെന്നും മനുഷ്യന്റെ ആശകളും ഒടൂങ്ങാത്ത ആഗ്രഹങ്ങളുമാണ് ഈ ദുഃഖങ്ങൾക്കു കാരണം എന്നും ബുദ്ധൻ പഠിപ്പിച്ചു ഈ ആഗ്രഹങ്ങളെ ബുദ്ധൻ തൻഹ എന്നു വിളിച്ചു എല്ലാ കാര്യങ്ങളിലും മിതത്വം പുലർത്തി ഈ ആഗ്രഹങ്ങളിൽ നിന്നും മോചനം നേടണമെന്നും അദ്ദേഹം ഉപദേശിച്ചു മൃഗങ്ങൾ ഉൾപ്പെടെയുള്ള സഹജീവികളോട് ദയ കാണിക്കണമെന്നും അവരുടെ ജീവനെ ബഹുമാനിക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു ജീവിതത്തിൽ മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം അവ നല്ലതോ ചീത്തയോ ആയാലും അവ ഈ ജീവിതത്തിലും വരും ജന്മങ്ങളിലും അവനെ ബാധിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു തന്റെ ചിന്തകൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുന്നതിന് സാധാരണ ജനങ്ങളുടെ സംസാരഭാഷയായിരുന്ന പ്രാകൃതഭാഷയിലായിരുന്നു ഗൗതമബുദ്ധൻ തന്റെ പ്രഭാഷണങ്ങൾ നടത്തിയിരുന്നത് തന്റെ ഭാഷണങ്ങൾ അതേപടി ഉൾക്കൊള്ളുന്നതിനു പകരം അതിനെപ്പറ്റി ചിന്തിച്ച് വിലയിരുത്താനും അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു ധർമ്മപദത്തിൽ ഇരുപത്തിനാലദ്ധ്യായങ്ങളിൽ ബുദ്ധമതത്തിന്റെ സാരം അടങ്ങിയിരിയ്ക്കുന്നു ബുദ്ധമതം എന്നു വെച്ചാൽ ബുദ്ധൻ പ്രസംഗിച്ച പ്രകാരത്തിലുള്ള തത്ത്വങ്ങളും ആദികാലങ്ങളിൽ ധർമ്മം എന്ന വിശേഷനാമത്തോടുകൂടിയുള്ള മതവുമാകുന്നു പാപത്തെ ദൂരെ ത്യജിക്കുകയും പുണ്യത്തെ എല്ലായ്പോഴും ചെയ്യുകയും പ്രാണികളിൽ സ്നേഹം സത്യം ക്ഷമ ശുദ്ധി ഇവയോടും കൂടി ഇരിയ്ക്കുകയുമാകുന്നു ധർമ്മം എന്നതിന്റെ സാരാർത്ഥം എന്ന് അശോകൻ പറയുന്നു ബുദ്ധമത തത്ത്വചിന്തയുടെ ഒരു പ്രധാനപ്പെട്ട തത്ത്വമാണ് ചതുര സത്യങ്ങൾ എന്നറിയപ്പെടുന്നത് ദുഃഖം ദുഖ കാരണം ദുഖനിവാരണം ദുഖ നിവാരണമാർഗ്ഗം എന്നിവ ചതുര സത്യങ്ങളായി അറിയപെടുന്നു ക്രിസ്താബ്ദത്തിന്ന് കൊല്ലം മുന്പ് കപിലവസ്തുവിനു സമീപം ലുംബിനി ഉപവനത്തിൽ ജനിച്ചു എന്നിരുന്നാലും ശ്രീബുദ്ധന്റെ ജനനത്തെപ്പറ്റി ആധികാരികമായ രേഖകൾ ഇല്ല മിക്ക ചരിത്രകാരന്മാരും പല അവലംബം ഉപയോഗിച്ച് വ്യത്യസ്തമായ കാലഘട്ടങ്ങളാണ് സൂചിപ്പിക്കുന്നത് ക്രി മു ന് മുന്നായിരിക്കണം അദ്ദേഹം ജനിച്ചത് എന്ന് ഒരു വിഭാഗം വിചാരിക്കുന്നു ബുദ്ധന്റെ ആദ്യത്തെ പേർ സിദ്ധാർത്ഥൻ എന്നായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ ശുദ്ധോദനനും അമ്മ സുപ്രബുദ്ധന്റെ പുത്രി മായാദേവിയുമായിരുന്നു സിദ്ധാർത്ഥന്റെ അമ്മ അദ്ദേഹം ജനിച്ചു് ദിവസം കഴിഞ്ഞപ്പോൾ മരിയ്ക്കുകയും അതിനു ശേഷം മാതൃസഹോദരിയായ പ്രജാപതി ഗൌതമി അദ്ദേഹത്തെ വളർത്തുകയും ചെയ്തു പതിനാറാമത്തെ വയസ്സിൽ അദ്ദേഹം തന്റെ ദായാദിജയായ യശോദരയെ വിവാഹം ചെയ്തു ഇരുപത്തഞ്ചു കൊല്ലത്തോളം സിദ്ധാർത്ഥൻ വളരെ സുഖത്തോടുകൂടി വാണു അക്കാലം അദ്ദേഹം ജീവിതദശയുടെ സുഖഭാഗം മാത്രമേ കണ്ടിരുന്നുള്ളൂ പിന്നെ മനുഷ്യരുടെ ദുഃഖങ്ങളും കഷ്ടാനുഭവങ്ങളും കണ്ടു് അദ്ദേഹം ക്ലേശിയ്ക്കുകയും അതു കാരണമായി ജീവകാര്യങ്ങളെപ്പറ്റി ആലോചിയ്ക്കുവാൻ തുടങ്ങുകയും ചെയ്തു പീഡകളുടേയും വ്യസനങ്ങളുടെയും ഉൽപത്തിയേയും അവകളെ നശിപ്പിയ്ക്കുവാനുള്ള മാർഗ്ഗങ്ങളെയും കണ്ടറിയുവാനുള്ള ബലമായ ആഗ്രഹം ഹേതുവായി ഇരുപത്തൊൻപതാമത്തെ വയസ്സിൽ സകല കുടുംബബന്ധങ്ങളേയും ഉപേക്ഷിച്ചു് വനത്തിലേയ്ക്കു പോയി രണ്ടു ബ്രാഹ്മണഗുരുനാഥന്മാരുടെ ജ്ഞാനോപദേശത്തിൻ കീഴിൽ ഇരുന്നു ഇവരിൽ ഒരാൾ സാംഖ്യമതക്കാരനും മറ്റെയാൾ വൈശേഷികമതക്കാരനും ആയിരുന്നു ഇവരുടെ ഉപദേശങ്ങൾ അദ്ദേഹത്തിന്നു തൃപ്തിയായില്ല അതുകൊണ്ട് അദ്ദേഹം പിന്നെ ക്ഷേത്രങ്ങളിലെ തന്ത്രികളുടെ അടുക്കൽ ചെന്നു അവിടങ്ങളിൽ ദേവന്മാരുടെ പീഠങ്ങളിന്മേൽ ചെയ്തിരുന്ന ക്രൂരമനുഷ്യബലികൾ ഗൌതമന്റെ ആർദ്രസ്വഭാവമുള്ള മനസ്സിൽ എത്രയും വെറുപ്പിനെ ജനിപ്പിച്ചു അതുകൊണ്ടു് അവിടെനിന്നും ദൂരത്തേയ്ക്ക് അദ്ദേഹം സഞ്ചരിച്ച് ഗയയ്ക്കു സമീപമുള്ള ഉറുവിലേയ്ക്കു നേരെ പോയി ഇവിടെ വച്ച് അദ്ദേഹം അഞ്ചു കൊല്ലം കഠിനമായ തപസ്സു ചെയ്തു ഒരു രാത്രി ഉറച്ച ധ്യാനത്തിൽ ഇരിയ്ക്കുന്ന അവസരത്തിൽ അദ്ദേഹത്തിന്നു തത്ത്വബോധം ഉണ്ടായി പീഡകൾക്കുള്ള കാരണം സ്വാർത്ഥബുദ്ധിയോടു കൂടിയുള്ള ജീവിതാശയാണെന്ന് അദ്ദേഹം കാണുകയും ഈ ജ്ഞാനകാരണമായി അദ്ദേഹം ബുദ്ധൻ എന്ന് അറിയപ്പെടുകയും ചെയ്തു ഗൗതമ സിദ്ധാർത്ഥൻ ബോധോദയം ലഭിച്ച് ശ്രീബുദ്ധനായിത്തീർന്ന ദിവസം ബോധോദയ ദിന മായി ആഘോഷിക്കുന്നു മനുഷ്യവർഗ്ഗത്തിനു തന്നാൽ ചെയ്യുവാൻ കഴിയുന്നതായ എത്രയും വലുതായ ഉപകാരം ദുഃഖസംസാരസാഗരത്തിൽ കിടന്നു പിടയ്ക്കുന്ന ജീവികളെ കരയേറ്റുകയാണെന്ന് അദ്ദേഹം തീരുമാനിച്ചു ഈ തീർച്ചയോടുകൂടി അദ്ദേഹം കാശിയിലേയ്ക്കു പുറപ്പെട്ടു കാശിക്കടുത്തുള്ള സാരാനാഥിൽ വച്ചാണ് ഗൗതമബുദ്ധൻ തന്റെ ആദ്യപ്രഭാഷണം നടത്തിയത് അവിടെവച്ചു തന്റെ അഞ്ചു പൂർവ്വസ്നേഹിതന്മാരെ കണ്ടു ഒന്നാമതായി അവരോടു ധർമ്മത്തെപ്പറ്റി പ്രസംഗിച്ചു ബുദ്ധമതത്തിൽ ചേർന്നവരുടെ എണ്ണം വേഗത്തിൽ വർദ്ധിയ്ക്കുകയും അവരിൽ അറുപതു പേരെ തന്റെ മതത്തെ പ്രസംഗിയ്ക്കുവാനായി പല ദിക്കിലേയ്ക്കും അയയ്ക്കുകയും ചെയ്തു തന്റെ ജീവകാലത്തു തന്നെ ബുദ്ധൻ ധനവാന്മാർ ദരിദ്രന്മാർ വിദ്വാന്മാർ മൂഢന്മാർ ജൈനർ ആജീവകർ ബ്രാഹ്മണർ ചണ്ഡാളർ ഗൃഹസ്ഥന്മാർ സന്യാസിമാർ പ്രഭുക്കന്മാർ കൃഷിക്കാർ മുതലായ പലേതരക്കാരായ അനവധി പുരുഷന്മാരെയും സ്ത്രീകളെയും തന്റെ മതത്തിൽ ചേർത്തു ഈ കൂട്ടത്തിൽ തന്റെ അച്ഛനും മകനും ഭാര്യയും മാതൃസഹോദരിയും ചേർന്നു തന്റെ ദായാദനായ ആനന്ദനും മൗദ്ഗലായനനും ശാരീപുത്രനും തന്റെ ശിഷ്യന്മാരിൽ യോഗ്യന്മാരുടെ കൂട്ടത്തിലായിരുന്നു തന്റെ മതം പ്രസംഗിച്ചും ജനങ്ങളെ അതിൽ ചേർത്തുകൊണ്ടും എൺപതു വയസ്സുവരെ ഈ മഹാനായ ഗുരു ജീവിച്ചിരുന്നു തന്റെ ഒടുവിലത്തെ പ്രസംഗയാത്രയിൽ അദ്ദേഹം പാവ എന്ന നഗരത്തിൽ ചെല്ലുകയും അവിടെ ചണ്ഡൻ എന്നു പേരായ ഒരു ലോഹപ്പണിക്കാരന്റെ ഗൃഹത്തിൽ നിന്ന് ഭക്ഷണം കഴിയ്ക്കുകയും ചെയ്തു ആ ഭക്ഷണം അദ്ദേഹത്തിനു സുഖക്കേടുണ്ടാക്കി എങ്കിലും അദ്ദേഹം കിഴക്കെ നേപ്പാളിലെ കുശീനഗരം എന്ന സ്ഥലത്തേയ്ക്കു തന്റെ യാത്ര തുടർന്നു അവിടെവച്ചു് അസുഖം മൂർഛിച്ച് ബി സി ഇ ലോ അതിനു ഏതാണ്ട് അടുത്തോ മരണമടഞ്ഞു കുശീനഗരത്തിലെ മല്ലർ ഗൌതമന്റെ മൃതശരീരം ദഹിപ്പിയ്ക്കുകയും ശേഷിച്ച അസ്ഥികളും മറ്റും ഭാരതവർഷത്തിലെ പല ഭാഗങ്ങളിലേയ്ക്കും അയയ്ക്കുകയും ചെയ്തു ഇന്ത്യയിലെ പ്രശസ്തമായ നാല് ബുദ്ധമതകേന്ദ്രങ്ങളിൽ ഒന്നാണ് സാരാനാഥ് ഉത്തർപ്രദേശ് സംസ്ഥാനത്ത് വാരാണസിക്ക് സമീപത്തായാണ് സാരാനാഥ് ഗൗതമബുദ്ധൻ തന്റെ ധർമപ്രചരണം ആരംഭിച്ച സ്ഥലമാണിത് മഹാനായ അശോകചക്രവർത്തി സ്തൂപങ്ങളും അശോകസ്തംഭവും സ്ഥാപിച്ച സ്ഥലമാണ് സാരാനാഥ് ഇന്ത്യയുടെ ദേശീയ ചിഹ്നത്തിൽ നമുക്ക് നാലുസിംഹത്തലയോട് കൂടിയ ഈ അശകോസ്തംഭം കാണാം ആരക്കാലുകളോട് കൂടിയ ചക്രം ദേശീയപതാകയിലും ആലേഖനം ചെയ്തിരിക്കുന്നു ഉത്തരേന്ത്യൻ ഹിന്ദുക്കൾ ബുദ്ധനെ സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്നു അവർ ബലരാമനെ അനന്തനാഗത്തിന്റെ അവതാരമായി കരുതുന്നു ഭാഗവതത്തിൽ ബുദ്ധൻ കൽക്കി എന്നീ അവതാരങ്ങളെക്കുറിച്ചുള്ള പ്രവചനം മാത്രമേയുള്ളു ആദ്യത്തേത് കലിയുഗം നടന്നുകൊണ്ടിരിക്കുമ്പോഴും രണ്ടാമത്തേത് കലിയുഗത്തിന്റെ അന്ത്യത്തിലും സംഭവിക്കും എന്ന പ്രവചനം ഭാഗവതത്തിൽ കാണാം എന്നാൽ അത് ഈ ബുദ്ധനാണെന്നു ഉറപ്പില്ലാത്ത കാര്യമാണ് മേൽപ്പത്ത്തൂരിന്റെ നാരായണത്തിലും ഈ രണ്ടു അവതാരങ്ങളെ പരാമർശിച്ചിട്ടില്ല എന്നാൽ ബുദ്ധമതത്തെ ഹൈന്ദവതയാണ് തകർത്തത് എന്ന വാദവും പ്രബലമാണ് ആര്യാധിനിവേശം പൂർണ്ണമായ ശേഷം അധികാരത്തിന്റെ കാര്യത്തിൽ സമൂഹത്തിൽ നിലനിന്നിരുന്ന ജാതി വ്യവസ്ഥ ശക്തമായി ആര്യനിസം ഹൈന്ദവ ഇസമായി മാറിക്കഴിഞ്ഞ ആധുനിക കാലത്ത് ബുദ്ധമതത്തെ പൂർണ്ണമായി ഇല്ലാതാക്കാനായിരുന്നു ഹൈന്ദവത ശ്രമിച്ചത് ബുദ്ധ മതക്കാരുടെ കയ്യിലുണ്ടായിരുന്ന വൈദ്യ പാരമ്പര്യം ഹൈന്ദവപാരമ്പര്യത്തിലേക്ക് വഴിമാറിയത് ആര്യാധികാര പ്രയോഗത്തിലൂടെയാണ് ആലപ്പുഴയിലും മറ്റും ഇന്ന് കിണറുകുഴിക്കുമ്പോഴും മണ്ണെടുക്കുമ്പോഴും കണ്ടെത്തിയ ബുദ്ധ പ്രതിമകൾ ആര്യൻ ആക്രമണത്തിന്റെ ബാക്കി പത്രങ്ങളാണ് മൈത്രേയൻ എൻ പി മുഹമ്മദ് ജനനം ജൂലൈ കുണ്ടുങ്ങൽ കോഴിക്കോട് നോവലിസ്റ്റ് കഥാകൃത്ത് പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച മലയാളസാഹിത്യകാരനായിരുന്നു കോഴിക്കോട് ജില്ലയിലെ കുണ്ടുങ്ങലിൽ സ്വാതന്ത്ര്യ സമരസേനാനി എൻ പി അബുവിന്റെ മകനായി ജനിച്ചു പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം കോഴിക്കോട് ഭവനനിർമ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു കേരളകൗമുദി ദിനപത്രത്തിന്റെ കോഴിക്കോട് പതിപ്പിൽ റസിഡന്റ് എഡിറ്ററായും കുറച്ചുനാൾ പ്രവർത്തിച്ചു ജനുവരി ന് അദ്ദേഹം അന്തരിച്ചു കോൺഗ്രസ് നേതാവ് എൻ പി മൊയ്തീൻ സഹോദരനായിരുന്നു ജനിച്ചു വളർന്ന ദേശത്തിന്റെയും സമൂഹത്തിന്റെയും പ്രത്യേകതകൾക്ക് അക്ഷരരൂപം നല്കിയാണ് എൻ പി മുഹമ്മദ് സാഹിത്യരംഗത്തേക്കു കടന്നു വന്നത് അദ്ദേഹത്തിന്റെ ആദ്യ കൃതി തൊപ്പിയും തട്ടവും എന്ന വിമർശനസാഹിത്യഗ്രന്ഥമായിരുന്നു ഇതിന് അന്നത്തെ മദിരാശി സർക്കാരിന്റെ പുരസ്കാരം ലഭിക്കുകയും ചെയ്തു ജീവിതത്തിന്റെ ഒരു ഭാഗം ചിലവഴിച്ച പരപ്പനങ്ങാടി എന്ന പ്രദേശത്തിന്റെ സ്മരണകൾ വിതറി എൻ പി എഴുതിയ ദൈവത്തിന്റെ കണ്ണ് എന്ന നോവലാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചന ഈ നോവലിനെ മലയാള സാഹിത്യത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലായി കണക്കാക്കുന്നവരുണ്ട് മുസ്ലീം സമുദായത്തിന്റെ ജീവിത ചിത്രങ്ങൾ അതിന്റെ എല്ലാ പൂർണ്ണതയിലും എൻ പിയുടെ കൃതികളിൽനിന്നു തൊട്ടറിയാം ആക്ഷേപഹാസ്യം വിമർശസാഹിത്യം എന്നീ മേഖലകളിലും ശോഭിച്ചു സാഹിത്യ സംഘാടകൻ എന്ന നിലയിലും വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം മരിക്കുമ്പോൾ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു കേന്ദ്ര സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം കേരള സംഗീതനാടക അക്കാദമി അംഗം ഫിലിം സെൻസർബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്റെ ഒരു കഥയാണ് ലോകാവസാനം ഇത് ഏറേ ശ്രദ്ധേയമായി മാറി യാഥാർത്യവും മിത്തും ഇതിൽ നിഴലിക്കുന്നു ഇന്ത്യയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഒരു സംസ്ഥാനമാണ് ആന്ധ്രാപ്രദേശ് തെലുങ്ക് ഭാഷ മുഖ്യമായി സംസാരിക്കപ്പെടുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം അമരാവതി ആണ് വടക്ക് തെലങ്കാന ഛത്തീസ്ഗഡ് ഒറീസ മഹാരാഷ്ട്ര തെക്ക് തമിഴ്നാട് കിഴക്ക് ബംഗാൾ ഉൾക്കടൽ പടിഞ്ഞാറ് കർണ്ണാടക എന്നിവയാണ് ആന്ധ്രാപ്രദേശിന്റെ അതിർത്തികൾ വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ എട്ടാമതും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പത്താമതും ആയ ഇന്ത്യൻ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ് ആന്ധ്രാപ്രദേശ് ഇന്ത്യയുടെ അരിപ്പാത്രം എന്നാണ് അറിയപ്പെടുന്നത് ഇവിടെ കൃഷി ചെയ്യുന്നതിൽ ശതമാനവും നെല്ലാണ് ൽ ആന്ധ്ര പ്രദേശ് ടൺ നെല്ല് ഉത്പാദിപ്പിച്ചു ചോളം ബജറ നിലക്കടല പരുത്തി തുടങ്ങിയവയും കൃഷി ചെയ്തു വരുന്നു ആന്ധ്രാ പ്രദേശിലൂടെ ഒഴുകുന്ന രണ്ട് പ്രധാന നദികളാണ് കൃഷ്ണയും ഗോദാവരിയും തുംഗഭദ്ര പൊന്നാർ വംശധാര നാഗാവലി തുടങ്ങിയവയും പ്രധാനപ്പെട്ട നദികളാണ് പുതുച്ചേരി പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ യാനം ജില്ല ആന്ധ്രാപ്രദേശിന്റെ വടക്കുകിഴക്കു ഗോദാവരി നദീമുഖത്താണ് സ്ഥിതിചെയ്യുന്നത് മുൻ കാലങ്ങളിൽ ഈ പ്രദേശം ആന്ധ്രാപഥം ആന്ധ്രാദേശം ആന്ധ്രാവനി ആന്ധ്രാ വിഷയ എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത് നവംബർ നു അന്നു നിലവിലുണ്ടായിരുന്ന ഹൈദരാബാദ് ആന്ധ്രാ സംസ്ഥാനങ്ങളിലെ തെലുങ്ക് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവത്കരിച്ചു മഹാഭാരതത്തിലും ഐതെരീയ ബ്രാഹ്മണ ഇതിഹാസത്തിലും ആന്ധ്രാ രാജ്യത്തെ പരാമർശിച്ചിട്ടുണ്ട് മൌര്യരാജാക്കൻമാരുടെ കാലത്തും ആന്ധ്ര എന്ന രാജ്യം ഉണ്ടായിരുന്നതായി ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട് ബി സി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഭരതന്റെ നാട്യശാസ്ത്രത്തിലും ആന്ധ്രാ വംശത്തെ കുറിച്ച് പരാമർശം ഉണ്ട് ഗുണ്ടൂർ ജില്ലയിലെ ഭട്ടിപ്റോലു ഗ്രാമത്തിൽ കാണുന്ന ലിഖിതങ്ങൾ തെലുങ്ക് ഭാഷയുടെ വേരുകളിലേക്കു വഴിതെളിക്കുന്നു ചന്ദ്രഗുപ്ത മൗര്യനെ സന്ദർശിച്ച മെഗാസ്തീൻസ് കോട്ടനഗരങ്ങളും കാലാൾപ്പടയും കുതിരപ്പടയും ആനകളും ഉള്ള ആന്ധ്രാരാജ്യത്തെ വർണ്ണിക്കുന്നുണ്ട് രണ്ടായിരത്തിമുന്നൂറു കൊല്ലം മുമ്പ് ഉത്തരേന്ത്യ മുഴുവൻ കാൽനടയായി സഞ്ചരിച്ച ഗ്രീക്കുസഞ്ചാരിയായിരുന്നു മെഗസ്തനിസ് ലിഖിതങ്ങളിൽ പരാമർശിച്ചിരിക്കുന്ന പ്രകാരം കുബേരകൻ എന്ന രാജാവ് ഭരിച്ചിരുന്ന ഒരു തീരദേശരാജ്യം ആദ്യകാലത്ത് ഇവിടെ നിലവിലിരുന്നു പ്രതിപാലപുര ഭട്ടിപ്റോലു ആയിരുന്നു ഈ രാജ്യത്തിന്റെ തലസ്താനം ധന്യകതാക ധരണികോട്ട ഇന്നത്തെ അമരാവതി ഇതേ കാലഘട്ടത്തിലെ ഒരു പ്രധാനസ്ഥലമായിരുന്നിരിക്കണം ഗൗതമബുദ്ധൻ ഇവിടം സന്ദർശിച്ചതായി പരാമർശങ്ങൾ ഉണ്ട് പ്രാചീന റ്റിബറ്റൻ എഴുത്തുകാരനായ താരാനാഥ് ഇങ്ങനെ വിവരിക്കുന്നു ബോധോദയത്തിനു ശേഷമുള്ള വർഷത്തിലെ ചൈത്രമാസത്തിൽ പൗർണ്ണമി രാവിൽ ധന്യകതാകയിലെ സ്തൂപത്തിൽ ബുദ്ധൻ മണ്ഡലം ദീപ്തമാക്കി കാലചക്ര ബിസി നാലാം നൂറ്റാണ്ടിൽ മൗര്യന്മാർ ആന്ധ്രയുടെ മേൽ അധികാരമുറപ്പിച്ചു മൗര്യരാജവംശം തകർന്നപ്പോൾ ശതവാഹന രാജവംശം ബിസി ആം നൂറ്റാണ്ടിൽ ആന്ധ്രയെ സ്വതന്ത്രമാക്കി സതവാഹനമാരിലെ പതിനേഴാമത്തെ രാജാവായ ഹലൻ ഏറെ പ്രസിദ്ധനായി അവരുടെ ഭരണകാലത്ത് കലയ്ക്കും സാഹിത്യത്തിനും വളരം പ്രാധാന്യം സിദ്ധിച്ചു നാനൂറിലേറെ വർഷം സതവാഹനന്മാർ രാജ്യം ഭരിച്ചതായി രേഖകളുണ്ട് മൌര്യൻമാരുടെ ഭരണം പോലെ ശക്തമായിരുന്നു സതവാഹനൻമാരുടെയും ഭരണം ഗുണ്ടൂരിലെ അമരാവതിയും സതവാഹനൻമാരുടെ രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു അക്കാലത്ത് റോമൻ സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നതായി കരുതപ്പെടുന്നു അതിനു തെളിവായി റോമൻ നാണയങ്ങൾ ആ പ്രദേശത്ത് നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട് ബുദ്ധമതസ്മാരകങ്ങളിൽ അധികവും സ്ഥാപിക്കപ്പെട്ടത് അക്കാലത്തായിരുന്നു തച്ചുശാസ്ത്രത്തിൽ അമരാവതി എന്നൊരു സമ്പ്രദായത്തിനും തുടക്കം കുറിച്ചു സാതവാഹനന്മാരിലെ അവസാനത്തെ രാജാവ് യജ്ഞ ശ്രീ ശാതകർണ്ണി ആയിരുന്നു എ ഡി മാണ്ടിൽ ഭരിച്ച അദ്ദേഹം കൊല്ലത്തെ ഭരണത്തിനിടയിൽ ശകൻമാർ പിടിച്ചടക്കിയ രാജ്യഭാഗങ്ങളെല്ലാം വീണ്ടെടുത്തു എഡി ൽ സതവാഹന്മാർ ക്ഷയിച്ചപ്പോൾ ഇക്ഷ്വാകു രാജവംശം ചോള രാജവംശം പല്ലവ രാജവംശം ആനന്ദഗോത്രികർ കിഴക്കൻ ചാലൂക്യന്മാർ തുടങ്ങി പല രാജവംശങ്ങൾ തെലുങ്കുദേശം ഭരിച്ചു കടപ്പ പ്രദേശത്തുള്ള അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള ലിഖിതങ്ങൾ ചോളഭരണകാലത്ത് തെലുങ്ക് ഭാഷ നിലനിന്നിരുന്നു എന്നതിന്റെ തെളിവു തരുന്നു പ്രാകൃതം സംസ്കൃതം ഭാഷകളെ പുറന്തള്ളി തെലുങ്കു ഭാഷ പ്രചാരത്തിലായത് ഈ കാലഘട്ടത്തിലാണ് വിനുകോണ്ട ഭരിച്ചിരുന്ന വിഷ്ണുകുന്ദിനന്മാരാണ് തെലുങ്ക് ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചത് പിന്നീട് കിഴക്കൻ ചാലൂക്യന്മാർ വെൻഗി തലസ്ഥാനമാക്കി കുറേക്കാലം ആന്ധ ഭരിച്ചു ഏകദേശം യിൽ ചാലൂക്യരാജാവ് രാജരാജനരേന്ദ്രൻ രാജമുന്ദ്രിയിൽ നിന്ന് ഭരണം നടത്തി സംഗമൻറെ പുത്രൻമാരായ ഹരിഹരനും ബുക്കനും ചേർന്നാണ് വിജയനഗരം സ്ഥാപിച്ചത് ഇന്നത്തെ ആന്ധ്രാ പ്രദേശിലേയും കർണ്ണാടകത്തിലേയും ഏതാനും പ്രദേശങ്ങൾ ഉൾപ്പെട്ട ചെറിയൊരു രാജ്യമാണ് ഹരിഹരന്റെ കീഴിലുണ്ടായിരുന്നത് എന്നാൽ രാജ്യം വികസിപ്പിക്കുവാൻ പിന്നീട് അദ്ദേഹത്തിന് കഴിഞ്ഞു ഹരിഹരന്റെ കാലശേഷം സഹോദരനായ ബുക്കൻ രാജാവായി അച്ഛന്റെ സ്മരണയെ നിലനിർത്താൻ തങ്ങളുടെ വംശത്തിന് സംഗമ വംശം എന്ന് നാമകരണം ചെയ്തു സ്ത്രീകൾക്ക് പുരുഷൻമാരെപ്പോലെ മാന്യമായ സ്ഥാനം ലഭിച്ച സാമ്രാജ്യം വിജയനഗര സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതായിരുന്നു ക്ഷേത്രനഗരമായും വിജയനഗരം കേൾവി കേട്ടു ഡെക്കാൺ പീഠഭൂമിയുടെ കിഴക്കൻ ഭാഗവും പൂർവ്വഘട്ടത്തിന്റെ കിഴക്കായി സ്ഥിതിചെയ്യുന്ന സമതലപ്രദേശങ്ങളും ഉൾക്കൊള്ളുന്നതാണ് ആന്ധ്രാപ്രദേശ് തെലങ്കാന റായലസീമ തീരദേശ ആന്ധ്ര എന്നിങ്ങനെ മൂന്ന് മേഖലകൾ ഉൾക്കൊള്ളുന്ന ആന്ധ്രാപ്രദേശിൽ ജില്ലകളുണ്ട് തെലങ്കാന റായലസീമ പ്രദേശങ്ങളെ വേർതിരിക്കുന്നത് കൃഷ്ണ നദിയാണ് അഡിലാബാദ് അനന്തപ്പൂർ ചിറ്റൂർ കടപ്പ വൈ എസ് ആർ ഈസ്റ്റ് ഗോദാവരി ഗുണ്ടൂർ ഹൈദരാബാദ് കരീം നഗർ ഖമ്മം കൃഷ്ണ ജില്ല കുർനൂൽ മെഹ്ബൂബ് നഗർ മേദക് നൽഗൊണ്ട നെല്ലൂർ നിസാമബാദ് പ്രകാശം രങ്ഗറെഡി ശ്രീകാകുളം വിശാഖപട്ടണം വിജയനഗരം വാറംഗൽ വെസ്റ്റ് ഗോദാവരി എന്നിവയാണ് ആന്ധ്രാപ്രദേശിലെ ജില്ലകൾ ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള അനന്തപ്പൂരാണ് ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ ജില്ല ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഹൈദരാബാദാണ് ഏറ്റവും ചെറിയ ജില്ല പൊതുവേ ചൂടും ആർദ്രതയും കൂടിയ കാലാവസ്ഥയാണ് ആന്ധ്രാപ്രദേശിൽ അനുഭവപ്പെടുന്നത് അരുണാചൽ പ്രദേശ് ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് ഈ പ്രദേശത്തെ ഇന്ത്യ ഒരു സംസ്ഥാനമായി കണക്കാക്കുമ്പോൾ അരുണാചൽ പ്രദേശിന്റെ ഭൂരിഭാഗവും ടിബറ്റ് സ്വയം ഭരണാധികാര മേഖലയ്ക്കു കീഴിലാണെന്നാണ് ചൈന അവകാശപ്പെടുന്നത് അക്സായ് ചൈനക്കു പുറമേ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന രണ്ടാമത്തെ പ്രദേശമാണിത് തെക്ക് ആസാം തെക്കുകിഴക്ക് നാഗാലാൻഡ് പടിഞ്ഞാറ് ഭൂട്ടാൻ കിഴക്ക് മ്യാൻമാർ എന്നിവയാണ് അതിർത്തിപ്രദേശങ്ങൾ ഇറ്റാനഗർ ആണു തലസ്ഥാനം മക് മോഹൻ രേഖ എന്നറിയപ്പെടുന്ന അരുണാചൽ പ്രദേശിന്റെ അതിർത്തിയെ ചൈന അംഗീകരിക്കുന്നില്ല മറിച്ച് തെക്കൻ ടിബറ്റ് എന്ന പേരിൽ മറ്റൊരു പ്രദേശമായി കണക്കാക്കുന്നു ഉദയ സൂര്യൻ എന്നർഥമുള്ള അരുണാചൽ എന്ന വാക്കിൽ നിന്നാണ് അരുണാചൽ പ്രദേശിന് ആ പേരു ലഭിക്കുന്നത് സംസ്ഥാന മൃഗം മിഥുൻ ആണ് സംസ്ഥാന പക്ഷി വേഴാമ്പൽ ആണ് അരുണാചൽ പ്രദേശിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത് ഫെബ്രുവരി ന് യാന്തോബോ കരാർ പ്രകാരം തുടക്കമിട്ട ബ്രിട്ടീഷ് ഭരണത്തോടെയാണ് ൽ അരുണാചൽ കേന്ദ്രഭരണ പ്രദേശവുമായി ന് മുൻപ് ഈ പ്രദേശം നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ ഏജൻസി നേഫ എന്നാണ് അറിയപ്പെട്ടിരുന്നത് തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് വരെ വിദേശകാര്യമന്ത്രാലയവും അതിനുശേഷം ആഭ്യന്തരമന്ത്രാലയവുമായിരുന്നു ഭരണപരമായ കാര്യങ്ങൾ നടത്തിയിരുന്നത് അസമിലെ ഗവർണർക്കായിരുന്നു ഇതിന്റെ ചുമതല അരുണാചൽ പ്രദേശിലെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം കൃഷിയാണ് ഇവിടുത്തെ പരമ്പരാഗതമായ കൃഷിരീതി ത്സും എന്നറിയപ്പെടുന്നു ഉരുളക്കിഴങ്ങ് പോലുള്ള നാണ്യവിളകളുടെയും ആപ്പിൽ ഓറഞ്ച് പൈനാപ്പിൾ തുടങ്ങിയ പഴവർഗ്ഗങ്ങളുടെയും കൃഷിയും ഇവിടെ കാണുന്നു വിനോദസഞ്ചാരം തടി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളും കൽക്കരി ഖനികൾ പഴസംസ്ക്കരണം എന്നിവയുമാണ് പ്രധാന വ്യവസായമേഖലകൾ സംസ്ഥാനത്തിൻറെ സ്ഥാപിത വൈദ്യുത ഉത്പാദനശേഷി മെഗാവാട്ടാണ് ലോഹിത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ജനുവരി മാസത്തിൽ ഇവിടെ നടക്കുന്ന പരശുരാമ മേളയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തീർഥാടകർ ഇവിടെ എത്തുന്നു ദിബങ്വാലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭീമസ്ക് നഗർ ഇദുമിഷ്മിസ് വംശജരുടെ മത കേന്ദ്രമാണ് അരുണാചൽ പ്രദേശിൻറെ തലസ്ഥാന നഗരമായ ഇറ്റാനഗർ പപുംപരേ ജില്ലയിൽ സ്ഥിതി ചെയ്യുന്നു നിഷിങ്ങുകളാണ് ഈ പ്രദേശത്തെ പ്രധാന ജനവിഭാഗം നൂറ്റാണ്ടിൽ പണിത ഇറ്റാകോട്ട ഇവിടെയാണ് സമുദ്രനിരപ്പിൽ നിന്നും അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെറുപട്ടണം ബുദ്ധവിഹാരമുണ്ട് ആപ്പിൾ തോട്ടങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന രാജ്യമാണ് അസർബെയ്ജാൻ മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അസർബെയ്ജാൻ ഇപ്പോൾ ഒരു സ്വതന്ത്ര രാജ്യമാണ് കാസ്പിയൻ കടലിനു പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന അസർബൈജാന്റെ അയൽരാജ്യങ്ങൾ റഷ്യ ജോർജിയ അർമേനിയ ഇറാൻ ടർക്കി എന്നിവയാണ് പുരാതന സംസ്കാരവും ചരിത്രവുമുള്ള രാജ്യമാണിത് ഓപ്പറ അരങ്ങ് നാടകം മുതലായ കലാരൂപങ്ങൾ ആദ്യം നടപ്പിൽ വന്ന മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് അസർബെയ്ജാൻ അസർബെയ്ജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ൽ നിലവിൽ വന്നു ൽ ഇത് സോവിയറ്റ് യൂണിയനിൽ ലയിച്ചു ലാണ് സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയത് ആറു സ്വതന്ത്ര ടർക്കിക് രാഷ്ട്രങ്ങളിൽ ഒന്നും ടർക്കിക് കൗൺസിലിൽ സജീവ അംഗവുമാണ് അസർബെയ്ജാൻ രാജ്യങ്ങളുമായി നയതന്ത്രബന്ധം പുലർത്തുന്ന അസർബെയ്ജാൻ അന്തർദേശീയ സംഘടനകളിൽ അംഗത്വമുള്ള രാഷ്ട്രവുമാണ് ഗുവാം ഓർഗനൈസേഷൻ ഫോർ ഡെമോക്രസി ആന്റ് എക്കോണോമിക് ഡവലപ്മെന്റ് കോമൺവെൽത്ത് ഒഫ് ഇൻഡിപെന്റന്റ് സ്റ്റേറ്റ്സ് ഓർഗനൈസേഷൻ ഫോർ പ്രോഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസ് എന്നീ സംഘടനകളുടെ സ്ഥാപക അംഗമാണ് അസർബെയ്ജാൻ മേയ് നു ഐക്യരാഷ്ട്ര സംഘടനയുടെ പുതുതായി സൃഷ്ടിച്ച മനുഷ്യാവകാശ കൗൺസിൽ അംഗത്വം അസർബെയ്ജാനു ലഭിച്ചു അസർബെയ്ജാന്റെ ഭരണഘടന ഔദ്യോഗിക മതം പ്രഖ്യാപിച്ചിട്ടില്ല കൂടാതെ എല്ലാ പ്രധാന രാഷ്ടീയ കക്ഷികളും മതേതര സ്വഭാവം പുലർത്തുന്നവയാണ് ഭൂരിപക്ഷം വരുന്ന ജനവിഭാഗം ഷിയാ ഇസ്ലാം അനുയായികളാണ് മറ്റുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളോടും സി ഐ എസ് രാജ്യങ്ങളോടും തട്ടിച്ചുനോക്കുമ്പോൾ അസർബെയ്ജാൻ മാനവവിഭവശേഷി സാമ്പത്തിക വികസനം സാക്ഷരത എന്നീ കാര്യങ്ങളിൻ മുന്നിട്ടു നിൽക്കുന്നതോടൊപ്പം താഴ്ന്ന തൊഴിലില്ലായ്മ നിരക്കും കാഴ്ച വെക്കുന്നു അസർബെയ്ജാനിലെ ജനവാസത്തിനെപ്പറ്റി ലഭിച്ചിട്ടുള്ള ഏറ്റവും പുരാതനമായ തെളിവുകൾ വെളിച്ചം വീശുന്നത് ശിലായുഗം മുതൽക്കു തന്നെ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നാണ് അസിഖ് ഗുഹ യിൽ നിന്നു ലഭിച്ച ഗുരുചയ് സംസ്ക്കാരത്തിന്റെ തെളിവുകളാണ് ഇതിലേക്ക് വെളിച്ചം വീശിയത് നവീന ശിലായുഗത്തിന്റെയും വെങ്കലയുഗത്തിന്റെയും അവശിഷ്ടങ്ങൾ അസർബെയ്ജാനിലെ ടകിലർ ദംസിലി സാർ യതക് യെരി എന്നിവിടങ്ങളിൽനിന്നു ലഭിച്ചിട്ടുണ്ട് 
